"മണിയൂർ യു പി എസ്‍/അക്ഷരവൃക്ഷം/വൈകിവന്ന വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൈകിവന്ന വസന്തം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
പാറക്കൂട്ടങ്ങളുടെ ഇടയിൽനിന്നും ഉറുമ്പ് അരിക്കുന്ന നേരിയ ശബ്ദം അവരുടെ ഇരു ചെവികളിലും വന്ന് | പാറക്കൂട്ടങ്ങളുടെ ഇടയിൽനിന്നും ഉറുമ്പ് അരിക്കുന്ന നേരിയ ശബ്ദം അവരുടെ ഇരു ചെവികളിലും വന്ന് | ||
പതിച്ചു. (പ്രപഞ്ചമാകെ ഉറക്കത്തിന്റെ നിഴലിലായിട്ടും അവർ കാത്തിരിക്കുകയാമ്. പൂർണമായും അന്ധ- | പതിച്ചു. (പ്രപഞ്ചമാകെ ഉറക്കത്തിന്റെ നിഴലിലായിട്ടും അവർ കാത്തിരിക്കുകയാമ്. പൂർണമായും അന്ധ- | ||
യായ അമ്മ. അവരുടെ കൺപോളകളെ ഒന്നു തഴുകാൻ ഉറക്കത്തിന് | യായ അമ്മ. അവരുടെ കൺപോളകളെ ഒന്നു തഴുകാൻ ഉറക്കത്തിന് പോലും ദയയില്ലായിരുന്നു. രാത്രി | ||
വീണ്ടും പുതിയ ഒരു പ്രഭാതത്തിന് പ്രാണൻ നല്കി. കിഴക്കൻ ചക്രവാളം സൂര്യകിരണത്താൽ | വീണ്ടും പുതിയ ഒരു പ്രഭാതത്തിന് പ്രാണൻ നല്കി. കിഴക്കൻ ചക്രവാളം സൂര്യകിരണത്താൽ പ്രശോഭി- | ||
തം. പ്രകൃതിയുടെ | തം. പ്രകൃതിയുടെ ഓരോ വ്യതിയാനങ്ങളും അവർക്ക് മനഃപ്പാഠമായിരുന്നു. ശാന്തമായ വരാന്ത വീണ്ടും | ||
ബഹളകോലാഹലങ്ങളാൽ അശാന്തമായി. വളരെ പരിഹാസം നിറഞ്ഞ ഭാവത്തോടെയായിരുന്നു മറ്റ് | |||
അന്തേവാസികൾ അവരുടെ ഈ ഇരിപ്പിനെ | അന്തേവാസികൾ അവരുടെ ഈ ഇരിപ്പിനെ നോക്കിക്കണ്ടത്. ' ഒരേയോരു മോനിട്ടേച്ച് പോയതാ | ||
പിന്നെ ആർക്ക് വേണ്ടിയും ഈ | പിന്നെ ആർക്ക് വേണ്ടിയും ഈ നോക്കിയിരിക്കണ്ടേ ? | ||
ഇത്തരം വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിതിലാവനെ അവർ | ഇത്തരം വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിതിലാവനെ അവർ അതിനെയോന്നും | ||
മുഖവിലക്കെടുക്കുന്നില്ല. | മുഖവിലക്കെടുക്കുന്നില്ല. | ||
പകൽ വീണ്ടും ഇരുട്ടുന്നു. | പകൽ വീണ്ടും ഇരുട്ടുന്നു. യാതോരു മാറ്റവുമില്ലാതെ അവ എന്നും ഒരേ കാര്യങ്ങൾ തുടരുന്നു. ഇവയെല്ലാം | ||
സൂക്ഷ്മമായി മനസ്സിലാക്കിക്കൊണ്ട് അവർ ആ ഇരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ എത്ര | സൂക്ഷ്മമായി മനസ്സിലാക്കിക്കൊണ്ട് അവർ ആ ഇരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ എത്ര കോഴിഞ്ഞുപോ- | ||
യി. ദിവസങ്ങൾ പുതിയ പുതിയ വിഭവങ്ങളുമായി മാറി മാറി വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം | യി. ദിവസങ്ങൾ പുതിയ പുതിയ വിഭവങ്ങളുമായി മാറി മാറി വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം | ||
അവൻ വന്നു. തന്റെ | അവൻ വന്നു. തന്റെ ഒരേയോരു മകൻ തന്റെ കൈവിരലുകളിൽ തൂങ്ങി നടന്നവൻ. പക്ഷേ വന്നപോ- | ||
ലെ തന്നെ വളരെ ചുരുങ്ങിയ | ലെ തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് അവൻ പോവാനും ഒരുങ്ങി. തന്റെ പേരിൽ അവശേഷിക്കു- | ||
ന്ന സ്വത്തിന് വേണ്ടിയാണ് വന്നതെങ്കിലും അവൻ വന്നുവല്ലോ എന്നായിരുന്നു അവരുടെ വാദം. | ന്ന സ്വത്തിന് വേണ്ടിയാണ് വന്നതെങ്കിലും അവൻ വന്നുവല്ലോ എന്നായിരുന്നു അവരുടെ വാദം. | ||
തിരിച്ച് | തിരിച്ച് നടക്കാനൊരുങ്ങിയപ്പോൾ കൂടെയുള്ളവരുടെ ശബ്ദം | ||
എന്തേ മകൻ | എന്തേ മകൻ കൊണ്ടുപോണില്ലേ ? | ||
ഹോ, അവന് വലിയ തിരക്കുകളല്ലേ. എന്നെയും കൊണ്ട് പോയാ ബുദ്ധിമുട്ടല്ലേ. പിന്നെ.... ഇടക്കുവെച്ച് | |||
അവരുടെ ശ്ബദം ചിന്നംപിന്നമായി ചിതറി. തിരിച്ച് | അവരുടെ ശ്ബദം ചിന്നംപിന്നമായി ചിതറി. തിരിച്ച് പോവാനൊരുങ്ങിയ മകനെ അവിടുത്തെ നടത്തിപ്പു- | ||
കാരനമായ ഫാദർ തടഞ്ഞു | കാരനമായ ഫാദർ തടഞ്ഞു പോവും മുമ്പ് ഒരു കാര്യമറിയക്കണമെന്ന് തോന്നി അതാ വന്നത് എന്ന- | ||
ദ്ദേഹം ആ | ദ്ദേഹം ആ മകനോട് പറഞ്ഞു. ശേഷം താനീ ലോകത്തിന്റെ വെളിച്ച കാണാൻ കാരണമായ ഒന്നിനെ- | ||
ക്കുറിച്ച്‌ദ്ദേഹം ആ | ക്കുറിച്ച്‌ദ്ദേഹം ആ മകനോടായി പറഞ്ഞു. ഒപ്പം അവനൊരനാഥനാണെന്ന സത്യവും. വർഷങ്ങൾക്ക്മുമ്പ് | ||
നിന്നെ എന്റെ | നിന്നെ എന്റെ സഹോദരനിൽനിന്നും ആ അമ്മ ഏറ്റെടുക്കുമ്പോ നിനക്ക് കാഴ്ചയില്ലായിരുന്നു. പിന്നീട് | ||
ആ അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതെങ്ങിനെയെന്നും നിനക്ക് കാഴ്ച ലഭിച്ചതെങ്ങിനെയെന്നും നിനക്ക് | ആ അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതെങ്ങിനെയെന്നും നിനക്ക് കാഴ്ച ലഭിച്ചതെങ്ങിനെയെന്നും നിനക്ക് | ||
ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ച് തിരിഞ്ഞുനടന്നു. | ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ച് തിരിഞ്ഞുനടന്നു. | ||
വരി 33: | വരി 33: | ||
കാഴ്ചയില്ലാത്തവനായിരുന്നെന്നോ ? | കാഴ്ചയില്ലാത്തവനായിരുന്നെന്നോ ? | ||
അവനാകെ നിശ്ചലവാസ്ഥയിലായി കാഴ്ചയില്ലാത്തവനായിരുന്നെന്നോ | അവനാകെ നിശ്ചലവാസ്ഥയിലായി കാഴ്ചയില്ലാത്തവനായിരുന്നെന്നോ | ||
അമ്മയെ | അമ്മയെ ഇങ്ങനെയൊരു വൃദ്ധ സദനത്തിലെത്തിക്കാൻ ഞാൻ കാരണ കണ്ടത് എന്തൊരപരാധിയാ- | ||
ണ് ഞാൻ. | ണ് ഞാൻ. | ||
അവൻ വളരെ പെട്ടെന്ന് തന്നെ തിരികെ അമ്മയുടെ അടുത്തേക്ക് ഓടി. പക്ഷേ അവൻ തികച്ചും വൈ- | അവൻ വളരെ പെട്ടെന്ന് തന്നെ തിരികെ അമ്മയുടെ അടുത്തേക്ക് ഓടി. പക്ഷേ അവൻ തികച്ചും വൈ- | ||
കിപ്പോയി. | കിപ്പോയി. | ||
ഒന്നുറക്കെ കരയാൻ | ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത അവൻ...... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നേഹ | | പേര്= നേഹ | ||
വരി 47: | വരി 47: | ||
| ഉപജില്ല= വടകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വടകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Noufalelettil| തരം= കഥ}} |
10:39, 6 മേയ് 2020-നു നിലവിലുള്ള രൂപം
വൈകിവന്ന വസന്തം
വൃദ്ധസദനത്തിന്റെ നീണ്ട വരാന്തകൾ വളരെ ശാന്തമായി കിടക്കുന്നു. എല്ലാവരും ഉറക്കത്തിലാണ്. പാറക്കൂട്ടങ്ങളുടെ ഇടയിൽനിന്നും ഉറുമ്പ് അരിക്കുന്ന നേരിയ ശബ്ദം അവരുടെ ഇരു ചെവികളിലും വന്ന് പതിച്ചു. (പ്രപഞ്ചമാകെ ഉറക്കത്തിന്റെ നിഴലിലായിട്ടും അവർ കാത്തിരിക്കുകയാമ്. പൂർണമായും അന്ധ- യായ അമ്മ. അവരുടെ കൺപോളകളെ ഒന്നു തഴുകാൻ ഉറക്കത്തിന് പോലും ദയയില്ലായിരുന്നു. രാത്രി വീണ്ടും പുതിയ ഒരു പ്രഭാതത്തിന് പ്രാണൻ നല്കി. കിഴക്കൻ ചക്രവാളം സൂര്യകിരണത്താൽ പ്രശോഭി- തം. പ്രകൃതിയുടെ ഓരോ വ്യതിയാനങ്ങളും അവർക്ക് മനഃപ്പാഠമായിരുന്നു. ശാന്തമായ വരാന്ത വീണ്ടും ബഹളകോലാഹലങ്ങളാൽ അശാന്തമായി. വളരെ പരിഹാസം നിറഞ്ഞ ഭാവത്തോടെയായിരുന്നു മറ്റ് അന്തേവാസികൾ അവരുടെ ഈ ഇരിപ്പിനെ നോക്കിക്കണ്ടത്. ' ഒരേയോരു മോനിട്ടേച്ച് പോയതാ പിന്നെ ആർക്ക് വേണ്ടിയും ഈ നോക്കിയിരിക്കണ്ടേ ? ഇത്തരം വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായിതിലാവനെ അവർ അതിനെയോന്നും മുഖവിലക്കെടുക്കുന്നില്ല. പകൽ വീണ്ടും ഇരുട്ടുന്നു. യാതോരു മാറ്റവുമില്ലാതെ അവ എന്നും ഒരേ കാര്യങ്ങൾ തുടരുന്നു. ഇവയെല്ലാം സൂക്ഷ്മമായി മനസ്സിലാക്കിക്കൊണ്ട് അവർ ആ ഇരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ എത്ര കോഴിഞ്ഞുപോ- യി. ദിവസങ്ങൾ പുതിയ പുതിയ വിഭവങ്ങളുമായി മാറി മാറി വന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ വന്നു. തന്റെ ഒരേയോരു മകൻ തന്റെ കൈവിരലുകളിൽ തൂങ്ങി നടന്നവൻ. പക്ഷേ വന്നപോ- ലെ തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് അവൻ പോവാനും ഒരുങ്ങി. തന്റെ പേരിൽ അവശേഷിക്കു- ന്ന സ്വത്തിന് വേണ്ടിയാണ് വന്നതെങ്കിലും അവൻ വന്നുവല്ലോ എന്നായിരുന്നു അവരുടെ വാദം. തിരിച്ച് നടക്കാനൊരുങ്ങിയപ്പോൾ കൂടെയുള്ളവരുടെ ശബ്ദം എന്തേ മകൻ കൊണ്ടുപോണില്ലേ ? ഹോ, അവന് വലിയ തിരക്കുകളല്ലേ. എന്നെയും കൊണ്ട് പോയാ ബുദ്ധിമുട്ടല്ലേ. പിന്നെ.... ഇടക്കുവെച്ച് അവരുടെ ശ്ബദം ചിന്നംപിന്നമായി ചിതറി. തിരിച്ച് പോവാനൊരുങ്ങിയ മകനെ അവിടുത്തെ നടത്തിപ്പു- കാരനമായ ഫാദർ തടഞ്ഞു പോവും മുമ്പ് ഒരു കാര്യമറിയക്കണമെന്ന് തോന്നി അതാ വന്നത് എന്ന- ദ്ദേഹം ആ മകനോട് പറഞ്ഞു. ശേഷം താനീ ലോകത്തിന്റെ വെളിച്ച കാണാൻ കാരണമായ ഒന്നിനെ- ക്കുറിച്ച്‌ദ്ദേഹം ആ മകനോടായി പറഞ്ഞു. ഒപ്പം അവനൊരനാഥനാണെന്ന സത്യവും. വർഷങ്ങൾക്ക്മുമ്പ് നിന്നെ എന്റെ സഹോദരനിൽനിന്നും ആ അമ്മ ഏറ്റെടുക്കുമ്പോ നിനക്ക് കാഴ്ചയില്ലായിരുന്നു. പിന്നീട് ആ അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതെങ്ങിനെയെന്നും നിനക്ക് കാഴ്ച ലഭിച്ചതെങ്ങിനെയെന്നും നിനക്ക് ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ച് തിരിഞ്ഞുനടന്നു. ആകെ ഒരു തളർച്ച. എന്ത് ഞാൻ അനാഥനാണെന്നോ ? കാഴ്ചയില്ലാത്തവനായിരുന്നെന്നോ ? അവനാകെ നിശ്ചലവാസ്ഥയിലായി കാഴ്ചയില്ലാത്തവനായിരുന്നെന്നോ അമ്മയെ ഇങ്ങനെയൊരു വൃദ്ധ സദനത്തിലെത്തിക്കാൻ ഞാൻ കാരണ കണ്ടത് എന്തൊരപരാധിയാ- ണ് ഞാൻ. അവൻ വളരെ പെട്ടെന്ന് തന്നെ തിരികെ അമ്മയുടെ അടുത്തേക്ക് ഓടി. പക്ഷേ അവൻ തികച്ചും വൈ- കിപ്പോയി. ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത അവൻ......
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ