"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19 (മൂലരൂപം കാണുക)
13:09, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പൊന്നു നേടിയ പൊന്നോമനയ്ക്ക് നാടിൻറെ അനുമോദനം
വരി 27: | വരി 27: | ||
=== പൊന്നു നേടിയ പൊന്നോമനയ്ക്ക് നാടിൻറെ അനുമോദനം === | === പൊന്നു നേടിയ പൊന്നോമനയ്ക്ക് നാടിൻറെ അനുമോദനം === | ||
ചുനക്കര സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം സ്വർണമെഡൽ നേടിയ ശ്രീശാന്തിന് ഗംഭീര സ്വീകരണം. ചുനക്കര കോട്ടമുക്ക് സ്കൂൾ വരെ പിടി അംഗങ്ങളും വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് കോട്ടമുക്ക് വച്ച് ശ്രീശാന്തിനെ ഓട്ടോറിക്ഷ തൊഴിലാളികൾ നോട്ട് മാലയോടെ വരവേറ്റു. സംസ്ഥാന മേളയിൽ 13.19 മീറ്റർ ദൂരം എറിഞ്ഞാണ് ഷോട്ട്പുട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഒന്നാമതെത്തിയത്. സ്കൂളിലെ കായികാധ്യാപിക രേഖാ കുമാരിയാണ് ശ്രീശാന്തിന്റെ അമ്മ . | ചുനക്കര സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം സ്വർണമെഡൽ നേടിയ ശ്രീശാന്തിന് ഗംഭീര സ്വീകരണം. ചുനക്കര കോട്ടമുക്ക് സ്കൂൾ വരെ പിടി അംഗങ്ങളും വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് കോട്ടമുക്ക് വച്ച് ശ്രീശാന്തിനെ ഓട്ടോറിക്ഷ തൊഴിലാളികൾ നോട്ട് മാലയോടെ വരവേറ്റു. സംസ്ഥാന മേളയിൽ 13.19 മീറ്റർ ദൂരം എറിഞ്ഞാണ് ഷോട്ട്പുട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഒന്നാമതെത്തിയത്. സ്കൂളിലെ കായികാധ്യാപിക രേഖാ കുമാരിയാണ് ശ്രീശാന്തിന്റെ അമ്മ .അനുമോദന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്താ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതിപൊന്നമ്മ, വിജയകുമാരി, വാർഡ് മെമ്പർ എന്നിവർ സംസാരിച്ചു | ||
=== വയോജന ദിനം === | |||
ഒക്ടോബർ 1 ന് ഗവൺമെൻറ് വിഎച്ച്എസ്എസ് വയോജന ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിലാണ് ചടങ്ങ് നടന്നത്.പ്രധാന അധ്യാപകരുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അതിഥിയായെത്തിയ പൊന്നമ്മ മുത്തശ്ശിയെആദരിച്ചു .കൊച്ചുമക്കളും അവരുടെ മക്കൾക്കും ഒപ്പമെത്തിയ മുത്തശ്ശി ചടങ്ങിനെ സ്നേഹസാന്ദ്രം ആക്കി .മാതാപിതാക്കളെ സ്നേഹത്തോടെ സംരക്ഷിക്കണമെന്നും, വാർധക്യം എത്തുമ്പോൾ ഉപേക്ഷിക്കരുതെന്നും മുത്തശ്ശി കുട്ടികളോട് വാത്സല്യം തുളുമ്പുന്ന ഭാഷയിൽ പറഞ്ഞു. അങ്ങനെ വയോജനദിനം കുട്ടികൾക്ക് വേറിട്ട അനുഭവമായി | |||
പൊന്നമ്മ, |