Jump to content
സഹായം
Tamil - Kannada - English

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 33: വരി 33:


=== പ്രമുഖവ്യക്തികൾ ===
=== പ്രമുഖവ്യക്തികൾ ===
യുവ കവിയായിരുന്ന പരേതനായ അഞ്ചൽ ഭാസ്കരൻ പിള്ള, നാടക കൃത്തും സംവിധായകനും, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറുമായ പ്രൊഫ. വയലാ വാസുദേവൻ പിള്ള, ആന്ധ്ര ഡി.ജി.പി ആയിരുന്ന പി.രാജപ്പൻ പിള്ള തുടങ്ങി കേരളത്തിലെ വിവിധ മേഖലകളിൽ പ്രശ്സതരായിത്തീർന്ന പലരും അഞ്ചൽ ഇംഗ്ളീഷ് സ്കൂളിലെ പഴയകാല വിദ്യാർത്ഥികളായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയ  വാക്വം പമ്പിന്റെ ഉപജഞാതാവ്  എച്ച്.പി  വാറൻ (എച്ച്. പരമേശ്വരൻ അയ്യർ) അഞ്ചൽ സ്വദേശിയായിരുന്നു. വാട്ടർ ട്രെയിൻ കണ്ടുപിടിച്ച കുര്യൻ ജോർജ്ജ് അഞ്ചൽ മാവിള സ്വദേശിയാണ്. തിരുവിതാംകൂറിന്റെ ഭരണ രംഗത്തും അഞ്ചലിന്റെ പങ്ക് നിസ്തുലമാണ്. തിരുവിതാംകൂർ കൊട്ടാരം സർവ്വാധികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഹരിഹരഅയ്യർ അഞ്ചൽ പനഞ്ചേരി സ്വദേശി ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണ് പ്രശ്സത ശാസ്ത്രജഞനായിരുന്ന എച്ച്.പി.വാറൻ. നിമിഷകവി അഞ്ചൽ ആർ.വേലുപിള്ള, ഹിന്ദുസ്ഥാൻ ടൈംസിന്റെ  തിരുവനന്തപുരം ലേഖകൻ, റേയ്സ് വീക്കിലി എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന കീഴൂട്ട് മാധവൻ നായർ എന്നിവർ അഞ്ചലിന്റെ  യശ്ശസ് ഉയർത്തിയ പഴമക്കാരാണ്. 1969-ൽ ആർ.എം.നായർക്ക് പത്മഭൂഷൺ ബഹുമതി ലഭിക്കുകയുണ്ടായി.  
യുവ കവിയായിരുന്ന പരേതനായ അഞ്ചൽ ഭാസ്കരൻ പിള്ള, നാടകകൃത്തും സംവിധായകനും, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറുമായ പ്രൊഫ. വയലാ വാസുദേവൻ പിള്ള, ആന്ധ്ര ഡി.ജി.പി ആയിരുന്ന പി.രാജപ്പൻ പിള്ള എന്നിവർ അഞ്ചൽ ഇംഗ്ളീഷ് സ്കൂളിലെ പഴയകാല വിദ്യാർത്ഥികളായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയ  വാക്വം പമ്പിന്റെ ഉപജഞാതാവ്  എച്ച്.പി  വാറൻ (എച്ച്. പരമേശ്വരൻ അയ്യർ) അഞ്ചൽ സ്വദേശിയായിരുന്നു. വാട്ടർ ട്രെയിൻ കണ്ടുപിടിച്ച കുര്യൻ ജോർജ്ജ് അഞ്ചൽ മാവിള സ്വദേശിയാണ്. തിരുവിതാംകൂർ കൊട്ടാരം സർവ്വാധികാരിയായിരുന്ന ഹരിഹരഅയ്യർ അഞ്ചൽ പനഞ്ചേരി സ്വദേശി ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണ് പ്രശ്സത ശാസ്ത്രജഞനായിരുന്ന എച്ച്.പി.വാറൻ. നിമിഷകവി അഞ്ചൽ ആർ.വേലുപിള്ള, ഹിന്ദുസ്ഥാൻ ടൈംസിന്റെ  തിരുവനന്തപുരം ലേഖകൻ, റേയ്സ് വീക്കിലി എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന കീഴൂട്ട് മാധവൻ നായർ എന്നിവരും ശ്രദ്ധേയരാണ്. 1969-ൽ ആർ.എം.നായർക്ക് പത്മഭൂഷൺ ബഹുമതി ലഭിക്കുകയുണ്ടായി. 1990-ലെ ചലച്ചിത്ര കലാ സംവിധാനത്തിനുള്ള അവാർഡ് വാങ്ങുകയും നിരവധി സിനിമകൾ സംവിധാനം ചെയ്ത്  മലയാള ചലച്ചിത്ര രംഗത്ത് അഭിമാനമായിത്തീരുകയും ചെയ്ത രാജീവ് അഞ്ചൽ, കഥാപ്രസംഗ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും 1995-ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്ത തേവർതോട്ടം സുകുമാരൻ, ഓട്ടൻതുള്ളൽ കലാരംഗത്ത് പ്രസിദ്ധയായ വടമൺ ദേവകിയമ്മ തുടങ്ങിയവർ കലാരംഗത്ത് അഞ്ചലിന് അഭിമാനിക്കാവുന്ന പ്രതിഭാശാലികളാണ്. കേരളത്തിലെ കാർഷിക മേഖലയിൽ പ്രധാന ഉത്സവമായ മരമടി മഹോത്സവത്തിന്റെ തുടക്കം അഞ്ചലായിരുന്നതായും പറയപ്പെടുന്നു. അന്തരിച്ച അഞ്ചൽ മാധവൻ പിള്ള മരമടി മഹോത്സവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. 


=== കലാരംഗം ===
=== കലാരംഗം ===
കേരളത്തിന്റെ തനതായ കലാരൂപമായ കഥകളിയുടെ പ്രചാരണം ലക്ഷ്യം വച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച അഞ്ചൽ അജന്താകളി അക്കാഡമി ശ്രദ്ധേയമായിരുന്നു. കഥകളിയുടെ ഉപജ്ഞാതാവായ  കൊട്ടാരക്കര തമ്പുരാന്റെ അധീനതയിലായിരുന്നു അഞ്ചൽ എന്നതുകൊണ്ടു തന്നെ കഥകളി  പരിപോഷിപ്പിക്കുന്നതിനാവശ്യമായ എല്ലാ സഹായവും രാജസ്ഥാനത്തു നിന്നു ലഭിച്ചിരുന്നത് മൂലം കാലഘട്ടത്തിലെ ആളുകളുടെ പിൻതലമുറക്കാർക്ക് കഥകളിയോടും അതിന്റെ സാഹിത്യ രൂപമായ ആട്ടകഥയോടും കൂടുതൽ താൽപര്യം ജനിപ്പിക്കുന്നതിന് സഹായകരമായി. കൊട്ടാരക്കര രാജവംശത്തിന്റെ വകയായിരുന്ന പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും  കഥകളി അരങ്ങേറുന്നത് ശ്രദ്ധേയമാണ്. ഇവിടത്തെ ഉത്സവനാൾ കൊട്ടാരക്കര തമ്പുരാൻ ഉടവാളും  പരിചയുമേന്തി എഴുന്നള്ളത്തിന്റെ മുന്നിലുണ്ടാകുമായിരുന്നു. ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ നാടാണ് അഞ്ചൽ. പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം, കളരി ക്ഷേത്രം, അഞ്ചൽ ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രം, ഏറം വയലിൽ തൃക്കോവിൽ ക്ഷേത്രം എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഈ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ സൌഹാർദ്ദത്തിനും സാംസ്കാരിക മുന്നേറ്റത്തിനും സഹായകമായിരുന്നു. 12 വർഷത്തിലൊരിക്കൽ കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും അഞ്ചൽ പ്രദേശത്തേക്കുള്ള മുടിയെഴുന്നള്ളത്ത് മഹോത്സവം  ചരിത്ര പ്രസിദ്ധമാണ്. കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്ത് കോട്ടക്കൽ മഞ്ഞപ്പുഴ ക്ഷേത്ര സന്നിധിയിൽ  എത്തുമ്പോൾ അവിടെ പൂജാദി കർമ്മങ്ങൾക്കായി ഇറക്കിവയ്ക്കുന്നു. ഭക്തജനങ്ങൾ വിശ്രമശേഷം വീണ്ടും തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ചു വരുന്ന വഴി “മുളമൂട്ടിൽ”  എത്തുന്നു. അഞ്ചലച്ചൻ എന്നറിയപ്പെട്ടിരുന്ന യൌനാൻ കത്തനാരുടെ ഓർമ്മയ്ക്കായി പണിതിട്ടുള്ള ദേവാലയത്തിൽ നേർച്ചകൾ അർപ്പിക്കുന്നു. കടയാറ്റു നിന്നും ഇട്ടിയമ്മ വ്രതാനുഷ്ഠങ്ങളോടെ  അഷ്ടമംഗല്യവും  വിളക്കുമേന്തി ഭഗവതിയുടെ ഇരുമുടി എതിരേൽക്കുവാനായി എത്തുന്നു. കീരിടത്തിനു പിറകേ ചാർത്തിയിട്ടുള്ള വർണ്ണാങ്കിതമായ പട്ട് ശോഭയാർന്ന വെള്ളിക്കത്തികൊണ്ട് ഇട്ടിയമ്മ അനാവരണം ചെയ്യുന്നതോടെ വീണ്ടും ശബ്ദായമാനമായ വാദ്യമേളങ്ങളോടെ ആഘോഷം നീങ്ങി വയലേലയിൽ എത്തുന്നു. കെട്ടുകുതിരകളും മറ്റു കാഴ്ചകളും ആഘോഷപൂർവ്വം ആറാടിക്കുന്നു. കടയാറ്റ് കൂത്തുപ്പറമ്പിൽ എത്തുമ്പോൾ  പഴക്കമേറിയ പാലച്ചുവട്ടിലെ ‘മാസപ്പുരയിൽ’  ദേവിയുടെ തിരുമുടി ഭക്തിപൂർവ്വം ഇറക്കുന്നു. ഇവിടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം തിരുമുടി അഞ്ചൽ  പനയഞ്ചേരി ക്ഷേത്ര സന്നിധിയിലേക്ക്  ഭക്തി പൂർവ്വം ആനയിക്കുന്നു. ഇവിടെ പ്രത്യേക പൂജയും ഉണ്ണിയപ്പം വാർത്ത് കനംകൂട്ടലും പതിവാണ്. ഇതുകണ്ട് കടയ്ക്കൽ ഭഗവതി “അഞ്ചലപ്പൻ അപ്പം തിന്നു മുടിയും” എന്നരുൾ ചെയ്ത് അനുഗ്രഹിച്ചുവെന്ന് ഐതിഹ്യം. ഇവിടെ നിന്നും ഏറം വയലിൽ തേവരുടെ സന്നിധിയിലേക്ക് ആനയിക്കുന്ന മുടി വീണ്ടും കടയാറ്റു ക്ഷേത്രത്തിലെത്തി പുറംഭാഗത്തായി വയ്ക്കുന്നു. തുടർന്ന് ഇവിടെ ഏഴുദിവസം ഉത്സവം പൊടിപൂരം കൊണ്ടാടുന്നു. ഏഴാംദിവസം തിരുമുടി വീണ്ടും കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മുടിപ്പുരയിൽ എത്തുന്നു. 1973-ലാണ് അവസാനമായി ഈ തിരുമുടി എഴുന്നള്ളത്ത് നടന്നത്. ഈ ഉത്സവത്തിന് നാനാദിക്കിൽ നിന്നും ധാരാളം ജനങ്ങൾ ജാതിമത ഭേദമെന്യേ എത്തിയിരുന്നു.
കഥകളിയുടെ പ്രചാരണം ലക്ഷ്യമിട്ട് സ്ഥാപിച്ച  അഞ്ചൽ അജന്താകളി അക്കാഡമി ശ്രദ്ധേയമായിരുന്നു. കഥകളിയുടെ ഉപജ്ഞാതാവായ  കൊട്ടാരക്കര തമ്പുരാന്റെ അധീനതയിലായിരുന്നു അഞ്ചൽ. അതിനാൽ കഥകളി  പരിപോഷിപ്പിക്കുന്നതിനുള്ള  എല്ലാ സഹായവും ലഭിച്ചു. കൊട്ടാരക്കര രാജവംശത്തിന്റെ വകയായിരുന്ന പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും  കഥകളി അരങ്ങേറുന്നത് ശ്രദ്ധേയമാണ്. ഇവിടത്തെ ഉത്സവനാൾ കൊട്ടാരക്കര തമ്പുരാൻ ഉടവാളും  പരിചയുമേന്തി എഴുന്നള്ളത്തിന്റെ മുന്നിലുണ്ടാകുമായിരുന്നു. അഞ്ചലിലെ ആദ്യ സിനിമാ ടാക്കീസ് കടകത്ത് കേശവ പിള്ള ആരംഭിച്ച ലക്ഷ്മി ടാക്കീസ് ആയിരുന്നു. മുളയും പനമ്പും ഓലയും കൊണ്ട് നിർമ്മിച്ചതായിരുന്നു അന്നത്തെ സിനിമാ ടാക്കീസ്. ഈ സിനിമ ടാക്കീസിലെ പൂഴിമണലിലിരുന്ന് കണ്ട സിനിമകളുടെ കഥ പഴയ തലമുറയുടെ ഓർമ്മയിൽ ഇന്നും മായാതെ നിൽക്കുന്നു. കാളവണ്ടിയിൽ ചെണ്ടകൊട്ടി സിനിമയുടെ കഥാസാരം വിളിച്ചുപറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു അന്നത്തെ സിനിമാ പരസ്യ രീതി. ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്ത് ഉണ്ടായവയാണ് സലീം ടാക്കീസ്, അടുത്തകാലം വരെ അഞ്ചൽ ടൌണിന് സമീപം പ്രവർത്തിച്ചിരുന്ന ജയമോഹൻ തിയേറ്റർ എന്നിവ.
 
== ആരാധനാലയങ്ങൾ ==
പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം, കളരി ക്ഷേത്രം, അഞ്ചൽ ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രം, ഏറം വയലിൽ തൃക്കോവിൽ ക്ഷേത്രം എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും അഞ്ചൽ പ്രദേശത്തേക്കുള്ള മുടിയെഴുന്നള്ളത്ത് മഹോത്സവം  ചരിത്രപ്രസിദ്ധമാണ്. കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്ത് കോട്ടക്കൽ മഞ്ഞപ്പുഴ ക്ഷേത്ര സന്നിധിയിൽ  എത്തുമ്പോൾ അവിടെ പൂജാദി കർമ്മങ്ങൾക്കായി ഇറക്കിവയ്ക്കുന്നു. വിശ്രമശേഷം വീണ്ടും തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ചു വരുന്ന വഴി “മുളമൂട്ടിൽ”  എത്തുകയും അഞ്ചലച്ചൻ എന്നറിയപ്പെട്ടിരുന്ന യൌനാൻ കത്തനാരുടെ ഓർമ്മയ്ക്കായുള്ള ദേവാലയത്തിൽ നേർച്ചകൾ അർപ്പിക്കുകയും ചെയ്യുന്നു. കടയാറ്റു നിന്നും ഇട്ടിയമ്മ വ്രതാനുഷ്ഠങ്ങളോടെ  അഷ്ടമംഗല്യവും  വിളക്കുമേന്തി ഭഗവതിയുടെ ഇരുമുടി എതിരേൽക്കുവാനായി എത്തുന്നു. കീരിടത്തിനു പിറകേ ചാർത്തിയിട്ടുള്ള വർണ്ണാങ്കിതമായ പട്ട് ശോഭയാർന്ന വെള്ളിക്കത്തികൊണ്ട് ഇട്ടിയമ്മ അനാവരണം ചെയ്യുന്നതോടെ വീണ്ടും ശബ്ദായമാനമായ വാദ്യമേളങ്ങളോടെ ആഘോഷം നീങ്ങി വയലേലയിൽ എത്തുന്നു. കെട്ടുകുതിരകളും മറ്റു കാഴ്ചകളും ആഘോഷപൂർവ്വം ആറാടിക്കുന്നു. കടയാറ്റ് കൂത്തുപ്പറമ്പിൽ എത്തുമ്പോൾ  പഴക്കമേറിയ പാലച്ചുവട്ടിലെ ‘മാസപ്പുരയിൽ’  ദേവിയുടെ തിരുമുടി ഭക്തിപൂർവ്വം ഇറക്കുന്നു. ഇവിടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം തിരുമുടി അഞ്ചൽ  പനയഞ്ചേരി ക്ഷേത്ര സന്നിധിയിലേക്ക്  ഭക്തി പൂർവ്വം ആനയിക്കുന്നു. ഇവിടെ പ്രത്യേക പൂജയും ഉണ്ണിയപ്പം വാർത്ത് കനംകൂട്ടലും പതിവാണ്. ഇതുകണ്ട് കടയ്ക്കൽ ഭഗവതി “അഞ്ചലപ്പൻ അപ്പം തിന്നു മുടിയും” എന്നരുൾ ചെയ്ത് അനുഗ്രഹിച്ചുവെന്ന് ഐതിഹ്യം. ഇവിടെ നിന്നും ഏറം വയലിൽ തേവരുടെ സന്നിധിയിലേക്ക് ആനയിക്കുന്ന മുടി വീണ്ടും കടയാറ്റു ക്ഷേത്രത്തിലെത്തി പുറംഭാഗത്തായി വയ്ക്കുന്നു. തുടർന്ന് ഇവിടെ ഏഴുദിവസം ഉത്സവം പൊടിപൂരം കൊണ്ടാടുന്നു. ഏഴാംദിവസം തിരുമുടി വീണ്ടും കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മുടിപ്പുരയിൽ എത്തുന്നു. 1973-ലാണ് അവസാനമായി ഈ തിരുമുടി എഴുന്നള്ളത്ത് നടന്നത്. ഈ ഉത്സവത്തിന് നാനാദിക്കിൽ നിന്നും ധാരാളം ജനങ്ങൾ ജാതിമത ഭേദമെന്യേ എത്തിയിരുന്നു.


=== ഗ്രന്ഥശാലകൾ ===
=== ഗ്രന്ഥശാലകൾ ===
അഞ്ചലിന്റെ പൊതു സാക്ഷരതാ നിലവാരത്തേയും പുരോഗമന സാംസ്കാരിക സാഹിത്യ രംഗത്തേയും വളർത്തുന്നതിൽ ഗ്രന്ഥശാലകൾ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. നാലാം ക്ളാസ് പള്ളിക്കൂടം എന്നറിയപ്പെടുന്ന എൽ.പി.എസ്സിനോട് ചേർന്ന് നാട്ടിലെ സാമൂഹ്യ പ്രവർത്തകരുടെ ശ്രമഫലമായി ആരംഭിച്ച ഗ്രന്ഥശാലയാണ് ഇന്നത്തെ അഞ്ചൽ പഞ്ചായത്ത് കേന്ദ്രീയ ഗ്രന്ഥശാല. 1987-ൽ ആണ് ഇത് അഞ്ചൽ പഞ്ചായത്ത് ഏറ്റെടുത്തത്. 1949-ലാണ് ചോരനാട് ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അഗസ്ത്യക്കോട് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല, പനയഞ്ചേരി ജവഹർ ഗ്രന്ഥശാല എന്നിവ പ്രവർത്തനമാരംഭിച്ചു. 1957-ൽ കുരുവിക്കോണം വിജ്ഞാന സന്തായിനി ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. പിൽക്കാലത്ത് ഉണ്ടായതാണ് ആർച്ചൽ മഹാത്മാഗാന്ധി മെമ്മോറിയൽ ഗ്രന്ഥശാല, ബാലസാഹിത്യ സമാജം, മഹിളാ സമാജം, യുവജന സമാജം, ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ളബ്ബ് എന്നിവ ഈ ഗ്രന്ഥശാലയോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്നു. 1990-ലെ ചലച്ചിത്ര കലാ സംവിധാനത്തിനുള്ള അവാർഡ് വാങ്ങുകയും നിരവധി സിനിമകൾ സംവിധാനം ചെയ്ത്  മലയാള ചലച്ചിത്ര രംഗത്ത് അഭിമാനമായിത്തീരുകയും ചെയ്ത രാജീവ് അഞ്ചൽ, കഥാപ്രസംഗ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും 1995-ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്ത തേവർതോട്ടം സുകുമാരൻ, ഓട്ടൻതുള്ളൽ കലാരംഗത്ത് പ്രസിദ്ധയായ വടമൺ ദേവകിയമ്മ തുടങ്ങിയവർ കലാരംഗത്ത് അഞ്ചലിന് അഭിമാനിക്കാവുന്ന പ്രതിഭാശാലികളാണ്. കേരളത്തിലെ കാർഷിക മേഖലയിൽ പ്രധാന ഉത്സവമായ മരമടി മഹോത്സവത്തിന്റെ തുടക്കം അഞ്ചലായിരുന്നതായും പറയപ്പെടുന്നു. അന്തരിച്ച അഞ്ചൽ മാധവൻ പിള്ള മരമടി മഹോത്സവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. അഞ്ചലിലെ ആദ്യ സിനിമാ ടാക്കീസ് കടകത്ത് കേശവ പിള്ള ആരംഭിച്ച ലക്ഷ്മി ടാക്കീസ് ആയിരുന്നു. മുളയും പനമ്പും ഓലയും കൊണ്ട് നിർമ്മിച്ചതായിരുന്നു അന്നത്തെ സിനിമാ ടാക്കീസ്. ഈ സിനിമ ടാക്കീസിലെ പൂഴിമണലിലിരുന്ന് കണ്ട സിനിമകളുടെ കഥ പഴയ തലമുറയുടെ ഓർമ്മയിൽ ഇന്നും മായാതെ നിൽക്കുന്നു. കാളവണ്ടിയിൽ ചെണ്ടകൊട്ടി സിനിമയുടെ കഥാസാരം വിളിച്ചുപറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു അന്നത്തെ സിനിമാ പരസ്യ രീതി. ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്ത് ഉണ്ടായവയാണ് സലീം ടാക്കീസ്, അടുത്തകാലം വരെ അഞ്ചൽ ടൌണിന് സമീപം പ്രവർത്തിച്ചിരുന്ന ജയമോഹൻ തിയേറ്റർ എന്നിവ.
നാട്ടിലെ സാമൂഹ്യ പ്രവർത്തകരുടെ ശ്രമഫലമായി ആരംഭിച്ച ഗ്രന്ഥശാലയാണ് ഇന്നത്തെ അഞ്ചൽ പഞ്ചായത്ത് കേന്ദ്രീയ ഗ്രന്ഥശാല. 1987-ൽ ആണ് ഇത് അഞ്ചൽ പഞ്ചായത്ത് ഏറ്റെടുത്തത്. 1949-ചോരനാട് ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. തുടർന്ന് അഗസ്ത്യക്കോട് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല, പനയഞ്ചേരി ജവഹർ ഗ്രന്ഥശാല എന്നിവ പ്രവർത്തനമാരംഭിച്ചു. 1957-ൽ കുരുവിക്കോണം വിജ്ഞാന സന്തായിനി ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. പിൽക്കാലത്ത് ഉണ്ടായതാണ് ആർച്ചൽ മഹാത്മാഗാന്ധി മെമ്മോറിയൽ ഗ്രന്ഥശാല, ബാലസാഹിത്യ സമാജം, മഹിളാ സമാജം, യുവജന സമാജം, ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ളബ്ബ് എന്നിവ ഈ ഗ്രന്ഥശാലയോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്നു.  


=== ആതുരസേവനം ===
=== ആതുരസേവനം ===
ആതുര സേവനത്തിനായി അഞ്ചൽക്കാർ ആദ്യകാലങ്ങളിൽ ആശ്രയിച്ചിരുന്നത് ആയുർവേദ വൈദ്യൻമാരെ ആയിരുന്നു. സർക്കാർ വൈദ്യൻ എസ്.പരമേശ്വരൻ പിള്ള, വിഷ വൈദ്യനായ  യൂനുസ് വൈദ്യൻ, പപ്പു വൈദ്യൻ, നാണു വൈദ്യൻ, നീലകണ്ഠൻ വൈദ്യർ തുടങ്ങിയവർ ഈ രംഗത്തെ പ്രഗത്ഭമതികളായ പാരമ്പര്യ വൈദ്യന്മാരായിരുന്നു. അഞ്ചലിലെ പ്രഥമ അലോപ്പതി ആശുപത്രി അഞ്ചൽ വടമൺ പാലത്തിന് പടിഞ്ഞാറു വശത്ത്  പ്രവർത്തനം ആരംഭിച്ച ഡോ.ഐസക്കിന്റെ ആശുപത്രിയാണ്. പിന്നീട് ഇത് അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു. 1953-ൽ അഞ്ചലിൽ  “മേരിമക്കൾ സന്യാസിനി സഭ” ആരംഭിച്ച അഞ്ചൽ സെന്റ്  ജോസഫ് ഹോസ്പിറ്റലാണ് ഈ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1953 മെയ് മാസം അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയസ് തിരുമേനി ഈ ആതുരാലയം ജനങ്ങൾക്കായി സമർപ്പിച്ചു. ലോക പ്രശ്സ്ത  ശാസ്ത്രജ്ഞനായിരുന്ന എച്ച്.പി.വാറന്റെ (എച്ച്.പരമേശ്വര അയ്യർ) വക പുരയിടത്തിലാണ് ഈ ഹോസ്പിറ്റൽ സ്ഥാപിക്കപ്പെട്ടത്. അതുകൊണ്ട് പഴയ തലമുറ ഈ ഹോസ്പിറ്റലിനെ ഇപ്പോഴും “പട്ടരുവിള” എന്നാണ് വിളിക്കുന്നത്. 1954-ൽ ഇവിടെ  ചാർജ്ജ് എടുത്ത അന്നമ്മ ഡോക്ടറുടെ സേവനം അഞ്ചൽ നിവാസികൾക്ക് മറക്കാനാവില്ല. പാവങ്ങളുടെ ഡോക്ടർ  എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. 1972 ൽ അഞ്ചൽ ഗവൺമെന്റ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു. മുൻ എം.എൽ.എ. പി.ഗോപാലന്റെ നേതൃത്വത്തിൽ നാട്ടിലെ പൊതു പ്രവർത്തകർ സംഭാവന പിരിച്ചാണ്  ഇതിന്റെ  പ്രവർത്തനം തുടങ്ങിയത്. അഞ്ചൽ പഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും വക പുരയിടത്തിലാണ് ആശുപത്രി നിർമ്മിച്ചത്. വിശ്വനാഥ പിള്ള ഡോക്ടർ ആരംഭിച്ച പി.എൻ.എസ്.ഹോസ്പിറ്റൽ, ജോർജ്ജ് ഡോക്ടറുടെ ഹോസ്പിറ്റൽ ഡോ.ദേവദാസ് ഹോസ്പിറ്റൽ, ഡോ.ജയകുമാർ സ്ഥാപിച്ച ശബരിഗിരി ഹോസ്പിറ്റൽ, ഡോ.വിനയ ചന്ദ്രൻ ആരംഭിച്ച മെറ്റേണിറ്റി ഹോസ്പിറ്റൽ എന്നിവ ആതുര ശുശ്രൂഷാ രംഗത്ത് പതിറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്.
സർക്കാർ വൈദ്യൻ എസ്.പരമേശ്വരൻ പിള്ള, വിഷ വൈദ്യനായ  യൂനുസ് വൈദ്യൻ, പപ്പു വൈദ്യൻ, നാണു വൈദ്യൻ, നീലകണ്ഠൻ വൈദ്യർ തുടങ്ങിയവർ $ആയുർവേദ പാരമ്പര്യ വൈദ്യന്മാരായിരുന്നു. അഞ്ചലിലെ പ്രഥമ അലോപ്പതി ആശുപത്രി അഞ്ചൽ വടമൺ പാലത്തിന് പടിഞ്ഞാറു വശത്ത്  പ്രവർത്തനം ആരംഭിച്ച ഡോ.ഐസക്കിന്റെ ആശുപത്രിയാണ്. പിന്നീട് ഇത് അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു. 1953-ൽ അഞ്ചലിൽ  “മേരിമക്കൾ സന്യാസിനി സഭ” ആരംഭിച്ച അഞ്ചൽ സെന്റ്  ജോസഫ് ഹോസ്പിറ്റലാണ് ഈ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ലോക പ്രശ്സ്ത  ശാസ്ത്രജ്ഞനായിരുന്ന എച്ച്.പി.വാറന്റെ (എച്ച്.പരമേശ്വര അയ്യർ) വക പുരയിടത്തിലാണ് ഈ ഹോസ്പിറ്റൽ സ്ഥാപിക്കപ്പെട്ടത്. അതുകൊണ്ട് പഴയ തലമുറ ഈ ഹോസ്പിറ്റലിനെ ഇപ്പോഴും “പട്ടരുവിള” എന്നാണ് വിളിക്കുന്നത്. 1954-ൽ ഇവിടെ  ചാർജ്ജ് എടുത്ത അന്നമ്മ ഡോക്ടർ പാവങ്ങളുടെ ഡോക്ടർ  എന്നാണ് അറിയപ്പെട്ടിരുന്നത്. 1972 ൽ അഞ്ചൽ ഗവൺമെന്റ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു. മുൻ എം.എൽ.എ. പി.ഗോപാലന്റെ നേതൃത്വത്തിൽ നാട്ടിലെ പൊതു പ്രവർത്തകർ സംഭാവന പിരിച്ചാണ്  ഇതിന്റെ  പ്രവർത്തനം തുടങ്ങിയത്. അഞ്ചൽ പഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും വക പുരയിടത്തിലാണ് ആശുപത്രി നിർമ്മിച്ചത്. വിശ്വനാഥ പിള്ള ഡോക്ടർ ആരംഭിച്ച പി.എൻ.എസ്.ഹോസ്പിറ്റൽ, ജോർജ്ജ് ഡോക്ടറുടെ ഹോസ്പിറ്റൽ ഡോ.ദേവദാസ് ഹോസ്പിറ്റൽ, ഡോ.ജയകുമാർ സ്ഥാപിച്ച ശബരിഗിരി ഹോസ്പിറ്റൽ, ഡോ.വിനയ ചന്ദ്രൻ ആരംഭിച്ച മെറ്റേണിറ്റി ഹോസ്പിറ്റൽ എന്നിവ ആതുര ശുശ്രൂഷാ രംഗത്ത് പതിറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്.


=== സഹകരണസംഘം ===
=== സഹകരണസംഘം ===
അഞ്ചൽ ഒരു സഹകരണ സംഘം ആരംഭിച്ചത് കൊല്ലവർഷം 1123 മേടം 17-ാം തിയതിയാണ്. കർഷകരെ സഹായിക്കുക, നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കുക, സർക്കാർ തുണി റേഷൻ വിലക്ക് വിതരണം ചെയ്യുക എന്നിവയായിരുന്നു അക്കാലത്തെ ഉദ്ദേശം. അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ വി.വി.തോമസിന്റെ നേതൃത്വത്തിൽ കപ്പ ഉത്പാദക ക്രയവിക്രയ  സംഘം പ്രവർത്തിച്ചിരുന്നു. 1957-ൽ ഈ രണ്ട് സംഘവും ഒന്നായി. 1968 മെയ് 20-ാം  തിയതി കോളേജ് ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന്റെ ശാഖ പ്രവർത്തനം ആരംഭിച്ചു. അഞ്ചലിലെ ആദ്യത്തെ ബാങ്ക് ഇതായിരുന്നു. അഞ്ചലിലെ പഴയകാല സർക്കാർ ആഫീസുകൾ അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്നത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റ്  മൈതാനത്തിൽ പ്രവർത്തിച്ചിരുന്ന പാറോത്തിയാർ ഓഫീസ് എന്ന് വിളിച്ചിരുന്ന പ്രവർത്തിയാരുടെ ഓഫീസ് ആണ് ഏറ്റവും പഴക്കമുള്ള ആഫീസ് എന്ന് പറയപ്പെടുന്നു. പ്രവർത്തിയാരുടെ ഓഫീസ് പിൽക്കാലത്ത് വില്ലേജ് ഓഫീസായി മാറി. വില്ലേജ് ഓഫീസറെ  പണ്ട് അധികാരി എന്നും വിളിച്ചിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും വലിയ വില്ലേജായിരുന്നു അഞ്ചൽ. വരുമാനത്തിലും  ഈ വില്ലേജ് ഒന്നാം സ്ഥാനത്തായിരുന്നു. തിരുവിതാംകൂറിലെ പഴയ തപാൽ വിതരണ സമ്പ്രദായം അഞ്ചലിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു പ്രധാനപ്പെട്ട അഞ്ചലാപ്പീസ് ചന്തമുക്കിൽ ഇന്ന് പോസ്റ്റ്ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. വലിയൊരു അഞ്ചൽപ്പെട്ടി സ്ഥാപിച്ചിരുന്നതായി പറയപ്പെടുന്നു. കുതിരപ്പട്ടാളമായിരുന്നു അന്ന് മെയിൽ സർവ്വീസ് നടത്തിയിരുന്നത്. അഞ്ചൽ പോലീസ് സ്റ്റേഷൻ, പോലീസ് ഔട്ട് പോസ്റ്റായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1973-ൽ ഇത് ചാർജ്ജ് സ്റ്റേഷനാക്കി ഉയർത്തപ്പെട്ടു. ചാർജ്ജ് സ്റ്റേഷനാക്കിയതോടെയാണ് ഇവിടെ ഒരു സബ് ഇൻസ്പെക്ടറെ നിയമിച്ചത്. താലൂക്ക്, കച്ചേരി, കോടതി എന്നിവ അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്നതായും ഇവ പിന്നീട് പുനലൂരിലേക്ക് മാറ്റിയതായും പറയപ്പെടുന്നു. വളരെ പഴക്കമുളള ഓഫീസുകളിലൊന്നാണ് അഞ്ചൽ റെയിഞ്ച് ഓഫീസ്. അഞ്ചൽ മേലേ ജംഗ്ഷനിൽ റെയിഞ്ച് ഓഫീസ് ജംഗ്ഷൻ ( R.O.ജംഗ്ഷൻ ) എന്ന പേര് വന്നത് ഈ ഓഫീസ് ഉണ്ടായതിനാലാണ്. ഓഫീസിന് ചുറ്റും വനമായിരുന്നു. അഞ്ചൽ മേലേ ജംഗ്ഷനിൽ അക്കാലത്ത് മറ്റ് ഓഫീസുകൾ  ഒന്നും തന്നെ ഇല്ലായിരുന്നു. അഞ്ചൽ സബ് രജിസ്ട്രാർ ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, മൃഗാശുപത്രി, ബ്ളോക്ക് ഓഫീസ്  എന്നിവ പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഓഫീസുകളാണ്. പത്തനാപുരം  താലൂക്കിലെ എട്ടു പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് അഞ്ചലിൽ സ്ഥാപിക്കപ്പെട്ട ബ്ളോക്കാഫീസ് അഞ്ചലിന്റെ വികസനത്തിന് വളരെയേറെ സഹായകമായിട്ടുണ്ട്. അഞ്ചലിലൂടെ ആദ്യമായി ഓടിത്തുടങ്ങിയ  സർവ്വീസ് ബസുകൾ ഭാരതിയും യശോദയുമാണ്. തിരുവനന്തപുരത്തു നിന്നും ഒരു എക്സ്പ്രസ് ബസ് ഇതുവഴി സർവ്വീസ് നടത്തിയിരുന്നു. കളക്ഷൻ ഇല്ലാത്തതിനാൽ കുറേനാൾ ഈ ബസ് ഓടിയില്ല. കാളവണ്ടികളിലായിരുന്നു ആളുകൾ അധികവും  യാത്ര ചെയ്തിരുന്നത്. വാടകയ്ക്ക് അന്ന് കാളവണ്ടികൾ ലഭിച്ചിരുന്നു.  അഞ്ചൽ പ്രദേശത്ത് ഒന്നോ രണ്ടോ കാറുകൾ മാത്രമേ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നുള്ളൂ. അസുഖമായാൽ ആളുകളെ  ആശുപത്രിയിൽ എത്തിക്കുന്നതിനും, അടിപിടി അക്രമങ്ങളിൽ മാരകമായി പരിക്കേല്ക്കുന്നവരെയും  അത്യാഹിതങ്ങളിൽ മരിക്കുന്നവരെയും പോസ്റ്റ്മോർട്ടം നടത്തുന്നതിന് പുനലൂർ ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടു പോകുന്നതിനും മാത്രമേ അക്കാലത്ത് ആൾക്കാർ  കാർ ഉപയോഗിച്ചിരുന്നുള്ളൂ.  ആ കാറുകൾ ഇന്നത്തെ അമ്പാസിഡർ മോഡൽ ആയിരുന്നില്ല. തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സാധനങ്ങൾ കൊണ്ടുവന്നിരുന്നതും അക്കാലത്ത് കാളവണ്ടിയിലായിരുന്നു. കൊടും വനമായിരുന്ന അഞ്ചൽ പ്രദേശത്തിന്റെ അത്ഭുതകരമായ  ഇന്നത്തെ വികസനം കാണുമ്പോൾ തന്നെ ഇവിടുത്തെ  ജനങ്ങളുടെ അധ്വാനശീലം ബോദ്ധ്യപ്പെടും. ഈ പ്രദേശത്തെ ഇന്നത്തെ വലിയ റോഡുകൾ മിക്കതും ജനങ്ങൾ സംഘടിപ്പിച്ച് വെട്ടിയിട്ടുള്ളതാണ്. മനുഷ്യ ശേഷിയാണ് അഞ്ചൽ പ്രദേശത്തിന്റെ വികസനത്തിൽ എപ്പോഴും മുഖ്യ ഘടകമായിട്ടുള്ളത്. അധ്വാനശീലരായ ജനങ്ങളും ഫലഭൂയിഷ്ഠമായ മണ്ണുമുള്ള ഒരു പ്രദേശത്തിന് എത്രത്തോളം പുരോഗതി ഉണ്ടാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഞ്ചൽ. പണ്ടു മുതൽക്കേ മതസൌഹാർദ്ദത്തിന്റെ മാതൃകസ്ഥാനം കൂടിയാണിവിടം. പഴയ അഞ്ചൽ പഞ്ചായത്ത്  ഇന്നത്തെ അലയമൺ പഞ്ചായത്തുകൂടി  ഉൾപ്പെട്ടതായിരുന്നു. വില്ലേജ് അസോസിയേഷൻ ആണ് ആദ്യകാലത്ത് പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. 1953 സെപ്തംബർ 3-ാം തിയതിയാണ് അഞ്ചൽ  പഞ്ചായത്തിന്റെ ആദ്യ കമ്മിറ്റി അധികാരമേൽക്കുന്നത്. വേലുശ്ശേരി അബ്ദുൽ ഖാദറായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. തുടർന്ന് 15-10-54 മുതൽ 1-9-1955 വരെ പാലറ ബാലകൃഷ്ണ പിള്ളയും 16-10-56 മുതൽ 19-4-62 വരെ ഡോ.സി. ഇ. വേലുവും 19-10-63 മുതൽ 12-8-79 വരെ പി. ഗോപാലനും 28-9-79 മുതൽ 28-10-84 വരെ കെ.ശിവരാമ പിള്ളയും 8-2-88 മുതൽ 9-2-94 വരെ കെ.എൻ.വാസവനും പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം വഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി  സുജാ ചന്ദ്രബാബു 4-10-95 മുതൽ സ്ഥാനമേറ്റു. 1988 ഏപ്രിൽ 28 നാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. അതിനുമുമ്പ് അഞ്ചൽ  ആർ. ഒ ജംഗ്ഷനിൽ ഉള്ള പഞ്ചായത്ത്  ഷോപ്പിംഗ് കോംപ്ളകസ് കെട്ടിടത്തിൽ ആയിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പഞ്ചായത്ത്  ഓഫീസ് കെട്ടിടത്തിൽ തന്നെ അഞ്ചൽ വില്ലേജ് ഓഫീസും   അഞ്ചൽ  പഞ്ചായത്ത് കേന്ദ്രീയ ലൈബ്രറിയും പ്രവർത്തിക്കുന്നു. പിന്നോട്ട് നോക്കുമ്പോൾ  ഒട്ടൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും  അഞ്ചൽ പഞ്ചായത്തിന് അഭിമാനിക്കാൻ  ഒരായിരം നേട്ടങ്ങളുണ്ട്.
അഞ്ചൽ ഒരു സഹകരണ സംഘം ആരംഭിച്ചത് കൊല്ലവർഷം 1123 മേടം 17-ാം തിയതിയാണ്. അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ വി.വി.തോമസിന്റെ നേതൃത്വത്തിൽ കപ്പ ഉത്പാദക ക്രയവിക്രയ  സംഘം പ്രവർത്തിച്ചിരുന്നു. 1957-ൽ ഈ രണ്ട് സംഘവും ഒന്നായി. 1968 മെയ് 20-ാം  തിയതി കോളേജ് ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന്റെ ശാഖ പ്രവർത്തനം ആരംഭിച്ചു. അഞ്ചലിലെ ആദ്യത്തെ ബാങ്ക് ഇതായിരുന്നു. അഞ്ചലിലെ പഴയകാല സർക്കാർ ആഫീസുകൾ അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്നത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റ്  മൈതാനത്തിൽ പ്രവർത്തിച്ചിരുന്ന പാറോത്തിയാർ ഓഫീസ് എന്ന് വിളിച്ചിരുന്ന പ്രവർത്തിയാരുടെ ഓഫീസ് ആണ് ഏറ്റവും പഴക്കമുള്ള ആഫീസ് എന്ന് പറയപ്പെടുന്നു. പ്രവർത്തിയാരുടെ ഓഫീസ് പിൽക്കാലത്ത് വില്ലേജ് ഓഫീസായി മാറി. വില്ലേജ് ഓഫീസറെ  പണ്ട് അധികാരി എന്നും വിളിച്ചിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും വലിയ വില്ലേജായിരുന്നു അഞ്ചൽ. വരുമാനത്തിലും  ഈ വില്ലേജ് ഒന്നാം സ്ഥാനത്തായിരുന്നു.  
 
=== അഞ്ചലാപ്പീസ് ===
തിരുവിതാംകൂറിലെ പഴയ തപാൽ വിതരണ സമ്പ്രദായം അഞ്ചലിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു പ്രധാനപ്പെട്ട അഞ്ചലാപ്പീസ് ചന്തമുക്കിൽ ഇന്ന് പോസ്റ്റ്ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. വലിയൊരു അഞ്ചൽപ്പെട്ടി സ്ഥാപിച്ചിരുന്നതായി പറയപ്പെടുന്നു. കുതിരപ്പട്ടാളമായിരുന്നു അന്ന് മെയിൽ സർവ്വീസ് നടത്തിയിരുന്നത്. അഞ്ചൽ പോലീസ് സ്റ്റേഷൻ, പോലീസ് ഔട്ട് പോസ്റ്റായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1973-ൽ ഇത് ചാർജ്ജ് സ്റ്റേഷനാക്കി ഉയർത്തപ്പെട്ടു. ചാർജ്ജ് സ്റ്റേഷനാക്കിയതോടെയാണ് ഇവിടെ ഒരു സബ് ഇൻസ്പെക്ടറെ നിയമിച്ചത്. താലൂക്ക്, കച്ചേരി, കോടതി എന്നിവ അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്നതായും ഇവ പിന്നീട് പുനലൂരിലേക്ക് മാറ്റിയതായും പറയപ്പെടുന്നു. വളരെ പഴക്കമുളള ഓഫീസുകളിലൊന്നാണ് അഞ്ചൽ റെയിഞ്ച് ഓഫീസ്. അഞ്ചൽ മേലേ ജംഗ്ഷനിൽ റെയിഞ്ച് ഓഫീസ് ജംഗ്ഷൻ ( R.O.ജംഗ്ഷൻ ) എന്ന പേര് വന്നത് ഈ ഓഫീസ് ഉണ്ടായതിനാലാണ്. ഓഫീസിന് ചുറ്റും വനമായിരുന്നു. അഞ്ചൽ മേലേ ജംഗ്ഷനിൽ അക്കാലത്ത് മറ്റ് ഓഫീസുകൾ  ഒന്നും തന്നെ ഇല്ലായിരുന്നു. പഴയ അഞ്ചൽ പഞ്ചായത്ത്  ഇന്നത്തെ അലയമൺ പഞ്ചായത്തുകൂടി  ഉൾപ്പെട്ടതായിരുന്നു.  
 
== പഞ്ചായത്ത് ഭരണം ==
1953 സെപ്തംബർ 3-ാം തിയതിയാണ് അഞ്ചൽ  പഞ്ചായത്തിന്റെ ആദ്യ കമ്മിറ്റി അധികാരമേൽക്കുന്നത്. വേലുശ്ശേരി അബ്ദുൽ ഖാദറായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. തുടർന്ന് 15-10-54 മുതൽ 1-9-1955 വരെ പാലറ ബാലകൃഷ്ണ പിള്ളയും 16-10-56 മുതൽ 19-4-62 വരെ ഡോ.സി. ഇ. വേലുവും 19-10-63 മുതൽ 12-8-79 വരെ പി. ഗോപാലനും 28-9-79 മുതൽ 28-10-84 വരെ കെ.ശിവരാമ പിള്ളയും 8-2-88 മുതൽ 9-2-94 വരെ കെ.എൻ.വാസവനും പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം വഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി  സുജാ ചന്ദ്രബാബു 4-10-95 മുതൽ സ്ഥാനമേറ്റു. 1988 ഏപ്രിൽ 28 നാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. അതിനുമുമ്പ് അഞ്ചൽ  ആർ. ഒ ജംഗ്ഷനിൽ ഉള്ള പഞ്ചായത്ത്  ഷോപ്പിംഗ് കോംപ്ളകസ് കെട്ടിടത്തിൽ ആയിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477039" എന്ന താളിൽനിന്ന് ശേഖരിച്ചത്