"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:


'''പുത്തനമ്പലം'''
'''പുത്തനമ്പലം'''
 
[[പ്രമാണം:34013puthanambalam.jpg|ലഘുചിത്രം|'''പുത്തനമ്പലം-ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രം''']]
കൃഷിക്ക് അനുയോജ്യമായ മണ്ണാണ് '''പുത്തനമ്പലത്തിന്റേത്.''' വാഴ, ചേമ്പ് പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാന കൃഷികൾ. നെല്ലിനും, തെങ്ങിനും പേരുകേട്ട നാടായിരുന്നു ഇത്. പു ത്തനങ്ങാടിയിൽ നിന്നും തേങ്ങ ,തൊണ്ട് കെട്ടുവള്ളത്തിൽ കയറ്റി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമായിരുന്നു. തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി ചകിരിയാക്കി. അത് കയറും കയർ ഉൽപ്പന്നങ്ങളുമാക്കുന്ന രീതി പണ്ട് മുതൽ തന്നെ ഉണ്ടായിരുന്നു. തെങ്ങിനുണ്ടാവുന്ന രോഗങ്ങൾ അതിന്റെ ഉത്പാദന ശേഷിയെ ബാധിച്ചു തുടങ്ങിയത് ഒരു സംസ്കാരത്തിന്റെ തന്നെ തകർച്ചയിലേക്കാണ് വഴിതെളിച്ചത്. ഇപ്പോൾ കയറും ചകിരിയും എത്തുന്നത് തമിഴ്നാട്ടിൽ നിന്നുമാണ്. പാടശേഖരങ്ങളുടെ നാടായിരുന്നു പുത്തനങ്ങാടി. കൊഴ്ത്തുൽസവങ്ങൾ ഇവിടുത്തെ ആഘോഷമായിരുന്നു. പുതുതലമുറകളുടെ താല്പര്യക്കുറവ് നെൽകൃഷിയെ തന്നെ ഇല്ലാതാക്കി എന്നു പറയാം. എങ്കിലും കുടുംബശ്രീ  പ്രസ്ഥാനങ്ങളുടെ വരവോടെ തരിശായി കിടക്കുന്ന വയലുകളും പറമ്പുകളും കൃഷിയോഗ്യമാക്കാൻ ശ്രമങ്ങൾ നടത്തിവരുന്നു.  
കൃഷിക്ക് അനുയോജ്യമായ മണ്ണാണ് '''പുത്തനമ്പലത്തിന്റേത്.''' വാഴ, ചേമ്പ് പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാന കൃഷികൾ. നെല്ലിനും, തെങ്ങിനും പേരുകേട്ട നാടായിരുന്നു ഇത്. പു ത്തനങ്ങാടിയിൽ നിന്നും തേങ്ങ ,തൊണ്ട് കെട്ടുവള്ളത്തിൽ കയറ്റി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമായിരുന്നു. തൊണ്ട് വെള്ളത്തിലിട്ട് അഴുക്കി ചകിരിയാക്കി. അത് കയറും കയർ ഉൽപ്പന്നങ്ങളുമാക്കുന്ന രീതി പണ്ട് മുതൽ തന്നെ ഉണ്ടായിരുന്നു. തെങ്ങിനുണ്ടാവുന്ന രോഗങ്ങൾ അതിന്റെ ഉത്പാദന ശേഷിയെ ബാധിച്ചു തുടങ്ങിയത് ഒരു സംസ്കാരത്തിന്റെ തന്നെ തകർച്ചയിലേക്കാണ് വഴിതെളിച്ചത്. ഇപ്പോൾ കയറും ചകിരിയും എത്തുന്നത് തമിഴ്നാട്ടിൽ നിന്നുമാണ്. പാടശേഖരങ്ങളുടെ നാടായിരുന്നു പുത്തനങ്ങാടി. കൊഴ്ത്തുൽസവങ്ങൾ ഇവിടുത്തെ ആഘോഷമായിരുന്നു. പുതുതലമുറകളുടെ താല്പര്യക്കുറവ് നെൽകൃഷിയെ തന്നെ ഇല്ലാതാക്കി എന്നു പറയാം. എങ്കിലും കുടുംബശ്രീ  പ്രസ്ഥാനങ്ങളുടെ വരവോടെ തരിശായി കിടക്കുന്ന വയലുകളും പറമ്പുകളും കൃഷിയോഗ്യമാക്കാൻ ശ്രമങ്ങൾ നടത്തിവരുന്നു.  


വരി 29: വരി 29:


'''മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്ര ഐതിഹ്യം'''
'''മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്ര ഐതിഹ്യം'''
 
[[പ്രമാണം:34013dhany.jpg|ലഘുചിത്രം|'''മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രം''']]
പണ്ട് ചേർത്തലയിലെ വയലാർ ദേശത്ത് പുതിയായ്ക്കൽ ഒരു തമ്പാൻ ഉണ്ടായിരുന്നു.അദ്ദേഹത്തെ സദാ അലട്ടിയിരുന്ന രോഗമായിരുന്നു ഉദരരോഗം. രോഗശമനത്തിന് അദ്ദേഹം വൈക്കം ക്ഷേത്രത്തിൽ ഭജനമിരുന്നു. ഭജന തീരുന്നതിന് തലേദിവസം രാത്രിയിൽ അദ്ദേഹത്തിന് സ്വപ്ന ദർശനം ഉണ്ടാവുകയും സ്വപ്നത്തിൽ വൈക്കത്തപ്പൻ അദ്ദേഹത്തിന് ചില നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. അതിൽ പ്രകാരം പിറ്റേദിവസംതന്നെ കേളൻ കുളത്തിലിറങ്ങി മുങ്ങിത്തപ്പി. ആദ്യം കിട്ടിയ വിഗ്രഹം കുളത്തിൽ ഉപേക്ഷിച്ച് രണ്ടാമത് കിട്ടിയ ധന്വ ന്തരി വിഗ്രഹവുമായി യാത്രതിരിച്ചു. അപ്പോൾ എതിരെവന്ന  ശ്രേഷ്ഠനായ ബ്രാഹ്മണൻ വെള്ളാട് നമ്പൂതിരിക്ക് ആ വിഗ്രഹം നൽകുകയും വീണ്ടും തമ്പാൻ കുളത്തിൽ മുങ്ങി മൂന്നാമത്തെ വിഗ്രഹം എടുത്തുകൊണ്ടുപോയി സ്വദേശത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു ആ ക്ഷേത്രത്തിന് കേരളാദിത്യപുരം എന്ന്   പേരിടുകയും ചെയ്തു.വെള്ളാട് നമ്പൂതിരി തനിക്ക് കിട്ടിയ അമൂല്യ വിഗ്രഹവുമായി മരുത്തോർവട്ടത്തുള്ള തന്റെ ഭവനത്തിൽ എത്തി വിഗ്രഹം  പൂജാമുറിയിൽ സ്ഥാപിച്ച് പൂജകൾ ചെയ്തുപോന്നു.
പണ്ട് ചേർത്തലയിലെ വയലാർ ദേശത്ത് പുതിയായ്ക്കൽ ഒരു തമ്പാൻ ഉണ്ടായിരുന്നു.അദ്ദേഹത്തെ സദാ അലട്ടിയിരുന്ന രോഗമായിരുന്നു ഉദരരോഗം. രോഗശമനത്തിന് അദ്ദേഹം വൈക്കം ക്ഷേത്രത്തിൽ ഭജനമിരുന്നു. ഭജന തീരുന്നതിന് തലേദിവസം രാത്രിയിൽ അദ്ദേഹത്തിന് സ്വപ്ന ദർശനം ഉണ്ടാവുകയും സ്വപ്നത്തിൽ വൈക്കത്തപ്പൻ അദ്ദേഹത്തിന് ചില നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു. അതിൽ പ്രകാരം പിറ്റേദിവസംതന്നെ കേളൻ കുളത്തിലിറങ്ങി മുങ്ങിത്തപ്പി. ആദ്യം കിട്ടിയ വിഗ്രഹം കുളത്തിൽ ഉപേക്ഷിച്ച് രണ്ടാമത് കിട്ടിയ ധന്വ ന്തരി വിഗ്രഹവുമായി യാത്രതിരിച്ചു. അപ്പോൾ എതിരെവന്ന  ശ്രേഷ്ഠനായ ബ്രാഹ്മണൻ വെള്ളാട് നമ്പൂതിരിക്ക് ആ വിഗ്രഹം നൽകുകയും വീണ്ടും തമ്പാൻ കുളത്തിൽ മുങ്ങി മൂന്നാമത്തെ വിഗ്രഹം എടുത്തുകൊണ്ടുപോയി സ്വദേശത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു ആ ക്ഷേത്രത്തിന് കേരളാദിത്യപുരം എന്ന്   പേരിടുകയും ചെയ്തു.വെള്ളാട് നമ്പൂതിരി തനിക്ക് കിട്ടിയ അമൂല്യ വിഗ്രഹവുമായി മരുത്തോർവട്ടത്തുള്ള തന്റെ ഭവനത്തിൽ എത്തി വിഗ്രഹം  പൂജാമുറിയിൽ സ്ഥാപിച്ച് പൂജകൾ ചെയ്തുപോന്നു.


3,797

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528028" എന്ന താളിൽനിന്ന് ശേഖരിച്ചത്