"കെ.എച്ച് എസ് എസ്, തോട്ടര/അക്ഷരവൃക്ഷം/പുഞ്ചിരി എന്ന പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:


<center> <poem>  
<center> <poem>  
നാലുചുവരുകൾക്കുള്ളിൽ ന്നെങ്ങി തരങ്ങുന്നു ജീവിതം  
നാലുചുവരുകൾക്കുള്ളിൽ ഞെങ്ങിഞരങ്ങുന്നു ജീവിതം  
നിശ്ശബ്ദമായി പുളയ്യന്നു മൃതമായില്ലെന്നു സാരം  
നിശ്ശബ്ദമായി പുളയ്യന്നു ,മൃതമായില്ലെന്നു സാരം  
എഴുന്നേൽക്കാൻ തു നിയുമോ ഴും
എഴുന്നേൽക്കാൻ തുനിയുമോഴും
വേരൂന്നിയ നാദികൾ വിസമ്മതരായി  
വേരൂന്നിയ നാദികൾ വിസമ്മതരായി  
മങ്ങിയ പിഞ്ഞാണം പൊട്ടിത്തെറിച്ച വണ്ണം
മങ്ങിയ പിഞ്ഞാണം പൊട്ടിത്തെറിച്ചവണ്ണം
ഞാനും അതിലൊരു ശമായി ദൃഷ്ടിയിൽ അറസ്റ്റ
ഞാനും അതിലൊരു ശമായി ദൃഷ്ടിയിൽ അറപ്പം
തോന്നും വിധം ആയിരം കണ്ണുകൾ കുത്തി നോവിക്കവെ  
തോന്നും വിധം ആയിരം കണ്ണുകൾ കുത്തി നോവിക്കവെ  
എന്തിനീ പാഴ ജന്മമെന്നു ദിച്ചു എൽ മതസ്സില്ല
എന്തിനീപാഴജന്മമെന്നുദിച്ചു എൻമതസ്സില്ലം
ബ്രാമണനാഢ്യനാണെന്നാ വേശം കൊള്ളുന്നതും  
ബ്രാമണനാഢ്യനാണെന്ന വേശം കൊള്ളുന്നതും  
പയ്യ മനുഷ്യാ നാ ണെന്ന പൊരുൾ , എൻ  
പച്ചമനുഷ്യാനാണെന്ന പൊരുൾ , എൻ  
കാലന്നരികിലെ ഊറ്റമ്പിൻ കൂട സ്കൊത്തിക്കീറാൻ
കാലന്നരികിലെ ഉറുമ്പിൻ കൂട്ടവും
വെമ്പുന്ന കട്ഴുക മാരുഠ ലളിതമായി ഓതുന്നു
കൊത്തികീറാൻ വെമ്പുന്ന കട്ഴുകൻമാരും ലളിതമായി ഓതുന്
  എൻ മന്ദഹാസം അതിൽ ശോഭിക്കുന്നു  
 
രക്കനന വിനായി കൊതിക്കുന്ന ധ്വനികൾ
  എൻമന്ദഹാസം അതിൽ ശോഭിക്കുന്നു  
  എൻ പുഞ്ചി തിയിൽ പുതയ്യന്നു
രക്കനനവിനായി കൊതിക്കുന്ന ധ്വനികൾ
കഴുകൻമാർ പറന്നകലും തോറ്റം പ്രയവുകൾ വറന്നെത്തുന്നു
  എൻ പുഞ്ചിരിയിൽ പുളയ്യന്നു
  പുഞ്ചിരി തേനിൽ മുങ്ങിയ ഉറു പൂമ്പാറ്റകളയ മാറുന്നു  
കഴുകൻമാർ പറന്നകലുംതോറ്റം പ്രവുകൾ പറന്നെത്തുന്നു
ഒരു മനു ഹാത് മെന്നിൽ വിരിയുന്നു ലോലമായ് പുഞ്ചിരി എന്നെ തുക ന്നു
  പുഞ്ചിരിതേനിൽ മുങ്ങിയ ഉറുമ്പുകൾ പുമ്പാറ്റകളയ് മാറുന്നു  
അന്നു ഞാൻ അറിച്ചന്നു ഇതാ ത്തെൻ " പ്രതിരോധം "
ഒരു മന്ദഹാസ മെന്നിൽ വിരിയുന്നു ലോലമായ് പുഞ്ചിരി എന്നെ തഴുകന്നു
അന്നുഞാൻ അറിയന്നു ഇതാണെൻ " പ്രതിരോധം "


                
                

14:35, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഞ്ചിരി എന്ന പ്രതിരോധം

 
നാലുചുവരുകൾക്കുള്ളിൽ ഞെങ്ങിഞരങ്ങുന്നു ജീവിതം
നിശ്ശബ്ദമായി പുളയ്യന്നു ,മൃതമായില്ലെന്നു സാരം
എഴുന്നേൽക്കാൻ തുനിയുമോഴും
വേരൂന്നിയ നാദികൾ വിസമ്മതരായി
മങ്ങിയ പിഞ്ഞാണം പൊട്ടിത്തെറിച്ചവണ്ണം
ഞാനും അതിലൊരു ശമായി ദൃഷ്ടിയിൽ അറപ്പം
തോന്നും വിധം ആയിരം കണ്ണുകൾ കുത്തി നോവിക്കവെ
എന്തിനീപാഴജന്മമെന്നുദിച്ചു എൻമതസ്സില്ലം
ബ്രാമണനാഢ്യനാണെന്ന വേശം കൊള്ളുന്നതും
പച്ചമനുഷ്യാനാണെന്ന പൊരുൾ , എൻ
കാലന്നരികിലെ ഉറുമ്പിൻ കൂട്ടവും
കൊത്തികീറാൻ വെമ്പുന്ന കട്ഴുകൻമാരും ലളിതമായി ഓതുന്

 എൻമന്ദഹാസം അതിൽ ശോഭിക്കുന്നു
രക്കനനവിനായി കൊതിക്കുന്ന ധ്വനികൾ
 എൻ പുഞ്ചിരിയിൽ പുളയ്യന്നു
കഴുകൻമാർ പറന്നകലുംതോറ്റം പ്രവുകൾ പറന്നെത്തുന്നു
 പുഞ്ചിരിതേനിൽ മുങ്ങിയ ഉറുമ്പുകൾ പുമ്പാറ്റകളയ് മാറുന്നു
ഒരു മന്ദഹാസ മെന്നിൽ വിരിയുന്നു ലോലമായ് പുഞ്ചിരി എന്നെ തഴുകന്നു
അന്നുഞാൻ അറിയന്നു ഇതാണെൻ " പ്രതിരോധം "

               


കൃഷണ ജ പ്രകാശ്
10-ാം തരം കെ.എച്ച് എസ് എസ്, തോട്ടര
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത