"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഏകദേശം 200 ആണ്ടിന്റെ പാരമ്പര്യമുണ്ട് ബാലരാമപുരം കൈത്തറിക്ക്. നെല്ലിമൂടിനോട് ചേർന്നു കിടക്കുന്ന ഈ ഭാഗത്ത് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ബാലരാമവർമ്മ വള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ഏകദേശം 200 ആണ്ടിന്റെ പാരമ്പര്യമുണ്ട് ബാലരാമപുരം കൈത്തറിക്ക്. നെല്ലിമൂടിനോട് ചേർന്നു കിടക്കുന്ന ഈ ഭാഗത്ത് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ബാലരാമവർമ്മ വള്ളിയൂർ പ്രദേശത്തു നിന്നു കൊണ്ടുവന്ന കുടിയിരുത്തിയവരാണ് ഇവിടുത്തെ നെയ്ത്ത് കുടുംബങ്ങൾ എന്ന് ചരിത്രം പറയുന്നു
ഏകദേശം 200 ആണ്ടിന്റെ പാരമ്പര്യമുണ്ട് ബാലരാമപുരം കൈത്തറിക്ക്. നെല്ലിമൂടിനോട് ചേർന്നു കിടക്കുന്ന ഈ ഭാഗത്ത് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ബാലരാമവർമ്മ വള്ളിയൂർ പ്രദേശത്തു നിന്നു കൊണ്ടുവന്ന കുടിയിരുത്തിയവരാണ് ഇവിടുത്തെ നെയ്ത്ത് കുടുംബങ്ങൾ എന്ന് ചരിത്രം പറയുന്നു
ഏകദേശം 200 ആണ്ടിന്റെ പാരമ്പര്യമുണ്ട് ബാലരാമപുരം കൈത്തറിയ്ക്ക്. ബൗദ്ധിക സ്വത്തവകാശം ലഭിച്ച ആദ്യത്തെ കൈത്തറി ഉല്പന്നമാണ് 'ബാലരാമപുരം കൈത്തറി സാരി' . ഒരു സമൂഹത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ സംരക്ഷണാർത്ഥം നൽകുന്ന 'G I 'മുദ്ര ഇതിന് ലഭിച്ചിട്ടുണ്ട്. വെങ്ങാനൂരിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് ബാലരാമപുരം. കൈത്തറി ഉല്പാദനം പ്രധാനമായും ബാലരാമപുരം' ശാലിയാർ ' തെരുവിലാണ് ഉള്ളത്. വിനായകർ തെരുവ്, ഒറ്റത്തെരുവ്, ഇരട്ടത്തെരുവ് , പുത്തൻ തെരുവ്, തോപ്പിൽ തെരുവ് എന്നിങ്ങനെയുള്ള അഞ്ച് തെരുവുകളുടെ സമുച്ചയമാണ് ' ശാലിയാർ തെരുവ് '.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ബാലരാമവർമ്മ വള്ളിയൂർ പ്രദേശത്തു നിന്ന് കൊണ്ടുവന്ന് കുടിയിരുത്തിയവരാണ് ഇവിടത്തെ നെയ്ത്തു കുടുംബങ്ങൾ എന്ന് ചരിത്രം പറയുന്നു. വൈദേശിക ആക്രമണത്തെ ഭയന്ന് ബാലരാമവർമ്മ കൃതിരപ്പുറത്ത് പത്മനാഭപുരം കൊട്ടാരത്തിലേയ്ക്ക് പാലായനം ചെയ്തു. ശത്രുക്കൾ പിന്തുടർന്നപ്പോൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു. കന്യാകുമാരിയ്ക്കും തിരുനെൽവേലിക്കുമിടയിലുള്ള വള്ളിയൂർ അഗസ്ത്യർ സ്വാമി ക്ഷേത്രത്തിൽ അപ്പോൾ ' ചപ്രം ' എഴുന്നള്ളത്ത് നടക്കുകയായിരുന്നു. അഭയം അഭ്യർത്ഥിച്ച മഹാരാജാവിനെ എഴുന്നള്ളത്തുകാർ ചപ്രത്തിൽ ഒളിപ്പിച്ച് ജീവൻ രക്ഷിച്ചു .കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് തന്റെ ജീവൻ രക്ഷിച്ചവരെ കുറിച്ച് അന്വേഷിച്ചു വരാൻ ദിവാൻ ' ഉമ്മിണിത്തമ്പി ' യെ തിയോഗിച്ചു. അഭയം നൽകിയവർ " ശാലി ' ഗോത്രക്കാരാണെന്നും അവർക്ക് നെയ്ത്തിൽ പ്രാവീണ്യമുണ്ടെന്നും ദിവാൻ രാജാവിനെ അറിയിച്ചു. അവരിൽ 10 കുടുംബത്തെ 1808-ൽ ദിവാൻ നെയ്യാറ്റിൽകരയ്ക്കും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള ' അന്തിക്കാട് ' എന്ന സ്ഥലത്തേക്ക് കൂടിയിരുത്തി. അവരോടൊപ്പം വാണികർ, വെള്ളാളർ, മുക്കുവർ, മുസ്ലീങ്ങൾ എന്നീ വിഭാഗക്കാരെയും കൂടെ കൊണ്ടുവന്ന് ' അഞ്ചു വന്ന തെരുവ് / അഞ്ചു വർണ്ണ തെരുവ് ' സ്‌ഥാപിച്ചു. പിൽക്കാലത്ത് അന്തിക്കാട് ബാലരാമവർമ്മയുടെ സ്മരണാർത്ഥം ' ബാലരാമപുരം ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

21:54, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഏകദേശം 200 ആണ്ടിന്റെ പാരമ്പര്യമുണ്ട് ബാലരാമപുരം കൈത്തറിക്ക്. നെല്ലിമൂടിനോട് ചേർന്നു കിടക്കുന്ന ഈ ഭാഗത്ത് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ബാലരാമവർമ്മ വള്ളിയൂർ പ്രദേശത്തു നിന്നു കൊണ്ടുവന്ന കുടിയിരുത്തിയവരാണ് ഇവിടുത്തെ നെയ്ത്ത് കുടുംബങ്ങൾ എന്ന് ചരിത്രം പറയുന്നു ഏകദേശം 200 ആണ്ടിന്റെ പാരമ്പര്യമുണ്ട് ബാലരാമപുരം കൈത്തറിയ്ക്ക്. ബൗദ്ധിക സ്വത്തവകാശം ലഭിച്ച ആദ്യത്തെ കൈത്തറി ഉല്പന്നമാണ് 'ബാലരാമപുരം കൈത്തറി സാരി' . ഒരു സമൂഹത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ സംരക്ഷണാർത്ഥം നൽകുന്ന 'G I 'മുദ്ര ഇതിന് ലഭിച്ചിട്ടുണ്ട്. വെങ്ങാനൂരിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് ബാലരാമപുരം. കൈത്തറി ഉല്പാദനം പ്രധാനമായും ബാലരാമപുരം' ശാലിയാർ ' തെരുവിലാണ് ഉള്ളത്. വിനായകർ തെരുവ്, ഒറ്റത്തെരുവ്, ഇരട്ടത്തെരുവ് , പുത്തൻ തെരുവ്, തോപ്പിൽ തെരുവ് എന്നിങ്ങനെയുള്ള അഞ്ച് തെരുവുകളുടെ സമുച്ചയമാണ് ' ശാലിയാർ തെരുവ് '.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ബാലരാമവർമ്മ വള്ളിയൂർ പ്രദേശത്തു നിന്ന് കൊണ്ടുവന്ന് കുടിയിരുത്തിയവരാണ് ഇവിടത്തെ നെയ്ത്തു കുടുംബങ്ങൾ എന്ന് ചരിത്രം പറയുന്നു. വൈദേശിക ആക്രമണത്തെ ഭയന്ന് ബാലരാമവർമ്മ കൃതിരപ്പുറത്ത് പത്മനാഭപുരം കൊട്ടാരത്തിലേയ്ക്ക് പാലായനം ചെയ്തു. ശത്രുക്കൾ പിന്തുടർന്നപ്പോൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു. കന്യാകുമാരിയ്ക്കും തിരുനെൽവേലിക്കുമിടയിലുള്ള വള്ളിയൂർ അഗസ്ത്യർ സ്വാമി ക്ഷേത്രത്തിൽ അപ്പോൾ ' ചപ്രം ' എഴുന്നള്ളത്ത് നടക്കുകയായിരുന്നു. അഭയം അഭ്യർത്ഥിച്ച മഹാരാജാവിനെ എഴുന്നള്ളത്തുകാർ ചപ്രത്തിൽ ഒളിപ്പിച്ച് ജീവൻ രക്ഷിച്ചു .കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് തന്റെ ജീവൻ രക്ഷിച്ചവരെ കുറിച്ച് അന്വേഷിച്ചു വരാൻ ദിവാൻ ' ഉമ്മിണിത്തമ്പി ' യെ തിയോഗിച്ചു. അഭയം നൽകിയവർ " ശാലി ' ഗോത്രക്കാരാണെന്നും അവർക്ക് നെയ്ത്തിൽ പ്രാവീണ്യമുണ്ടെന്നും ദിവാൻ രാജാവിനെ അറിയിച്ചു. അവരിൽ 10 കുടുംബത്തെ 1808-ൽ ദിവാൻ നെയ്യാറ്റിൽകരയ്ക്കും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള ' അന്തിക്കാട് ' എന്ന സ്ഥലത്തേക്ക് കൂടിയിരുത്തി. അവരോടൊപ്പം വാണികർ, വെള്ളാളർ, മുക്കുവർ, മുസ്ലീങ്ങൾ എന്നീ വിഭാഗക്കാരെയും കൂടെ കൊണ്ടുവന്ന് ' അഞ്ചു വന്ന തെരുവ് / അഞ്ചു വർണ്ണ തെരുവ് ' സ്‌ഥാപിച്ചു. പിൽക്കാലത്ത് അന്തിക്കാട് ബാലരാമവർമ്മയുടെ സ്മരണാർത്ഥം ' ബാലരാമപുരം ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.