Jump to content
സഹായം

"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:




എല്ലാ ദിവസത്തെയും പോലെ പുലരിയിൽ അവൻ നിദ്രയിൽ നിന്ന് നല്ല സ്വപ്‌നങ്ങളുമായ് ഉണർന്നു.പ്രതീക്ഷകളുടെ വാനങ്ങളിലേറ്റക്കൊണ്ടവൻ പള്ളിക്കൂടത്തിലേക്കു പോയി. സമയം ഇലകൾ പോലെ അറ്റു വീണു അങ്ങനെ ആ ദിവസത്തിന്റെ സായാഹ്നമടുത്തു വന്നു. സായാഹ്ന രാഗത്തിന്റെ തിമിർപ്പിൽ പ്രകൃതിയോടാർത്തുല്ലസിക്കാൻ അവനോടിയാണ് വന്നത്. പൊട്ടക്കുളത്തിൽ മുങ്ങാൻ, വൃക്ഷത്തിലേറാൻ, പക്ഷികളോട് കഥ പറയാൻ, പാടത്തിലോടി പാട്ടു പാടാൻ  
എല്ലാ ദിവസത്തെയും പോലെ പുലരിയിൽ അവൻ നിദ്രയിൽ നിന്ന് നല്ല സ്വപ്‌നങ്ങളുമായ് ഉണർന്നു.പ്രതീക്ഷകളുടെ വാനങ്ങളിലേറിക്കൊണ്ടവൻ പള്ളിക്കൂടത്തിലേക്കു പോയി. സമയം ഇലകൾ പോലെ അറ്റു വീണു അങ്ങനെ ആ ദിവസത്തിന്റെ സായാഹ്നമടുത്തു വന്നു. സായാഹ്ന രാഗത്തിന്റെ തിമിർപ്പിൽ പ്രകൃതിയോടാർത്തുല്ലസിക്കാൻ അവനോടിയാണ് വന്നത്. പൊട്ടക്കുളത്തിൽ മുങ്ങാൻ, വൃക്ഷത്തിലേറാൻ, പക്ഷികളോട് കഥ പറയാൻ, പാടത്തിലോടി പാട്ടു പാടാൻ  
അവനന്നോടിയാണ് വന്നത്.സന്തോഷ പ്യുലരിയുടെ നടുവിൽ സൂര്യൻ അസ്തമിച്ചതു പോലെ, അവന്റെ കണ്ണുനീർ ധാരയായൊഴുകി.തന്റെ കുടിലിനെ ആറുവരിപ്പാത കാറ്റിൽപ്പറത്തിമിരിക്കുന്നു. അപ്പോൾ അവൻ പാടത്തിലേക്കോടി. അപ്പോഴേക്കും ഫാറ്റ് നിർമ്മാണത്തിന്നായി ചിലർ ആ സ്ഥലം കൈയsക്കിയിരുന്നു. കുറച്ച് പേർ പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് എന്തോ ഗൗരവമായി സംസാരിക്കുന്നത് അവന് ഒരു മുരൾച്ചയായാണ് തോന്നിയത്.  
അവനന്നോടിയാണ് വന്നത്.സന്തോഷ പ്യുലരിയുടെ നടുവിൽ സൂര്യൻ അസ്തമിച്ചതു പോലെ, അവന്റെ കണ്ണുനീർ ധാരയായൊഴുകി.തന്റെ കുടിലിനെ ആറുവരിപ്പാത കാറ്റിൽപ്പറത്തിമിരിക്കുന്നു. അപ്പോൾ അവൻ പാടത്തിലേക്കോടി. അപ്പോഴേക്കും ഫാറ്റ് നിർമ്മാണത്തിന്നായി ചിലർ ആ സ്ഥലം കൈയsക്കിയിരുന്നു. കുറച്ച് പേർ പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് എന്തോ ഗൗരവമായി സംസാരിക്കുന്നത് അവന് ഒരു മുരൾച്ചയായാണ് തോന്നിയത്.  


41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/849379" എന്ന താളിൽനിന്ന് ശേഖരിച്ചത്