"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കഥകൾ,കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 67: വരി 67:
      പതിവ് പോലെ അച്ഛന്റെ കൈയും പിടിച്ചു ഗായത്രി അമ്പലപ്പറമ്പിലെത്തി.പറമ്പിന്റെ പല കോണുകളിലായി പലതും അവൾ കണ്ടു.
      പതിവ് പോലെ അച്ഛന്റെ കൈയും പിടിച്ചു ഗായത്രി അമ്പലപ്പറമ്പിലെത്തി.പറമ്പിന്റെ പല കോണുകളിലായി പലതും അവൾ കണ്ടു.


എന്നാൽ ഗായത്രിയുടെ കണ്ണുകൾ ഉടക്കിയത് പല വർണ്ണങ്ങളിലും രൂപങ്ങളിലും നൂലിൽ കെട്ടിയിരുന്ന ബലൂണുകളിലായിരുന്നു. കറുത്ത് മെലിഞ്ഞ് നീണ്ട ബലൂൺകച്ചവടക്കാരന് ചുറ്റും കുട്ടികളുടെ ഒരു ബഹളം തന്നെയായിരുന്നു.അയാൾ ബലൂണുകൾ
എന്നാൽ ഗായത്രിയുടെ കണ്ണുകൾ ഉടക്കിയത് പല വർണ്ണങ്ങളിലും രൂപങ്ങളിലും നൂലിൽ കെട്ടിയിരുന്ന ബലൂണുകളിലായിരുന്നു. കറുത്ത് മെലിഞ്ഞ് നീണ്ട ബലൂൺകച്ചവടക്കാരന് ചുറ്റും കുട്ടികളുടെ ഒരു ബഹളം തന്നെയായിരുന്നു.അയാൾ ബലൂണുകൾ വീർപ്പിച്ചു കെട്ടുന്നത്  കൗതുകകരമായിരുന്നു.ഗായത്രി അച്ഛനോട് പറഞ്ഞു;"അച്ഛാ എനിക്കും ഒരു ആപ്പിൾ ബലൂൺ വേണം" "വാങ്ങിത്തരാം മോളെ,തിരക്കൊന്ന് ഒഴിയട്ടെ" അച്ഛൻ പറഞ്ഞു.തിരക്കൊഴിയുന്ന ലക്ഷണമില്ലെന്ന് കണ്ട ഗായത്രി വീണ്ടും ബലൂണിനായി വാശി പിടിച്ചു."ശരി വരൂ,വാങ്ങിത്തരാം" അച്ഛൻ പറഞ്ഞു."നിനക്ക് ഏത് നിറമാവേണ്ട?"
 
വീർപ്പിച്ചു കെട്ടുന്നത്  കൗതുകകരമായിരുന്നു.ഗായത്രി അച്ഛനോട് പറഞ്ഞു;"അച്ഛാ എനിക്കും ഒരു ആപ്പിൾ ബലൂൺ വേണം" "വാങ്ങിത്തരാം മോളെ,തിരക്കൊന്ന് ഒഴിയട്ടെ" അച്ഛൻ പറഞ്ഞു.തിരക്കൊഴിയുന്ന ലക്ഷണമില്ലെന്ന് കണ്ട ഗായത്രി വീണ്ടും ബലൂണിനായി വാശി പിടിച്ചു."ശരി വരൂ,വാങ്ങിത്തരാം" അച്ഛൻ പറഞ്ഞു."നിനക്ക് ഏത് നിറമാവേണ്ട?"  


"ദാ ആ മഞ്ഞയിൽ പച്ചയും ചുവപ്പും പുള്ളിയുള്ള ബലൂൺ" ഗായത്രി പറഞ്ഞു.
"ദാ ആ മഞ്ഞയിൽ പച്ചയും ചുവപ്പും പുള്ളിയുള്ള ബലൂൺ" ഗായത്രി പറഞ്ഞു.
വരി 75: വരി 73:
ബലൂൺ അവളുടെ കൈകളിൽ വച്ചു കൊടുത്തുകഴിഞ്ഞപ്പോഴാണ് ,ബലൂൺകാരന്റെ തൊട്ടടുത്ത് നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ അവൾ കാണുന്നത്.ഏറിയാൽ നാലോ അഞ്ചോ വയസ്സ് പ്രായം വരും.കീറിയ പാവാടയും ഷർട്ടും ആയിരുന്നു വേഷം.ചകിരി പോലെ അലങ്കോലപ്പെട്ട് കിടക്കുന്ന മുടി.അൽപ്പം പോലും സന്തോഷം ആ കൊച്ചുപെൺകുട്ടിയുടെ മുഖത്തുണ്ടായിരുന്നില്ല.ഇതേ സമയം പറമ്പിലെ സ്റ്റേജിൽ ഗാനമേള നടക്കുകയായിരുന്നു.ഗായത്രിയുടെ അച്ഛൻ അത് ശ്രദ്ധിച്ച് നിൽക്കുകയായിരുന്നു,എന്നാൽ അവളാകട്ടെ ഇടയ്ക്കിടെ ആ കൊച്ചുകുട്ടിയെ തന്നെ നോക്കി നിന്നു.
ബലൂൺ അവളുടെ കൈകളിൽ വച്ചു കൊടുത്തുകഴിഞ്ഞപ്പോഴാണ് ,ബലൂൺകാരന്റെ തൊട്ടടുത്ത് നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ അവൾ കാണുന്നത്.ഏറിയാൽ നാലോ അഞ്ചോ വയസ്സ് പ്രായം വരും.കീറിയ പാവാടയും ഷർട്ടും ആയിരുന്നു വേഷം.ചകിരി പോലെ അലങ്കോലപ്പെട്ട് കിടക്കുന്ന മുടി.അൽപ്പം പോലും സന്തോഷം ആ കൊച്ചുപെൺകുട്ടിയുടെ മുഖത്തുണ്ടായിരുന്നില്ല.ഇതേ സമയം പറമ്പിലെ സ്റ്റേജിൽ ഗാനമേള നടക്കുകയായിരുന്നു.ഗായത്രിയുടെ അച്ഛൻ അത് ശ്രദ്ധിച്ച് നിൽക്കുകയായിരുന്നു,എന്നാൽ അവളാകട്ടെ ഇടയ്ക്കിടെ ആ കൊച്ചുകുട്ടിയെ തന്നെ നോക്കി നിന്നു.


എത്ര സന്തോഷമായിട്ടാണ് ഓരോ കുട്ടികളും ബലൂൺ വാങ്ങി കൊണ്ട് പോകുന്നത്.പക്ഷെ ഇത്രയും നിറമുള്ള  
എത്ര സന്തോഷമായിട്ടാണ് ഓരോ കുട്ടികളും ബലൂൺ വാങ്ങി കൊണ്ട് പോകുന്നത്.പക്ഷെ ഇത്രയും നിറമുള്ള ബലൂണുകൾ ഒരുമിച്ച് കണ്ടിട്ടും അവൾക്കെന്തേ സന്തോഷമില്ലാത്തെ?  
 
ബലൂണുകൾ ഒരുമിച്ച് കണ്ടിട്ടും അവൾക്കെന്തേ സന്തോഷമില്ലാത്തെ?


ഗായത്രി ചിന്തിച്ചു.നേരം വൈകി തുടങ്ങി.
ഗായത്രി ചിന്തിച്ചു.നേരം വൈകി തുടങ്ങി.


തന്റെ അവസാന ബലൂണും വിറ്റ് ആ ബലൂൺകാരൻ പോകാൻ തുടങ്ങി.ഗായത്രി അച്ഛനോട് ചോദിച്ചു ,"അച്ഛാ ഈ ബലൂൺ ഞാൻ ആ കുട്ടിക്ക് കൊടുത്തോട്ടേ? " അച്ഛന്റെ അനുവാദത്തോടുകൂടി അവൾ ആ ബലൂൺ ഓടികൊണ്ടുപോയി ആ കുട്ടിക്ക് കൊടുത്തു.എന്നാൽ ആ ബലൂൺ കൈയിൽ കിട്ടിയിട്ടും യാതൊരു ഭാവമാറ്റവും ആ കുട്ടിയുടെ മുഖത്ത് കണ്ടില്ല.ഗായത്രി അവളോട് ചോദിച്ചു "എന്താ നിന്റെ പേര്?" അവൾ ഒന്നും മിണ്ടിയില്ല."എന്തേ നീയൊന്നും മിണ്ടാത്തത്?"അതിനുത്തരം അവളുടെ അച്ഛൻ തമിഴ്കലർന്ന മലയാളത്തിൽ പറഞ്ഞു,"അവൾ പേർ മല്ലി,അവൾക്ക് പേസ തെരിയാത്;ഊമ താൻ".മല്ലി അവളെയും നോക്കി അച്ഛന്റെ കൈയും പിടിച്ചു മുന്നിൽ കണ്ട ചായകടയിലേക്ക് കയറി.അവിടെനിന്നും അവളുടെ അച്ഛൻ ഒരു വടയും ചായയും വാങ്ങി കൊടുത്തു.ബലൂൺ അവളുടെ കൈകളിൽ നിന്നും പറന്നു പോകുന്നത് ഗായത്രി കണ്ടു.മല്ലി വട കഴിച്ചു കൊണ്ട്  ഗായത്രിയെ തിരിഞ്ഞു നോക്കി.അവളുടെ മുഖത്ത് തെളിഞ്ഞു വന്ന ചിരി ഗായത്രി കണ്ടു.ബലൂണുകളുടെ നിറങ്ങൾക്ക് കൊടുക്കാൻ സാധിക്കാത്ത,വർണ്ണിക്കാൻ കഴിയാത്ത മനോഹരമായ ചിരി ആയിരുന്നു അത്.....
തന്റെ അവസാന ബലൂണും വിറ്റ് ആ ബലൂൺകാരൻ പോകാൻ തുടങ്ങി.ഗായത്രി അച്ഛനോട് ചോദിച്ചു ,"അച്ഛാ ഈ ബലൂൺ ഞാൻ ആ കുട്ടിക്ക് കൊടുത്തോട്ടേ? " അച്ഛന്റെ അനുവാദത്തോടുകൂടി അവൾ ആ ബലൂൺ ഓടികൊണ്ടുപോയി ആ കുട്ടിക്ക് കൊടുത്തു.എന്നാൽ ആ ബലൂൺ കൈയിൽ കിട്ടിയിട്ടും യാതൊരു ഭാവമാറ്റവും ആ കുട്ടിയുടെ മുഖത്ത് കണ്ടില്ല.ഗായത്രി അവളോട് ചോദിച്ചു "എന്താ നിന്റെ പേര്?" അവൾ ഒന്നും മിണ്ടിയില്ല."എന്തേ നീയൊന്നും മിണ്ടാത്തത്?"അതിനുത്തരം അവളുടെ അച്ഛൻ തമിഴ്  കലർന്ന മലയാളത്തിൽ പറഞ്ഞു,"അവൾ പേർ മല്ലി,അവൾക്ക് പേസ തെരിയാത്, ഊമ താൻ". മല്ലി അവളെയും നോക്കി അച്ഛന്റെ കൈയും പിടിച്ചു മുന്നിൽ കണ്ട ചായ കടയിലേക്ക് കയറി.അവിടെനിന്നും അവളുടെ അച്ഛൻ ഒരു വടയും ചായയും വാങ്ങി കൊടുത്തു.ബലൂൺ അവളുടെ കൈകളിൽ നിന്നും പറന്നു പോകുന്നത് ഗായത്രി കണ്ടു.മല്ലി വട കഴിച്ചു കൊണ്ട്  ഗായത്രിയെ തിരിഞ്ഞു നോക്കി.അവളുടെ മുഖത്ത് തെളിഞ്ഞു വന്ന ചിരി ഗായത്രി കണ്ടു.ബലൂണുകളുടെ നിറങ്ങൾക്ക് കൊടുക്കാൻ സാധിക്കാത്ത,വർണ്ണിക്കാൻ കഴിയാത്ത മനോഹരമായ ചിരി ആയിരുന്നു അത്.....


'''നവമി, 9 C'''
'''നവമി, 9 C'''
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770835" എന്ന താളിൽനിന്ന് ശേഖരിച്ചത്