"ജി.വി.എച്ച്.എസ്.എസ് കൊപ്പം/പൂർവ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
abhyam krishnan |
||
| വരി 1: | വരി 1: | ||
<big>== '''അഭയം കൃഷ്ണേട്ടൻ''' ==</big> | <big>== '''അഭയം കൃഷ്ണേട്ടൻ''' ==</big> | ||
[[പ്രമാണം:20015 kkrishnan.png|ഇടത്ത്|ലഘുചിത്രം|354x354ബിന്ദു]] | |||
| വരി 28: | വരി 39: | ||
-കൃഷ്ണേട്ടൻ വ്യക്തമാക്കുന്നു. ഇപ്പോൾ മനയുടെ ഒരുഭാഗത്ത് സാമൂഹികക്ഷേമവകുപ്പിന്റെ അങ്കണവാടി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഭദ്രം എന്നപേരിൽ വൃദ്ധരായ അന്തേവാസികളുടെ രാത്രിസങ്കേതവും. വിഷം വേണ്ട ഉണ്ണുന്ന ചോറിൽ, ഊന്നുന്ന ചുവടുകളിൽ ഒട്ടും വിഷം കലരരുതെന്ന് കൃഷ്ണേട്ടന് നിർബന്ധമുണ്ട്. മുപ്പതേക്കറിൽ പച്ചപിടിച്ചുനിൽക്കുന്ന ജൈവകൃഷി അതിന്റെ ഒരു ഉദാഹരണം. ഇവിടത്തെ 107 അന്തേവാസികൾക്കും ഭക്ഷണത്തിനാവശ്യമായ അരിയും പച്ചക്കറികളുമെല്ലാം ജൈവരീതിയിൽത്തന്നെ കൃഷിചെയ്യുന്നു. ഗോമൂത്രവും ചാണകവും പച്ചിലകളുമൊക്കെയാണ് വളം. കീടനാശിനികളും ജൈവംമാത്രം. മഴമറകൃഷിയുമുണ്ട്. ‘‘15 വർഷത്തിലേറെയായി ഞങ്ങൾ അരി പുറത്തുനിന്ന് വാങ്ങാറില്ല. ഇപ്പോൾ പുറത്തേക്ക് വിൽക്കുകയും ചെയ്യുന്നു. പോരാത്തതിന് അന്തേവാസികളിൽ ജോലിചെയ്യാൻ കഴിയുന്നവർ അവരവർക്ക് കഴിയുന്ന ജോലികൾ ചെയ്യുന്നുണ്ട്. ചവിട്ടി, മെഴുകുതിരി, ചന്ദനത്തിരി അങ്ങനെ പലതും ഇവിടെ ഉണ്ടാക...ഗാന്ധിജി സ്വപ്നംകണ്ട സ്വയംപര്യാപ്ത ജീവിതമാണ് ഞങ്ങളുടെയും ആദർശം. ഇന്ത്യൻ മാർക്സിസ്റ്റ് എന്നാണ് ഞാൻ ഗാന്ധിജിയെ വിളിക്കുക. ഗാന്ധിജിയിൽ ചിന്താശേഷിയും സഹാനുഭൂതിയും ഒരുമിക്കുന്നു. ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. ശാസ്ത്രസാഹിത്യപരിഷത്തിലുംമറ്റും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, സംഘടനയെ പുഷ്ടിപ്പെടുത്തുകമാത്രം ലക്ഷ്യമാക്കിയുള്ള പാർട്ടിപ്രവർത്തനത്തോട് എനിക്ക് യോജിപ്പില്ല. മനുഷ്യസേവനത്തിലായിരിക്കണം പ്രധാനശ്രദ്ധ’’ -കൃഷ്ണേട്ടൻ പറയുന്നു. കൃഷിയിലെന്നപോലെ സംഭാവന സ്വീകരിക്കുന്ന കാര്യത്തിലും ‘പരിശുദ്ധി’ കാത്തുസൂക്ഷിക്കുന്നു അഭയം.മദ്യവില്പനക്കാരുടെയോ മതതീവ്രവാദസംഘങ്ങളുടെയോ കൊള്ളപ്പലിശക്കാരുടെയോ ഒന്നും സംഭാവന സ്വീകരിക്കില്ല. ......എങ്കിലും എന്തൊക്കെയാണ് ഇവിടെ ഭംഗിയായി നടക്കുന്നത്- യോഗപരിശീലനം, സംഗീതപഠനം, പ്രകൃതിചികിത്സ, അപൂർവവിത്തുകളുടെ സംരക്ഷണം, പുസ്തകപ്രസാധനം, മികച്ച വായനശാല... ഒരേക്കറിലേറെ സ്ഥലം സ്മൃതിവനമെന്ന പേരിൽ കാടായി സംരക്ഷിക്കുന്നുമുണ്ട്.ഇത്രയും വലിയ ഒരു സ്ഥാപനം ഇത്രയും ക്ലേശങ്ങൾ സഹിച്ച് നടത്തുന്നതിനുപിന്നിലെ പ്രചോദനമെന്തെന്ന് ചോദിച്ചപ്പോൾ കൃഷ്ണേട്ടന്റെ ഉത്തരം ഇങ്ങനെ: ......‘‘സത്‌കർമം ചെയ്യുന്നതിന് ഒരു സുഖമുണ്ട്. അതാണ് ഏറ്റവും വലിയ സുഖം’’ അതിന് കാലത്തിന്റെ പ്രതിഫലം......പോലെ ചില പുരസ്കാരങ്ങൾ... നേരത്തേ വി.ടി. ഭട്ടതിരിപ്പാടിന്റെ പേരിലുള്ള പുരസ്കാരവും മലയാളം വാരികയുടെ പുരസ്കാരവും. ഇപ്പോൾ ദേശീയ അവാർഡായ പ്ലാന്റ് ജീനോം സേവ്യർ പുരസ്കാരം... ‘‘അഭയംപോലുള്ള സ്ഥാപനങ്ങൾ ഇല്ലാതാവുന്ന, അവയുടെ ആവശ്യം വരാത്ത ഒരു നാളെയാണ് എന്റെ സ്വപ്നം. അശരണരും ദുർബലരും പീഡിതരുമൊന്നുമില്ലാത്ത ഒരു കാലം. ആ നല്ലകാലം പുലരുംവരെ അഭയം തളരുകയുമരുത്’’...... | -കൃഷ്ണേട്ടൻ വ്യക്തമാക്കുന്നു. ഇപ്പോൾ മനയുടെ ഒരുഭാഗത്ത് സാമൂഹികക്ഷേമവകുപ്പിന്റെ അങ്കണവാടി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഭദ്രം എന്നപേരിൽ വൃദ്ധരായ അന്തേവാസികളുടെ രാത്രിസങ്കേതവും. വിഷം വേണ്ട ഉണ്ണുന്ന ചോറിൽ, ഊന്നുന്ന ചുവടുകളിൽ ഒട്ടും വിഷം കലരരുതെന്ന് കൃഷ്ണേട്ടന് നിർബന്ധമുണ്ട്. മുപ്പതേക്കറിൽ പച്ചപിടിച്ചുനിൽക്കുന്ന ജൈവകൃഷി അതിന്റെ ഒരു ഉദാഹരണം. ഇവിടത്തെ 107 അന്തേവാസികൾക്കും ഭക്ഷണത്തിനാവശ്യമായ അരിയും പച്ചക്കറികളുമെല്ലാം ജൈവരീതിയിൽത്തന്നെ കൃഷിചെയ്യുന്നു. ഗോമൂത്രവും ചാണകവും പച്ചിലകളുമൊക്കെയാണ് വളം. കീടനാശിനികളും ജൈവംമാത്രം. മഴമറകൃഷിയുമുണ്ട്. ‘‘15 വർഷത്തിലേറെയായി ഞങ്ങൾ അരി പുറത്തുനിന്ന് വാങ്ങാറില്ല. ഇപ്പോൾ പുറത്തേക്ക് വിൽക്കുകയും ചെയ്യുന്നു. പോരാത്തതിന് അന്തേവാസികളിൽ ജോലിചെയ്യാൻ കഴിയുന്നവർ അവരവർക്ക് കഴിയുന്ന ജോലികൾ ചെയ്യുന്നുണ്ട്. ചവിട്ടി, മെഴുകുതിരി, ചന്ദനത്തിരി അങ്ങനെ പലതും ഇവിടെ ഉണ്ടാക...ഗാന്ധിജി സ്വപ്നംകണ്ട സ്വയംപര്യാപ്ത ജീവിതമാണ് ഞങ്ങളുടെയും ആദർശം. ഇന്ത്യൻ മാർക്സിസ്റ്റ് എന്നാണ് ഞാൻ ഗാന്ധിജിയെ വിളിക്കുക. ഗാന്ധിജിയിൽ ചിന്താശേഷിയും സഹാനുഭൂതിയും ഒരുമിക്കുന്നു. ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. ശാസ്ത്രസാഹിത്യപരിഷത്തിലുംമറ്റും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, സംഘടനയെ പുഷ്ടിപ്പെടുത്തുകമാത്രം ലക്ഷ്യമാക്കിയുള്ള പാർട്ടിപ്രവർത്തനത്തോട് എനിക്ക് യോജിപ്പില്ല. മനുഷ്യസേവനത്തിലായിരിക്കണം പ്രധാനശ്രദ്ധ’’ -കൃഷ്ണേട്ടൻ പറയുന്നു. കൃഷിയിലെന്നപോലെ സംഭാവന സ്വീകരിക്കുന്ന കാര്യത്തിലും ‘പരിശുദ്ധി’ കാത്തുസൂക്ഷിക്കുന്നു അഭയം.മദ്യവില്പനക്കാരുടെയോ മതതീവ്രവാദസംഘങ്ങളുടെയോ കൊള്ളപ്പലിശക്കാരുടെയോ ഒന്നും സംഭാവന സ്വീകരിക്കില്ല. ......എങ്കിലും എന്തൊക്കെയാണ് ഇവിടെ ഭംഗിയായി നടക്കുന്നത്- യോഗപരിശീലനം, സംഗീതപഠനം, പ്രകൃതിചികിത്സ, അപൂർവവിത്തുകളുടെ സംരക്ഷണം, പുസ്തകപ്രസാധനം, മികച്ച വായനശാല... ഒരേക്കറിലേറെ സ്ഥലം സ്മൃതിവനമെന്ന പേരിൽ കാടായി സംരക്ഷിക്കുന്നുമുണ്ട്.ഇത്രയും വലിയ ഒരു സ്ഥാപനം ഇത്രയും ക്ലേശങ്ങൾ സഹിച്ച് നടത്തുന്നതിനുപിന്നിലെ പ്രചോദനമെന്തെന്ന് ചോദിച്ചപ്പോൾ കൃഷ്ണേട്ടന്റെ ഉത്തരം ഇങ്ങനെ: ......‘‘സത്‌കർമം ചെയ്യുന്നതിന് ഒരു സുഖമുണ്ട്. അതാണ് ഏറ്റവും വലിയ സുഖം’’ അതിന് കാലത്തിന്റെ പ്രതിഫലം......പോലെ ചില പുരസ്കാരങ്ങൾ... നേരത്തേ വി.ടി. ഭട്ടതിരിപ്പാടിന്റെ പേരിലുള്ള പുരസ്കാരവും മലയാളം വാരികയുടെ പുരസ്കാരവും. ഇപ്പോൾ ദേശീയ അവാർഡായ പ്ലാന്റ് ജീനോം സേവ്യർ പുരസ്കാരം... ‘‘അഭയംപോലുള്ള സ്ഥാപനങ്ങൾ ഇല്ലാതാവുന്ന, അവയുടെ ആവശ്യം വരാത്ത ഒരു നാളെയാണ് എന്റെ സ്വപ്നം. അശരണരും ദുർബലരും പീഡിതരുമൊന്നുമില്ലാത്ത ഒരു കാലം. ആ നല്ലകാലം പുലരുംവരെ അഭയം തളരുകയുമരുത്’’...... | ||
മനുഷ്യസ്‌നേഹമാണ് യഥാർത്ഥ കമ്മ്യൂണിസം എന്നുള്ളത് സ്വജീവിതത്തിലൂടെ കാട്ടിത്തരുകയാണ് പള്ളം കൃഷ്‌ണൻ എന്ന അഭയം കൃഷ്ണേട്ടൻ. അനാഥരും അഗതികളും ഉറ്റവർ നഷ്‌ടപ്പെട്ടവരും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരുമായവരുടെ കൂടെ കുടുംബസമേതം ഉണ്ടും ഉറങ്ങിയും അവർക്കുവേണ്ടി ജീവിതമൊഴിച്ചുവെയ്‌ക്കുകയാണ് കൃഷ്‌ണേട്ടൻ. കാവിമുണ്ടും പരുക്കൻ ജുബ്ബയും നീട്ടിവളർത്തിയ താടിയുമായി മോട്ടോർ സൈക്കിളിൽ പട്ടാമ്പിയിലും കൊപ്പത്തും സഞ്ചരിക്കുന്ന ഈ 51 കാരൻ പട്ടാമ്പിക്കു സമീപം കൊപ്പം പുലാശ്ശേരിയിൽ പ്രവർത്തിക്കുന്ന അഭയം ജീവകാരുണ്യ അനാഥ അഗതി മന്ദിരത്തിന്റെ ജീവനാഡിയാണ് | മനുഷ്യസ്‌നേഹമാണ് യഥാർത്ഥ കമ്മ്യൂണിസം എന്നുള്ളത് സ്വജീവിതത്തിലൂടെ കാട്ടിത്തരുകയാണ് പള്ളം കൃഷ്‌ണൻ എന്ന അഭയം കൃഷ്ണേട്ടൻ. അനാഥരും അഗതികളും ഉറ്റവർ നഷ്‌ടപ്പെട്ടവരും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരുമായവരുടെ കൂടെ കുടുംബസമേതം ഉണ്ടും ഉറങ്ങിയും അവർക്കുവേണ്ടി ജീവിതമൊഴിച്ചുവെയ്‌ക്കുകയാണ് കൃഷ്‌ണേട്ടൻ. കാവിമുണ്ടും പരുക്കൻ ജുബ്ബയും നീട്ടിവളർത്തിയ താടിയുമായി മോട്ടോർ സൈക്കിളിൽ പട്ടാമ്പിയിലും കൊപ്പത്തും സഞ്ചരിക്കുന്ന ഈ 51 കാരൻ പട്ടാമ്പിക്കു സമീപം കൊപ്പം പുലാശ്ശേരിയിൽ പ്രവർത്തിക്കുന്ന അഭയം ജീവകാരുണ്യ അനാഥ അഗതി മന്ദിരത്തിന്റെ ജീവനാഡിയാണ് | ||