Jump to content
സഹായം

"നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/നമ്മയുടെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നമ്മയുടെ മാലാഖമാർ...... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>പള്ളി മിനാരത്തിൽ നിന്നും ഉയരുന്ന സുബഹി ബാങ്കിന്റെ നേർത്ത അലയൊലി കേട്ട് കൊണ്ടാണ് പതിവ് പോലെ ഇന്നും മിഴി തുറന്നത്... ഉറക്കം മാറിയിട്ടില്ല എങ്കിലും എഴുന്നേൽക്കാതിരിക്കാൻ വയ്യ....!കാരണം എനിക്ക് ഞാൻ മാത്രമല്ലല്ലോ ..... വിരിപ്പിലെവിടെയോ കിടക്കുന്ന മൊബൈൽ ഫോൺ തപ്പി എടുത്ത് നോക്കിയപ്പോൾ മെസേജിന്റെ ഒരു കൂട്ട പ്രവാഹം തന്നെ ഉണ്ടായിരുന്നു. മഹല്ല് കൂട്ടായ്മ, ചാരിറ്റി, ചങ്ങായിക്കൂട്ടം അങ്ങിനെ അനേകം. അതിലെവിടെയോ സമയക്കുറവ് കൊണ്ട് അവഗണിക്കപ്പെട്ട കുറേ ഒറ്റപ്പെട്ട മെസേജുകൾ പോരാത്തതിന് ഫാമിലി ഗ്രൂപ്പിൽ മുഴുവൻ കലപില .ഏന്തിവലിഞ്ഞ് റിപ്ലൈ കൊടുത്താൽ പണി കിട്ടുമെന്ന് ഉറപ്പായത് കൊണ്ട് തൽകാലം മൈന്റ് ചെയ്തില്ല.. ചാരിറ്റി ഗ്രൂപ്പിൽ വന്ന മെസേജ് മുഴുവൻ ഒന്ന് കണ്ണോടിച്ചു' അപ്പോൾ നിഷ്കളങ്കമായ ആ കണ്ണുകളിൽ മിഴികളിടഞ്ഞു... പാവം.. അസുഖം ബാധിച്ച് വിധിയോട് പൊരുതുന്ന അനേകായിരം പേരിൽ ഒരാൾ.. ഇന്നെങ്കിലും കാര്യമായി എന്തെങ്കിലും ചെയ്തേ പറ്റൂ .. വേദനിക്കുന്നവർക്ക് ഒരു കൈത്താങ്ങ്' അതൊക്കെ ആണല്ലോ ജീവിതത്തെ അർത്ഥമാക്കുന്നതും... പുറത്തെവിടെയോ പാതിരാക്കോഴിയുടെ കൂവൽ ചിന്തയിൽ നിന്നും ഉണർത്തി. അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം.. സമൂഹം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും അടച്ചിടാത്തൊരിടം.. പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു നിസ്കാരം കഴിഞ്ഞ് ഉമ്മ ഇട്ട് തന്ന കട്ടൻ ചായ ഊതിക്കുടിച്ച് ഫോണിലേക്ക് നോക്കുമ്പോൾ ഉമ്മ പറയാൻ തുടങ്ങി "ഡാ... ലോക് ഡൗൺ ഒക്കെ അല്ലേ ഇനിയെങ്കിലും എന്റെ മോന് വെറുതെ ഇരിക്കാലോ " അയലിലിട്ട 'വിഖായ 'തുന്നിച്ചേർത്ത ഷർട്ട് ധരിച്ച് പുഞ്ചിരിയോടെ ഉമ്മാക്ക് ഒരു മുത്തം കൊടുത്തുകൊണ്ടു പറഞ്ഞു "സേവനങ്ങൾക്കെന്തു ലോക് ഡൗൺ ആണുമ്മാ...?" മുറ്റത്തിരുന്ന ബുള്ളറ്റിൽ കയറി ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ കാണാതെ നടിച്ച് ബുള്ളറ്റ് സ്റ്റാർട്ടാക്കി..............ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ കാണാതെ നടിച്ച് ബുളളറ്റ് സ്റ്റാർട്ട് ആക്കി.
<p>പള്ളി മിനാരത്തിൽ നിന്നും ഉയരുന്ന സുബഹി ബാങ്കിന്റെ നേർത്ത അലയൊലി കേട്ട് കൊണ്ടാണ് പതിവ് പോലെ ഇന്നും മിഴി തുറന്നത്... ഉറക്കം മാറിയിട്ടില്ല എങ്കിലും എഴുന്നേൽക്കാതിരിക്കാൻ വയ്യ....!കാരണം എനിക്ക് ഞാൻ മാത്രമല്ലല്ലോ ..... വിരിപ്പിലെവിടെയോ കിടക്കുന്ന മൊബൈൽ ഫോൺ തപ്പി എടുത്ത് നോക്കിയപ്പോൾ മെസേജിന്റെ ഒരു കൂട്ട പ്രവാഹം തന്നെ ഉണ്ടായിരുന്നു. മഹല്ല് കൂട്ടായ്മ, ചാരിറ്റി, ചങ്ങായിക്കൂട്ടം അങ്ങിനെ അനേകം. അതിലെവിടെയോ സമയക്കുറവ് കൊണ്ട് അവഗണിക്കപ്പെട്ട കുറേ ഒറ്റപ്പെട്ട മെസേജുകൾ പോരാത്തതിന് ഫാമിലി ഗ്രൂപ്പിൽ മുഴുവൻ കലപില .ഏന്തിവലിഞ്ഞ് റിപ്ലൈ കൊടുത്താൽ പണി കിട്ടുമെന്ന് ഉറപ്പായത് കൊണ്ട് തൽകാലം മൈന്റ് ചെയ്തില്ല.. ചാരിറ്റി ഗ്രൂപ്പിൽ വന്ന മെസേജ് മുഴുവൻ ഒന്ന് കണ്ണോടിച്ചു' അപ്പോൾ നിഷ്കളങ്കമായ ആ കണ്ണുകളിൽ മിഴികളിടഞ്ഞു... പാവം.. അസുഖം ബാധിച്ച് വിധിയോട് പൊരുതുന്ന അനേകായിരം പേരിൽ ഒരാൾ.. ഇന്നെങ്കിലും കാര്യമായി എന്തെങ്കിലും ചെയ്തേ പറ്റൂ .. വേദനിക്കുന്നവർക്ക് ഒരു കൈത്താങ്ങ്' അതൊക്കെ ആണല്ലോ ജീവിതത്തെ അർത്ഥമാക്കുന്നതും... പുറത്തെവിടെയോ പാതിരാക്കോഴിയുടെ കൂവൽ ചിന്തയിൽ നിന്നും ഉണർത്തി. അടുക്കളയിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം.. സമൂഹം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും അടച്ചിടാത്തൊരിടം.. പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു നിസ്കാരം കഴിഞ്ഞ് ഉമ്മ ഇട്ട് തന്ന കട്ടൻ ചായ ഊതിക്കുടിച്ച് ഫോണിലേക്ക് നോക്കുമ്പോൾ ഉമ്മ പറയാൻ തുടങ്ങി "ഡാ... ലോക് ഡൗൺ ഒക്കെ അല്ലേ ഇനിയെങ്കിലും എന്റെ മോന് വെറുതെ ഇരിക്കാലോ " അയലിലിട്ട 'വിഖായ 'തുന്നിച്ചേർത്ത ഷർട്ട് ധരിച്ച് പുഞ്ചിരിയോടെ ഉമ്മാക്ക് ഒരു മുത്തം കൊടുത്തുകൊണ്ടു പറഞ്ഞു "സേവനങ്ങൾക്കെന്തു ലോക് ഡൗൺ ആണുമ്മാ...?" മുറ്റത്തിരുന്ന ബുള്ളറ്റിൽ കയറി ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ കാണാതെ നടിച്ച് ബുള്ളറ്റ് സ്റ്റാർട്ടാക്കി..............ഉമ്മാന്റെ നിറഞ്ഞ കണ്ണുകൾ കാണാതെ നടിച്ച് ബുളളറ്റ് സ്റ്റാർട്ട് ആക്കി.</p>
<p>സർവീസ് സെന്ററിൽ കൂട്ടി വെച്ച സാധനങ്ങൾ കിറ്റുകളാക്കി മാറ്റുമ്പോയാണ് ഫോൺ റിംഗ് ചെയ്തത്. ഷാനുവാണ് .എന്നെ അറിഞ്ഞ എന്റെ ചങ്ക്."ഡാ ഷാഹീ, ഇന്നെന്താ പ്ലാൻ ". "ഡാ ഞാൻ സർവീസ് സെന്ററിൽ ആണ്. സാധനങ്ങൾ ഒക്കെ കിറ്റാക്ക്യാണ്. ആവശ്യക്കാർ കുറേ ഉണ്ടല്ലോ. പിന്നെ മെഡിക്കൽ ഷോപ്പ് വരെ ഒന്ന് പോവാനുണ്ട്. കുറച്ച് മരുന്ന് വാങ്ങാനുണ്ട്. പിന്നെ നമ്മടെ അലവിക്കാന്റെ ഡയാലിസിസ് ഇന്നാണ്. വടകര വരെ ഒന്ന് പോണം. അങ്ങനെ കുറച്ച് കാര്യങ്ങൾ ഉണ്ട്". "ഡാ നേരം വെളുത്തല്ലെ ഉള്ളു. നീയും നിന്റെ ഒരു സേവനവും., ആ നോക്കട്ടെ ഞാനും വര്ന്ന് ". " എന്നാ ok ഡാ.. ". കോൾ കട്ടാക്കി കിറ്റുകളുമായി പുറത്തേക്കിറങ്ങി.
<p>സർവീസ് സെന്ററിൽ കൂട്ടി വെച്ച സാധനങ്ങൾ കിറ്റുകളാക്കി മാറ്റുമ്പോയാണ് ഫോൺ റിംഗ് ചെയ്തത്. ഷാനുവാണ് .എന്നെ അറിഞ്ഞ എന്റെ ചങ്ക്."ഡാ ഷാഹീ, ഇന്നെന്താ പ്ലാൻ ". "ഡാ ഞാൻ സർവീസ് സെന്ററിൽ ആണ്. സാധനങ്ങൾ ഒക്കെ കിറ്റാക്ക്യാണ്. ആവശ്യക്കാർ കുറേ ഉണ്ടല്ലോ. പിന്നെ മെഡിക്കൽ ഷോപ്പ് വരെ ഒന്ന് പോവാനുണ്ട്. കുറച്ച് മരുന്ന് വാങ്ങാനുണ്ട്. പിന്നെ നമ്മടെ അലവിക്കാന്റെ ഡയാലിസിസ് ഇന്നാണ്. വടകര വരെ ഒന്ന് പോണം. അങ്ങനെ കുറച്ച് കാര്യങ്ങൾ ഉണ്ട്". "ഡാ നേരം വെളുത്തല്ലെ ഉള്ളു. നീയും നിന്റെ ഒരു സേവനവും., ആ നോക്കട്ടെ ഞാനും വര്ന്ന് ". " എന്നാ ok ഡാ.. ". കോൾ കട്ടാക്കി കിറ്റുകളുമായി പുറത്തേക്കിറങ്ങി.
  മെഡിക്കൽ ഷോപ്പിൽ നിന്നും തിരിച്ച് വരുന്ന വഴി വീട്ടിലൊന്ന് കയറി. "ഡാ എത്ര നേരായി കാത്തിരിക്കുന്നു. ഒന്ന് ചായ എങ്കിലും കുടിച്ചൂടെ". എന്തൊക്കെയോ പിറുപിറുത്ത് ഉമ്മ അകത്തേക്ക് പോയി. എന്തൊക്കെയോ ആലോചിച്ച് ഞാനും.. പുറത്തേക്ക് നോക്കിയിരിക്കുമ്പോ അറിയാതെ ശ്രദ്ധ മുറ്റത്തെ പൈപിലേക്ക് മാറി. ഉറ്റി വീഴുന്ന കൊക്കിലേക്ക് ഒതുക്കാൻ ആയാസപ്പെടുന്ന കാക്കയെ കണ്ടപ്പോൾ ആണ് ആ വഴിക്ക് ചിന്തിച്ചത്.എഴുന്നേറ്റ് പിന്നാമ്പുറത്തേക്ക് നടന്നു.ഉമ്മ അടുക്കി വെച്ച ചട്ടികളിൽ നിന്ന് ഒന്നെടുത്ത് വെള്ളം നിറച്ച് മാവിൻ കൊമ്പിൽ തൂക്കിയിട്ടു. മനുഷ്യരെ പോലെ ആണല്ലൊ മറ്റ് ജീവജാലങ്ങളും. എന്നോ ഒരു പുണ്യം ചെയ്ത പ്രതീതി. ചുമ്മാ ചേർന്നിരുന്നൊരു സെൽഫി എടുത്ത് സ്റ്റാറ്റസ് ഇട്ടു.'' പറവകൾക്കൊരു തണ്ണീർകുടം''. സ്റ്റാറ്റസ് ഇടാൻ കാത്തിരുന്ന പോലെ ലൈക്കും കമന്റുമായ് കൂട്ട പ്രവാഹം തന്നെ " ഷാഹിക്കാ ഉയിര്", "Aingel of god" അങ്ങനെ അനവദി. പക്ഷെ ആർക്കും റിപ്ലൈ കൊടുക്കാറില്ല. അല്ലേലും അത് അങ്ങനെയാണ്. നീണ്ട കാലങ്ങളായ് ചെയ്തതിലെല്ലാം വിമർശനങ്ങളും പ്രോത്സാഹനങ്ങളുമുണ്ടായിരുന്നു. മറുപടി നൽകിയാൽ അഹങ്കാരമാവുമെന്നൊരു ഭയം. രണ്ട് ദിവസങ്ങളായ് പത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.പാർട്ടി നേതാക്കൻമാരും അല്ലാത്തവരുമായ് ധാരാളം അഭിവാദ്യങ്ങളും. പക്ഷെ, ഇതൊന്നുമായിരുന്നില്ല പ്രതീക്ഷ.കരുണ ആഗ്രഹിക്കുന്നവർക്ക് ഒരു തണൽ.എല്ലാം അവൻ കാണുന്നുണ്ടല്ലൊ. എന്തോ ഒരു വല്ലായ്ക. സ്റ്റാറ്റസ് മെല്ലെ ഡിലീറ്റ് ചെയ്തു."ഡാ മോനെ ".ഉമ്മാന്റെ വിളി കേട്ട് അകത്തേക്ക് കയറി. പെട്ടന്നാണ് അലവിക്കാന്റെ കാര്യം ഓർമയായത്. തിരക്കിനിടയിൽ മറന്ന് പോയതാണ്. റേഷൻ കടയിലെ ക്രമീകരണങ്ങളാണ് പ്ലാനിങ്ങ് ഒക്കെ തെറ്റിച്ചത്. പാവം കാത്തിരിക്കുന്നുണ്ടാകും.ഉമ്മ കൊണ്ട് വച്ച ചായ ഊതിക്കുടിച്ച് ധൃതിയിൽ പുറത്തേക്കിറങ്ങുമ്പോൾ "ഡാ നീയൊന്നും കഴിക്കുന്നില്ലെ ", "ഞാൻ പെട്ടന്ന് വരും ഉമ്മാ. അലവിക്ക കാത്തിരിക്കുന്നുണ്ടാവും. ആ കാര്യം മറന്നതാണ്". "വല്ലതും കഴിച്ചിട്ട് പോടാ ". സ്വന്തം വിശപ്പകറ്റാതെ മറ്റുള്ളവരുടെ വിശപ്പകറ്റുന്നവനാണ് എന്ന് അറിയാമെങ്കിലും മകനെ ഓർത്തുള്ള വിങ്ങൽ ആ ഉമ്മ ഒരു നെടുവീർപ്പിലൊതുക്കി. ആംബുലൻസുമായ് അലവിക്കയുടെ വീടിനു മുന്നിൽ എത്തിയപ്പോൾ പാവം ഇറങ്ങുന്നുണ്ടായിരുന്നു. കാത്തിരുന്നതാവാം. ആംബുലൻസുമായ് അതിവേഗം പായു ന്നതിനിടയിൽ ധുരെ റോഡരികിൽ ഒരാൾ കൂട്ടം.മാറി നിന്നവരെന്തോ കാഴ്ച കാണുന്ന പോലെ. മാറി നിന്നവരെന്തോ കാഴ്ച കാണുന്ന പോലെ... വേഗത കുറച്ച് കാര്യം തിരക്കുന്നതിനിടയിൽ റോഡരികിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ഒരാളെ കണ്ടു ..അടുത്തിരുന്ന് അലമുറയിട്ട് കരയുന്ന ഒരു ചെറുപ്പക്കാരനും. യാ അള്ളാഹ്..... ചാടി ഇറങ്ങി കോരിയെടുക്കുന്നതിനിടയിൽ പലരും വീഡിയോ പകർത്തുന്നതിന്റെ തിരക്കിലാണ് .ആരും അടുത്ത് വരാൻ പോലും ധൈര്യം കാണിക്കുന്നില്ല.. മനുഷ്യ മനസുകൾ ഇത്രയും മരവിച്ചു പോയോ..? ആംബുലൻസിലേക്ക് കയറ്റുന്നതിനിടയിൽ പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു " 'ഏയ്....ഈ നാട്ടുകാർ ഒന്നും അല്ലാന്ന് തോന്നുന്നു. ഇനിയിപ്പോ കൊറോണയോ മറ്റോ ആണോന്ന് അറിയില്ലാട്ടോ... മറുപടി ഒന്നും പറയാതെ ആംബുലൻസുമായ് അതിവേഗം കുതിച്ചു പാഞ്ഞു. ആംബുലൻസ് നിശബ്ദമായിരുന്നു കൂടെയുള്ള ചെറുപ്പക്കാരന്റെ തേങ്ങലുകൾ മാത്രം..</p>
  മെഡിക്കൽ ഷോപ്പിൽ നിന്നും തിരിച്ച് വരുന്ന വഴി വീട്ടിലൊന്ന് കയറി. "ഡാ എത്ര നേരായി കാത്തിരിക്കുന്നു. ഒന്ന് ചായ എങ്കിലും കുടിച്ചൂടെ". എന്തൊക്കെയോ പിറുപിറുത്ത് ഉമ്മ അകത്തേക്ക് പോയി. എന്തൊക്കെയോ ആലോചിച്ച് ഞാനും.. പുറത്തേക്ക് നോക്കിയിരിക്കുമ്പോ അറിയാതെ ശ്രദ്ധ മുറ്റത്തെ പൈപിലേക്ക് മാറി. ഉറ്റി വീഴുന്ന കൊക്കിലേക്ക് ഒതുക്കാൻ ആയാസപ്പെടുന്ന കാക്കയെ കണ്ടപ്പോൾ ആണ് ആ വഴിക്ക് ചിന്തിച്ചത്.എഴുന്നേറ്റ് പിന്നാമ്പുറത്തേക്ക് നടന്നു.ഉമ്മ അടുക്കി വെച്ച ചട്ടികളിൽ നിന്ന് ഒന്നെടുത്ത് വെള്ളം നിറച്ച് മാവിൻ കൊമ്പിൽ തൂക്കിയിട്ടു. മനുഷ്യരെ പോലെ ആണല്ലൊ മറ്റ് ജീവജാലങ്ങളും. എന്നോ ഒരു പുണ്യം ചെയ്ത പ്രതീതി. ചുമ്മാ ചേർന്നിരുന്നൊരു സെൽഫി എടുത്ത് സ്റ്റാറ്റസ് ഇട്ടു.'' പറവകൾക്കൊരു തണ്ണീർകുടം''. സ്റ്റാറ്റസ് ഇടാൻ കാത്തിരുന്ന പോലെ ലൈക്കും കമന്റുമായ് കൂട്ട പ്രവാഹം തന്നെ " ഷാഹിക്കാ ഉയിര്", "Aingel of god" അങ്ങനെ അനവദി. പക്ഷെ ആർക്കും റിപ്ലൈ കൊടുക്കാറില്ല. അല്ലേലും അത് അങ്ങനെയാണ്. നീണ്ട കാലങ്ങളായ് ചെയ്തതിലെല്ലാം വിമർശനങ്ങളും പ്രോത്സാഹനങ്ങളുമുണ്ടായിരുന്നു. മറുപടി നൽകിയാൽ അഹങ്കാരമാവുമെന്നൊരു ഭയം. രണ്ട് ദിവസങ്ങളായ് പത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.പാർട്ടി നേതാക്കൻമാരും അല്ലാത്തവരുമായ് ധാരാളം അഭിവാദ്യങ്ങളും. പക്ഷെ, ഇതൊന്നുമായിരുന്നില്ല പ്രതീക്ഷ.കരുണ ആഗ്രഹിക്കുന്നവർക്ക് ഒരു തണൽ.എല്ലാം അവൻ കാണുന്നുണ്ടല്ലൊ. എന്തോ ഒരു വല്ലായ്ക. സ്റ്റാറ്റസ് മെല്ലെ ഡിലീറ്റ് ചെയ്തു."ഡാ മോനെ ".ഉമ്മാന്റെ വിളി കേട്ട് അകത്തേക്ക് കയറി. പെട്ടന്നാണ് അലവിക്കാന്റെ കാര്യം ഓർമയായത്. തിരക്കിനിടയിൽ മറന്ന് പോയതാണ്. റേഷൻ കടയിലെ ക്രമീകരണങ്ങളാണ് പ്ലാനിങ്ങ് ഒക്കെ തെറ്റിച്ചത്. പാവം കാത്തിരിക്കുന്നുണ്ടാകും.ഉമ്മ കൊണ്ട് വച്ച ചായ ഊതിക്കുടിച്ച് ധൃതിയിൽ പുറത്തേക്കിറങ്ങുമ്പോൾ "ഡാ നീയൊന്നും കഴിക്കുന്നില്ലെ ", "ഞാൻ പെട്ടന്ന് വരും ഉമ്മാ. അലവിക്ക കാത്തിരിക്കുന്നുണ്ടാവും. ആ കാര്യം മറന്നതാണ്". "വല്ലതും കഴിച്ചിട്ട് പോടാ ". സ്വന്തം വിശപ്പകറ്റാതെ മറ്റുള്ളവരുടെ വിശപ്പകറ്റുന്നവനാണ് എന്ന് അറിയാമെങ്കിലും മകനെ ഓർത്തുള്ള വിങ്ങൽ ആ ഉമ്മ ഒരു നെടുവീർപ്പിലൊതുക്കി. ആംബുലൻസുമായ് അലവിക്കയുടെ വീടിനു മുന്നിൽ എത്തിയപ്പോൾ പാവം ഇറങ്ങുന്നുണ്ടായിരുന്നു. കാത്തിരുന്നതാവാം. ആംബുലൻസുമായ് അതിവേഗം പായു ന്നതിനിടയിൽ ധുരെ റോഡരികിൽ ഒരാൾ കൂട്ടം.മാറി നിന്നവരെന്തോ കാഴ്ച കാണുന്ന പോലെ. മാറി നിന്നവരെന്തോ കാഴ്ച കാണുന്ന പോലെ... വേഗത കുറച്ച് കാര്യം തിരക്കുന്നതിനിടയിൽ റോഡരികിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ഒരാളെ കണ്ടു ..അടുത്തിരുന്ന് അലമുറയിട്ട് കരയുന്ന ഒരു ചെറുപ്പക്കാരനും. യാ അള്ളാഹ്..... ചാടി ഇറങ്ങി കോരിയെടുക്കുന്നതിനിടയിൽ പലരും വീഡിയോ പകർത്തുന്നതിന്റെ തിരക്കിലാണ് .ആരും അടുത്ത് വരാൻ പോലും ധൈര്യം കാണിക്കുന്നില്ല.. മനുഷ്യ മനസുകൾ ഇത്രയും മരവിച്ചു പോയോ..? ആംബുലൻസിലേക്ക് കയറ്റുന്നതിനിടയിൽ പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു " 'ഏയ്....ഈ നാട്ടുകാർ ഒന്നും അല്ലാന്ന് തോന്നുന്നു. ഇനിയിപ്പോ കൊറോണയോ മറ്റോ ആണോന്ന് അറിയില്ലാട്ടോ... മറുപടി ഒന്നും പറയാതെ ആംബുലൻസുമായ് അതിവേഗം കുതിച്ചു പാഞ്ഞു. ആംബുലൻസ് നിശബ്ദമായിരുന്നു കൂടെയുള്ള ചെറുപ്പക്കാരന്റെ തേങ്ങലുകൾ മാത്രം..</p>
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/909748" എന്ന താളിൽനിന്ന് ശേഖരിച്ചത്