"എം പി നാരായണ മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadungapuramghss (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
കോൺഗ്രസ്സ് ഖിലഫത്ത് കമ്മിറ്റികളുടെ പ്രവർത്തനം മുറുകിയപ്പോൾ ഗവൺമെന്റ് അതിനെ അടിച്ചമർത്തിവാനുള്ള നയങ്ങളുമായി മുന്നോട്ടു നീങ്ങി. എല്ലാവരെയും അഹിംസയുടെ പാതയിൽ തന്നെ നിലനിർത്തുവാൻ അദ്ദേഹം ആവുന്നത്ര ശ്രദ്ധിച്ചു. ഒരിക്കൽ കാര്യങ്ങൾ അക്രമത്തിലേക്കു വഴുതിവീണപ്പോൾ ഇതര മതസ്ഥരും ഉദ്യോഗസ്ഥരുമായ ഒട്ടനവധി ആളുകളെ അദ്ദേഹം രക്ഷപ്പെടുത്തി. പിന്നീട് നാരായണ മേനോനെ ഉപദ്രവിച്ച സബ് ഇൻസ്പെക്ടർ നാരായണ മേനോനും ഇതിൽ ഉൾപ്പെടുന്നു.
കോൺഗ്രസ്സ് ഖിലഫത്ത് കമ്മിറ്റികളുടെ പ്രവർത്തനം മുറുകിയപ്പോൾ ഗവൺമെന്റ് അതിനെ അടിച്ചമർത്തിവാനുള്ള നയങ്ങളുമായി മുന്നോട്ടു നീങ്ങി. എല്ലാവരെയും അഹിംസയുടെ പാതയിൽ തന്നെ നിലനിർത്തുവാൻ അദ്ദേഹം ആവുന്നത്ര ശ്രദ്ധിച്ചു. ഒരിക്കൽ കാര്യങ്ങൾ അക്രമത്തിലേക്കു വഴുതിവീണപ്പോൾ ഇതര മതസ്ഥരും ഉദ്യോഗസ്ഥരുമായ ഒട്ടനവധി ആളുകളെ അദ്ദേഹം രക്ഷപ്പെടുത്തി. പിന്നീട് നാരായണ മേനോനെ ഉപദ്രവിച്ച സബ് ഇൻസ്പെക്ടർ നാരായണ മേനോനും ഇതിൽ ഉൾപ്പെടുന്നു.


== ജയിലിൽ ==
== ജയിൽവാസം ==
മലബാർ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് കൊടുത്ത അറസ്റ്റ് ചെയ്യപ്പെടേണ്ട 24 പേരുടെ ലിസ്റ്റിൽ നാരായണ മേനോൻ എന്ന ഒരു ഹിന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1859 – ലെ മാപ്പിള ആക്ട് അനുസരിച്ച് ഒരു ഹിന്ദുവിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന സംശയം ബാക്കി നിന്നു. എല്ലാ സംശയങ്ങൾക്കും വിരാമമിട്ടുകൊണ്ട് മാർഷ്യൽ ലോ ഓർഡിനൻസ് അനുസരിച്ച് 1921 സെപ്റ്റംബർ 10 ന് നാരായണ മേനോൻ അറസ്റ്റ് ചെയ്യപ്പെട്ടു.  
മലബാർ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് കൊടുത്ത അറസ്റ്റ് ചെയ്യപ്പെടേണ്ട 24 പേരുടെ ലിസ്റ്റിൽ നാരായണ മേനോൻ എന്ന ഒരു ഹിന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1859 – ലെ മാപ്പിള ആക്ട് അനുസരിച്ച് ഒരു ഹിന്ദുവിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന സംശയം ബാക്കി നിന്നു. എല്ലാ സംശയങ്ങൾക്കും വിരാമമിട്ടുകൊണ്ട് മാർഷ്യൽ ലോ ഓർഡിനൻസ് അനുസരിച്ച് 1921 സെപ്റ്റംബർ 10 ന് നാരായണ മേനോൻ അറസ്റ്റ് ചെയ്യപ്പെട്ടു.  
മലപ്പുറം മുതൽ തിരൂർ വരെ ചങ്ങലയിട്ടു നടത്തിച്ച് പോലീസ് ആവുന്ന വിധത്തിൽ അദ്ദേഹത്തെ അപമാനിച്ചു. തിരൂരിൽ നിന്നും കോയമ്പത്തൂർക്കു കൊണ്ടുപോയി കലാപം അടിച്ചമർത്തുന്നതുവരെ ജയിലിൽ വെച്ചു.  
മലപ്പുറം മുതൽ തിരൂർ വരെ ചങ്ങലയിട്ടു നടത്തിച്ച് പോലീസ് ആവുന്ന വിധത്തിൽ അദ്ദേഹത്തെ അപമാനിച്ചു. തിരൂരിൽ നിന്നും കോയമ്പത്തൂർക്കു കൊണ്ടുപോയി കലാപം അടിച്ചമർത്തുന്നതുവരെ ജയിലിൽ വെച്ചു.  
വരി 33: വരി 33:


ഈ ശിക്ഷക്കെതിരെ വലിയ പ്രതിഷേധമുയർന്നു. നിലമ്പൂർ ഇളയരാജ മുതൽ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പ്രൊഫ. ഹേഗ് വരെയുള്ളവരുടെ അഭ്യർത്ഥനയെ തുടർന്ന് മദ്രാസ് ഗവര‍്ണർ നാരായണ മേനോനെ ജയിലിൽ നിന്നും വിടുന്നതിന് ഉപാധി വെച്ചു. നാരായണ മേനോനെ ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിലേക്കു നാടുകടത്തണമെന്ന് വിചാരിച്ചിരുന്നു. എങ്കിലും പ്രതിഷേധത്തെ തുടർന്ന് അതു വേണ്ടെന്നു വെച്ചു. ജയിൽ വാസം 1934 വരെ നീണ്ടു. നീണ്ട ജയിൽവാസം അദ്ദേഹത്തിന്റെ മനോധൈര്യം തകർത്തില്ല. കിട്ടിയ സമയം മുഴുവൻ അദ്ദേഹം പഠനത്തിനു വേണ്ടി ചിലവഴിക്കുകയും ചെയ്തു. ഒന്നര വർഷം അദ്ദേഹത്തോടൊപ്പം ജയിലിൽ കഴിയാൻ ഇടവന്ന  ഇ.എം.എസ് അതൊരു ഭാഗ്യമായാണ് കരുതിയത്. ''ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചത് സ്വാതന്ത്ര്യത്തിന്റെ പതാക താഴ്ത്തിക്കെട്ടാൻ തയ്യാറാകാത്ത ഒരു മഹാ രാജ്യസ്നേഹി എന്ന നിലയിൽ മാത്രമല്ല അഗാധജ്ഞാനിയായ ഒരു പണ്ഡിതൻ എന്ന നിലയിൽ കൂടിയാണ് '' എന്നാണ് ഇ.എം.എസ് നാരായണ മേനോനെപ്പറ്റി പറഞ്ഞത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷവും അദ്ദേഹം തന്റെ പ്രവർത്തനം തുടർന്നു. ക്വിറ്റിന്ത്യാ സമരം തുടങ്ങിയപ്പോൾ കോഴിക്കോട് വെച്ച് ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് വെല്ലൂർ ജയിലിലടച്ചു. 1946 – ൽ ടി. പ്രകാശത്തിന്റെ കോൺഗ്രസ്സ് ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം ജയിൽ മോചിതനായി. മലബാറിലെ കോൺഗ്രസ്-മുസ്ലീംലീഗ്-കമ്യൂണിസ്റ്റ് വിഭജനം അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചു.
ഈ ശിക്ഷക്കെതിരെ വലിയ പ്രതിഷേധമുയർന്നു. നിലമ്പൂർ ഇളയരാജ മുതൽ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പ്രൊഫ. ഹേഗ് വരെയുള്ളവരുടെ അഭ്യർത്ഥനയെ തുടർന്ന് മദ്രാസ് ഗവര‍്ണർ നാരായണ മേനോനെ ജയിലിൽ നിന്നും വിടുന്നതിന് ഉപാധി വെച്ചു. നാരായണ മേനോനെ ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിലേക്കു നാടുകടത്തണമെന്ന് വിചാരിച്ചിരുന്നു. എങ്കിലും പ്രതിഷേധത്തെ തുടർന്ന് അതു വേണ്ടെന്നു വെച്ചു. ജയിൽ വാസം 1934 വരെ നീണ്ടു. നീണ്ട ജയിൽവാസം അദ്ദേഹത്തിന്റെ മനോധൈര്യം തകർത്തില്ല. കിട്ടിയ സമയം മുഴുവൻ അദ്ദേഹം പഠനത്തിനു വേണ്ടി ചിലവഴിക്കുകയും ചെയ്തു. ഒന്നര വർഷം അദ്ദേഹത്തോടൊപ്പം ജയിലിൽ കഴിയാൻ ഇടവന്ന  ഇ.എം.എസ് അതൊരു ഭാഗ്യമായാണ് കരുതിയത്. ''ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചത് സ്വാതന്ത്ര്യത്തിന്റെ പതാക താഴ്ത്തിക്കെട്ടാൻ തയ്യാറാകാത്ത ഒരു മഹാ രാജ്യസ്നേഹി എന്ന നിലയിൽ മാത്രമല്ല അഗാധജ്ഞാനിയായ ഒരു പണ്ഡിതൻ എന്ന നിലയിൽ കൂടിയാണ് '' എന്നാണ് ഇ.എം.എസ് നാരായണ മേനോനെപ്പറ്റി പറഞ്ഞത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷവും അദ്ദേഹം തന്റെ പ്രവർത്തനം തുടർന്നു. ക്വിറ്റിന്ത്യാ സമരം തുടങ്ങിയപ്പോൾ കോഴിക്കോട് വെച്ച് ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് വെല്ലൂർ ജയിലിലടച്ചു. 1946 – ൽ ടി. പ്രകാശത്തിന്റെ കോൺഗ്രസ്സ് ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം ജയിൽ മോചിതനായി. മലബാറിലെ കോൺഗ്രസ്-മുസ്ലീംലീഗ്-കമ്യൂണിസ്റ്റ് വിഭജനം അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചു.
== സ്വാതന്ത്ര്യാനന്തരം ==
1947 – ൽ ജയിൽ പരിഷ്കരണങ്ങളിൽ അദ്ദേഹം ഗവൺമെന്റിനെ സഹായിച്ചു. 1947-55 വരെയുള്ള കാലം അദ്ദേഹം മദ്രാസിൽ ചെലവഴിച്ചു. സ്വാതന്ത്ര്യസമര സേനാനികൾക്ക് ഗവൺമെന്റ് നൽകിയ ആനുകൂല്യങ്ങൾ ഒന്നും തന്നെ സ്വീകരിക്കുവാൻ അദ്ദേഹം തയ്യാറായില്ല.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സംഭവ വികാസങ്ങളിൽ അതൃപ്തനായിരുന്ന അദ്ദേഹം 1955 – ഓടുകൂടി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ആനമങ്ങാട്ടുള്ള വീട്ടിൽ ശേഷിച്ച കാലം ജീവിച്ച അദ്ദേഹം 1966 -ൽ അസുഖത്തെ തുടർന്ന് അന്തരിച്ചു . അവസാന വർഷങ്ങളിൽ അദ്ദേഹം മുഖ്യമായും ഊന്നിയത് പഠനത്തിലും എഴുത്തിലുമാണ്.
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]]
"https://schoolwiki.in/എം_പി_നാരായണ_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്