"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
പാവം റീത്ത! | പാവം റീത്ത! | ||
ഓരോ മുറികളിലും തട്ടി വിളിച്ചും ഏന്തി വലിഞ്ഞും ക്ലാരയെ അന്വേഷിക്കുകയാണവൾ.മാർട്ടിൻ റീത്തയെ വിളിച്ച് കസേരയിലിരുത്തി പിന്നീടെപ്പോഴോ ക്ഷീണം അയാളെ നിദ്രയിലേക്ക് അ വലിച്ചിഴച്ചുകൊണ്ടുപോയി. | ഓരോ മുറികളിലും തട്ടി വിളിച്ചും ഏന്തി വലിഞ്ഞും ക്ലാരയെ അന്വേഷിക്കുകയാണവൾ.മാർട്ടിൻ റീത്തയെ വിളിച്ച് കസേരയിലിരുത്തി പിന്നീടെപ്പോഴോ ക്ഷീണം അയാളെ നിദ്രയിലേക്ക് അ വലിച്ചിഴച്ചുകൊണ്ടുപോയി. | ||
സർ ....സർ... | |||
ഇങ്ങനെ ഒരു വിളി കേട്ടാണ് അയാൾ ഉണർന്നത് | ഇങ്ങനെ ഒരു വിളി കേട്ടാണ് അയാൾ ഉണർന്നത് | ||
മേഡം വിളിക്കുന്നു. ഒ.പി.യിലേക്ക് ചെല്ലാൻ പറഞ്ഞു. | മേഡം വിളിക്കുന്നു. ഒ.പി.യിലേക്ക് ചെല്ലാൻ പറഞ്ഞു. | ||
വരി 54: | വരി 54: | ||
ഇത് കേട്ടപ്പോൾ ആ ഡോക്ടറുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ആ കണ്ണീരിൽ കരുണ ഉണ്ടായിരുന്നു, കരുതൽ ഉണ്ടായിരുന്നു, ത്യാഗമനോഭാവം ഉണ്ടായിരുന്നു, ആത്മസംതൃപ്തിയും.എന്നാൽ ആ കണ്ണീർക്കണം തുളുമ്പി വീഴാൻ ഡോക്ടർ അനുവദിച്ചില്ല.അതിനു മുൻപേ ചൂണ്ടു വിരൽ തുമ്പു കൊണ്ട് അവളത് ഒപ്പിയെടുത്തു. കാരണം ഇതുകൊണ്ട് ആയിട്ടില്ല. കൊറോണയുടെ ആധിപത്യം അവസാനിപ്പിക്കാൻ, അവൻറെ കിരീടം തകർക്കുക തന്നെ വേണം. അതിനായി ഇനിയും പോരാടണം.<br> | ഇത് കേട്ടപ്പോൾ ആ ഡോക്ടറുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ആ കണ്ണീരിൽ കരുണ ഉണ്ടായിരുന്നു, കരുതൽ ഉണ്ടായിരുന്നു, ത്യാഗമനോഭാവം ഉണ്ടായിരുന്നു, ആത്മസംതൃപ്തിയും.എന്നാൽ ആ കണ്ണീർക്കണം തുളുമ്പി വീഴാൻ ഡോക്ടർ അനുവദിച്ചില്ല.അതിനു മുൻപേ ചൂണ്ടു വിരൽ തുമ്പു കൊണ്ട് അവളത് ഒപ്പിയെടുത്തു. കാരണം ഇതുകൊണ്ട് ആയിട്ടില്ല. കൊറോണയുടെ ആധിപത്യം അവസാനിപ്പിക്കാൻ, അവൻറെ കിരീടം തകർക്കുക തന്നെ വേണം. അതിനായി ഇനിയും പോരാടണം.<br> | ||
ആശങ്കകളില്ലാതെ ജാഗ്രതയോടെ അതിജീവിക്കണം.<br> | ആശങ്കകളില്ലാതെ ജാഗ്രതയോടെ അതിജീവിക്കണം.<br> | ||
പ്രത്യാശയുടെ പുൽനാമ്പുകൾ പൂക്കട്ടെ. | |||
| | ||
22:28, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വ്യാധി
"പപ്പാ, ഇത്രേം നേരയിട്ടും എന്താ നാലുമണി ആവാത്തേ?" റീത്തയുടെ സംശയം വലിച്ചു വിട്ട റബ്ബർ ബാൻഡ് പോലെ നീണ്ടു. കോവിഡ് കാരണം കാനഡയിൽ ലോക്ഡൗണാണ്. വിമാനമായാലും അവശ്യ സർവീസുകൾ മാത്രമേയുള്ളൂ. വൈകിട്ട് അഞ്ചിന് ഇന്ത്യയിലേക്ക് ഒരു സർവീസുണ്ട്. അതോടെ വിദേശത്തേക്കുള്ള സർവീസ് താൽക്കാലികമായി റദ്ദാക്കും.നാലുമണിക്കിറങ്ങിയാൽ അഞ്ചിന് എയർപ്പോട്ടിലെത്താം റീത്താമോൾ കുറെ നാളായി ത്രില്ലിലാണ്. പപ്പയ്ക്കും മമ്മിക്കും വർക്കില്ല. ഓഫീസിൽ പോകണ്ട, നാട്ടിൽ പോകാം. ചാച്ചനേം അമ്മച്ചിയേം കാണണം പിന്നെ അവൾക്കൊരു വാവയെ കിട്ടാൻ പോവുകയാ. "റീത്താ ഇങ്ങോട്ടുവന്നേ" "റീത്താമോളെ നമ്മള് നാട്ടില് പോകുമ്പോൾ കൊറോണ സംശയിക്കുന്നതുകൊണ്ട് കുറച്ചുനാൾ വീട്ടിൽതന്നെ കഴിയണം. വിഷമിക്കാനൊന്നുമില്ലാ മോൾക്ക് മോളുടെ പാവക്കുട്ടിയുണ്ടല്ലോ." അതു ശരിയാണെന്ന് റീത്തയ്ക്കും തോന്നി. പപ്പാ തറവാട് വൃത്തിയാക്കുന്നകാര്യം ആരോടോ പറഞ്ഞായിരുന്നു. പിന്നെ റീത്തയും പപ്പയും മമ്മിയും വരുമ്പോൾ എയർപ്പോർട്ടിലേയ്ക്ക് വരണ്ടെന്നും അഞ്ചു മണിക്കുതന്നെ ഫൈറ്റ് പുറപ്പെട്ടു കുറെ യാത്രക്കാരുണ്ടായിരുന്നു. സ്വന്തം നാട്ടിലേയ്ക്ക് കുടിയേറാൻ വീർപ്പുമുട്ടുന്ന പ്രവാസികൾ! നാട്ടിലെത്തിയപ്പോൾത്തന്നെ മുഖാവരണവുമായി കനത്ത സുരക്ഷയോടെ അവർ ടാക്സിയയിൽ കയറി തറവാട്ടിലെത്തി. ഒരു വീഴ്ചപോലും തന്റെ പക്കൽനിന്നുമുണ്ടവരുത് എന്ന വാശിയോടെയായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. അവശ്യവസ്തുക്കൾ ഗേറ്റിനു മുമ്പിൽ കൊണ്ടു വയ്ക്കുന്നത് ചാച്ചനാണ്. റീത്താമോളുടെ പപ്പ മാർട്ടിൻ ജനലിനരുകിൽ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരിക്കും. ചാച്ചൻ ഭക്ഷണം കൊണ്ടുവച്ചിട്ട് പ്രതീക്ഷയോടെ പഴയ തറവാട്ടിലേയ്ക്ക് നോക്കുമ്പോൾ കാണുന്നത് ആ മുഖം മാത്രമാണ്. പിതൃത്തവത്തിന്റെ അനുകമ്പാർദ്രമായ നോട്ടവും മകന്റെ നിസഹായത നിറഞ്ഞ ആ നോട്ടവും ഒരു കേന്ദ്രവിന്ദുവിൽ കണ്ടുമുട്ടും,മതിലും മരച്ചില്ലകളും സ്നേഹത്തിന്റെ ബാണത്താൽ ഭേദിച്ചുകൊണ്ട്. പക്ഷേ ഒരു നീർക്കമിളയുടെ ആയുസേ അതിനുണ്ടാവൂ. അതിനുമുമ്പേ കണ്ണിമുറിഞ്ഞ് അത് വേർപെടും. ഒത്തിരി ഒത്തിരി പ്രത്യാശയോടെ ആ നോട്ടം അവിടെ അവസാനിക്കും.
ആധുനികലോകത്തിന്റെ വ്യാകുലതകളിൽ മുഴുകിയ ക്ളാരയ്‍ക്കും മാർട്ടിനും ഈ വീട്ടുതടങ്കൽ ബാധിച്ചില്ല. എന്നാൽ ചാച്ചനേം അമ്മച്ചിയേം കാണാൻ പുറപ്പെട്ടകൊച്ചു റീത്തയെ ഇത് വല്ലാതെ അലട്ടി. ഏറെ നാൾ കഴിഞ്ഞില്ല, ക്ളാരയ്ക്ക് ചെറിയ പനിയും ചുമയും. ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെങ്കിലും എല്ലാ സുരക്ഷാ മു്‍കരുതലുകളും അവർ എടുത്തിരുന്നു. നേരിയ സംശയം പോലും അവർ ബാക്കിവച്ചില്ല. മാർട്ടിൻ ഉടൻതന്നെ ആംബുലൻസിലേയ്ക്ക് നംബർ ഡയൽ ചെയ്തു. ഒരു അലാറവും മുഴക്കിക്കൊണ്ട് ആംബുലൻസ് ഗേയ്റ്റിൽ നിന്നും ഉള്ളിലേയ്ക്ക് കയറി.നാക്കുനീട്ടിപ്പേടിപ്പിക്കുന്ന ഒരു ഭീകരരൂപത്തെപ്പോലെ ആംബലൻസിൽ നിന്നും ട്രോളി പുറത്തേയ്ക്കുവന്നു. ബഹിരാകാശയാത്രികരെപ്പോലെ വസ്ത്രം ധരിച്ച രണ്ടു പേർ. അവർ ക്ളാരയെ ട്രോളിയിൽ കിടത്തി. കരയിലേയ്ക്ക് വാണ മത്സ്യത്തെപ്പോലെ ക്ളാര ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. ആമ്പുലൻസിനു പിന്നാലെ റീത്തയും മാർട്ടിനും. ഹോസ്പറ്റിലലിൽ അവർ നേരെ ഡോക്ടറുടെ അടുത്തേയ്ക്കാണവർ പോയത്."ഡോക്ടർ ക്ളാരയ്ക്ക്?"
വാക്കുകൾ ദീർഘിപ്പിക്കാന് മാർട്ടിനു കഴിഞ്ഞില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ