"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/കർമ്മവും കർമ്മഫലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കർമ്മവും കർമ്മഫലവും <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു കർഷകനും മകനും ഒരു യാത്ര നടത്തുകയായിരുന്നു.വഴിക്ക് ഒരു ചെറിയ തോടു കടന്നു വേണം പോകേണ്ടത്. മകൻ മുന്നിലും അച്ഛൻ പിന്നിലുമാണ് നടന്നത്. മറുകരയെത്തിയിട്ടും അച്ഛനെ കാണാതെ മകൻ തിരിഞ്ഞു | ഒരു കർഷകനും മകനും ഒരു യാത്ര നടത്തുകയായിരുന്നു.വഴിക്ക് ഒരു ചെറിയ തോടു കടന്നു വേണം പോകേണ്ടത്. മകൻ മുന്നിലും അച്ഛൻ പിന്നിലുമാണ് നടന്നത്. മറുകരയെത്തിയിട്ടും അച്ഛനെ കാണാതെ മകൻ തിരിഞ്ഞു നോക്കി. അയാൾ അപ്പോൾ തോട്ടിൽ വീണ് രക്ഷപ്പെടാൻ കഴിയാതെ വലയുന്ന ഒരു തേളിനെ നോക്കി നിൽക്കുകയായിരുന്നു. ആ പാവത്തിനെ രക്ഷിക്കണമെന്നു കർഷകനു തോന്നി. അയാൾ കരുണാപൂർവ്വം അതിനെ കൈകൊണ്ട് കോരിയെടുത്തു. വെള്ളത്തിൽ നിന്നു രക്ഷപ്പെട്ടയുടനെ ആ തേൾ കർഷകന്റെ കൈവെള്ളയിൽ കുത്തി. കടുത്ത വേദനയോടെ അയാൾ വിഷമിക്കുന്നതു കണ്ടപ്പോൾ മകൻ പറഞ്ഞു, തേൾ കുത്തുമെന്ന് അച്ഛന് അറിയില്ലേ? പിന്നെന്തിനാണ് അതിനെ രക്ഷിക്കാൻ പോയത് വേദന സഹിക്കാൻ വയ്യെങ്കിലും കർഷകൻ ചിരിച്ചു. | ||
എന്റെ കർമ്മം ഞാൻ ചെയ്തു.എന്നിട്ട് ഇപ്രകാരം പറഞ്ഞു. "തേളിന്റെ കർമ്മം അതും ചെയ്തു. കർമ്മം ചെയ്യുക എന്നതാണ് പ്രധാനം. കർമ്മഫലം എന്താവുമെന്ന് നോക്കരുത്".ഒരു ജീവിയെ മരണത്തിൽ നിന്നു രക്ഷിക്കാനായതിന്റെ സന്തോഷ ത്തി ൽ അയാൾ വേദന മറന്ന് നടന്നു നീങ്ങി | |||
എന്റെ കർമ്മം ഞാൻ ചെയ്തു. | |||
എന്നിട്ട് ഇപ്രകാരം പറഞ്ഞു. " | |||
തേളിന്റെ കർമ്മം അതും ചെയ്തു. കർമ്മം ചെയ്യുക എന്നതാണ് പ്രധാനം. കർമ്മഫലം എന്താവുമെന്ന് നോക്കരുത്". | |||
ഒരു | |||
വരി 26: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1| name=pcsupriya| തരം= കഥ}} |
19:09, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കർമ്മവും കർമ്മഫലവും
ഒരു കർഷകനും മകനും ഒരു യാത്ര നടത്തുകയായിരുന്നു.വഴിക്ക് ഒരു ചെറിയ തോടു കടന്നു വേണം പോകേണ്ടത്. മകൻ മുന്നിലും അച്ഛൻ പിന്നിലുമാണ് നടന്നത്. മറുകരയെത്തിയിട്ടും അച്ഛനെ കാണാതെ മകൻ തിരിഞ്ഞു നോക്കി. അയാൾ അപ്പോൾ തോട്ടിൽ വീണ് രക്ഷപ്പെടാൻ കഴിയാതെ വലയുന്ന ഒരു തേളിനെ നോക്കി നിൽക്കുകയായിരുന്നു. ആ പാവത്തിനെ രക്ഷിക്കണമെന്നു കർഷകനു തോന്നി. അയാൾ കരുണാപൂർവ്വം അതിനെ കൈകൊണ്ട് കോരിയെടുത്തു. വെള്ളത്തിൽ നിന്നു രക്ഷപ്പെട്ടയുടനെ ആ തേൾ കർഷകന്റെ കൈവെള്ളയിൽ കുത്തി. കടുത്ത വേദനയോടെ അയാൾ വിഷമിക്കുന്നതു കണ്ടപ്പോൾ മകൻ പറഞ്ഞു, തേൾ കുത്തുമെന്ന് അച്ഛന് അറിയില്ലേ? പിന്നെന്തിനാണ് അതിനെ രക്ഷിക്കാൻ പോയത് വേദന സഹിക്കാൻ വയ്യെങ്കിലും കർഷകൻ ചിരിച്ചു. എന്റെ കർമ്മം ഞാൻ ചെയ്തു.എന്നിട്ട് ഇപ്രകാരം പറഞ്ഞു. "തേളിന്റെ കർമ്മം അതും ചെയ്തു. കർമ്മം ചെയ്യുക എന്നതാണ് പ്രധാനം. കർമ്മഫലം എന്താവുമെന്ന് നോക്കരുത്".ഒരു ജീവിയെ മരണത്തിൽ നിന്നു രക്ഷിക്കാനായതിന്റെ സന്തോഷ ത്തി ൽ അയാൾ വേദന മറന്ന് നടന്നു നീങ്ങി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ