"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം (മൂലരൂപം കാണുക)
12:20, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചരിത്രം ഉൾപ്പെടുത്തി) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഒരു നൂറ്റാണ്ട് മുൻപ് അധഃസ്ഥിതയെന്ന കാരണത്താൽ പഞ്ചമിയെന്ന ബാലികയ്ക്ക് വിദ്യാഭ്യാസം നിഷേധിച്ച കണ്ടല കുടിപ്പള്ളിക്കൂടമാണ് ഊരൂട്ടമ്പലം സ്‌കൂൾ. സാമൂഹ്യപരിഷ്‌കർത്താവായ മഹാത്മാ അയ്യങ്കാളിയുടെ കൈപിടിച്ച് സ്‌കൂൾ മുറ്റത്തെത്തിയ ബാലികയെ പുറത്തിരുത്തി പഠിപ്പിക്കാൻ നിർദേശിച്ചതിനെ തുടർന്നുണ്ടായ ലഹളയിൽ കുട്ടിയിരുന്ന ബഞ്ചും കത്തിച്ചു. | {{PSchoolFrame/Pages}}ഒരു നൂറ്റാണ്ട് മുൻപ് അധഃസ്ഥിതയെന്ന കാരണത്താൽ പഞ്ചമിയെന്ന ബാലികയ്ക്ക് വിദ്യാഭ്യാസം നിഷേധിച്ച കണ്ടല കുടിപ്പള്ളിക്കൂടമാണ് ഊരൂട്ടമ്പലം സ്‌കൂൾ. സാമൂഹ്യപരിഷ്‌കർത്താവായ മഹാത്മാ അയ്യങ്കാളിയുടെ കൈപിടിച്ച് സ്‌കൂൾ മുറ്റത്തെത്തിയ ബാലികയെ പുറത്തിരുത്തി പഠിപ്പിക്കാൻ നിർദേശിച്ചതിനെ തുടർന്നുണ്ടായ ലഹളയിൽ കുട്ടിയിരുന്ന ബഞ്ചും കത്തിച്ചു. | ||
എഡി 1915-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ ഊരൂട്ടമ്പലം ലഹള (പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപം) | എഡി 1915-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ ഊരൂട്ടമ്പലം ലഹള (പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപം) അരങ്ങേറി. ഒരു ഗവൺമെന്റ് സ്കൂളിലെ പുലയ പെൺകുട്ടിയെ അംഗീകരിക്കാൻ അയ്യങ്കാളി നടത്തിയ ശ്രമം സമൂഹത്തിന് എതിരെ ഉയർന്ന ജാതിക്കാർക്കും ഊരൂട്ടമ്പലം ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിന്റെ ചുറ്റുവട്ടത്തുള്ള അക്രമങ്ങൾക്കും ഇടയാക്കി. ഇത് 'ഊരൂട്ടമ്പലം ലഹള' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് രാജ്യത്തിൻെറ ചരിത്രത്തിലെ ആദ്യകാലത്തെ കർഷക സമരം, വേതനത്തിന് വേണ്ടിയല്ലാതെ, സ്കൂൾ പ്രവേശനത്തിനായി പോരാടി. | ||
പഞ്ചമിയെന്ന പുലയ പെൺകുട്ടിയെ സ്‌കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യൻകാളി സ്‌കൂളിൽ എത്തി. തുടർന്ന് പഞ്ചമിയെ സ്‌കൂളിൽ കയറ്റി ഇരുത്തുകയായിരുന്നു. ഇതിൽ കുപിതരായ ജന്മിമാർ പള്ളിക്കൂടത്തിന് തീയിട്ടു. അതോടെ അയ്യൻകാളിയുടെ നേതൃത്വത്തിൽ ദളിതർ ലഹള ആരംഭിച്ചു. ഇതോടെയാണ് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭിച്ചത്. | പഞ്ചമിയെന്ന പുലയ പെൺകുട്ടിയെ സ്‌കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യൻകാളി സ്‌കൂളിൽ എത്തി. തുടർന്ന് പഞ്ചമിയെ സ്‌കൂളിൽ കയറ്റി ഇരുത്തുകയായിരുന്നു. ഇതിൽ കുപിതരായ ജന്മിമാർ പള്ളിക്കൂടത്തിന് തീയിട്ടു. അതോടെ അയ്യൻകാളിയുടെ നേതൃത്വത്തിൽ ദളിതർ ലഹള ആരംഭിച്ചു. ഇതോടെയാണ് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭിച്ചത്. |