"നിർമ്മല ഹൈസ്കൂൾ കബനിഗിരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
[[പ്രമാണം:Mooriabba3.jpg|thumb|കാളകളെ ഓട്ടത്തിനായി തയ്യാറാക്കി നിർത്തുന്നു]]
[[പ്രമാണം:Mooriabba3.jpg|thumb|കാളകളെ ഓട്ടത്തിനായി തയ്യാറാക്കി നിർത്തുന്നു]]
ബൈരംകുപ്പയിലെ ജനങ്ങൾ വർഷംതോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ്  മൂരിഅബ്ബ. ഹെങ്കൂർ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുൻകൈ എടുക്കുന്നത്. ഹെങ്കൂർ വിഭാഗം ഗൌഡ വിഭാഗത്തിൽപ്പെടുന്നു. തുലാമാസത്തിലെ  പൌർണമിക്ക് ശേഷമാണ് ഈ ആഘോഷം നടക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരക്കുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്വര ക്ഷേത്രവും ബസവേശ്വര ക്ഷേത്രവും.വിജയ നഗരത്തിന്റെ ആവിർഭാവകാലത്ത് പ്രജകളായ ഹിന്ദുക്കൾ ശൈവമതാവലംബികളും  മക്കത്തായികളുമായിരുന്നു. ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ ശൈവചിഹ്നങ്ങളും  യുദ്ധദേവതയായ കരിംകാളിയെ  ആരാധിക്കുന്നതിക്കുന്നതും ഇന്നത്തെ ഉരുദവൻമാരുടെ  മുൻഗാമികളുടെ  വിശ്വാസങ്ങളെയാണ് സൂചിപ്പിക്കുന്നത്.പിൽക്കാലത്തെങ്ങോ ഇവർ വൈഷ്ണവ വിശ്വാസികളായി തീർന്നതാവാം.ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.ഇക്കൂട്ടത്തിൽ ബാവലിപ്പുഴയ്ക്കക്കരയുള്ള കർണ്ണാടകത്തിലെ  ബൈരക്കുപ്പയിൽ താമസിക്കുന്ന ഉരുദവരുടെ അനുഷ്ടാനമായ കാളയോട്ടവും (മൂരിയബ്ബ) ബസവേശ്വര പൂജയും പരിശോധനാർഹമാണ്.ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുവാൻ, തങ്ങളുടെ വസ്തുവകകൾ കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ നിലനിർത്തുവാനാണ് മൂരിയബ്ബ ആഘോഷിക്കുന്നതെന്നാണ് ഇവരുടെ  വിശ്വാസം.<br>
ബൈരംകുപ്പയിലെ ജനങ്ങൾ വർഷംതോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ്  മൂരിഅബ്ബ. ഹെങ്കൂർ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുൻകൈ എടുക്കുന്നത്. ഹെങ്കൂർ വിഭാഗം ഗൌഡ വിഭാഗത്തിൽപ്പെടുന്നു. തുലാമാസത്തിലെ  പൌർണമിക്ക് ശേഷമാണ് ഈ ആഘോഷം നടക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരക്കുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്വര ക്ഷേത്രവും ബസവേശ്വര ക്ഷേത്രവും.വിജയ നഗരത്തിന്റെ ആവിർഭാവകാലത്ത് പ്രജകളായ ഹിന്ദുക്കൾ ശൈവമതാവലംബികളും  മക്കത്തായികളുമായിരുന്നു. ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ ശൈവചിഹ്നങ്ങളും  യുദ്ധദേവതയായ കരിംകാളിയെ  ആരാധിക്കുന്നതിക്കുന്നതും ഇന്നത്തെ ഉരുദവൻമാരുടെ  മുൻഗാമികളുടെ  വിശ്വാസങ്ങളെയാണ് സൂചിപ്പിക്കുന്നത്.പിൽക്കാലത്തെങ്ങോ ഇവർ വൈഷ്ണവ വിശ്വാസികളായി തീർന്നതാവാം.ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.ഇക്കൂട്ടത്തിൽ ബാവലിപ്പുഴയ്ക്കക്കരയുള്ള കർണ്ണാടകത്തിലെ  ബൈരക്കുപ്പയിൽ താമസിക്കുന്ന ഉരുദവരുടെ അനുഷ്ടാനമായ കാളയോട്ടവും (മൂരിയബ്ബ) ബസവേശ്വര പൂജയും പരിശോധനാർഹമാണ്.ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുവാൻ, തങ്ങളുടെ വസ്തുവകകൾ കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ നിലനിർത്തുവാനാണ് മൂരിയബ്ബ ആഘോഷിക്കുന്നതെന്നാണ് ഇവരുടെ  വിശ്വാസം.<br>
[[പ്രമാണം:Mooriabba2.jpeg|thumb|Mooriabba2]]
[[പ്രമാണം:Mooriabba2.jpeg|thumb|കാളയോട്ടം]]
പതിനാലാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ചിത്രദുർഗ്ഗയിൽ നിന്ന് തെക്കോട്ട് പ്രവഹിച്ച ഉരുദവൻമാർ ചെറിയകാലം മൈസൂരിന്റെ പ്രാന്തങ്ങളിൽ കഴിഞ്ഞശേഷം ക്രമേണ വയനാട്ടിലേക്ക് സംക്രമിച്ചതാണ്. ഇതിന് അധികകാലം എടുത്തരിക്കാനിടയില്ല. വയനാട്ടിലേക്കുള്ള ഉരുദവൻമാരുടെ കുടിയേറ്റവും കുതിരക്കോട് ക്ഷേത്രങ്ങളുടെ പ്രാരംഭ നിർമ്മാണവും  ക്രിസ്തുവർഷം പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് നടന്നിരിക്കാനാണിട. ക്ഷേത്രഗോപുരത്തിന്റെ നിർമ്മാണം പിന്നീട് സാമ്പത്തികഭദ്രത നേടിയതിനുശേഷമായിരിക്കാം ഉരുദവൻമാർ നടത്തിയത്.മുഖമണ്ഡപത്തിന്റെ നിർമാണത്തിലും ശിൽപ്പഭംഗിയിലും കാണുന്ന ആർഭാടം നിർമ്മാതാക്കളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്.എന്നാലിന്ന് വേടഗൌഡ സമുദായം പിന്നോക്കാവസ്ഥയിലാണ്.
പതിനാലാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ചിത്രദുർഗ്ഗയിൽ നിന്ന് തെക്കോട്ട് പ്രവഹിച്ച ഉരുദവൻമാർ ചെറിയകാലം മൈസൂരിന്റെ പ്രാന്തങ്ങളിൽ കഴിഞ്ഞശേഷം ക്രമേണ വയനാട്ടിലേക്ക് സംക്രമിച്ചതാണ്. ഇതിന് അധികകാലം എടുത്തരിക്കാനിടയില്ല. വയനാട്ടിലേക്കുള്ള ഉരുദവൻമാരുടെ കുടിയേറ്റവും കുതിരക്കോട് ക്ഷേത്രങ്ങളുടെ പ്രാരംഭ നിർമ്മാണവും  ക്രിസ്തുവർഷം പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് നടന്നിരിക്കാനാണിട. ക്ഷേത്രഗോപുരത്തിന്റെ നിർമ്മാണം പിന്നീട് സാമ്പത്തികഭദ്രത നേടിയതിനുശേഷമായിരിക്കാം ഉരുദവൻമാർ നടത്തിയത്.മുഖമണ്ഡപത്തിന്റെ നിർമാണത്തിലും ശിൽപ്പഭംഗിയിലും കാണുന്ന ആർഭാടം നിർമ്മാതാക്കളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്.എന്നാലിന്ന് വേടഗൌഡ സമുദായം പിന്നോക്കാവസ്ഥയിലാണ്.



15:52, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മൂരി അബ്ബ അഥവാ ഓരി അബ്ബ

കാളകളെ തയ്യാറാക്കി നിർത്തുന്നു

കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കർണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിർത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരംകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കർണ്ണാടക സംസ്ഥാനത്തിലെയും കേരള സംസ്ഥാനത്തിലെയും ജനങ്ങൾ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങൾ കന്നടയും മലയാളവും സംസാരിക്കുന്നു. ബൈരംകുപ്പയിലെ കുട്ടികൾ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.വേടഗൌഡ വിഭാഗത്തിലെ കുറേയേറെ കുട്ടികൾ നിർമ്മലയിൽ പഠിച്ചുവരുന്നു.

കാളകളെ ഓട്ടത്തിനായി തയ്യാറാക്കി നിർത്തുന്നു

ബൈരംകുപ്പയിലെ ജനങ്ങൾ വർഷംതോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ. ഹെങ്കൂർ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുൻകൈ എടുക്കുന്നത്. ഹെങ്കൂർ വിഭാഗം ഗൌഡ വിഭാഗത്തിൽപ്പെടുന്നു. തുലാമാസത്തിലെ പൌർണമിക്ക് ശേഷമാണ് ഈ ആഘോഷം നടക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരക്കുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്വര ക്ഷേത്രവും ബസവേശ്വര ക്ഷേത്രവും.വിജയ നഗരത്തിന്റെ ആവിർഭാവകാലത്ത് പ്രജകളായ ഹിന്ദുക്കൾ ശൈവമതാവലംബികളും മക്കത്തായികളുമായിരുന്നു. ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ ശൈവചിഹ്നങ്ങളും യുദ്ധദേവതയായ കരിംകാളിയെ ആരാധിക്കുന്നതിക്കുന്നതും ഇന്നത്തെ ഉരുദവൻമാരുടെ മുൻഗാമികളുടെ വിശ്വാസങ്ങളെയാണ് സൂചിപ്പിക്കുന്നത്.പിൽക്കാലത്തെങ്ങോ ഇവർ വൈഷ്ണവ വിശ്വാസികളായി തീർന്നതാവാം.ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.ഇക്കൂട്ടത്തിൽ ബാവലിപ്പുഴയ്ക്കക്കരയുള്ള കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ താമസിക്കുന്ന ഉരുദവരുടെ അനുഷ്ടാനമായ കാളയോട്ടവും (മൂരിയബ്ബ) ബസവേശ്വര പൂജയും പരിശോധനാർഹമാണ്.ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുവാൻ, തങ്ങളുടെ വസ്തുവകകൾ കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ നിലനിർത്തുവാനാണ് മൂരിയബ്ബ ആഘോഷിക്കുന്നതെന്നാണ് ഇവരുടെ വിശ്വാസം.

കാളയോട്ടം

പതിനാലാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ചിത്രദുർഗ്ഗയിൽ നിന്ന് തെക്കോട്ട് പ്രവഹിച്ച ഉരുദവൻമാർ ചെറിയകാലം മൈസൂരിന്റെ പ്രാന്തങ്ങളിൽ കഴിഞ്ഞശേഷം ക്രമേണ വയനാട്ടിലേക്ക് സംക്രമിച്ചതാണ്. ഇതിന് അധികകാലം എടുത്തരിക്കാനിടയില്ല. വയനാട്ടിലേക്കുള്ള ഉരുദവൻമാരുടെ കുടിയേറ്റവും കുതിരക്കോട് ക്ഷേത്രങ്ങളുടെ പ്രാരംഭ നിർമ്മാണവും ക്രിസ്തുവർഷം പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് നടന്നിരിക്കാനാണിട. ക്ഷേത്രഗോപുരത്തിന്റെ നിർമ്മാണം പിന്നീട് സാമ്പത്തികഭദ്രത നേടിയതിനുശേഷമായിരിക്കാം ഉരുദവൻമാർ നടത്തിയത്.മുഖമണ്ഡപത്തിന്റെ നിർമാണത്തിലും ശിൽപ്പഭംഗിയിലും കാണുന്ന ആർഭാടം നിർമ്മാതാക്കളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്.എന്നാലിന്ന് വേടഗൌഡ സമുദായം പിന്നോക്കാവസ്ഥയിലാണ്.

കേരളസിംഹം പഴശ്ശിരാജ

1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ്‌ മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . അത് അന്ന് ചെറിയൊരു തുക അല്ല . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു . ശത്രുവിൻറെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലെ ഒരു ധീരൻ ഒരിക്കലും ഇഷ്ടപ്പെടാൻ തരമില്ല . കൂടാതെ പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ ടി എച്ച് ബേബരിൻറെ റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി 'ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്' എന്ന് കല്പിക്കുകയും പിന്നെ കേൾക്കുന്നത് ഒരു വെടി ശബ്ദം ആണ് പറയുന്നു. അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.




പ്രധാന താളിലേക്ക്