ഇന്നെന്റെ വെന്ത കഞ്ഞിയല്ലെടോ
പൊതിച്ചോ റഴിച്ച് കിടപ്പിലായ
പാതിയെ മെല്ലെയിരുത്തി ഊട്ടിയപ്പോൾ മനം നിറഞ്ഞു.
എത്ര കാലമായവൾ വെന്തകഞ്ഞി
മാരിയാണേലും ഇത്തിരിച്ചോറ് കഴിച്ചല്ലോ
വടിയൂന്നി വൃദ്ധൻ ഉമ്മറത്തെ ക സേ ലയിൽ ചാഞ്ഞു.
മുറ്റത്തെ പൂവിട്ട കണിക്കൊന്നയെ നോക്കി മാരി മാ റിവരൂ അതിജീവനത്തിന്റെ പുതിയ കാലം.