"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 56: വരി 56:
-ഹരിത. റ്റി.എച്ച്  
-ഹരിത. റ്റി.എച്ച്  


വിസ്മൃതമീ പാതതന്നിലെ നിനവുകള്‍
വിസ്മൃതമീ പാതതന്നിലെ നിനവുകള്‍<BR>
അതിന്‍ഹേതുവോ കാലത്തിനിരുളാം കരങ്ങളും
 
അന്നിന്റെ പകലുകള്‍ പാവനമായിതു
അതിന്‍ഹേതുവോ കാലത്തിനിരുളാം കരങ്ങളും<BR>
അന്നു രാത്രികള്‍ മൗനത്തിലായിരുന്നോ?
 
കനവുകളാം നിലാപക്ഷി തലചായ്ച്ച
അന്നിന്റെ പകലുകള്‍ പാവനമായിതു<BR>
വാഴ്വാം തല്പത്തിന്‍ ചിറകൊടിഞ്ഞോ?
 
കേഴുന്നൊരീ മനം ആരുടേതോ
അന്നു രാത്രികള്‍ മൗനത്തിലായിരുന്നോ?<BR>
ശൂന്യമീ കാലത്തിനോളങ്ങളില്‍
 
ഒരു നവസുസ്മിതം തളിരിടുന്നോ
കനവുകളാം നിലാപക്ഷി തലചായ്ച്ച<BR>
എന്നുടെ രീക്ഷണചക്രവാളത്തില്‍നില്‍
 
ആ അധരങ്ങളിനിയും പൂത്തിടുമോ?
വാഴ്വാം തല്പത്തിന്‍ ചിറകൊടിഞ്ഞോ?<BR>
അന്നു നാം ഇരു മേഘപടലങ്ങളായ്
 
ഈ വാനിലല്ലോ കരങ്ങള്‍ കോര്‍ത്തൂ
കേഴുന്നൊരീ മനം ആരുടേതോ<BR>
ഇന്നു നാം ഇരു കൈവഴികളായി
 
പിരിഞ്ഞിടുന്നു നദീതീരത്തിനില്‍
ശൂന്യമീ കാലത്തിനോളങ്ങളില്‍<BR>
എന്തിനീ വേര്‍പാടുതേടുന്നു നാം
 
ഒരു മുറിവാക്കിനായി കാത്തിരിപ്പു
ഒരു നവസുസ്മിതം തളിരിടുന്നോ<BR>
വിലപിക്കുമീ തോഴരായി നമ്മള്‍
 
കാലമിന്നിന്നുടെ പ്രതീകമാമോ
എന്നുടെ രീക്ഷണചക്രവാളത്തില്‍നില്‍<BR>
ഓര്‍മിക്കുവാന്‍ ഞാന്‍ ചൊല്ലണമോ
 
ഓര്‍മയായ് നീ കാത്തുസൂക്ഷിച്ചിടു
ആ അധരങ്ങളിനിയും പൂത്തിടുമോ?<BR>
വിട പറഞ്ഞീടുന്നീ മാത്രയില്‍
 
ഈ രണ്ടു സഖികളും മാനസവും
അന്നു നാം ഇരു മേഘപടലങ്ങളായ്<BR>
താരകളിന്നിന്റെ സാക്ഷികളും
 
നദീതീരങ്ങള്‍ വിരഹാം പൊഴിച്ചിടുന്നു
ഈ വാനിലല്ലോ കരങ്ങള്‍ കോര്‍ത്തൂ<BR>
വിഴിയെന്നു മാത്രം പഴിച്ചീടുമോ
 
ഇന്നു നാം ഇരു കൈവഴികളായി<BR>
 
പിരിഞ്ഞിടുന്നു നദീതീരത്തിനില്‍<BR>
 
എന്തിനീ വേര്‍പാടുതേടുന്നു നാം<BR>
 
ഒരു മുറിവാക്കിനായി കാത്തിരിപ്പു<BR>
 
വിലപിക്കുമീ തോഴരായി നമ്മള്‍<BR>
 
കാലമിന്നിന്നുടെ പ്രതീകമാമോ<BR>
 
ഓര്‍മിക്കുവാന്‍ ഞാന്‍ ചൊല്ലണമോ<BR>
 
ഓര്‍മയായ് നീ കാത്തുസൂക്ഷിച്ചിടു<BR>
 
വിട പറഞ്ഞീടുന്നീ മാത്രയില്‍<BR>
 
ഈ രണ്ടു സഖികളും മാനസവും<BR>
 
താരകളിന്നിന്റെ സാക്ഷികളും<BR>
 
നദീതീരങ്ങള്‍ വിരഹാം പൊഴിച്ചിടുന്നു<BR>
 
വിഴിയെന്നു മാത്രം പഴിച്ചീടുമോ<BR>
 
എന്നുമിക്കാല നിയോഗത്തിനെ.
എന്നുമിക്കാല നിയോഗത്തിനെ.