"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
15:09, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
പഴയകാലങ്ങളിൽ പേരുകേട്ട പച്ചക്കറികൾ കഞ്ഞിക്കുഴികാരുടെ സംഭാവനകളാണ് കഞ്ഞിക്കുഴി പയർ,കരപ്പുറംചേന കരപ്പുറം വെള്ളരിക്ക, കരപ്പുറം വെറ്റില, കരപ്പുറം കിഴങ്ങ്, തുടങ്ങിയവയെല്ലാം അവയിൽ ചിലതുമാത്രം. കേരളത്തിനകത്തും പുറത്തുമായി കാർഷിക ബന്ധങ്ങൾ പുലർത്തിയിരുന്ന കഞ്ഞിക്കുഴി നാളികേര വിപണിയിൽ ഏറെ മുന്നിലായിരുന്നു. മറ്റു തെങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഉൾക്കാമ്പ് കൂടുതലുള്ളതും എണ്ണ ഉല്പാദനവും ഉള്ളതായിരുന്നു അത്. പൊതുവേ തീരപ്രദേശം ആണെങ്കിലും വളരെ വളക്കൂറുള്ള മണ്ണാണ് കഞ്ഞിക്കുഴി . പാടശേഖരങ്ങൾ കുറവാണെങ്കിലും മറ്റു കൃഷി ഇനങ്ങളിൽ വ്യക്തമായി വ്യക്തിമുദ്ര പതിപ്പിച്ചതിന് തെളിവാണ് സൂര്യകാന്തികൃഷി. | പഴയകാലങ്ങളിൽ പേരുകേട്ട പച്ചക്കറികൾ കഞ്ഞിക്കുഴികാരുടെ സംഭാവനകളാണ് കഞ്ഞിക്കുഴി പയർ,കരപ്പുറംചേന കരപ്പുറം വെള്ളരിക്ക, കരപ്പുറം വെറ്റില, കരപ്പുറം കിഴങ്ങ്, തുടങ്ങിയവയെല്ലാം അവയിൽ ചിലതുമാത്രം. കേരളത്തിനകത്തും പുറത്തുമായി കാർഷിക ബന്ധങ്ങൾ പുലർത്തിയിരുന്ന കഞ്ഞിക്കുഴി നാളികേര വിപണിയിൽ ഏറെ മുന്നിലായിരുന്നു. മറ്റു തെങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഉൾക്കാമ്പ് കൂടുതലുള്ളതും എണ്ണ ഉല്പാദനവും ഉള്ളതായിരുന്നു അത്. പൊതുവേ തീരപ്രദേശം ആണെങ്കിലും വളരെ വളക്കൂറുള്ള മണ്ണാണ് കഞ്ഞിക്കുഴി . പാടശേഖരങ്ങൾ കുറവാണെങ്കിലും മറ്റു കൃഷി ഇനങ്ങളിൽ വ്യക്തമായി വ്യക്തിമുദ്ര പതിപ്പിച്ചതിന് തെളിവാണ് സൂര്യകാന്തികൃഷി. | ||
[[പ്രമാണം:34010kv1.jpg|ലഘുചിത്രം|'''കൂറ്റുവേലി ക്ഷേത്രം''']] | |||
'''ആരാധനാലയങ്ങളുടെ ചരിത്രം-കൂറ്റുവേലി ക്ഷേത്രം''' | '''ആരാധനാലയങ്ങളുടെ ചരിത്രം-കൂറ്റുവേലി ക്ഷേത്രം''' | ||
വരി 20: | വരി 20: | ||
'''പുത്തനമ്പലം''' | '''പുത്തനമ്പലം''' | ||
കൃഷിക്ക് അനുയോജ്യമായ മണ്ണാണ് | കൃഷിക്ക് അനുയോജ്യമായ മണ്ണാണ് '''പുത്തനമ്പലത്തിന്റേത്.''' വാഴ, ചേമ്പ് പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാന കൃഷികൾ. നെല്ലിനും, തെങ്ങിനും പേരുകേട്ട നാടായിരുന്നു ഇത്. പു ത്തനങ്ങാടിയിൽ നിന്നും തേങ്ങ ,തൊണ്ട് കെട്ടുവള്ളത്തിൽ കയറ്റി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമായിരുന്നു. തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി ചകിരിയാക്കി. അത് കയറും കയർ ഉൽപ്പന്നങ്ങളുമാക്കുന്ന രീതി പണ്ട് മുതൽ തന്നെ ഉണ്ടായിരുന്നു. തെങ്ങിനുണ്ടാവുന്ന രോഗങ്ങൾ അതിന്റെ ഉത്പാദന ശേഷിയെ ബാധിച്ചു തുടങ്ങിയത് ഒരു സംസ്കാരത്തിന്റെ തന്നെ തകർച്ചയിലേക്കാണ് വഴിതെളിച്ചത്. ഇപ്പോൾ കയറും ചകിരിയും എത്തുന്നത് തമിഴ്നാട്ടിൽ നിന്നുമാണ്. പാടശേഖരങ്ങളുടെ നാടായിരുന്നു പുത്തനങ്ങാടി. കൊഴ്ത്തുൽസവങ്ങൾ ഇവിടുത്തെ ആഘോഷമായിരുന്നു. പുതുതലമുറകളുടെ താല്പര്യക്കുറവ് നെൽകൃഷിയെ തന്നെ ഇല്ലാതാക്കി എന്നു പറയാം. എങ്കിലും കുടുംബശ്രീ പ്രസ്ഥാനങ്ങളുടെ വരവോടെ തരിശായി കിടക്കുന്ന വയലുകളും പറമ്പുകളും കൃഷിയോഗ്യമാക്കാൻ ശ്രമങ്ങൾ നടത്തിവരുന്നു. | ||
'''മരുത്തോർവട്ടം''' | '''മരുത്തോർവട്ടം''' |