"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/പൂമ്പാറ്റയും ചിറകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
<p>മഴ പെയ്തു തോർന്നിട്ടു ഏതാനും മണിക്കൂറുകളേ ആയിട്ടുള്ളു. ഇലകളിലും ചെടികളിലും ഇപ്പോഴും വെള്ളം തങ്ങി നിൽപ്പുണ്ട്. നീലാകാശത്തിലൂടെ പക്ഷികൾ പറന്നു പൊങ്ങി. മരത്തിൽ ഇരുന്ന കിളികൾ ഒരേ രാഗത്തിൽ പാടി, പുഴ താളത്തിൽ ഒഴുകി. ചെറിയൊരു വീട്, വീടിന്റെ വാതിൽ തുറന്നു ഒരു സ്ത്രീ പുറത്തേക്കിറങ്ങി. അവൾ അമ്മുവിന്റെ അമ്മയാണ്. പേര് തുളസി. അവൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അമ്മുവിനെ വിളിച്ചു. | <p>മഴ പെയ്തു തോർന്നിട്ടു ഏതാനും മണിക്കൂറുകളേ ആയിട്ടുള്ളു. ഇലകളിലും ചെടികളിലും ഇപ്പോഴും വെള്ളം തങ്ങി നിൽപ്പുണ്ട്. നീലാകാശത്തിലൂടെ പക്ഷികൾ പറന്നു പൊങ്ങി. മരത്തിൽ ഇരുന്ന കിളികൾ ഒരേ രാഗത്തിൽ പാടി, പുഴ താളത്തിൽ ഒഴുകി. ചെറിയൊരു വീട്, വീടിന്റെ വാതിൽ തുറന്നു ഒരു സ്ത്രീ പുറത്തേക്കിറങ്ങി. അവൾ അമ്മുവിന്റെ അമ്മയാണ്. പേര് തുളസി. അവൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അമ്മുവിനെ വിളിച്ചു. | ||
" അമ്മു..... അമ്മു....." | " അമ്മു..... അമ്മു....."<br> | ||
"ദാ വരുന്നു അമ്മേ" അമ്മു മറുപടി പറഞ്ഞു. | "ദാ വരുന്നു അമ്മേ" അമ്മു മറുപടി പറഞ്ഞു.<br> | ||
അവർ കുളിക്കടവിലേക്ക് നടന്നു. മേഘങ്ങൾക്കിടയിലൂടെ സൂര്യൻ എത്തിനോക്കി. അമ്മു ഓടരുത്,വീഴുമെന്ന് അമ്മ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു. പക്ഷേ അമ്മു ഉണ്ടോ ഇതൊക്കെ കേൾക്കുന്നു. അവൾ പൂമ്പാറ്റയെ പിടിക്കാനായി പമ്മി പതുങ്ങി ചെന്നു. പെട്ടെന്ന് അവൾ എന്തോ ഓർത്തത് പോലെ നിന്നു, പെട്ടെന്ന് അവൾ അമ്മയുടെ അടുത്തേക്ക് ഓടി. അവൾ അമ്മയോട് ചോദിച്ചു. | അവർ കുളിക്കടവിലേക്ക് നടന്നു. മേഘങ്ങൾക്കിടയിലൂടെ സൂര്യൻ എത്തിനോക്കി. അമ്മു ഓടരുത്,വീഴുമെന്ന് അമ്മ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു. പക്ഷേ അമ്മു ഉണ്ടോ ഇതൊക്കെ കേൾക്കുന്നു. അവൾ പൂമ്പാറ്റയെ പിടിക്കാനായി പമ്മി പതുങ്ങി ചെന്നു. പെട്ടെന്ന് അവൾ എന്തോ ഓർത്തത് പോലെ നിന്നു, പെട്ടെന്ന് അവൾ അമ്മയുടെ അടുത്തേക്ക് ഓടി. അവൾ അമ്മയോട് ചോദിച്ചു. | ||
വരി 16: | വരി 16: | ||
<p>വൈകിട്ട് നാമം ജപിച്ചു കൊണ്ടിരിക്കുകയായിരുന്ന മുത്തശ്ശിയുടെ അടുത്ത് അവൾ ചെന്നു. അവൾക്ക് മുത്തശ്ശിയെ വലിയ ഇഷ്ടമാണ്. അവർക്ക് ഒരുപാട് കഥകൾ മുത്തശ്ശി പറഞ്ഞു കൊടുക്കും.<<br>> | <p>വൈകിട്ട് നാമം ജപിച്ചു കൊണ്ടിരിക്കുകയായിരുന്ന മുത്തശ്ശിയുടെ അടുത്ത് അവൾ ചെന്നു. അവൾക്ക് മുത്തശ്ശിയെ വലിയ ഇഷ്ടമാണ്. അവർക്ക് ഒരുപാട് കഥകൾ മുത്തശ്ശി പറഞ്ഞു കൊടുക്കും.<<br>> | ||
അവൾ മുത്തശ്ശിയോടു ചോദിച്ചു" മുത്തശ്ശി, ഈ ചിറക്, എവിടെ കിട്ടും?" | അവൾ മുത്തശ്ശിയോടു ചോദിച്ചു" മുത്തശ്ശി, ഈ ചിറക്, എവിടെ കിട്ടും?"<br> | ||
"അതിന് എത്ര രൂപയാകും എനിക്ക് വാങ്ങി തരുമോ?" | "അതിന് എത്ര രൂപയാകും എനിക്ക് വാങ്ങി തരുമോ?"<br> | ||
അതു കേട്ട മുത്തശ്ശി പൊട്ടിച്ചിരിച്ചുപോയി. അമ്മുവിന് ദേഷ്യം വന്നു. ഹും, അവൾ ചോദിച്ചു മുത്തശ്ശി എന്തിനാണ് ചിരിക്കുന്നത്. ഞാനിനി മുത്തശ്ശിയുടെ കൂടെ കൂടില്ല. അതുകേട്ട് മുത്തശ്ശി പറഞ്ഞു, എന്നോട് ക്ഷമിക്ക എന്റെ അമ്മുകുട്ടിയെ. സത്യം പറഞ്ഞാൽ ഈ ചിറക് കടയിൽ പോയി വാങ്ങാൻ പറ്റില്ല. കാരണം അത് ദൈവം നൽകുന്നതാണ്. മുത്തശ്ശി പറയാറില്ലേ ദൈവത്തോട് ചോദിച്ചാൽ നമുക്ക് എന്തുo നല്കും എന്ന്. | അതു കേട്ട മുത്തശ്ശി പൊട്ടിച്ചിരിച്ചുപോയി. അമ്മുവിന് ദേഷ്യം വന്നു. ഹും, അവൾ ചോദിച്ചു മുത്തശ്ശി എന്തിനാണ് ചിരിക്കുന്നത്. ഞാനിനി മുത്തശ്ശിയുടെ കൂടെ കൂടില്ല. അതുകേട്ട് മുത്തശ്ശി പറഞ്ഞു, എന്നോട് ക്ഷമിക്ക എന്റെ അമ്മുകുട്ടിയെ. സത്യം പറഞ്ഞാൽ ഈ ചിറക് കടയിൽ പോയി വാങ്ങാൻ പറ്റില്ല. കാരണം അത് ദൈവം നൽകുന്നതാണ്. മുത്തശ്ശി പറയാറില്ലേ ദൈവത്തോട് ചോദിച്ചാൽ നമുക്ക് എന്തുo നല്കും എന്ന്.<br> | ||
"ഞാൻ ദൈവത്തോട് ചിറകു ചോദിച്ചാൽ ദൈവം അതെനിക്ക് തരില്ലേ?" | "ഞാൻ ദൈവത്തോട് ചിറകു ചോദിച്ചാൽ ദൈവം അതെനിക്ക് തരില്ലേ?"<br> | ||
"ഇല്ല". | "ഇല്ല".<br> | ||
മുത്തശ്ശി പറഞ്ഞു. അത് ഒരു വരദാനമാണ്. അതിപ്പോൾ പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല. പിന്നെ എപ്പോൾ പറഞ്ഞാല മനസ്സിലാക്കുക അമ്മു ചോദിച്ചു.അതിന് ഇനിയും സമയം കിടക്കുകയല്ലേ. സമയമാകുമ്പോൾ നിനക്ക് എല്ലാം മനസ്സിലാകും. സമയം ഒരുപാടായി എന്റെ പൊന്നു മകൾ പോയി കിടന്നു ഉറങ്ങിക്കോ. ശരി മുത്തശ്ശി എന്നുപറഞ്ഞ് അമ്മു മുറിക്കുള്ളിലേക്ക് ഓടിപ്പോയി. ഉറങ്ങാൻ കിടന്നപ്പോഴും അവൾ ചിറകുകളെ കുറിച്ചാണ് ഓർത്തത്. ഒരു പൂമ്പാറ്റയായി മറ്റു പൂമ്പാറ്റകളുടെ കൂടെ ഒത്തു പറന്നു കളിക്കുന്നതും സ്വപ്നം കണ്ടു അവൾ ആഴമായ നിദ്രയിലേക്ക് കടന്നു.</p> | മുത്തശ്ശി പറഞ്ഞു. അത് ഒരു വരദാനമാണ്. അതിപ്പോൾ പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല. പിന്നെ എപ്പോൾ പറഞ്ഞാല മനസ്സിലാക്കുക അമ്മു ചോദിച്ചു.അതിന് ഇനിയും സമയം കിടക്കുകയല്ലേ. സമയമാകുമ്പോൾ നിനക്ക് എല്ലാം മനസ്സിലാകും. സമയം ഒരുപാടായി എന്റെ പൊന്നു മകൾ പോയി കിടന്നു ഉറങ്ങിക്കോ. ശരി മുത്തശ്ശി എന്നുപറഞ്ഞ് അമ്മു മുറിക്കുള്ളിലേക്ക് ഓടിപ്പോയി. ഉറങ്ങാൻ കിടന്നപ്പോഴും അവൾ ചിറകുകളെ കുറിച്ചാണ് ഓർത്തത്. ഒരു പൂമ്പാറ്റയായി മറ്റു പൂമ്പാറ്റകളുടെ കൂടെ ഒത്തു പറന്നു കളിക്കുന്നതും സ്വപ്നം കണ്ടു അവൾ ആഴമായ നിദ്രയിലേക്ക് കടന്നു.</p> | ||
16:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഴ പെയ്തു തോർന്നിട്ടു ഏതാനും മണിക്കൂറുകളേ ആയിട്ടുള്ളു. ഇലകളിലും ചെടികളിലും ഇപ്പോഴും വെള്ളം തങ്ങി നിൽപ്പുണ്ട്. നീലാകാശത്തിലൂടെ പക്ഷികൾ പറന്നു പൊങ്ങി. മരത്തിൽ ഇരുന്ന കിളികൾ ഒരേ രാഗത്തിൽ പാടി, പുഴ താളത്തിൽ ഒഴുകി. ചെറിയൊരു വീട്, വീടിന്റെ വാതിൽ തുറന്നു ഒരു സ്ത്രീ പുറത്തേക്കിറങ്ങി. അവൾ അമ്മുവിന്റെ അമ്മയാണ്. പേര് തുളസി. അവൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അമ്മുവിനെ വിളിച്ചു.
" അമ്മു..... അമ്മു....." വൈകിട്ട് നാമം ജപിച്ചു കൊണ്ടിരിക്കുകയായിരുന്ന മുത്തശ്ശിയുടെ അടുത്ത് അവൾ ചെന്നു. അവൾക്ക് മുത്തശ്ശിയെ വലിയ ഇഷ്ടമാണ്. അവർക്ക് ഒരുപാട് കഥകൾ മുത്തശ്ശി പറഞ്ഞു കൊടുക്കും.<
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ