ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)
21302 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==അധ്യാപകരുടെ സൃഷ്ടികൾ==


==<font color=#006400><b><big>അധ്യാപകരുടെ സൃഷ്ടികൾ</big></b></font>==
{| class="wikitable sortable mw-collapsible"
|+
അധ്യാപകരുടെ സൃഷ്ടികൾ
!ക്രമ നം  !! അധ്യാപകർ  !! സൃഷ്ടികൾ
|-
| 1 || [[ചിത്രം:21302-pavildas.jpg|thumb|100px|പവിൽദാസ്]] || '''കോവിഡ് നൽകിയ പാഠം
'''
വിദ്യ പകർന്നിടും കലാലയത്തിൽ
ഒന്നു ഞാൻ നോക്കിടും നേരമിപ്പോൾ.
വിദ്യാലയത്തിന്റെ സ്മരണകൾ തൻ
നെഞ്ചിലേക്കങ്ങനെ വന്നിടുന്നു.
ശൂന്യമായ്ക്കിടക്കുന്ന ക്ലാസ് മുറികളിൽ
നോക്കുമ്പോൾ എൻമനം നീറിടുന്നു.
മൺതരികൾ പാറുന്ന സ്കൂൾ മുറ്റത്തോ,
ഒരായിരം പാഴ്ച്ചെടികൾ നിറഞ്ഞാടുന്നു.
പണ്ടത്തെ കാഴ്ച്ചകൾ ഞാനോർക്കവേ,
എൻഹൃദയനൊമ്പരം ആരു കേൾക്കാൻ .
കൂട്ടമായ് കളിച്ചോരോ കുസൃതിക്കുരുന്നുകളും
കൂട്ടിലൊതുക്കുമീ  കാലഘട്ടം.
ക്ലാസ്മുറിയിൽ നിറഞ്ഞാടി
നിന്നോരോ കുട്ടിയും,
വീടുകളിലൊതുങ്ങി കളിയാടുന്നു.
എവിടെയോ കേട്ടൊരു മഹാമാരി രോഗവും
വന്നിതു നമ്മുടെ പ്രിയതോഴനായ്.
എന്തിനോ വേണ്ടിയോടുന്ന നമ്മളിതാ
ജീവനുവേണ്ടി ഒതുങ്ങീടുന്നു.
കോവിഡിലുലയുന്നു ലോകമെങ്ങും
നീറുന്നു മാനുഷ ഹൃദയങ്ങളും.
പണമെന്നോ ധനമെന്നോ നോക്കീടാതെ
കോവിഡോ നമ്മളെ വിഴുങ്ങിടുന്നു.
ഓർക്കുക പ്രകൃതിതൻ നിയമത്തിലോ?
സത്യവും സ്നേഹവും നിറഞ്ഞീടുന്നു.
ഓർക്കുക മാനവ ഹൃദയങ്ങളേ
ധർമ്മത്തിൻ വഴി തന്നെ പാലിച്ചിടാം.
ലോകമേ തറവാടായ് തോന്നീടുകിൽ
മാറിടും ഈ കോവിഡ് കാലഘട്ടം.


'''ഭൂമിയിലെ മാലാഖ'''


          <u><big>சின்னாறு</big></u>
അമ്മതൻ മടിത്തട്ടിലാനന്ദ വാത്സല്യം
നുകരുവാൻ വന്നതിൻ മൂലമെന്തോ?
ഒരു തിരിനാളത്തിൻ ജ്വാലയായ്.. മാറിടും
ഈ പുണ്യ ഭൂമിയിൽ പിറന്ന നേരം.


துள்ளி ஓடும் மான்கள்
ആൺവാഴ്ച്ച കൊടികുത്തി വാഴുന്ന കാലത്ത്
அசைந்து நடக்கும் யானைகள்
പെൺകൊടിയായത് ഒരു ശാപമോ?
பம்மிச் செல்லும் பன்றிகள்
ആൺകുട്ടിയെന്നാലോ ആനന്ദമേളമായ് ....
பாய்ந்து ஊறும் பாம்புகள்
കാണുന്ന മാനുഷ ഹൃദയങ്ങളിൽ.
പെണ്ണെന്നു കേൾക്കുമ്പോൾ ഒരു നൊമ്പരത്തിന്റെ
താളുകൾ തീർക്കുമീ കാലഘട്ടം.


பதுங்கிப் பாயும் புலிகள்
ബാല്യത്തിലോരോ മാതാപിതാക്കളും
பயமில்லா காட்டெருமைகள்
ചൊല്ലിടും സ്ത്രീസഹനത്തിന്റെ മന്ത്രവും.
மெல்ல ஊரும் ஆமைகள்
ലിംഗസമത്വത്തിൻ മാഹാത്‌മ്യങ്ങളായിരം
தாவிப் பாயும் குரங்குகள்
ലിഖിതമായ് തന്നെ യൊതുങ്ങീടുമ്പോൾ .
ഒരു കാലഘട്ടങ്ങൾ തീർത്തൊരീ .... താളുകൾ
എന്നോ തിരുത്തുവാൻ സമയമായി.


வானளாவிய மரங்கள்
നീ വെറും സ്ത്രീ മാത്രം എന്നു വിചാരിക്കും
வஞ்சமில்லா காட்டருவிகள்
മൂഢരാം മാനുഷർ വാഴും കാലം.
வட்டமிடும் சிட்டுகள்
ഓർക്കുക ഓരോ സ്ത്രീകളും ഈ മണ്ണിൽ,
வன்மையான மலைகள்
പിറന്നൊരു മാലാഖ തന്നുടെ ദിവ്യരൂപം.
പുത്രിയായ് പത്നിയായ് അമ്മയായ് മുത്തശ്ശിയായ്
അവതാരമെടുക്കുന്ന ശക്തിയവൾ.
ആദ്യവസാനം ജീവിത യാമത്തിൽ,
കാവലായ് നിൽക്കുന്ന സ്വരൂപമവൾ.
ചരിത്രം തിരുത്തിയ പുണ്യ വനിതകൾ വാഴ്ന്നിടും ഈ മണ്ണിൽ
അതിക്രമം കാട്ടുന്ന മാനുഷാ ....... ഓർക്ക നീ....


ஈர்த்திழுக்கும் மனதையே
കണ്ണകി , ദ്രൗപദി അവതാരമായവൾ
அமைதியான அரங்கமே
സംഹാരരൂപിയായ് മാറാതെ നോക്കുക.
பசுமை மலை அழகலாம்
സ്ത്രീശക്തി തന്നുടെ കരുത്തിൽ വിളങ്ങുന്ന
இறைவன் கொடுத்த சின்னாறாம்.
കാലഘങ്ങട്ടളായിരം വന്നിടും നിശ്ചയം.
ഭൂമിയെപ്പോലെ പരുശുദ്ധമായൊരു
കാവൽമാലാഖയാണോരോ സ്ത്രീയും .


                  திருமதி.பிர்தௌஸ் ஆசிரியை
|-
                  ஜி.வி.எல்.பி.எஸ்.சிற்றூர்.
|2|| [[ചിത്രം:21302-Hemambika.jpeg|thumb|100px|ഹേമാംബിക. വി]] ||'''കുഞ്ഞിക്കിളി'''
----


                                      <u><big>ஆத்ம தரிசனம்</big></u>
അമ്മച്ചിറകിൻ നന്മത്തണലിൽ
   
സ്നേഹക്കുളിരിൽ കഴിയുമ്പോൾ
ഇളവെയിലേറ്റു പറന്നീടാനായ്
ചിറകുകൾ മെല്ലെയൊരുങ്ങുന്നു.
ഉള്ളം കുളിരും തെളിനീർ പുഴയിൽ
തുള്ളി രസിച്ചു കളിച്ചീടാം
പച്ചക്കുടയിൽ കയറിയിരുന്ന്
കാഴ്ചകളൊത്തിരി കണ്ടീടാം
ചെന്നിറമോലും സന്ധ്യാ വാനിൽ
മേഘത്തോണിയിലേറീടാം
സുന്ദരസ്വപ്നം നമ്മുടെ ലോകം
ഭാഗ്യമിതെല്ലാം കാണേണം.
ജന്മമിതേകിയ അമ്മയ്ക്കായ്
  നന്ദി പറഞ്ഞാൽ മതിവരുമോ?


                        உனக்கென்று பிறருக்கு துன்பமற்ற சில வரைமுறைகளை வகுத்துக் கொள்.அவை நன்மை பயப்பனவாய் இருத்தல் வேண்டும் என்பது முக்கியம்.  அப்போதுதான் சரியான லட்சியத்தை கண்டடைவாய். யாரைப்பற்றியும் விமர்சிக்காதே.அலசி ஆராயாதே. உள்ளுக்குள் இருக்கின்ற நன்மையின் பொறியைத் தட்டி எழுப்பு.எல்லா கல்லுக்குள்ளும் ஈரம் உண்டு.இல்லையென்றால் இராமாயணம் பிறந்திருக்காது. இராமாயணத்துக்கும் ஈரத்திற்கும் என்ன சம்பந்தம் என்கிறீர்களா?
  '''അമ്മക്കിളി'''
      இந்த இதிகாச சிருஷ்டி கர்த்தா வால்மீகி முன்காலத்தில் இரக்கமற்ற காட்டுக்கொள்ளையனாகவும் கொலைகாரனாகவும் இருந்தவர் தானே?
      இங்கு சொல்ல வந்த விஷயம் கர்மத்தைச் செய் பலனை எதிர்பார்க்காதே என்பதுதான்.இப்படி செய்வதால் கிடைப்பது என்னவோ இளிச்சவாய் பட்டம்தான். ஆனால் நீ செய்வதன் பலன் வட்டியுடன்  உனக்கே திரும்ப கிடைக்கும்.இது கடவுளுக்கு மட்டுமே தெரிந்த ரகசியம்.இதில் என்ன ரகசியம் வேண்டியிருக்கு எல்லாரும் சொல்வது தானே என்கிறீர்களா? ஆம் ஆனால்  சிறுதிருத்தம் நாளை நமக்கு இது வேறு வகையில் உதவுமே என நினைத்து நன்மை, தான தர்மம் போன்றன அனைவரும் செய்வர்.அதில் மிகுந்த அயநவமே அடங்கியுள்ளது.சுயநலம் தேவைதான்.பேராசையற்றதாய் இருந்தால்.பிறரை கலங்க வைக்காததாய் இருந்தால்.
          தேள் ஒன்று கங்கையில் மிதந்து சென்றதாம்.அதன்மீது பரிதாபப்பட்ட ஒரு சன்னியாசி அதைக் காப்பாற்ற எண்ணி வெளியே எடுத்துவிட்டார்.அது அவரை கொட்டிவிட்டு மீண்டும் தண்ணீரில் விழுந்ததாம். மீண்டும் அவர் வெளியே எடுத்து விட்டாராம்.மீண்டும் அது கொட்டிற்றாம்.ஏன் இபபடி செய்கிறீர்கள்?  ஏன ஒருவர் கேட்டார்.அது தன் குணத்தைக் காட்டுகிறது.நான் என் குணத்தை காட்டுகிறேன் என சன்னியாசி பதில் கூறினார்.
          இது கண்ணதாசனின் அர்த்தமுள்ள இந்து மதத்தில் கூறப்படுகிறது. சரிதான் நன்மை செய். கர்ணனின் ஈகை குணம் தான் அவனை இன்றும் மனித இதயங்கள் மறக்காமல் வைத்துள்ளன. கொடுத்ததை விளம்பாதே வலது கை கொடுப்பதை  இடது கை அறியக்கூடாது. ஏன் இப்படிச் சொன்னார்கள்  கொடுக்க இயலாதோருக்கு பொறாமைப்படுதல் என்ற மனத்துன்பம் கூட வர வேண்டாம் என வைத்துக் கொள்ளலாமே.
          நன்மை செய்ய பல வழிகள் உள்ளன. பொருள் கொடுத்தல், கல்வி புகட்டல்,  இன்சொல் கூறுதல்,, தர்மம் செய்தல், வழிகாட்டுதல், ஆன்மாவை திருப்திப்படுத்துதல் என பல வழிகள்.  மற்றவருக்கு எது சந்தோஷம் தருமோ,உனக்கு நஷ்டமில்லாமலும் , சேத மற்றும், மானத்துடனும் செய்ய முடிந்தால் அதை தயங்காமல் நினைத்த உடனே செய்துவிடு.
    பல நாள் படித்து நீ அறியும் கல்வி
    பொதுநலன் கருதி நீ வழங்கும் செல்வம்
    பிறர் உயர்வினிலே நீ அடையும் இன்பம்
    இவை அனைத்திலுமே இருப்பதுதான் தெய்வம்.


      மேலே கண்ணதாசன் கூறியபடி நடந்து பார். எனக்கு ஒரு ஆத்ம திருப்தி கிடைக்கும். உடம்பு அடையும் திருப்தி நிலையற்றது.பேராசை உடையது.அடங்காதது.ஆனால் ஆத்ம திருப்தி என்பது நிலையானது. பவித்ரமானது. ஒழுக்கம் நிறைந்தது.எந்த மனிதனும் பூரணமானவன் அல்ல.ஆகவும் முடியாது.கடவுளாய் நாம் வணங்கிடும் அனைவரும் தற்கால மனிதர்கள் போல தான் இருந்தனர்.ஆனால் அவர்களின் நன்மையும், நற்சிந்தையும்,பக்குவப்பட்ட மனதும் தான் அவர்களை கடவுளாய் மாறியிருக்கக்கூடும்.கடவுளாக யாராலும் முடியாதெனினும் மனிதனாய் வாழ தர்மம்,நன்மை,உன் கடமை போன்றவற்றை சரிவர செய்து பார்.ஆத்ம தரிசனம் கிடைக்கும்.அங்கே கடவுள் இருப்பார்.
കുഞ്ഞിളം ചിറകു വിരുത്തി നീ നീങ്ങവേ
എന്നുള്ളമൊന്നു തുടിച്ചിടുന്നു
എത്രയും ധന്യമീ നിമിഷമെൻ ജീവനിൽ
നിൻ ആദ്യചുവടുകൾ നോക്കി നിൽക്കെ
നീ കാണുമീ ലോകമാകവേ സുന്ദരം
നിൻ നിഷ്കളങ്കതയ്ക്കൊത്തു നോക്കിൽ
മുന്നോട്ടു പോകുമ്പൊളൊന്നോർക്ക നീ നിന്റെ
നന്മകൾ കളയാതെ കാത്തു കൊൾക
ഒരുപാടു കാതങ്ങൾ നിൻ വഴിത്താരയിൽ
ഒരു ദീപനാളമായ് എന്റെ സ്നേഹം
വഴികാട്ടുവാനായി അണയാതെ തെളിയട്ടെ
വിജയങ്ങൾ നിന്നെ വരിച്ചിടട്ടെ!


                                                                                                            எஸ்.சுப்ரபா ஆசிரியை,                         
|-
                                                                                                          ஜி.வி.எல்.பி.எஸ்.சித்தூர்.
|3||  സി.ബി.രമാദേവി (മുൻ അദ്ധ്യാപിക) ||'''ഹൃദയനൊമ്പരം'''
----
 
ഞാനിന്നൊരു മഹായജ്ഞശാല
എന്നുള്ളമതിനുള്ളിലഗ്നികുണ്ഡം
എന്നിലെ സ്നേഹവും മോഹവുമെല്ലാമെ
വെന്തുവെണ്ണീറായി തീർന്നുവിന്ന്
 
സ്നേഹിപ്പതെന്തിനു വേർപിരിയാൻ
മോഹിപ്പതെന്തിനു വ്യർഥമാകിൽ
ഇന്നു നാം കാൺമതു നാളെയോ കാണില്ല
എങ്കിലും എന്നുള്ളം നീറിടുന്നു.
 
പുല്ലിനും പൂവിനും ജീവജാലങ്ങൾക്കും
എന്തിനു നല്കി നീ ജന്മമീശ?
പൊട്ടിമുളച്ചു വളരുന്നതിൻ മുമ്പേ
തട്ടിയെടുക്കുവാൻ വേണ്ടിയല്ലോ?
 
ജീവൻകൊടുത്തു രസിക്കുകയും
ജീവനെടുത്തതിൻ മാറ്റുകൂട്ടുകയും
എന്നുള്ളമെന്തിനു നിന്നെ വിളിക്കുന്നു
ഇന്നു നിൻ പേരു മറന്നുപോയ് ഞാൻ
 
ഈ ലോക മിന്നുനിൻ നാടകശാലയാ-
മാലോകരെല്ലാം നടീനടന്മാർ
ഈ നടനശാലയിലെന്തിനു നൽകി നീ
കോമാളി തൻ വേഷമിന്നെനിക്ക്
 
എന്റെയീ വേഷമഴിച്ചെടുക്കാൻ
എന്നു നീയെത്തുമീ വേദിയിൽ
ഇനിയെത്ര ഞാനിനി നീറിടേണം
ഇനിയെത്ര ഞാൻ നടനമാടിടേണം.

21:30, 31 ജനുവരി 2025-നു നിലവിലുള്ള രൂപം

അധ്യാപകരുടെ സൃഷ്ടികൾ

അധ്യാപകരുടെ സൃഷ്ടികൾ
ക്രമ നം അധ്യാപകർ സൃഷ്ടികൾ
1
പവിൽദാസ്
കോവിഡ് നൽകിയ പാഠം

വിദ്യ പകർന്നിടും കലാലയത്തിൽ
ഒന്നു ഞാൻ നോക്കിടും നേരമിപ്പോൾ.
വിദ്യാലയത്തിന്റെ സ്മരണകൾ തൻ
നെഞ്ചിലേക്കങ്ങനെ വന്നിടുന്നു.
ശൂന്യമായ്ക്കിടക്കുന്ന ക്ലാസ് മുറികളിൽ
നോക്കുമ്പോൾ എൻമനം നീറിടുന്നു.
മൺതരികൾ പാറുന്ന സ്കൂൾ മുറ്റത്തോ,
ഒരായിരം പാഴ്ച്ചെടികൾ നിറഞ്ഞാടുന്നു.
പണ്ടത്തെ കാഴ്ച്ചകൾ ഞാനോർക്കവേ,
എൻഹൃദയനൊമ്പരം ആരു കേൾക്കാൻ .
കൂട്ടമായ് കളിച്ചോരോ കുസൃതിക്കുരുന്നുകളും
കൂട്ടിലൊതുക്കുമീ  കാലഘട്ടം.
ക്ലാസ്മുറിയിൽ നിറഞ്ഞാടി
നിന്നോരോ കുട്ടിയും,
വീടുകളിലൊതുങ്ങി കളിയാടുന്നു.
എവിടെയോ കേട്ടൊരു മഹാമാരി രോഗവും
വന്നിതു നമ്മുടെ പ്രിയതോഴനായ്.
എന്തിനോ വേണ്ടിയോടുന്ന നമ്മളിതാ
ജീവനുവേണ്ടി ഒതുങ്ങീടുന്നു.
കോവിഡിലുലയുന്നു ലോകമെങ്ങും
നീറുന്നു മാനുഷ ഹൃദയങ്ങളും.
പണമെന്നോ ധനമെന്നോ നോക്കീടാതെ 
കോവിഡോ നമ്മളെ വിഴുങ്ങിടുന്നു.
ഓർക്കുക പ്രകൃതിതൻ നിയമത്തിലോ?
സത്യവും സ്നേഹവും നിറഞ്ഞീടുന്നു.
ഓർക്കുക മാനവ ഹൃദയങ്ങളേ
ധർമ്മത്തിൻ വഴി തന്നെ പാലിച്ചിടാം.
ലോകമേ തറവാടായ് തോന്നീടുകിൽ
മാറിടും ഈ കോവിഡ് കാലഘട്ടം.

ഭൂമിയിലെ മാലാഖ

അമ്മതൻ മടിത്തട്ടിലാനന്ദ വാത്സല്യം നുകരുവാൻ വന്നതിൻ മൂലമെന്തോ? ഒരു തിരിനാളത്തിൻ ജ്വാലയായ്.. മാറിടും ഈ പുണ്യ ഭൂമിയിൽ പിറന്ന നേരം.

ആൺവാഴ്ച്ച കൊടികുത്തി വാഴുന്ന കാലത്ത് പെൺകൊടിയായത് ഒരു ശാപമോ? ആൺകുട്ടിയെന്നാലോ ആനന്ദമേളമായ് .... കാണുന്ന മാനുഷ ഹൃദയങ്ങളിൽ. പെണ്ണെന്നു കേൾക്കുമ്പോൾ ഒരു നൊമ്പരത്തിന്റെ താളുകൾ തീർക്കുമീ കാലഘട്ടം.

ബാല്യത്തിലോരോ മാതാപിതാക്കളും ചൊല്ലിടും സ്ത്രീസഹനത്തിന്റെ മന്ത്രവും. ലിംഗസമത്വത്തിൻ മാഹാത്‌മ്യങ്ങളായിരം ലിഖിതമായ് തന്നെ യൊതുങ്ങീടുമ്പോൾ . ഒരു കാലഘട്ടങ്ങൾ തീർത്തൊരീ .... താളുകൾ എന്നോ തിരുത്തുവാൻ സമയമായി.

നീ വെറും സ്ത്രീ മാത്രം എന്നു വിചാരിക്കും മൂഢരാം മാനുഷർ വാഴും കാലം. ഓർക്കുക ഓരോ സ്ത്രീകളും ഈ മണ്ണിൽ, പിറന്നൊരു മാലാഖ തന്നുടെ ദിവ്യരൂപം. പുത്രിയായ് പത്നിയായ് അമ്മയായ് മുത്തശ്ശിയായ് അവതാരമെടുക്കുന്ന ശക്തിയവൾ. ആദ്യവസാനം ജീവിത യാമത്തിൽ, കാവലായ് നിൽക്കുന്ന സ്വരൂപമവൾ. ചരിത്രം തിരുത്തിയ പുണ്യ വനിതകൾ വാഴ്ന്നിടും ഈ മണ്ണിൽ അതിക്രമം കാട്ടുന്ന മാനുഷാ ....... ഓർക്ക നീ....

കണ്ണകി , ദ്രൗപദി അവതാരമായവൾ സംഹാരരൂപിയായ് മാറാതെ നോക്കുക. സ്ത്രീശക്തി തന്നുടെ കരുത്തിൽ വിളങ്ങുന്ന കാലഘങ്ങട്ടളായിരം വന്നിടും നിശ്ചയം. ഭൂമിയെപ്പോലെ പരുശുദ്ധമായൊരു കാവൽമാലാഖയാണോരോ സ്ത്രീയും .

2
ഹേമാംബിക. വി
കുഞ്ഞിക്കിളി
അമ്മച്ചിറകിൻ നന്മത്തണലിൽ
സ്നേഹക്കുളിരിൽ കഴിയുമ്പോൾ
ഇളവെയിലേറ്റു പറന്നീടാനായ്
ചിറകുകൾ മെല്ലെയൊരുങ്ങുന്നു.
ഉള്ളം കുളിരും തെളിനീർ പുഴയിൽ
തുള്ളി രസിച്ചു കളിച്ചീടാം
പച്ചക്കുടയിൽ കയറിയിരുന്ന്
കാഴ്ചകളൊത്തിരി കണ്ടീടാം
ചെന്നിറമോലും സന്ധ്യാ വാനിൽ
മേഘത്തോണിയിലേറീടാം
സുന്ദരസ്വപ്നം നമ്മുടെ ലോകം
ഭാഗ്യമിതെല്ലാം കാണേണം.
ജന്മമിതേകിയ അമ്മയ്ക്കായ്
നന്ദി പറഞ്ഞാൽ മതിവരുമോ?
അമ്മക്കിളി
കുഞ്ഞിളം ചിറകു വിരുത്തി നീ നീങ്ങവേ
എന്നുള്ളമൊന്നു തുടിച്ചിടുന്നു
എത്രയും ധന്യമീ നിമിഷമെൻ ജീവനിൽ
നിൻ ആദ്യചുവടുകൾ നോക്കി നിൽക്കെ
നീ കാണുമീ ലോകമാകവേ സുന്ദരം
നിൻ നിഷ്കളങ്കതയ്ക്കൊത്തു നോക്കിൽ
മുന്നോട്ടു പോകുമ്പൊളൊന്നോർക്ക നീ നിന്റെ
നന്മകൾ കളയാതെ കാത്തു കൊൾക
ഒരുപാടു കാതങ്ങൾ നിൻ വഴിത്താരയിൽ
ഒരു ദീപനാളമായ് എന്റെ സ്നേഹം
വഴികാട്ടുവാനായി അണയാതെ തെളിയട്ടെ
വിജയങ്ങൾ നിന്നെ വരിച്ചിടട്ടെ!
3 സി.ബി.രമാദേവി (മുൻ അദ്ധ്യാപിക) ഹൃദയനൊമ്പരം
ഞാനിന്നൊരു മഹായജ്ഞശാല 
എന്നുള്ളമതിനുള്ളിലഗ്നികുണ്ഡം
എന്നിലെ സ്നേഹവും മോഹവുമെല്ലാമെ 
വെന്തുവെണ്ണീറായി തീർന്നുവിന്ന്
സ്നേഹിപ്പതെന്തിനു വേർപിരിയാൻ
മോഹിപ്പതെന്തിനു വ്യർഥമാകിൽ
ഇന്നു നാം കാൺമതു നാളെയോ കാണില്ല
എങ്കിലും എന്നുള്ളം നീറിടുന്നു.
പുല്ലിനും പൂവിനും ജീവജാലങ്ങൾക്കും
എന്തിനു നല്കി നീ ജന്മമീശ?
പൊട്ടിമുളച്ചു വളരുന്നതിൻ മുമ്പേ
തട്ടിയെടുക്കുവാൻ വേണ്ടിയല്ലോ?
ജീവൻകൊടുത്തു രസിക്കുകയും 
ജീവനെടുത്തതിൻ മാറ്റുകൂട്ടുകയും
എന്നുള്ളമെന്തിനു നിന്നെ വിളിക്കുന്നു
ഇന്നു നിൻ പേരു മറന്നുപോയ് ഞാൻ
ഈ ലോക മിന്നുനിൻ നാടകശാലയാ-
മാലോകരെല്ലാം നടീനടന്മാർ
ഈ നടനശാലയിലെന്തിനു നൽകി നീ
കോമാളി തൻ വേഷമിന്നെനിക്ക്
എന്റെയീ വേഷമഴിച്ചെടുക്കാൻ
എന്നു നീയെത്തുമീ വേദിയിൽ
ഇനിയെത്ര ഞാനിനി നീറിടേണം
ഇനിയെത്ര ഞാൻ നടനമാടിടേണം.