"ഗവ .യു .പി .എസ് .ഉഴുവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:


ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ഉഴുവക്കരയിൽ ചേർത്തല-എറണാകുളം ദേശിയപാതയുടെ കിഴക്കുഭാഗത്തായി ചേർത്തലനിന്നും 6 കി.മീ. വടക്കുമാറി സ്ഥിതിചെയ്യുന്ന ഉഴുവ, പുതിയകാവ്, ദേവങ്കൽ, എന്നീ മൂന്ന്‌ ദേവസ്വംവക ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഒരു വിശകലനമാണിത്.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ഉഴുവക്കരയിൽ ചേർത്തല-എറണാകുളം ദേശിയപാതയുടെ കിഴക്കുഭാഗത്തായി ചേർത്തലനിന്നും 6 കി.മീ. വടക്കുമാറി സ്ഥിതിചെയ്യുന്ന ഉഴുവ, പുതിയകാവ്, ദേവങ്കൽ, എന്നീ മൂന്ന്‌ ദേവസ്വംവക ക്ഷേത്രങ്ങളെക്കുറിച്ചുള്ള ഒരു വിശകലനമാണിത്.
 
[[പ്രമാണം:20220313 205553.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
അതിപുരാതനകാലം മുതൽ ഈ കരയുടെ ഐശ്വര്യത്തിനായി നിലകൊള്ളുന്ന ദേവന്റെ ക്ഷേത്രത്തിന്റെ ഐതിഹ്യം ആദ്യമായി വിവരിക്കാം. ഏതാണ്ട്‌ 1500 വർഷങ്ങൾക്കപ്പുറം ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തായി ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി കേട്ടറിവുണ്ട്‌. അക്കാലത്ത്‌ ഗോസായിമാർ എന്നറിയപ്പെടുന്ന വടക്കർ ഇതുവഴി വരികയും ഈ കരയിലെ രാജപ്രതിനിധിയായി വാണിരുന്ന പരുത്തിക്കുളങ്ങര പണിക്കരുടെ വച്ചാരാധനസ്ഥലമായ കളരിനിന്നിരുന്ന കളരിക്കൽ വീടിന്റെ അടുത്തുള്ള കുളത്തിൽ കുതിരയെ ഇറക്കി വെള്ളംകുടിപ്പിക്കുകയും കുളത്തിലിറങ്ങി കുളം അശുദ്ധിയാക്കുകയും ചെയ്തതിനു ക്ഷുഭിതനായ പണിക്കർ കുതിരയുടെ കുളമ്പ്‌ മുറിക്കുകയും അധിക്ഷേപിച്ച്‌ ആട്ടിപ്പായിക്കുകയും ചെയ്തു. ഈ വൈരാഗ്യം ഉള്ളിൽ ഒതുക്കി തിരിച്ചുപോയ ഗോസായിമാർ വളരെയധികം ഭടന്മാരേയും ഗുണ്ടകളേയും കൂട്ടി ഇവിടെ വരികയും അക്രമിച്ച്‌ ക്ഷേത്രവും അതിനോടനുബന്ധിച്ച സ്വർണ്ണധ്വജം ഉൾപ്പെടെയുള്ള ജംഗമവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ഇതോടുകൂടി പരുത്തിക്കുളങ്ങര പണിക്കർ നാടുവിട്ടുപോവുകയും ചെയ്തു. വളരെ നാളുകൾക്കുശേഷം കരപ്പുറത്തുള്ള ആളുകൾ ഒത്തുചേർന്ന്‌ കരയുടെ ഐശ്വര്യത്തിനായി ദൈവജ്ഞരെക്കൊണ്ട്‌ പ്രശ്‌നം വയ്പിച്ചപ്പോൾ ഒരു വിഷ്ണുവിന്റെ അതിമനോഹരമായ ക്ഷേത്രം കരപ്പുറത്ത്‌ നിർമ്മിക്കണമെന്നും അതിനുതകുന്ന സ്ഥലം ഉഴുതുമറിച്ച്‌ നവധാന്യം വിതച്ച്‌ നന്നായി കിളിർത്ത്‌ അവിടെ ക്ഷേത്രം പണിയുവാനും തീരുമാനിച്ചു. കരപ്പുറത്ത്‌ അരൂർ മുതൽ മാരാരിക്കുളം വരെ ഈ രീതിയിൽ പരീക്ഷിച്ചതിൽ ക്ഷേത്രം നിൽക്കുന്ന ദേവങ്കൽ പ്രദേശത്ത്‌ വളരെനല്ല രീതിയിൽ നവധാന്യം കിളിർക്കുകയും അവിടെ വിഷ്ണുവിന്റെ ക്ഷേത്രം പ്രതിഷ്ഠിക്കുവാനും തീരുമാനിച്ചു. ഇന്നുകാണുന്ന ക്ഷേത്രം ഏതാണ്ട്‌ 100 വർഷങ്ങൾക്കുമുമ്പ്‌ പണിതീർത്തതാണ്‌. ഈ ക്ഷേത്രം പണിതത്‌ 1080 മിഥുനമാസത്തിൽ കലശം കഴിച്ചു ആരാധിച്ചു പോരുന്നു. ഈ ക്ഷേത്രം നിർമ്മിച്ച്‌ പ്രതിഷ്ഠിക്കുന്നതിനും വളരെ വർഷങ്ങൾക്കുമുമ്പ്‌ ഒരു ചെറിയ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു. അവിടുത്തെ വിഗ്രഹത്തിന്‌ കേടുപാടുകൾ സംഭവിച്ചതു കൊണ്ട്‌ ദൈവഹിതംനോക്കി തന്ത്രശാസ്ത്രത്തിന്റെയും തച്ചുശാസ്ത്രത്തിന്റെയും പിൻബലത്തിൽ അന്നത്തെ വിഗ്രഹം അംഗഭംഗം വന്നതുമാറ്റി പുതിയതു നിർമ്മിച്ച്‌ പ്രതിഷ്ഠയ്ക്ക്‌ മൂന്നുദിവസം മുമ്പ്‌ ഇവിടെ എത്തിക്കുവാൻ കരപ്രമാണിമാർ ശിൽപ്പിയോട്‌ പറഞ്ഞിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ അശൂലം നിമിത്തം ശില്പിയ്ക്ക്‌ വിഗ്രഹം നിർമ്മിച്ച്‌ സമയത്ത്‌ എത്തിക്കുവാൻ പറ്റുകയില്ലെന്ന വിവരം അറിയിച്ചു. ഇതുകേട്ട്‌ വിഷണ്ണരായിരിക്കുന്ന അധികാരികളുടെ അടുത്തേക്ക്‌ ഒരാൾ വരികയും നല്ല ഒരു വിഷ്ണുവിഗ്രഹം നൽകാം എന്ന്‌ പറയുകയും ചെയ്തു. തന്ത്രിയെ വിളിച്ച്‌ വിവരം പറഞ്ഞപ്പോൾ ടി വിഗ്രഹം കൊണ്ടുവരുവാൻ പറഞ്ഞു. ഉടൻ പട്ടിൽ പൊതിഞ്ഞ ഇന്നത്തെ വിഷ്ണുവിഗ്രഹം ഒരാൾ ഒറ്റയ്ക്ക്‌ അനായാസമായി എടുത്ത്‌ ഭാരവാഹികളുടെ അടുത്തേക്ക്‌ കൊണ്ടുവന്നു വച്ചു. തന്ത്രിയും മറ്റുള്ളവരും നോക്കി കുറ്റമറ്റതാണെന്ന്‌ കാണുകയും അത്‌ പ്രതിഷ്ഠിക്കുകയും ആവാം എന്ന്‌ പറഞ്ഞു. ഈ സമയം അടുത്ത ഓലകൊണ്ടുമേഞ്ഞ ഓഫീസിനുള്ളിൽ ശിൽപിക്ക്‌ പാരിതോഷികം കൊടുക്കുവാനുള്ള ചർച്ചകൾ പൂർത്തിയാക്കി ഭാരവാഹികൾ പുറത്തെത്തി തുക കൊടുക്കുവാൻ ടിയാളെ നോക്കിയവർ ആളെ കാണാതാവുകയും ജോത്സ്യരെ വിളിപ്പിച്ച്‌ പ്രശ്നം വയ്പിച്ചപ്പോൾ ടി രാശിയിൽ തെളിഞ്ഞത്‌ ഇത്‌ ഭഗവാൻ തന്നെ കൊണ്ടുവച്ചതാണെന്നും വളരെ ഐശ്വര്യം തരുന്ന വിഗ്രഹമാണെന്നും ചതുർബാഹുവായ മഹാവിഷ്ണുവാണെന്നും വിധിച്ചു. പ്രതിഷ്ഠ കഴിഞ്ഞ ഉടൻതന്നെ തന്ത്രി നാട്ടുകാരെ വിളിച്ച് വഴിപാടുവിവരം ധരിപ്പിച്ചു. നാട്ടുകാർ ഒന്നടങ്കം ഭഗവാനെ അനുസ്മരിച്ച്‌ അവ ശിരസ്സാവഹിക്കുകയു൦ കൂടാതെ നാട്ടിൽ ജനിക്കുന്ന പുരുഷ സന്താനങ്ങൾ എല്ലാവരും ഭഗവാനെ സ്മരിക്കുവാൻ വേണ്ടി നാരായണൻ എന്ന മാറാ ഇരട്ടപ്പേര് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് നാളിതുവരേയും കരയുടെ നാഥനായി ദേവങ്കൽ പരിലസിക്കുന്നു. പ്രധാന വഴിപാടുകൾ നെയ് വിളക്ക് താമരമാല, പുഷ്പാഞ്ജലി, തൃക്കൈവെണ്ണ, മുഴുക്കാപ്പ്, പാൽപ്പായസം, വിഷ്ണു സഹ്രസനാമാർച്ചന, നന്ദഗോപാലാർച്ചന, സുദർശനമന്ത്ര പുഷ്പാഞ്ജലി, ഭാഗ്യസൂക്തപുഷ്പാഞ്ജലി മുതലായവയാണ്‌. രോഹിണി, ഉത്രാടം, തിരുവോണം, വ്യാഴാഴ്ച ഇവ ഇവിടുത്തെ പ്രധാന ദിവസങ്ങൾ ആണ്‌.
<gallery mode="packed" widths="300" heights="300" perrow="4">
പ്രമാണം:IMG-20220313-WA0054.jpg
പ്രമാണം:IMG-20220313-WA0053.jpg
പ്രമാണം:20220313 205702.jpg
പ്രമാണം:20220313 205348.jpg
</gallery>അതിപുരാതനകാലം മുതൽ ഈ കരയുടെ ഐശ്വര്യത്തിനായി നിലകൊള്ളുന്ന ദേവന്റെ ക്ഷേത്രത്തിന്റെ ഐതിഹ്യം ആദ്യമായി വിവരിക്കാം. ഏതാണ്ട്‌ 1500 വർഷങ്ങൾക്കപ്പുറം ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തായി ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി കേട്ടറിവുണ്ട്‌. അക്കാലത്ത്‌ ഗോസായിമാർ എന്നറിയപ്പെടുന്ന വടക്കർ ഇതുവഴി വരികയും ഈ കരയിലെ രാജപ്രതിനിധിയായി വാണിരുന്ന പരുത്തിക്കുളങ്ങര പണിക്കരുടെ വച്ചാരാധനസ്ഥലമായ കളരിനിന്നിരുന്ന കളരിക്കൽ വീടിന്റെ അടുത്തുള്ള കുളത്തിൽ കുതിരയെ ഇറക്കി വെള്ളംകുടിപ്പിക്കുകയും കുളത്തിലിറങ്ങി കുളം അശുദ്ധിയാക്കുകയും ചെയ്തതിനു ക്ഷുഭിതനായ പണിക്കർ കുതിരയുടെ കുളമ്പ്‌ മുറിക്കുകയും അധിക്ഷേപിച്ച്‌ ആട്ടിപ്പായിക്കുകയും ചെയ്തു. ഈ വൈരാഗ്യം ഉള്ളിൽ ഒതുക്കി തിരിച്ചുപോയ ഗോസായിമാർ വളരെയധികം ഭടന്മാരേയും ഗുണ്ടകളേയും കൂട്ടി ഇവിടെ വരികയും അക്രമിച്ച്‌ ക്ഷേത്രവും അതിനോടനുബന്ധിച്ച സ്വർണ്ണധ്വജം ഉൾപ്പെടെയുള്ള ജംഗമവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ഇതോടുകൂടി പരുത്തിക്കുളങ്ങര പണിക്കർ നാടുവിട്ടുപോവുകയും ചെയ്തു. വളരെ നാളുകൾക്കുശേഷം കരപ്പുറത്തുള്ള ആളുകൾ ഒത്തുചേർന്ന്‌ കരയുടെ ഐശ്വര്യത്തിനായി ദൈവജ്ഞരെക്കൊണ്ട്‌ പ്രശ്‌നം വയ്പിച്ചപ്പോൾ ഒരു വിഷ്ണുവിന്റെ അതിമനോഹരമായ ക്ഷേത്രം കരപ്പുറത്ത്‌ നിർമ്മിക്കണമെന്നും അതിനുതകുന്ന സ്ഥലം ഉഴുതുമറിച്ച്‌ നവധാന്യം വിതച്ച്‌ നന്നായി കിളിർത്ത്‌ അവിടെ ക്ഷേത്രം പണിയുവാനും തീരുമാനിച്ചു. കരപ്പുറത്ത്‌ അരൂർ മുതൽ മാരാരിക്കുളം വരെ ഈ രീതിയിൽ പരീക്ഷിച്ചതിൽ ക്ഷേത്രം നിൽക്കുന്ന ദേവങ്കൽ പ്രദേശത്ത്‌ വളരെനല്ല രീതിയിൽ നവധാന്യം കിളിർക്കുകയും അവിടെ വിഷ്ണുവിന്റെ ക്ഷേത്രം പ്രതിഷ്ഠിക്കുവാനും തീരുമാനിച്ചു. ഇന്നുകാണുന്ന ക്ഷേത്രം ഏതാണ്ട്‌ 100 വർഷങ്ങൾക്കുമുമ്പ്‌ പണിതീർത്തതാണ്‌. ഈ ക്ഷേത്രം പണിതത്‌ 1080 മിഥുനമാസത്തിൽ കലശം കഴിച്ചു ആരാധിച്ചു പോരുന്നു. ഈ ക്ഷേത്രം നിർമ്മിച്ച്‌ പ്രതിഷ്ഠിക്കുന്നതിനും വളരെ വർഷങ്ങൾക്കുമുമ്പ്‌ ഒരു ചെറിയ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു. അവിടുത്തെ വിഗ്രഹത്തിന്‌ കേടുപാടുകൾ സംഭവിച്ചതു കൊണ്ട്‌ ദൈവഹിതംനോക്കി തന്ത്രശാസ്ത്രത്തിന്റെയും തച്ചുശാസ്ത്രത്തിന്റെയും പിൻബലത്തിൽ അന്നത്തെ വിഗ്രഹം അംഗഭംഗം വന്നതുമാറ്റി പുതിയതു നിർമ്മിച്ച്‌ പ്രതിഷ്ഠയ്ക്ക്‌ മൂന്നുദിവസം മുമ്പ്‌ ഇവിടെ എത്തിക്കുവാൻ കരപ്രമാണിമാർ ശിൽപ്പിയോട്‌ പറഞ്ഞിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ അശൂലം നിമിത്തം ശില്പിയ്ക്ക്‌ വിഗ്രഹം നിർമ്മിച്ച്‌ സമയത്ത്‌ എത്തിക്കുവാൻ പറ്റുകയില്ലെന്ന വിവരം അറിയിച്ചു. ഇതുകേട്ട്‌ വിഷണ്ണരായിരിക്കുന്ന അധികാരികളുടെ അടുത്തേക്ക്‌ ഒരാൾ വരികയും നല്ല ഒരു വിഷ്ണുവിഗ്രഹം നൽകാം എന്ന്‌ പറയുകയും ചെയ്തു. തന്ത്രിയെ വിളിച്ച്‌ വിവരം പറഞ്ഞപ്പോൾ ടി വിഗ്രഹം കൊണ്ടുവരുവാൻ പറഞ്ഞു. ഉടൻ പട്ടിൽ പൊതിഞ്ഞ ഇന്നത്തെ വിഷ്ണുവിഗ്രഹം ഒരാൾ ഒറ്റയ്ക്ക്‌ അനായാസമായി എടുത്ത്‌ ഭാരവാഹികളുടെ അടുത്തേക്ക്‌ കൊണ്ടുവന്നു വച്ചു. തന്ത്രിയും മറ്റുള്ളവരും നോക്കി കുറ്റമറ്റതാണെന്ന്‌ കാണുകയും അത്‌ പ്രതിഷ്ഠിക്കുകയും ആവാം എന്ന്‌ പറഞ്ഞു. ഈ സമയം അടുത്ത ഓലകൊണ്ടുമേഞ്ഞ ഓഫീസിനുള്ളിൽ ശിൽപിക്ക്‌ പാരിതോഷികം കൊടുക്കുവാനുള്ള ചർച്ചകൾ പൂർത്തിയാക്കി ഭാരവാഹികൾ പുറത്തെത്തി തുക കൊടുക്കുവാൻ ടിയാളെ നോക്കിയവർ ആളെ കാണാതാവുകയും ജോത്സ്യരെ വിളിപ്പിച്ച്‌ പ്രശ്നം വയ്പിച്ചപ്പോൾ ടി രാശിയിൽ തെളിഞ്ഞത്‌ ഇത്‌ ഭഗവാൻ തന്നെ കൊണ്ടുവച്ചതാണെന്നും വളരെ ഐശ്വര്യം തരുന്ന വിഗ്രഹമാണെന്നും ചതുർബാഹുവായ മഹാവിഷ്ണുവാണെന്നും വിധിച്ചു. പ്രതിഷ്ഠ കഴിഞ്ഞ ഉടൻതന്നെ തന്ത്രി നാട്ടുകാരെ വിളിച്ച് വഴിപാടുവിവരം ധരിപ്പിച്ചു. നാട്ടുകാർ ഒന്നടങ്കം ഭഗവാനെ അനുസ്മരിച്ച്‌ അവ ശിരസ്സാവഹിക്കുകയു൦ കൂടാതെ നാട്ടിൽ ജനിക്കുന്ന പുരുഷ സന്താനങ്ങൾ എല്ലാവരും ഭഗവാനെ സ്മരിക്കുവാൻ വേണ്ടി നാരായണൻ എന്ന മാറാ ഇരട്ടപ്പേര് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് നാളിതുവരേയും കരയുടെ നാഥനായി ദേവങ്കൽ പരിലസിക്കുന്നു. പ്രധാന വഴിപാടുകൾ നെയ് വിളക്ക് താമരമാല, പുഷ്പാഞ്ജലി, തൃക്കൈവെണ്ണ, മുഴുക്കാപ്പ്, പാൽപ്പായസം, വിഷ്ണു സഹ്രസനാമാർച്ചന, നന്ദഗോപാലാർച്ചന, സുദർശനമന്ത്ര പുഷ്പാഞ്ജലി, ഭാഗ്യസൂക്തപുഷ്പാഞ്ജലി മുതലായവയാണ്‌. രോഹിണി, ഉത്രാടം, തിരുവോണം, വ്യാഴാഴ്ച ഇവ ഇവിടുത്തെ പ്രധാന ദിവസങ്ങൾ ആണ്‌.


അടുത്തതായി ഈ കരയുടെ അമ്മയായി പരിലസിക്കുന്ന പുതിയകാവിലമ്മയുടെ സവിധത്തിലേക്ക്‌ എത്തിനോക്കാം. മൈസൂർ സാമ്രാജ്യം ഭരിച്ചിരുന്ന ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് മൈസൂർ രാജ്യത്തിന്‌ പടിഞ്ഞാറ്‌ മംഗലാപുരം ദേശത്ത്‌ ചെറുവള്ളി എന്നറിയപ്പെടുന്ന ഒരു നമ്പൂതിരി മനയിൽ വച്ചാരാധിച്ചിരുന്ന രാജരാജേശ്വരി മഹാമായ ആയ ഒരു ദേവീക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നടത്തിപ്പോന്നത്‌ ആ ദേശത്തുതന്നെയുള്ള ബാരില്ലം എന്ന ബ്രാഹ്മണമഠത്തിലെ ഒരു ശാന്തിക്കാരനായിരുന്നു. ടിപ്പുവിന്റെ ആക്രമണത്താൽ നമ്പൂതിരിമന അന്യാധീനമായും സാമ്പത്തികമായി തകരുകയും ചെയ്തതായി പറയപ്പെടുന്നു. പൂജാരിക്കുള്ള ചെലവിനും പൂജ മുതലായ നിത്യനിദാനത്തിനുള്ള ചെലവിനും ബുദ്ധിമുട്ടുവന്നപ്പോൾ ഒരുദിവസം ശാന്തിക്കാരനോട് ഇപ്രകാരം പറഞ്ഞു. താങ്കൾ ഈ പഞ്ചലോഹ നിർമ്മിതമായ മഹാമായയുമായി ടിപ്പുവിന്റെ ആക്രമണമില്ലാത്ത തെക്കുദേശത്ത്‌ എവിടെയെങ്കിലും പോയി വച്ചാരാധിച്ചാൽ താങ്കൾക്ക്‌ ജീവിക്കാനുള്ള വക ദേവി തരുന്നതാണ്‌. ചെറുവള്ളി നമ്പൂതിരിയുടെ താൽപര്യത്താൽ അദ്ദേഹ൦ യാത്രതിരിക്കുവാൻ തയ്യാറായി. അപ്രകാരം ഈ ദേവീവിഗ്രഹവുമായി ബ്രാഹ്മണൻ യാത്രയായി. പലദേശങ്ങൾ താണ്ടി അവസാനം ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഉഴുവക്കരയിൽ ‍എത്തിച്ചേർന്നു. ഉഴുവക്കരയിൽ ദേവന്റെ ക്ഷേത്രമുള്ളതിനാലാണ്‌ ഈ കരയ്ക്ക്‌ ഉഴുവക്കരയെന്ന്‌ പേരുണ്ടായത്. പരദേശി ബ്രാഹ്മണർക്ക്‌ പാർക്കാൻ പണ്ട് കരപ്രമാണിമാർ വീടുകൾ പണികഴിപ്പിച്ചിടുമായിരുന്നു. അതിനെ മഠം എന്നാണ്‌ വിളിച്ചിരുന്നത്‌. അപ്രകാരമുള്ള ഒരു മഠമായ പറമ്പുമഠത്തിൽ താമസം തുടങ്ങുകയും ഈ മഹാദേവിയെ കുടിയിരുത്തി പൂജാദികാര്യങ്ങൾ നടത്തിപ്പോന്നു. പൂജാദികർമ്മങ്ങൾക്കാവശ്യമായതെല്ലാം തദ്ദേശവാസികൾ എത്തിച്ചുകൊടുത്തിരുന്നു, അങ്ങനെ കാലം കുറച്ചായപ്പോൾ അദ്ദേഹത്തിന്‌ പ്രായാധിക്യമായി. പിൻതുടർച്ചയായി പൂജയ്ക്ക്‌ ആരും വന്നുചേർന്നുമില്ല.
അടുത്തതായി ഈ കരയുടെ അമ്മയായി പരിലസിക്കുന്ന പുതിയകാവിലമ്മയുടെ സവിധത്തിലേക്ക്‌ എത്തിനോക്കാം. മൈസൂർ സാമ്രാജ്യം ഭരിച്ചിരുന്ന ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് മൈസൂർ രാജ്യത്തിന്‌ പടിഞ്ഞാറ്‌ മംഗലാപുരം ദേശത്ത്‌ ചെറുവള്ളി എന്നറിയപ്പെടുന്ന ഒരു നമ്പൂതിരി മനയിൽ വച്ചാരാധിച്ചിരുന്ന രാജരാജേശ്വരി മഹാമായ ആയ ഒരു ദേവീക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നടത്തിപ്പോന്നത്‌ ആ ദേശത്തുതന്നെയുള്ള ബാരില്ലം എന്ന ബ്രാഹ്മണമഠത്തിലെ ഒരു ശാന്തിക്കാരനായിരുന്നു. ടിപ്പുവിന്റെ ആക്രമണത്താൽ നമ്പൂതിരിമന അന്യാധീനമായും സാമ്പത്തികമായി തകരുകയും ചെയ്തതായി പറയപ്പെടുന്നു. പൂജാരിക്കുള്ള ചെലവിനും പൂജ മുതലായ നിത്യനിദാനത്തിനുള്ള ചെലവിനും ബുദ്ധിമുട്ടുവന്നപ്പോൾ ഒരുദിവസം ശാന്തിക്കാരനോട് ഇപ്രകാരം പറഞ്ഞു. താങ്കൾ ഈ പഞ്ചലോഹ നിർമ്മിതമായ മഹാമായയുമായി ടിപ്പുവിന്റെ ആക്രമണമില്ലാത്ത തെക്കുദേശത്ത്‌ എവിടെയെങ്കിലും പോയി വച്ചാരാധിച്ചാൽ താങ്കൾക്ക്‌ ജീവിക്കാനുള്ള വക ദേവി തരുന്നതാണ്‌. ചെറുവള്ളി നമ്പൂതിരിയുടെ താൽപര്യത്താൽ അദ്ദേഹ൦ യാത്രതിരിക്കുവാൻ തയ്യാറായി. അപ്രകാരം ഈ ദേവീവിഗ്രഹവുമായി ബ്രാഹ്മണൻ യാത്രയായി. പലദേശങ്ങൾ താണ്ടി അവസാനം ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഉഴുവക്കരയിൽ ‍എത്തിച്ചേർന്നു. ഉഴുവക്കരയിൽ ദേവന്റെ ക്ഷേത്രമുള്ളതിനാലാണ്‌ ഈ കരയ്ക്ക്‌ ഉഴുവക്കരയെന്ന്‌ പേരുണ്ടായത്. പരദേശി ബ്രാഹ്മണർക്ക്‌ പാർക്കാൻ പണ്ട് കരപ്രമാണിമാർ വീടുകൾ പണികഴിപ്പിച്ചിടുമായിരുന്നു. അതിനെ മഠം എന്നാണ്‌ വിളിച്ചിരുന്നത്‌. അപ്രകാരമുള്ള ഒരു മഠമായ പറമ്പുമഠത്തിൽ താമസം തുടങ്ങുകയും ഈ മഹാദേവിയെ കുടിയിരുത്തി പൂജാദികാര്യങ്ങൾ നടത്തിപ്പോന്നു. പൂജാദികർമ്മങ്ങൾക്കാവശ്യമായതെല്ലാം തദ്ദേശവാസികൾ എത്തിച്ചുകൊടുത്തിരുന്നു, അങ്ങനെ കാലം കുറച്ചായപ്പോൾ അദ്ദേഹത്തിന്‌ പ്രായാധിക്യമായി. പിൻതുടർച്ചയായി പൂജയ്ക്ക്‌ ആരും വന്നുചേർന്നുമില്ല.
1,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760122" എന്ന താളിൽനിന്ന് ശേഖരിച്ചത്