"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
No edit summary
Assumption (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:




सुभाषितम्
== सुभाषितम् ==
 


       अलसस्य कुतॊ विद्या
       अलसस्य कुतॊ विद्या
വരി 53: വരി 54:
== ജൈനക്ഷേത്രം ==
== ജൈനക്ഷേത്രം ==


               വയനാടിന്റെ പൗരാണികതയെഉയര്‍ത്തിക്കാണിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള
               വയനാടിന്റെ പൗരാണികതയെഉയര്‍ത്തിക്കാണിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ളഒരു ജൈനക്ഷേത്രമാണിത്. സഞ്ചാരികളെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് ആകര്‍ഷിച്ച് കൊണ്ട് വര്‍ഷങ്ങളായി ഈ ചരിത്രമണ്ഡപം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.പൗരാണികമായ ഈ ക്ഷേത്രം 700 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയതാണെന്ന് കരുതുന്നു.കട്ടിയുള്ള വലിയ കരി-
ഒരു ജൈനക്ഷേത്രമാണിത്. സഞ്ചാരികളെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് ആകര്‍ഷിച്ച് കൊണ്ട് വര്‍ഷങ്ങളായി
ങ്കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ക്ഷേത്രം ജൈനമതക്കാരുടെആരാധനാലയമായിരുന്നുവെന്ന് വിശ്വസിക്കുന്നു.450കുടുംബക്കാരായ ഇവരില്‍ ദിഗംബരരാണ് വയനാട്ടില്‍ ജീവിച്ചിരുന്നത്.വിജയനഗരമാതൃകയില്‍ നിര്‍മിച്ചിരിക്കുന്നഈ ക്ഷേത്രത്തില്‍ പൊക്കം കുറവായതിനാല്‍ എപ്പോഴും അകത്തെ ഊഷ്മാവ് തുല്യനിലയിലാണ്. പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെ എത്തിച്ചേര്‍ന്ന ഹൈദരലിയും ടിപ്പുവും ഈ ജൈനക്ഷേത്രം പിടിച്ചെടുക്കുകയും പിന്നീടത് ടിപ്പുവിന്റെ ആയുധപ്പുര ആയി ഉപയോഗിക്കുകയുംചെയ്തു.ഇതിനാല്‍ ഗണപതിവട്ടംസ്ഥലം സുല്‍ത്താന്‍സ് ബാറ്ററി എന്നും പിന്നീട് സുല്‍ത്താന്‍ ബത്തേരി എന്നും അറിയപ്പെട്ടു.ക്ഷേത്രത്തിന് പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളത്. ഗര്‍ഭഗൃഹം,പ്രാര്‍ത്ഥനഭാഗം,അന്ധഭാഗം,മഹാമണ്ഡപം.രണ്ട് വരിക്കല്ലിന്റെ പൊക്കത്തില്‍ നിര്‍മിച്ച ഈ ജൈനക്ഷേത്രം നമ്മുടെ പൗരാണികതയെഉയര്‍ത്തിക്കാട്ടാന്‍ ഉതകുന്നതാണ്.
ഈ ചരിത്രമണ്ഡപം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.
പൗരാണികമായ ഈ ക്ഷേത്രം 700 വര്‍ഷങ്ങള്‍ക്കു മുമ്പ്
ഉണ്ടാക്കിയതാണെന്ന് കരുതുന്നു.കട്ടിയുള്ള വലിയ കരി-
ങ്കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ക്ഷേത്രം ജൈനമതക്കാരുടെ
ആരാധനാലയമായിരുന്നുവെന്ന് വിശ്വസിക്കുന്നു.450
കുടുംബക്കാരായ ഇവരില്‍ ദിഗംബരരാണ് വയനാട്ടില്‍  
ജീവിച്ചിരുന്നത്.വിജയനഗരമാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന
ക്ഷേത്രത്തില്‍ പൊക്കം കുറവായതിനാല്‍ എപ്പോഴും  
അകത്തെ ഊഷ്മാവ് തുല്യനിലയിലാണ്.  
                              പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെ എത്തിച്ചേര്‍ന്ന ഹൈദരലിയും ടിപ്പുവും ഈ ജൈന
ക്ഷേത്രം പിടിച്ചെടുക്കുകയും പിന്നീടത് ടിപ്പുവിന്റെ ആയുധപ്പുര  
ആയി ഉപയോഗിക്കുകയും ചെയ്തു.ഇതിനാല്‍ ഗണപതിവട്ടം
സ്ഥലം സുല്‍ത്താന്‍സ് ബാറ്ററി എന്നും പിന്നീട് സുല്‍ത്താ
ന്‍ ബത്തേരി എന്നും അറിയപ്പെട്ടു.
                        ക്ഷേത്രത്തിന് പ്രധാനമായും നാല്  
ഭാഗങ്ങളാണ് ഉള്ളത്. ഗര്‍ഭഗൃഹം,പ്രാര്‍ത്ഥനഭാഗം,അന്-
ധഭാഗം,മഹാമണ്ഡപം.രണ്ട് വരിക്കല്ലിന്റെ പൊക്കത്തില്‍
നിര്‍മിച്ച ഈ ജൈനക്ഷേത്രം നമ്മുടെ പൗരാണികതയെ
ഉയര്‍ത്തിക്കാട്ടാന്‍ ഉതകുന്നതാണ്.