കാവാലം.യു.പി.എസ്/ചരിത്രം (മൂലരൂപം കാണുക)
14:59, 12 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
കാവാലം എന്ന സ്ഥലപ്പേരുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളും ഉണ്ട് അതിലൊന്നാണ്കുട്ടനാട്ടിലെ ഇന്നത്തെ കുന്നുമ്മ മുതൽ വടക്കോട്ട് പമ്പയാറിന്റെയും വേമ്പനാട്ടുകായലിന്റെയും ചേലയാറിന്റെയും ചിറയായി കിടന്ന് ഈ ഘോരവനപ്രദേശം കായലിന്റെ വാലായി കിടന്നിരുന്നതിനാൽ കാവാലം എന്ന് പേരുവന്നു എന്ന് ഒരു അഭിപ്രായം മറ്റൊന്ന് കായൽ എന്ന വാക്കിൻറെ 'ക' എന്ന ആദ്യ വ്യഞ്ജനാക്ഷരവും കായലിന്റെ കരയിൽ താമസിച്ചിരുന്നവർ വാലന്മാരായതിനാൽ കാവാലന്മാർ എന്ന പേര് പിന്നീട് കാവാലമായി എന്നും രണ്ടാമതൊരു അഭിപ്രായമുണ്ട് ഈ രണ്ട് അഭിപ്രായങ്ങളും കൂടാതെ ആളo എന്ന പദം ഉള്ളത് എന്നർത്ഥം വരുന്ന ആളം എന്ന പദത്തിനോട് ചേർന്ന് കാവ് കാവുള്ള സ്ഥലം ഉള്ളത് എന്ന കാവളം എന്ന വാക്ക് ഉച്ചാരണപ്രക്രിയയിലൂടെ കാലാന്തരത്തിൽ കാവാലം എന്ന പേരിലേക്ക് എത്തിയതായും മറ്റൊരു അഭിപ്രായവും നിലവിലുണ്ട് ഈ മൂന്നാമത്തെ അഭിപ്രായത്തെ കുറിച്ച് വെൺമണി കാവ്യങ്ങളിലും സർദാർ കെ എം പണിക്കരുടെ സന്ദേശകാവ്യത്തിലും കാവാലം സന്ദർശന വേളയിൽ വള്ളത്തോൾ എഴുതിയ കവിതയിലും ഒക്കെ പരാമർശിക്കപ്പെടുന്നു കാവാലം കടൽമാതിൻ പൂവാടമേ പുണ്യഭൂമി കൈവളർന്ന നിനക്കിന്നു കല്യാണഗുണേ എന്നും വള്ളത്തോൾ പാടി . | കാവാലം എന്ന സ്ഥലപ്പേരുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളും ഉണ്ട് അതിലൊന്നാണ്കുട്ടനാട്ടിലെ ഇന്നത്തെ കുന്നുമ്മ മുതൽ വടക്കോട്ട് പമ്പയാറിന്റെയും വേമ്പനാട്ടുകായലിന്റെയും ചേലയാറിന്റെയും ചിറയായി കിടന്ന് ഈ ഘോരവനപ്രദേശം കായലിന്റെ വാലായി കിടന്നിരുന്നതിനാൽ കാവാലം എന്ന് പേരുവന്നു എന്ന് ഒരു അഭിപ്രായം മറ്റൊന്ന് കായൽ എന്ന വാക്കിൻറെ 'ക' എന്ന ആദ്യ വ്യഞ്ജനാക്ഷരവും കായലിന്റെ കരയിൽ താമസിച്ചിരുന്നവർ വാലന്മാരായതിനാൽ കാവാലന്മാർ എന്ന പേര് പിന്നീട് കാവാലമായി എന്നും രണ്ടാമതൊരു അഭിപ്രായമുണ്ട് ഈ രണ്ട് അഭിപ്രായങ്ങളും കൂടാതെ ആളo എന്ന പദം ഉള്ളത് എന്നർത്ഥം വരുന്ന ആളം എന്ന പദത്തിനോട് ചേർന്ന് കാവ് കാവുള്ള സ്ഥലം ഉള്ളത് എന്ന കാവളം എന്ന വാക്ക് ഉച്ചാരണപ്രക്രിയയിലൂടെ കാലാന്തരത്തിൽ കാവാലം എന്ന പേരിലേക്ക് എത്തിയതായും മറ്റൊരു അഭിപ്രായവും നിലവിലുണ്ട് ഈ മൂന്നാമത്തെ അഭിപ്രായത്തെ കുറിച്ച് വെൺമണി കാവ്യങ്ങളിലും സർദാർ കെ എം പണിക്കരുടെ സന്ദേശകാവ്യത്തിലും കാവാലം സന്ദർശന വേളയിൽ വള്ളത്തോൾ എഴുതിയ കവിതയിലും ഒക്കെ പരാമർശിക്കപ്പെടുന്നു കാവാലം കടൽമാതിൻ പൂവാടമേ പുണ്യഭൂമി കൈവളർന്ന നിനക്കിന്നു കല്യാണഗുണേ എന്നും വള്ളത്തോൾ പാടി . | ||
[[പ്രമാണം:പള്ളിയറക്കാവ്12.jpg|നടുവിൽ|ലഘുചിത്രം|650x650ബിന്ദു]] | |||
കാവാലം ചുണ്ടൻ വെള്ളമാണ് കാവാലത്തിന്റെ പേര് ലോകമെമ്പാടും കൃപ കാരണം നെഹ്റു ട്രോഫി വള്ളംകളി ലോക ശ്രദ്ധ ആകർഷിച്ചുള്ള ഒരു കായിക വിനോദമാണ് ആ മത്സരത്തിൽ ജവഹർലാൽ നെഹ്റുവിൻറെ കയ്യോടുകൂടിയ വെള്ളിചുണ്ടൻ ട്രോഫി കരസ്ഥമാക്കാൻ കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കാറുണ്ട് കാവാലം ചുണ്ടന്റെ പ്രതാപകാലത്ത് 1954 56 58 60 62 എന്നീ വർഷങ്ങൾ നെഹ്റു ട്രോഫി കരസ്ഥമാക്കിയ ചുണ്ടൻ വള്ളമാണ് കാവാലം ചുണ്ടൻ അക്കാലത്തൊക്കെ കാവാലം ചുണ്ടൻ വള്ളം മത്സരത്തിന് എത്തുന്നത് മറ്റു വള്ളങ്ങൾക്ക് ഒരു ഭീഷണി തന്നെയായിരുന്നു മാത്രമോ ആ വള്ളത്തെ ചുറ്റിപ്പറ്റിയായിരുന്നു കാവാലം ചുണ്ടൻ എന്ന പേരിൽ ഒളിച്ച ഒരു ചലച്ചിത്രം തന്നെ സൃഷ്ടിക്കപ്പെട്ടത് പക്ഷേ ഇന്ന് ആ പ്രതാപമെല്ലാം മങ്ങി വള്ളം വാർദ്ധക്യത്തിന്റെ വാർദ്ധക്യത്തിൽ എത്തി നിൽക്കുകയാണ് പഴയ സ്മരണ നിലനിർത്താൻ മത്സരത്തിനു പോകുന്നു എന്നോ മാത്രം | കാവാലം ചുണ്ടൻ വെള്ളമാണ് കാവാലത്തിന്റെ പേര് ലോകമെമ്പാടും കൃപ കാരണം നെഹ്റു ട്രോഫി വള്ളംകളി ലോക ശ്രദ്ധ ആകർഷിച്ചുള്ള ഒരു കായിക വിനോദമാണ് ആ മത്സരത്തിൽ ജവഹർലാൽ നെഹ്റുവിൻറെ കയ്യോടുകൂടിയ വെള്ളിചുണ്ടൻ ട്രോഫി കരസ്ഥമാക്കാൻ കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കാറുണ്ട് കാവാലം ചുണ്ടന്റെ പ്രതാപകാലത്ത് 1954 56 58 60 62 എന്നീ വർഷങ്ങൾ നെഹ്റു ട്രോഫി കരസ്ഥമാക്കിയ ചുണ്ടൻ വള്ളമാണ് കാവാലം ചുണ്ടൻ അക്കാലത്തൊക്കെ കാവാലം ചുണ്ടൻ വള്ളം മത്സരത്തിന് എത്തുന്നത് മറ്റു വള്ളങ്ങൾക്ക് ഒരു ഭീഷണി തന്നെയായിരുന്നു മാത്രമോ ആ വള്ളത്തെ ചുറ്റിപ്പറ്റിയായിരുന്നു കാവാലം ചുണ്ടൻ എന്ന പേരിൽ ഒളിച്ച ഒരു ചലച്ചിത്രം തന്നെ സൃഷ്ടിക്കപ്പെട്ടത് പക്ഷേ ഇന്ന് ആ പ്രതാപമെല്ലാം മങ്ങി വള്ളം വാർദ്ധക്യത്തിന്റെ വാർദ്ധക്യത്തിൽ എത്തി നിൽക്കുകയാണ് പഴയ സ്മരണ നിലനിർത്താൻ മത്സരത്തിനു പോകുന്നു എന്നോ മാത്രം | ||
വരി 24: | വരി 27: | ||
കേരളത്തിലെ മറ്റെല്ലാ ക്ഷേത്രങ്ങളിൽ നിന്നും പല പ്രകാരത്തിലും പള്ളിയറക്കാവ് ക്ഷേത്രത്തിനും ശക്തി ചൈതന്യത്തിനും ആധ്യാത്മികമായ ഒരു അടിത്തറയുണ്ട് അതുകൊണ്ടുതന്നെ ഈശ്വരൻ സ്ത്രീനാമത്തിൽ രാജാവിൻറെ പള്ളിയറയിൽ സ്വയംഭൂശക്തിയായി അവതരിച്ചത് ഇതാണ് അധ്യാത്മികതയുടെ അടിത്തറ എന്ന് ഉദ്ദേശിച്ചത് | കേരളത്തിലെ മറ്റെല്ലാ ക്ഷേത്രങ്ങളിൽ നിന്നും പല പ്രകാരത്തിലും പള്ളിയറക്കാവ് ക്ഷേത്രത്തിനും ശക്തി ചൈതന്യത്തിനും ആധ്യാത്മികമായ ഒരു അടിത്തറയുണ്ട് അതുകൊണ്ടുതന്നെ ഈശ്വരൻ സ്ത്രീനാമത്തിൽ രാജാവിൻറെ പള്ളിയറയിൽ സ്വയംഭൂശക്തിയായി അവതരിച്ചത് ഇതാണ് അധ്യാത്മികതയുടെ അടിത്തറ എന്ന് ഉദ്ദേശിച്ചത് | ||
വടക്കുംകൂർ രാജാവ് കാവാലത്ത് ഒരു കൊട്ടാരവും തേവാരപ്പുരകളും പണിയിച്ചിരുന്നതായി ഐതിഹ്യമുണ്ട്. ആ കൊട്ടാരത്തിന് കോയിക്കൽ കൊട്ടാരം എന്നാണ് പറഞ്ഞിരുന്നത് അത്രേ. അക്കാലത്ത് ഈ പ്രദേശങ്ങളിൽ ധാരാളം ബ്രാഹ്മണ കുടുംബങ്ങളും ഉണ്ടായിരുന്നു ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ശ്രീഭദ്രകാളി ക്ഷേത്രം ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവ നിൽക്കുന്നിടത്ത് മുനിമാരുടെ പരമശാലകൾ ആയിരുന്നു എന്നും പറയപ്പെടുന്നു അനേകം ബ്രാഹ്മണ ബാലന്മാരെ ഇവിടെ വേദാനം നടത്തിയിരുന്നതായി വിശ്വസിച്ചു പോരുന്നു ചുറ്റിയൊഴുകുന്ന കൈത്തോടുകളും സർപ്പസങ്കേതങ്ങളായ വനങ്ങളും ദാതുദ്രവ്യ നിക്ഷേപങ്ങൾ ഉള്ള അടിത്തട്ടു കൂടിയ ചെളിമണൽ നിറഞ്ഞ പ്രദേശവുമായിരുന്നു ഈ പ്രദേശം പിൽക്കാലത്ത് സങ്കേതാധിപത്യമുള്ള ഒരു ബ്രാഹ്മണ കുടുംബം ധർമ്മദൈവ പൂജാദികളോട് കൂടി ഇവിടെ താമസിച്ചിരുന്നു ആ പരമ്പരയുടെ ധർമ്മ ദൈവാശ്രമ പ്രാധാന്യമുള്ള ശിവൻ ഗണപതി ശാസ്താവ് ശ്രീഭദ്രകാളി ശ്രീ ചക്രം തുടങ്ങിയ ദേവ ചൈതന്യങ്ങൾ ഈ സങ്കേതത്തിൽ ഉണ്ടായിരുന്നു കാലാന്തരത്തിൽ ശ്രീചക്ര സാന്നിധ്യം ശിവപൂജയുടെ പുണ്യ വിശേഷത്താൽ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതായാണ് ഐതിഹ്യം ഇതിനുപുറമെ മറ്റൊരു ഐതിഹ്യവും കൂടി രേഖപ്പെടുത്തിയിട്ടുണ്ട് അന്യം നിന്നുപോയ ബ്രാഹ്മണ കുടുംബം പിന്നീട് രാജാവിൻറെ അധീനതയിലായി തീർന്നു അങ്ങനെ രാജാവിൻറെ പള്ളിയറയിൽ ഒരു ചിതൽ പുറ്റ വളർന്നു നിന്നിരുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല രാജവൃത്തികൾ ആയ സ്ത്രീകൾ അന്തപുരത്തിലെ പൊടിപടലങ്ങൾ അടിച്ചു വൃത്തിയാക്കുന്ന സന്ദർഭത്തിൽ മേൽപ്പറഞ്ഞ വാത്മീകത്തിൽ സ്പർശിക്കവേ അതിൽ നിന്ന് നാമമാത്രമായ മണൽ അടർന്നു പോയതായും ആ ഭാഗത്ത് രക്തം പൊടിയുന്നതും അവർ കണ്ടു പരിഭ്രാന്തരായ ആ സ്ത്രീകൾ അന്തപ്പുരം വിട്ട് ഓടിപ്പോവുകയും ആ വൃത്താന്തം രാജകൊട്ടാരത്തിൽ പരക്കുകയും ചെയ്തു. ആ സമയം രാജാവ് പള്ളിയുറക്കത്തിലായിരുന്നു താമസം വിനാരാജകരണത്തിൽ എത്തി പെട്ടെന്ന് രാജാവും പരിവാരങ്ങളും അത്ഭുത കാഴ്ച കാണാൻ അങ്ങോട്ട് എത്തി ചോരപ്പാടുകണ്ട് ആ രാജാവ് അസ്വസ്ഥനായി എന്താണ് ഇതിന്റെ കാരണമെന്ന് അദ്ദേഹം ആലോചിച്ചു ഇത് ശുഭാ ശുഭലക്ഷണമോ അതോ ധർമ്മരാഹ്യമോ പാപമോ ഒന്നും തന്നെ ഈ കൊട്ടാരത്തിൽ സംഭവിച്ചതായി അറിവില്ല വല്ല ആപത്ത് സൂചനയാണ് ഇത് അതോ അഭിവൃദ്ധിയിൽ നിന്ന് അഭിവൃദ്ധിയിലേക്ക് ചിന്തകൾ കാട്ടിച്ചകളെപ്പോലെ രാജമലസ്സിലേക്ക് ഇറച്ചുകയറി പൊടുന്നനെ രാജാവ് ഇഷ്ടമൂർത്തിയായ ശ്രീകൃഷ്ണനെ ധ്യാനിച്ച ശേഷം പ്രമുഖരായ വരുത്തുന്നതിന് മന്ത്രിയെയും മറ്റും നിയോഗിച്ചു ജ്യോതിഷുകൾ രാജാവിനെ മുഖം കാണിച്ചു അവരെ വേണ്ടവണ്ണം സ്വീകരിച്ച അന്തപുരത്തിലേക്ക് ആനയിച്ചു. പ്രശ്നവിധിയിൽ കണ്ടത് ദൈവജ്ഞൻ ഭക്തിനിർഭരം രാജസദസ്സിലേക്ക് ചെയ്തു ശ്രീചക്ര സാന്നിധ്യ പൂജാ ശക്തി ബ്രാഹ്മണരുടെ വേദമന്ത്ര ജപ കോമാദികളാൽ ഇവിടെ ദൈവവും ആയ ചൈതന്യം പ്രബലമാകുകയാണ് ശിവകാമേശ്വരി ഭാവത്തിൽ ദേവി സ്വയം പൂവായിരിക്കുന്നു പരമമായ ഭക്തിയാണ് അതിനാധാരം ക്ഷണത്തിൽ തന്നെ ഒരു ക്ഷേത്രം സ്ഥാപിച്ച തീർക്കാൻ കാലമായിരിക്കുന്നു. ദേവി പ്രതിഷ്ഠയും സമീപകാലത്തുതന്നെ ദേവാലമൂർത്തികളായവർക്ക് ഉപദേവാലയങ്ങളും സ്ഥാപിക്കുകയാണ് വിധി ബ്രാഹ്മണകുടുംബത്തിലെ തേവാരമൂർത്തികൾ ഇരുന്ന പള്ളിയറയിൽ സാന്നിധ്യമ പൂർത്തിയായി ദേവി പ്രത്യക്ഷപ്പെടുക ഭഗവതി എന്നറിയപ്പെടുമെന്നു കൂടി ദൈവജ്ഞർ അറിയിക്കുകയുണ്ടായി പരമാനന്ദനായ രാജാവ് ആകട്ടെ ഭഗവാഷണത്തിൽ ഓടുകയും ചെയ്തു | വടക്കുംകൂർ രാജാവ് കാവാലത്ത് ഒരു കൊട്ടാരവും തേവാരപ്പുരകളും പണിയിച്ചിരുന്നതായി ഐതിഹ്യമുണ്ട്. ആ കൊട്ടാരത്തിന് കോയിക്കൽ കൊട്ടാരം എന്നാണ് പറഞ്ഞിരുന്നത് അത്രേ. അക്കാലത്ത് ഈ പ്രദേശങ്ങളിൽ ധാരാളം ബ്രാഹ്മണ കുടുംബങ്ങളും ഉണ്ടായിരുന്നു ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ശ്രീഭദ്രകാളി ക്ഷേത്രം ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവ നിൽക്കുന്നിടത്ത് മുനിമാരുടെ പരമശാലകൾ ആയിരുന്നു എന്നും പറയപ്പെടുന്നു അനേകം ബ്രാഹ്മണ ബാലന്മാരെ ഇവിടെ വേദാനം നടത്തിയിരുന്നതായി വിശ്വസിച്ചു പോരുന്നു ചുറ്റിയൊഴുകുന്ന കൈത്തോടുകളും സർപ്പസങ്കേതങ്ങളായ വനങ്ങളും ദാതുദ്രവ്യ നിക്ഷേപങ്ങൾ ഉള്ള അടിത്തട്ടു കൂടിയ ചെളിമണൽ നിറഞ്ഞ പ്രദേശവുമായിരുന്നു ഈ പ്രദേശം പിൽക്കാലത്ത് സങ്കേതാധിപത്യമുള്ള ഒരു ബ്രാഹ്മണ കുടുംബം ധർമ്മദൈവ പൂജാദികളോട് കൂടി ഇവിടെ താമസിച്ചിരുന്നു ആ പരമ്പരയുടെ ധർമ്മ ദൈവാശ്രമ പ്രാധാന്യമുള്ള ശിവൻ ഗണപതി ശാസ്താവ് ശ്രീഭദ്രകാളി ശ്രീ ചക്രം തുടങ്ങിയ ദേവ ചൈതന്യങ്ങൾ ഈ സങ്കേതത്തിൽ ഉണ്ടായിരുന്നു കാലാന്തരത്തിൽ ശ്രീചക്ര സാന്നിധ്യം ശിവപൂജയുടെ പുണ്യ വിശേഷത്താൽ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതായാണ് ഐതിഹ്യം ഇതിനുപുറമെ മറ്റൊരു ഐതിഹ്യവും കൂടി രേഖപ്പെടുത്തിയിട്ടുണ്ട് അന്യം നിന്നുപോയ ബ്രാഹ്മണ കുടുംബം പിന്നീട് രാജാവിൻറെ അധീനതയിലായി തീർന്നു അങ്ങനെ രാജാവിൻറെ പള്ളിയറയിൽ ഒരു ചിതൽ പുറ്റ വളർന്നു നിന്നിരുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല രാജവൃത്തികൾ ആയ സ്ത്രീകൾ അന്തപുരത്തിലെ പൊടിപടലങ്ങൾ അടിച്ചു വൃത്തിയാക്കുന്ന സന്ദർഭത്തിൽ മേൽപ്പറഞ്ഞ വാത്മീകത്തിൽ സ്പർശിക്കവേ അതിൽ നിന്ന് നാമമാത്രമായ മണൽ അടർന്നു പോയതായും ആ ഭാഗത്ത് രക്തം പൊടിയുന്നതും അവർ കണ്ടു പരിഭ്രാന്തരായ ആ സ്ത്രീകൾ അന്തപ്പുരം വിട്ട് ഓടിപ്പോവുകയും ആ വൃത്താന്തം രാജകൊട്ടാരത്തിൽ പരക്കുകയും ചെയ്തു. ആ സമയം രാജാവ് പള്ളിയുറക്കത്തിലായിരുന്നു താമസം വിനാരാജകരണത്തിൽ എത്തി പെട്ടെന്ന് രാജാവും പരിവാരങ്ങളും അത്ഭുത കാഴ്ച കാണാൻ അങ്ങോട്ട് എത്തി ചോരപ്പാടുകണ്ട് ആ രാജാവ് അസ്വസ്ഥനായി എന്താണ് ഇതിന്റെ കാരണമെന്ന് അദ്ദേഹം ആലോചിച്ചു ഇത് ശുഭാ ശുഭലക്ഷണമോ അതോ ധർമ്മരാഹ്യമോ പാപമോ ഒന്നും തന്നെ ഈ കൊട്ടാരത്തിൽ സംഭവിച്ചതായി അറിവില്ല വല്ല ആപത്ത് സൂചനയാണ് ഇത് അതോ അഭിവൃദ്ധിയിൽ നിന്ന് അഭിവൃദ്ധിയിലേക്ക് ചിന്തകൾ കാട്ടിച്ചകളെപ്പോലെ രാജമലസ്സിലേക്ക് ഇറച്ചുകയറി പൊടുന്നനെ രാജാവ് ഇഷ്ടമൂർത്തിയായ ശ്രീകൃഷ്ണനെ ധ്യാനിച്ച ശേഷം പ്രമുഖരായ വരുത്തുന്നതിന് മന്ത്രിയെയും മറ്റും നിയോഗിച്ചു ജ്യോതിഷുകൾ രാജാവിനെ മുഖം കാണിച്ചു അവരെ വേണ്ടവണ്ണം സ്വീകരിച്ച അന്തപുരത്തിലേക്ക് ആനയിച്ചു. പ്രശ്നവിധിയിൽ കണ്ടത് ദൈവജ്ഞൻ ഭക്തിനിർഭരം രാജസദസ്സിലേക്ക് ചെയ്തു ശ്രീചക്ര സാന്നിധ്യ പൂജാ ശക്തി ബ്രാഹ്മണരുടെ വേദമന്ത്ര ജപ കോമാദികളാൽ ഇവിടെ ദൈവവും ആയ ചൈതന്യം പ്രബലമാകുകയാണ് ശിവകാമേശ്വരി ഭാവത്തിൽ ദേവി സ്വയം പൂവായിരിക്കുന്നു പരമമായ ഭക്തിയാണ് അതിനാധാരം ക്ഷണത്തിൽ തന്നെ ഒരു ക്ഷേത്രം സ്ഥാപിച്ച തീർക്കാൻ കാലമായിരിക്കുന്നു. ദേവി പ്രതിഷ്ഠയും സമീപകാലത്തുതന്നെ ദേവാലമൂർത്തികളായവർക്ക് ഉപദേവാലയങ്ങളും സ്ഥാപിക്കുകയാണ് വിധി ബ്രാഹ്മണകുടുംബത്തിലെ തേവാരമൂർത്തികൾ ഇരുന്ന പള്ളിയറയിൽ സാന്നിധ്യമ പൂർത്തിയായി ദേവി പ്രത്യക്ഷപ്പെടുക ഭഗവതി എന്നറിയപ്പെടുമെന്നു കൂടി ദൈവജ്ഞർ അറിയിക്കുകയുണ്ടായി പരമാനന്ദനായ രാജാവ് ആകട്ടെ ഭഗവാഷണത്തിൽ ഓടുകയും ചെയ്തു<gallery mode="nolines" widths="450" heights="500"> | ||
പ്രമാണം:പള്ളിയറക്കാവ്7.jpg | |||
പ്രമാണം:പള്ളിയറക്കാവ്9.jpg | |||
പ്രമാണം:പള്ളിയറക്കാവ്10.jpg | |||
പ്രമാണം:പള്ളിയറക്കാവ്5.jpg | |||
പ്രമാണം:പള്ളിയറക്കാവ്4.jpg | |||
പ്രമാണം:പള്ളിയറക്കാവ്11.jpg | |||
പ്രമാണം:പള്ളിയറക്കാവ്11.jpg | |||
</gallery> |