"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ദാരികവധം -കഥ - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
<font color=red>'''ദാരികവധം - കഥ''' | <font color=red>'''ദാരികവധം - കഥ''' | ||
<br />-''' ആര്‍.പ്രസന്നകുമാര്‍.''' | <br />-''' ആര്‍.പ്രസന്നകുമാര്‍.'''</font> | ||
<font color=blue> | |||
<br />'''ഇ'''ല്ലിക്കുന്നിന്റെ നെറുകയില്‍ ഉച്ചവെയിലിന്റെ തിറയാട്ടക്കാര്‍ ആലസ്യത്തിലാണ്ടുമയങ്ങി. കാല്‍ചിലമ്പുകള്‍ ഉടഞ്ഞുവീണ വഴിത്താരയില്‍ മുത്തും പൊന്നും തേടിയെത്തിയ ബാല്യകുതൂഹലങ്ങളില്‍ ഞാനെന്റെ നിഴലിനെ തേടി. ...ഒക്കെ വ്യര്‍ത്ഥം. അവയൊന്നും എന്റെ മുഖത്തിന് ചേര്‍ന്നതല്ല. എന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ നിമിഷത്തിന്റെ മൂളലില്‍, മുരള്‍ച്ചയില്‍ എല്ലാം അടങ്ങിയപോലെ. | <br />'''ഇ'''ല്ലിക്കുന്നിന്റെ നെറുകയില്‍ ഉച്ചവെയിലിന്റെ തിറയാട്ടക്കാര്‍ ആലസ്യത്തിലാണ്ടുമയങ്ങി. കാല്‍ചിലമ്പുകള്‍ ഉടഞ്ഞുവീണ വഴിത്താരയില്‍ മുത്തും പൊന്നും തേടിയെത്തിയ ബാല്യകുതൂഹലങ്ങളില്‍ ഞാനെന്റെ നിഴലിനെ തേടി. ...ഒക്കെ വ്യര്‍ത്ഥം. അവയൊന്നും എന്റെ മുഖത്തിന് ചേര്‍ന്നതല്ല. എന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ നിമിഷത്തിന്റെ മൂളലില്‍, മുരള്‍ച്ചയില്‍ എല്ലാം അടങ്ങിയപോലെ. | ||
<br />ദര്‍ശനം കഴിഞ്ഞ് മടങ്ങവെ, ധവളപുഷ്പാഭിഷിക്തയായ ഞാറയുടെ തണലില്‍ ഒരു പുതിയ ദേവീ വിഗ്രഹം കണ്ടു. മഷിയെഴുതിയ കണ്‍കോണുകളിലൂടെ മഴച്ചിമിഴു പോലെ അശ്രുകണങ്ങള്‍ പൊഴിയാതെ പൊഴിയാന്‍ വെമ്പിനിന്നു. വേനലില്‍ കുരുത്ത മഴയുടെ ആദ്യ ഗന്ധവുമായി കാറ്റ്, അവളുടെ ഉടയാടയില്‍ ഉടക്കി നിന്നു. നിമീലിത നേത്രങ്ങളില്‍ നാണം ഊയലാടി. മെല്ലെ പറന്നുയരുന്ന പാവാടത്തുമ്പുയര്‍ത്തി അവള്‍ നടന്നു, പഥികനായി പിന്‍തുടര്‍ന്ന് എന്റെ മോഹവും. | <br />ദര്‍ശനം കഴിഞ്ഞ് മടങ്ങവെ, ധവളപുഷ്പാഭിഷിക്തയായ ഞാറയുടെ തണലില്‍ ഒരു പുതിയ ദേവീ വിഗ്രഹം കണ്ടു. മഷിയെഴുതിയ കണ്‍കോണുകളിലൂടെ മഴച്ചിമിഴു പോലെ അശ്രുകണങ്ങള്‍ പൊഴിയാതെ പൊഴിയാന്‍ വെമ്പിനിന്നു. വേനലില്‍ കുരുത്ത മഴയുടെ ആദ്യ ഗന്ധവുമായി കാറ്റ്, അവളുടെ ഉടയാടയില്‍ ഉടക്കി നിന്നു. നിമീലിത നേത്രങ്ങളില്‍ നാണം ഊയലാടി. മെല്ലെ പറന്നുയരുന്ന പാവാടത്തുമ്പുയര്‍ത്തി അവള്‍ നടന്നു, പഥികനായി പിന്‍തുടര്‍ന്ന് എന്റെ മോഹവും. | ||
| വരി 32: | വരി 33: | ||
<br />യാഥാര്‍ത്ഥ്യത്തിന്റെ ലോകം മെല്ലെ തിരിച്ചു കിട്ടവെ എന്നിലെ പടയാളി ഉണര്‍ന്നു.'ഹും...അവള്‍, എന്റെ മകള്‍....എന്റെ ചോര... ' അലറിക്കൊണ്ട് ഞാന്‍ മുമ്പോട്ട് കുതിക്കവേ ഒരു കരം എന്നെ പിന്നോട്ട് പിടിച്ചു വലിച്ചു. ക്രൂദ്ധനായി തിരിഞ്ഞുനോക്കവേ ഞാനാ മുഖം കണ്ടു..... | <br />യാഥാര്‍ത്ഥ്യത്തിന്റെ ലോകം മെല്ലെ തിരിച്ചു കിട്ടവെ എന്നിലെ പടയാളി ഉണര്‍ന്നു.'ഹും...അവള്‍, എന്റെ മകള്‍....എന്റെ ചോര... ' അലറിക്കൊണ്ട് ഞാന്‍ മുമ്പോട്ട് കുതിക്കവേ ഒരു കരം എന്നെ പിന്നോട്ട് പിടിച്ചു വലിച്ചു. ക്രൂദ്ധനായി തിരിഞ്ഞുനോക്കവേ ഞാനാ മുഖം കണ്ടു..... | ||
<br />'അത് അവളാണ്, അമ്മ!.....അല്ല ദേവി!' 06/01/2010 | <br />'അത് അവളാണ്, അമ്മ!.....അല്ല ദേവി!' 06/01/2010 | ||
</font> | |||