"കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/പണം കായ്ക്കുന്ന മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പണം കായ്ക്കുന്ന മരം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പണം കായ്ക്കുന്ന മരം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ആൽബം- അഹയൗ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>  
<p> <br>  
              ചൈനീസ് നഗരത്തിലെ ഒരു വീട്ടിൽ മാധവൻ എന്ന ഒരാൾ ഉണ്ടായിരുന്നു. അവൻ ദിവസവും ജോലി ചെയ്യാൻ പോകും. ഒരു ദിവസം അവൻ കാട്ടിലൂടെ പോകുകയായിരുന്നു. അപ്പോൾ അവിടെ ഒരു മാൻ കുടുങ്ങി കിടക്കുന്നതു കണ്ടു. അവൻ അതിന്റെ അടുത്തു പോയി അതിനെ രക്ഷിച്ചു. അപ്പോൾ മാൻ മാലാഖയായി. അപ്പോൾ ആ മാലാഖ പറഞ്ഞു ഞാൻ  കുറെ വർഷമായി  ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു അപ്പോളാണ് നീ ഇവിടെ വന്ന് എന്നെ രക്ഷിച്ചത്. എന്നെ രക്ഷിച്ചതിന് പകരമായി ഞാൻ നിനക്ക് ഞാൻ ഒരു സമ്മാനം തരാം. ഇതാ ഇതൊരു വളയാണ് ഇത് നീ നിന്റെ നെറ്റിയിൽ മൂന്ന് തവണ മുട്ടണം അപ്പോൾ ഒരു പണം കായ്ക്കുന്ന മരം വരും അപ്തിൽ നിന്ന് നിനക്ക് ആവശ്യമുള്ള പണം എടുക്കാം. മറ്റൊരു കാര്യം കൂടി മാലാഖ ഓർമ്മിപ്പിച്ചു  നീ അല്ലാതെ മറ്റാരെങ്കിലും അതു ചെയ്താൽ അവൻ കട്ടിലിൽ ഒട്ടിപോകും. അവന്റെ വീട്ടിൽ സമ്പത്ത് വരാൻ തുടങ്ങി. തൊട്ടപ്പറത്തുള്ളയാൾ ഇത് കണ്ടു. അവൻ അത് കട്ടെടുത്തു. മാലാഖ പറഞ്ഞതുപോലെ നടന്നു. അവൻ വള എടുക്കാൻ പോയി അപ്പോൾ അവിടെ കണ്ടില്ല പിന്നീട് തൊട്ട് അപ്പുറത്തുള്ള വീട്ടിൽ പോയി അവിടെ അവൻ കണ്ട കാഴ്ച ഇതായിരുന്നു. അതുകൊണ്ടാണ് അത്യാഗ്രഹം ആപത്ത് എന്ന് പറയുന്നത്.
                ആൽബങ്ങളിലൂടെ മറഞ്ഞു പോകുന്ന ചിത്രങ്ങളായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിലെ തെ ളുവുകൾ എന്ന് മീനു എപ്പോഴും പറയാറുണ്ട്. അവളാണ് എൻ്റെ ഏറ്റവുമടുത്ത കൂട്ടുക്കാരി. അവൾക്ക് ദൈവത്തേ വിശ്വാസമില്ല. എന്തു കൊണ്ടൊന്നു ചോദിച്ചാൽ 'പിന്നെന്തിനാ അമ്മെയെ എനിയ്ക്കു കാട്ടിതരാത്ത തെന്നു' ചോദിക്കും. അപ്പോൾ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയാതെ വരും. സത്യത്തിൽ അവളുടെ അമ്മ ആരാണെന്നോ എങ്ങനെയിരിക്കുമെന്നോ അവൾക്ക് അറിയില്ല. അതു കൊണ്ട് ഞാൻ അമ്മയുടെ കാര്യമൊന്നും അവളോടു പറയില്ല.
{{BoxBottom1
                    ഒരിക്കൽ ഞങ്ങളുടെ വീട്ടിനടുത്തുള്ള ഒരു കുട്ടി കാര്യങ്ങൾ പറഞ്ഞു പറഞ്ഞ് വഴക്കായപ്പോൾ  അവൻ അവളെ  'അമ്മയില്ലാത്തവളെ' എന്നു വിളിച്ചു അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞങ്ങളെ നോക്കി  ഒന്നു പുഞ്ചിരിച്ചതിനു ശേഷം അവളോട് ഞങ്ങളുടെ വീട്ടിനടുത്തുള്ള  ആൽമരത്തിൻ്റെ ചില്ലയിൽ കയറി ആരും കാണാതിരുന്ന്  കരയുമായിരുന്നു.
| പേര്= ശ്വേത. ബി.എം
                    അങ്ങനെയായിരിക്കെ ഒരിക്കൽ  ഞാനവളോടു പറഞ്ഞു 'നിൻ്റെ അമ്മ ഒരിക്കൽ തീർച്ചയായും നിൻ്റെ അടുത്തേക്കു തിരിച്ചു വരും.' ഇതു പറഞ്ഞപ്പോൾ അവളുടെ മുഖത്തു വിരിഞ്ഞ സന്തോഷം എന്തിനേയും തോൽപ്പിക്കുന്ന തരത്തിലായിരുന്നു.എല്ലാ പ്രാവശ്യത്തെ പോലെ വെറുതെ പറയാതെ അത് ആരാണെന്നറിയണമെന്ന് എനിക്കും നോക്കി. അവൾ സ്കൂളിൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് മന്ദിരത്തിൽ താമസിച്ചിരുന്നത് എന്ന് അവൾ എപ്പോഴും പറയുമായിരുന്നു. അവിടെ അവൾ ഉപയോഗിച്ചിരുന്ന പഴയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഒടുവിൽ എൻ്റെ മാമൻ്റെ സഹായത്തോടെ ഞങ്ങൾ ആ സ്ഥലത്തെത്തി ചേർന്നു.അവിടുത്തെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മദർ ആയിരുന്നു.അവർ ഒരു പെട്ടിയിലാണ് സാധനങ്ങളെല്ലാം വച്ചിരുന്നത് .അതിൽ അവളുടെ കുറച്ചു സാധനങ്ങളല്ലാതെ മറ്റൊന്നുമില്ലായിരുന്നു.
| ക്ലാസ്സ്=  5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
                        ഒരു സൂചന പോലും അമ്മയെക്കുറിച്ച് കിട്ടിയില്ലല്ലോ എന്ന വിഷമത്തിൽ ഞങ്ങൾ തിരിച്ചു പോകുന്നതു കണ്ട മദർ ഞങ്ങളെ തിരികെ വിളിച്ചു. അവരുടെ കൈയിൽ ഒരു ആൽബം ഉണ്ടായിരുന്നു. അവൾ ഇവിടെ നിന്നും പോയതിനു ശേഷം ആരോ അയച്ചതാണെന്നു പറഞ്ഞത്. ഞങ്ങൾ വളരെ ആകാംശയോടെ ആ ആൽബം തുറന്നു.
                              ആദ്യത്തെ പേജിൽ മക്കളെക്കുറിച്ചുള്ള ഒരു വലിയ എഴുത്തായിരുന്നു അതു വായിക്കാൻ മീനുവിനു താല്പര്യമില്ലായിരുന്നു. കാരണം അവളുടെ മനസ്സുനിറയെ അവളുടെ അമ്മ മാത്രമായിരുന്നു.എന്നാൽ അമ്മയുടെ ചിത്രം കണ്ടപ്പോൾ രണ്ടു പേരും ഒരുപോലെ സ്തംഭിച്ചു നിന്നു. ഞങ്ങളുടെ വീടിനടുത്തുള്ള  ഹോട്ടലിലെ വേലക്കാരിയായിരുന്നു അവളുടെ അമ്മ. കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞു. സ്വന്തം അമ്മ ഇത്രയടുത്തുണ്ടായിട്ടും മനസ്സിലാക്കിയില്ലല്ലോ എന്നും വല്ലാതെ തളർന്നു പോയി.പിന്നെ ഒന്നും മിണ്ടാതെ വണ്ടിയിലേക്കു കയറി  അമ്മയുടെ അരികിലേക്കു പോയി. അമ്മയുടെയും മീനുവിൻ്റെയും സ്നേഹം കാണുന്നവരായിരുന്നാലും ഒന്ന് സന്തോഷം കൊണ്ട് കരഞ്ഞുപോകും.
                              അപ്പോൾ ഞാൻ ആലോചിച്ചു ഒരുപാടു പേരുകളു ചിത്രങ്ങളും കൊണ്ട് നിറഞ്ഞപ്പോൾ ഒരാൾക്ക് ഇതുവരെ കാണാത്ത തൻ്റെ അമ്മയെ പോലും തിരിച്ചു കിട്ടി. അത്രയ്ക്കും അർഥപൂർണ്ണമാണ് ആൽബങ്ങൾ. അവ നമുക്കു ചിലപ്പോൾ സന്തോഷങ്ങളും നൽകുന്നു. ആ ആൽബത്തിനു ഒരായിരം നന്ദി.
| പേര്= അജ്ഞിത രാജീവ്
| ക്ലാസ്സ്=  6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

11:02, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആൽബം- അഹയൗ


ആൽബങ്ങളിലൂടെ മറഞ്ഞു പോകുന്ന ചിത്രങ്ങളായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിലെ തെ ളുവുകൾ എന്ന് മീനു എപ്പോഴും പറയാറുണ്ട്. അവളാണ് എൻ്റെ ഏറ്റവുമടുത്ത കൂട്ടുക്കാരി. അവൾക്ക് ദൈവത്തേ വിശ്വാസമില്ല. എന്തു കൊണ്ടൊന്നു ചോദിച്ചാൽ 'പിന്നെന്തിനാ അമ്മെയെ എനിയ്ക്കു കാട്ടിതരാത്ത തെന്നു' ചോദിക്കും. അപ്പോൾ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയാതെ വരും. സത്യത്തിൽ അവളുടെ അമ്മ ആരാണെന്നോ എങ്ങനെയിരിക്കുമെന്നോ അവൾക്ക് അറിയില്ല. അതു കൊണ്ട് ഞാൻ അമ്മയുടെ കാര്യമൊന്നും അവളോടു പറയില്ല. ഒരിക്കൽ ഞങ്ങളുടെ വീട്ടിനടുത്തുള്ള ഒരു കുട്ടി കാര്യങ്ങൾ പറഞ്ഞു പറഞ്ഞ് വഴക്കായപ്പോൾ അവൻ അവളെ 'അമ്മയില്ലാത്തവളെ' എന്നു വിളിച്ചു അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചതിനു ശേഷം അവളോട് ഞങ്ങളുടെ വീട്ടിനടുത്തുള്ള ആൽമരത്തിൻ്റെ ചില്ലയിൽ കയറി ആരും കാണാതിരുന്ന് കരയുമായിരുന്നു. അങ്ങനെയായിരിക്കെ ഒരിക്കൽ ഞാനവളോടു പറഞ്ഞു 'നിൻ്റെ അമ്മ ഒരിക്കൽ തീർച്ചയായും നിൻ്റെ അടുത്തേക്കു തിരിച്ചു വരും.' ഇതു പറഞ്ഞപ്പോൾ അവളുടെ മുഖത്തു വിരിഞ്ഞ സന്തോഷം എന്തിനേയും തോൽപ്പിക്കുന്ന തരത്തിലായിരുന്നു.എല്ലാ പ്രാവശ്യത്തെ പോലെ വെറുതെ പറയാതെ അത് ആരാണെന്നറിയണമെന്ന് എനിക്കും നോക്കി. അവൾ സ്കൂളിൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് മന്ദിരത്തിൽ താമസിച്ചിരുന്നത് എന്ന് അവൾ എപ്പോഴും പറയുമായിരുന്നു. അവിടെ അവൾ ഉപയോഗിച്ചിരുന്ന പഴയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഒടുവിൽ എൻ്റെ മാമൻ്റെ സഹായത്തോടെ ഞങ്ങൾ ആ സ്ഥലത്തെത്തി ചേർന്നു.അവിടുത്തെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മദർ ആയിരുന്നു.അവർ ഒരു പെട്ടിയിലാണ് ആ സാധനങ്ങളെല്ലാം വച്ചിരുന്നത് .അതിൽ അവളുടെ കുറച്ചു സാധനങ്ങളല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഒരു സൂചന പോലും അമ്മയെക്കുറിച്ച് കിട്ടിയില്ലല്ലോ എന്ന വിഷമത്തിൽ ഞങ്ങൾ തിരിച്ചു പോകുന്നതു കണ്ട മദർ ഞങ്ങളെ തിരികെ വിളിച്ചു. അവരുടെ കൈയിൽ ഒരു ആൽബം ഉണ്ടായിരുന്നു. അവൾ ഇവിടെ നിന്നും പോയതിനു ശേഷം ആരോ അയച്ചതാണെന്നു പറഞ്ഞത്. ഞങ്ങൾ വളരെ ആകാംശയോടെ ആ ആൽബം തുറന്നു. ആദ്യത്തെ പേജിൽ മക്കളെക്കുറിച്ചുള്ള ഒരു വലിയ എഴുത്തായിരുന്നു അതു വായിക്കാൻ മീനുവിനു താല്പര്യമില്ലായിരുന്നു. കാരണം അവളുടെ മനസ്സുനിറയെ അവളുടെ അമ്മ മാത്രമായിരുന്നു.എന്നാൽ അമ്മയുടെ ചിത്രം കണ്ടപ്പോൾ രണ്ടു പേരും ഒരുപോലെ സ്തംഭിച്ചു നിന്നു. ഞങ്ങളുടെ വീടിനടുത്തുള്ള ഹോട്ടലിലെ വേലക്കാരിയായിരുന്നു അവളുടെ അമ്മ. കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞു. സ്വന്തം അമ്മ ഇത്രയടുത്തുണ്ടായിട്ടും മനസ്സിലാക്കിയില്ലല്ലോ എന്നും വല്ലാതെ തളർന്നു പോയി.പിന്നെ ഒന്നും മിണ്ടാതെ വണ്ടിയിലേക്കു കയറി അമ്മയുടെ അരികിലേക്കു പോയി. അമ്മയുടെയും മീനുവിൻ്റെയും സ്നേഹം കാണുന്നവരായിരുന്നാലും ഒന്ന് സന്തോഷം കൊണ്ട് കരഞ്ഞുപോകും. അപ്പോൾ ഞാൻ ആലോചിച്ചു ഒരുപാടു പേരുകളു ചിത്രങ്ങളും കൊണ്ട് നിറഞ്ഞപ്പോൾ ഒരാൾക്ക് ഇതുവരെ കാണാത്ത തൻ്റെ അമ്മയെ പോലും തിരിച്ചു കിട്ടി. അത്രയ്ക്കും അർഥപൂർണ്ണമാണ് ആൽബങ്ങൾ. അവ നമുക്കു ചിലപ്പോൾ സന്തോഷങ്ങളും നൽകുന്നു. ആ ആൽബത്തിനു ഒരായിരം നന്ദി.

പേര്= അജ്ഞിത രാജീവ് ക്ലാസ്സ്= 6 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= കണ്ണശ മിഷൻ ഹൈസ്കൂൾ സ്കൂൾ കോഡ്= 44081 ഉപജില്ല= കാട്ടാക്കട ജില്ല= തിരുവനന്തപുരം തരം= കഥ color= 4

}}