"സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  5
| color=  5
}}
}}
     തണുത്ത വെള്ളം തലോടിയിട്ടും ഉറക്കം വിട്ടുമാറാത്ത കണ്ണുകളുമായി അവൾ മുറിയിലെ സോഫയിൽ ചടഞ്ഞിരുന്നു.അമ്മ അടുക്കളയിൽ നിന്ന് ​എന്തൊക്കയോ പുലമ്പുന്നുണ്ട്.തന്നെപറ്റിയാണ്,അവളൊന്ന് കാതോർത്തു.അമ്മ പറയുന്നത് ശരിയൊക്കെതന്നയാണ്.ലോക്ഡൗൺ ആയതുകൊണ്ട് മറ്റുപണികളൊന്നുമില്ലാത്തതിനാൽ താനിപ്പോൾ വൈകിയാണെഴുന്നേല്കുന്നത്.അതിലെന്താണിത്ര കുഴപ്പം?തനിക്കീ ചീത്തയൊക്കെ കിട്ടാൻ കാതണം കൊറോണയാണല്ലോ.ദൈവമേ............കുറച്ചുനേരത്തേക്ക് അവളുടെ ചിന്തയിൽ കൊറോണ ഒരു വില്ലനായി മാറി.പുറത്തെ ബഹളം അവളെ കൊറോണ ചിന്തയിൽ നിന്നും വിളിച്ചുണർത്തി.ഏതൊക്കെയോ പക്ഷികൾ കലപില കൂട്ടുന്നതാണ്.എന്തോ ഒരാകാംക്ഷ അവളുടെ മനസിൽ അലയടിച്ചു.ആ ശബ്ദം താനെവിടയോ പലപ്രാവശ്യം കേട്ടിട്ടുണ്ട്.അതെ ,താനുദ്ദേശിച്ച ഗായകർ തന്നെയാണ്. പൂത്താങ്കീരികൾ ഒരു കൂട്ടം തന്നെ എത്തിയിട്ടണ്ട്.പൂത്തുലഞ്ഞ കണികൊന്നക്കടിയിൽ പൂക്കൾ വിരിച്ച മഞ്ഞ പരവതാനിയിൽ അവയങ്ങിനെ വിലസുകയാണ്.താനൊരാൾ ഈ പൂമുഖത്തെത്തിയിട്ടുപോലും അവ അങ്ങിനെതന്നെ മുറ്റത്ത് ഉലാത്തുകയാണ്.വീടിനഭിമുഖമായി നില്കുന്ന കണികൊന്നയുടെ സൗന്ദര്യത്തിൽ ലയിച്ച് അവൾ നിന്നു
     തണുത്ത വെള്ളം തലോടിയിട്ടും ഉറക്കം വിട്ടുമാറാത്ത കണ്ണുകളുമായി അവൾ മുറിയിലെ സോഫയിൽ ചടഞ്ഞിരുന്നു.അമ്മ അടുക്കളയിൽ നിന്ന് ​എന്തൊക്കയോ പുലമ്പുന്നുണ്ട്.തന്നെപറ്റിയാണ്,അവളൊന്ന് കാതോർത്തു.അമ്മ പറയുന്നത് ശരിയൊക്കെതന്നയാണ്.ലോക്ഡൗൺ ആയതുകൊണ്ട് മറ്റുപണികളൊന്നുമില്ലാത്തതിനാൽ താനിപ്പോൾ വൈകിയാണെഴുന്നേല്കുന്നത്.അതിലെന്താണിത്ര കുഴപ്പം?തനിക്കീ ചീത്തയൊക്കെ കിട്ടാൻ കാതണം കൊറോണയാണല്ലോ.ദൈവമേ............കുറച്ചുനേരത്തേക്ക് അവളുടെ ചിന്തയിൽ കൊറോണ ഒരു വില്ലനായി മാറി.പുറത്തെ ബഹളം അവളെ കൊറോണ ചിന്തയിൽ നിന്നും വിളിച്ചുണർത്തി.ഏതൊക്കെയോ പക്ഷികൾ കലപില കൂട്ടുന്നതാണ്.എന്തോ ഒരാകാംക്ഷ അവളുടെ മനസിൽ അലയടിച്ചു.ആ ശബ്ദം താനെവിടയോ പലപ്രാവശ്യം കേട്ടിട്ടുണ്ട്.അതെ ,താനുദ്ദേശിച്ച ഗായകർ തന്നെയാണ്. പൂത്താങ്കീരികൾ ഒരു കൂട്ടം തന്നെ എത്തിയിട്ടണ്ട്.പൂത്തുലഞ്ഞ കണികൊന്നക്കടിയിൽ പൂക്കൾ വിരിച്ച മഞ്ഞ പരവതാനിയിൽ അവയങ്ങിനെ വിലസുകയാണ്.താനൊരാൾ ഈ പൂമുഖത്തെത്തിയിട്ടുപോലും അവ അങ്ങിനെതന്നെ മുറ്റത്ത് ഉലാത്തുകയാണ്.വീടിനഭിമുഖമായി നില്കുന്ന കണികൊന്നയുടെ സൗന്ദര്യത്തിൽ ലയിച്ച് അവൾ നിന്നു.പല ചിന്തകളും മനസിലേക്ക് വരുന്നു.ഈ വർഷം വിഷു ഇല്ല എന്ന ദു‌ഃഖവാർത്തയറിയാതെ അത് ആർക്കോ വേണ്ടി പൂക്കുകയാണ്.........തന്റെ പതിവ് തെറ്റിക്കാതെ.ഇലകൾ പോലുമില്ലാതെ ഉണങ്ങിനിന്ന കൊമ്പിന്റെ തുഞ്ചത്തുപോലും ഇന്നിതാ സ്വർണപൂക്കൾ ആടിയുലയുകയാണ്.ആ കണികൊന്നയോട് ഒരു നിമിഷം അവൾക്ക് സഹതാപം തോന്നി.കണികൊന്നയിൽ മുഴുകി നിന്നതുകൊണ്ടാകാം ആദ്യം "മോളേ"എന്നതിൽ നിന്നു തുടങ്ങി "സീതു,","സീതേ", "എടീ"എന്നുവരെ വിളിച്ച അമ്മയുടെ സ്വരം മാറി വരുന്നതവളറിഞ്ഞില്ല.അവസാനം അമ്മ അടുക്കളയിൽ നിന്നെത്തി വരാന്തയിൽ നിന്നുറക്കെ വിളിച്ചപ്പോഴേ അവൾ അമ്മ വിളിച്ചകാര്യമറിഞ്ഞുള്ളൂ.അമ്മയുടെ കയ്യിൽ നിന്നും രാവിലെ തന്നെ ഉഷാറായി ചീത്ത കേട്ടതിന്റെ സമാധാനത്തിൽ അവൾ ചൂലും പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി..വൊറുതെ ഇരിക്കുന്നതിനു പകരം എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്നുള്ള ഉത്തമബോധ്യം അവളെ മുറ്റമടിക്കാൻ പ്രേരിപ്പിച്ചു.
      രാവിലെ മുതൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്ന അവൾക്ക് ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളായി മാറുന്നതുപോലെ തോന്നി.സമയം ഇഴഞ്ഞുനീങ്ങുന്നു എന്നതോന്നലിൽ അവൾ സമയത്തേയും ലോക്ഡൗൺ പ്രഖ്യാപിച്ച ഗവൺമെന്റിനേയും പലകുറി ശപിച്ചു.അമ്മ ഇടയ്കിടെ അവളോട് " കൈകഴുകൂ "എന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.ഒരു ഇരുപത് സെക്കന്റെങ്കിലും പോയികിട്ടുമല്ലോ എന്ന ആശ്വാസത്തിൽ അവളുമത് അനുസരിച്ചു.അച്ഛനോട് പലതവണ പറഞ്ഞുനോക്കി ,പുറത്തേക്കു കൊണ്ടുപോകാൻ.അപ്പോഴെല്ലാം അച്ഛനവളോട്  ലോക്ഡൗണിന്റെ ആവശ്യകതയെപറ്റിയും വൈറസിനെക്കുറിക്കുറിച്ചുമെല്ലാം പറഞ്ഞുമനസ്സിലാക്കികൊടുക്കുകയാണ് ചെയ്തത്.പുറത്തുപോകാനുള്ള ആഗ്രഹം നടപ്പിലാകില്ല എന്നറിഞ്ഞതോടെ അവൾ ആ ശ്രമം ഉപേക്ഷിച്ചു.ആകെ ഒരു മടുപ്പ്.............അവസാനം, കൊറോണയെന്തായി? ഇതിന്നെങ്ങാനും നിയന്ത്രണവിധേയമാകുമോ എന്നറിയാം എന്നു കരുതി വാർത്ത വച്ചുനോക്കാൻ തന്നെ തീരുമാനിച്ചു.വാർത്ത കണ്ടപ്പോൾ ി

12:29, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം
    തണുത്ത വെള്ളം തലോടിയിട്ടും ഉറക്കം വിട്ടുമാറാത്ത കണ്ണുകളുമായി അവൾ മുറിയിലെ സോഫയിൽ ചടഞ്ഞിരുന്നു.അമ്മ അടുക്കളയിൽ നിന്ന് ​എന്തൊക്കയോ പുലമ്പുന്നുണ്ട്.തന്നെപറ്റിയാണ്,അവളൊന്ന് കാതോർത്തു.അമ്മ പറയുന്നത് ശരിയൊക്കെതന്നയാണ്.ലോക്ഡൗൺ ആയതുകൊണ്ട് മറ്റുപണികളൊന്നുമില്ലാത്തതിനാൽ താനിപ്പോൾ വൈകിയാണെഴുന്നേല്കുന്നത്.അതിലെന്താണിത്ര കുഴപ്പം?തനിക്കീ ചീത്തയൊക്കെ കിട്ടാൻ കാതണം കൊറോണയാണല്ലോ.ദൈവമേ............കുറച്ചുനേരത്തേക്ക് അവളുടെ ചിന്തയിൽ കൊറോണ ഒരു വില്ലനായി മാറി.പുറത്തെ ബഹളം അവളെ കൊറോണ ചിന്തയിൽ നിന്നും വിളിച്ചുണർത്തി.ഏതൊക്കെയോ പക്ഷികൾ കലപില കൂട്ടുന്നതാണ്.എന്തോ ഒരാകാംക്ഷ അവളുടെ മനസിൽ അലയടിച്ചു.ആ ശബ്ദം താനെവിടയോ പലപ്രാവശ്യം കേട്ടിട്ടുണ്ട്.അതെ ,താനുദ്ദേശിച്ച ഗായകർ തന്നെയാണ്. പൂത്താങ്കീരികൾ ഒരു കൂട്ടം തന്നെ എത്തിയിട്ടണ്ട്.പൂത്തുലഞ്ഞ കണികൊന്നക്കടിയിൽ പൂക്കൾ വിരിച്ച മഞ്ഞ പരവതാനിയിൽ അവയങ്ങിനെ വിലസുകയാണ്.താനൊരാൾ ഈ പൂമുഖത്തെത്തിയിട്ടുപോലും അവ അങ്ങിനെതന്നെ മുറ്റത്ത് ഉലാത്തുകയാണ്.വീടിനഭിമുഖമായി നില്കുന്ന കണികൊന്നയുടെ സൗന്ദര്യത്തിൽ ലയിച്ച് അവൾ നിന്നു.പല ചിന്തകളും മനസിലേക്ക് വരുന്നു.ഈ വർഷം വിഷു ഇല്ല എന്ന ദു‌ഃഖവാർത്തയറിയാതെ അത് ആർക്കോ വേണ്ടി പൂക്കുകയാണ്.........തന്റെ പതിവ് തെറ്റിക്കാതെ.ഇലകൾ പോലുമില്ലാതെ ഉണങ്ങിനിന്ന കൊമ്പിന്റെ തുഞ്ചത്തുപോലും ഇന്നിതാ സ്വർണപൂക്കൾ ആടിയുലയുകയാണ്.ആ കണികൊന്നയോട് ഒരു നിമിഷം അവൾക്ക് സഹതാപം തോന്നി.കണികൊന്നയിൽ മുഴുകി നിന്നതുകൊണ്ടാകാം ആദ്യം "മോളേ"എന്നതിൽ നിന്നു തുടങ്ങി "സീതു,","സീതേ", "എടീ"എന്നുവരെ വിളിച്ച അമ്മയുടെ സ്വരം മാറി വരുന്നതവളറിഞ്ഞില്ല.അവസാനം അമ്മ അടുക്കളയിൽ നിന്നെത്തി വരാന്തയിൽ നിന്നുറക്കെ വിളിച്ചപ്പോഴേ അവൾ അമ്മ വിളിച്ചകാര്യമറിഞ്ഞുള്ളൂ.അമ്മയുടെ കയ്യിൽ നിന്നും രാവിലെ തന്നെ ഉഷാറായി ചീത്ത കേട്ടതിന്റെ സമാധാനത്തിൽ അവൾ ചൂലും പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി..വൊറുതെ ഇരിക്കുന്നതിനു പകരം എന്തെങ്കിലും ചെയ്യുന്നതാണ് നല്ലതെന്നുള്ള ഉത്തമബോധ്യം അവളെ മുറ്റമടിക്കാൻ പ്രേരിപ്പിച്ചു.
     രാവിലെ മുതൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്ന അവൾക്ക് ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളായി മാറുന്നതുപോലെ തോന്നി.സമയം ഇഴഞ്ഞുനീങ്ങുന്നു എന്നതോന്നലിൽ അവൾ സമയത്തേയും ലോക്ഡൗൺ പ്രഖ്യാപിച്ച ഗവൺമെന്റിനേയും പലകുറി ശപിച്ചു.അമ്മ ഇടയ്കിടെ അവളോട് " കൈകഴുകൂ "എന്ന് വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.ഒരു ഇരുപത് സെക്കന്റെങ്കിലും പോയികിട്ടുമല്ലോ എന്ന ആശ്വാസത്തിൽ അവളുമത് അനുസരിച്ചു.അച്ഛനോട് പലതവണ പറഞ്ഞുനോക്കി ,പുറത്തേക്കു കൊണ്ടുപോകാൻ.അപ്പോഴെല്ലാം അച്ഛനവളോട്  ലോക്ഡൗണിന്റെ ആവശ്യകതയെപറ്റിയും വൈറസിനെക്കുറിക്കുറിച്ചുമെല്ലാം പറഞ്ഞുമനസ്സിലാക്കികൊടുക്കുകയാണ് ചെയ്തത്.പുറത്തുപോകാനുള്ള ആഗ്രഹം നടപ്പിലാകില്ല എന്നറിഞ്ഞതോടെ അവൾ ആ ശ്രമം ഉപേക്ഷിച്ചു.ആകെ ഒരു മടുപ്പ്.............അവസാനം, കൊറോണയെന്തായി? ഇതിന്നെങ്ങാനും നിയന്ത്രണവിധേയമാകുമോ എന്നറിയാം എന്നു കരുതി വാർത്ത വച്ചുനോക്കാൻ തന്നെ തീരുമാനിച്ചു.വാർത്ത കണ്ടപ്പോൾ ി