"വർഗ്ഗം:47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47047 (സംവാദം | സംഭാവനകൾ)
No edit summary
47047 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
                                                ഓടക്കുഴൽ
                                              ഭൂമി മനുഷ്യനോട്: നീ മറക്കുന്നു
പണ്ട് പെരിയാറിന്റെ തീരത്ത് മധു എന്നൊരു മണൽ തൊഴിലാളി താമസിച്ചിരുന്നു. ഒരു ശിവരാത്രി ദിവസം അയാൾ ആലുവമണപ്പുറത്ത് നിന്ന് ഒരു ഓടക്കുഴൽ വാങ്ങി. ആദ്യത്തെ സംഗീതോപകരണമാണ് മുള കൊണ്ടുള്ള ഓടക്കുഴൽ .
 
ഓടക്കുഴൽ വായന പഠിക്കുവാൻ അയാൾ തീരുമാനിച്ചു. പഠിക്കുവാൻ പറ്റിയ ഒരു ഗുരുവിനെ തേടി നടന്നു . അങ്ങനെ ഉള്ള ഒരു ഗുരുവിനെ കണ്ടെത്തി.
 
    ഓടക്കുഴൽ വായന പഠിച്ചു  തുടങ്ങി. പക്ഷെ മധുവിന് ജന്മസിദ്ധമായ സംഗീതവാസന ഉണ്ടായിരുന്നില്ല. ഗുരു എത്ര ശ്രമിച്ചിട്ടും മധുവിനെ നല്ലൊരു വായനക്കാരനാക്കാൻ സാധിച്ചില്ല. എങ്കിലും അവന്റെ കൈയിലെ കാശ് വാങ്ങിച്ചെടുക്കുവാൻ വേണ്ടി ഗുരു അവനെ പുകഴ്ത്തി പറഞ്ഞു.
  നീ മറക്കുന്നൊരു ഭൂതകാലം; നിന-
  മധുവിന്റെ  ഓടക്കുഴൽ വായന അസലാവുന്നുണ്ട് . നിനക്ക് ഈ രംഗത്ത് മുിടുക്കനാകാൻ കഴിയും . ഗുരുവിന്റെ അഭിനന്ദനം കേട്ട് മധു സന്തോഷിച്ചു. ഗുരു തന്നെ കളിയാക്കുകയാണെന്ന് അയാൾക്ക് മനസിലായി.  ഓടക്കുഴൽ വായനയിൽ കമ്പമുള്ള ഒരു വിഡ്ഢിയായിരുന്നു അയാൾ.
  കോർമകൾ കിട്ടാത്ത ഭൂതകാലം.
      അയാൾക്ക് ഓടക്കുഴൽ വായിക്കുവാനും  മറ്റാരെങ്കിലും വായിക്കുന്നത് കേൾക്കുവാനും വളരെ ഇഷ്ടമാണ്. അയാൾ ഓടക്കുഴൽ വായിക്കുന്നത് കേൾക്കാനും അഭിപ്രായം പറയാനും കൂട്ടുകാരെ  വിളിച്ചുവരുത്തി. വരുന്ന കുൂട്ടൂകാർക്കെല്ലാം ചായയും പലഹാരങ്ങളും കൊടുത്തു.  
  കൊറ്റിന്നു വേണ്ടിതേടി നടന്നു നീ
  മധുവിന്റെ ഓടക്കുഴൽ വായന കർണ്ണകഠോരമായിരുന്നു. കലാബോധമുള്ളവർക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞില്ല. പക്ഷെ കൂട്ടുകാർ മധുവിനെ പറ്റിച്ച്  ചായയും പലഹാരവും കഴിക്കാൻ വേണ്ടി വെറുതെ മുഖസ്തുതി പറഞ്ഞു.
  കിട്ടാതെ ചുറ്റിത്തിരിഞ്ഞു.
   "നിന്റെ ഓടക്കുഴൽ വായന മധുരമനോഹരമാണ്. നിനക്ക് നല്ല ഭാവിയുണ്ട്". കൂട്ടുകാരുടെ പുകഴ്ത്തലുകൾ കേട്ട് ആ പമ്പര വിഡ്ഢി ആഹ്ലാദിച്ചു. സദാസമയവും ഓടക്കുഴൽ വായിച്ചു കൊണ്ട്  നടക്കാൻ തുടങ്ങി.
  ഏതോ മരത്തിൻറെ ചോട്ടിൽ പഴം വീണു
കൂട്ടുകാർ അവനെ പരഞ്ഞു പിരികേറ്റി. നാല്ക്കവലയിൽ പോയി നിന്ന് ഓടക്കുഴൽ വായിക്കുവാൻ പറ‍ഞ്ഞു. കൂട്ടുകാർ തന്നെ
  കിട്ടുവാൻ നീ കാത്തിരുന്നു.
  ഏതോ കിഴങ്ങുപറിക്കുവാൻ മാന്തിനിൻ
  ക്കൈ വിരലൊക്കെയും നൊന്തു.
  അങ്ങനെയുണ്ടായിരുന്നു നിനക്കൊരു
   ഭൂതകാലം- നീ മറന്നു.
                           
                        ഏതോ മൃഗങ്ങളെക്കണ്ടു പേടിച്ചു നീ-
                        യോടി-രക്ഷപെടാൻ വേണ്ടി.