"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/എരിയുന്ന കനലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=AT THE END
| തലക്കെട്ട്=ഇരുളിൽ ഒരു തിരി നാളമായി
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> < poem>
<center> <poem>
 O It happened last night
ആൾത്തിരക്കൊഴിഞ്ഞൊരാ
treams had a flow far, -
ഉത്സവനഗരിയാകുന്നിതാ
  Which Thad never expected
മമ വിധിവൈവിധ്യം . . . .
frozen air passes introt me.  
നിശാസഞ്ചാരിയാമെൻ സഹചാരികളായ്
My house, parents, relatives
അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . .
All had been lost
പലതായ ആവർത്തനങ്ങളുളവാക്കിയ നൊമ്പരങ്ങൾ
Nobody heard my crying now! 
കൺകളിറുക്കി , വയർരുക്കിയമർത്തി
I am like an empty Bottle
അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . .
Nothing was no more
തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ .
I was really alone
  ഉത്സവവീഥികൾ തൻ തോരണങ്ങൾ
Everything flown away -  
  മറയാക്കിടും നിരവധിയാം മിഴികളെന്നിലേക്കായ്
Its god 's plan.  
കൂരമ്പുകൾ തെറുത്തീടുന്നു , പലതായ നിഴലുകൾ
  I Know Its Time to End All My Happiness
എൻ കാലടികൾ പരതി പിന്തുടരുന്നു . .
  God please help me.
പകൽവെളിച്ചമാന്യർ ഈ രാവിൻ
 
നിലാവിൽ പോലുമേ അന്ധകാരം കലർത്തുന്നു . . .
വിറക്കുന്നിതെൻ കരങ്ങൾ , വിതുമ്പുന്നിതെൻ അധരങ്ങൾ . . . നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . . ഉത്സവമങ്ങനെ
ആഘോഷത്തിമിർപ്പിൻ ഉച്ചകോടിയിലെത്തവെ ,
തടയുവാനാരുമില്ലെന്നിരിക്കെ പരിഹാസനിർഭരമാം
നോട്ടങ്ങളെൻ മാറുപിളർത്തി
കാമനിർവൃതിക്കൊരിരയാകാൻ ഞാനും
വിധിക്കപ്പെട്ടിരിക്കുന്നുവോ ?
-പിന്നിതാ നിരവധിയാം ചവകരം
പൊലിയുന്ന പെൺമാനങ്ങൾ തൻ കണക്കിൽ
ഞാനാരാൾ മാത്രമറെന്നറിയുന്നു .  
തളിരിടുന്നൊരാ സ്ത്രീത്വത്തിൽ ശകൾതൻ
ചിറകരിഞ്ഞെങ്കിലും മനുഷ്യമൃഗങ്ങളെ ,
അട്ടഹാസങ്ങളിനിയുമിവളെ പേടിപ്പിക്കയില്ലെന്നോർത്തകൊൾകനീ . . . നീതിതൻ ഉദയം ഏറെയൊന്നും പിറകിലല്ല . സ്ത്രീയെന്ന
ജന്മമിന്നാരുടെയൊക്കെയോ ആഗ്രഹപ്രാപ്തിക്കുമാത്രമാകുന്നു . . . ഒരുമുഴം കയറിലൂയലാടിടും രണ്ട് കുഞ്ഞുടുപ്പുകളും , പിച്ചിചീന്തപ്പെട്ട
നിരവധിയാം സ്ത്രീത്വങ്ങളും ,
ഇനിയുമാവർത്തനങ്ങളാകാതിരിക്കാൻ
ഇനിയുമെങ്കിലുമേ നീതിപീഠമേ ഇരുട്ടിലൊരു
  തിരിനാളമായ് ഭവിക്ക നീ . .




വരി 27: വരി 44:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഏയ്ഞ്ചൽ സന്തോഷ്
| പേര്= ലിസ് റോസ്
| ക്ലാസ്സ്=    9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    10 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 53:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan|തരം=കവിത}}
{{Verified|name=Mtdinesan|തരം=കവിത}}

14:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുളിൽ ഒരു തിരി നാളമായി

ആൾത്തിരക്കൊഴിഞ്ഞൊരാ
ഉത്സവനഗരിയാകുന്നിതാ
മമ വിധിവൈവിധ്യം . . . .
നിശാസഞ്ചാരിയാമെൻ സഹചാരികളായ്
അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . .
 പലതായ ആവർത്തനങ്ങളുളവാക്കിയ നൊമ്പരങ്ങൾ
കൺകളിറുക്കി , വയർരുക്കിയമർത്തി
അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . .
തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ .
 ഉത്സവവീഥികൾ തൻ തോരണങ്ങൾ
 മറയാക്കിടും നിരവധിയാം മിഴികളെന്നിലേക്കായ്
 കൂരമ്പുകൾ തെറുത്തീടുന്നു , പലതായ നിഴലുകൾ
എൻ കാലടികൾ പരതി പിന്തുടരുന്നു . .
പകൽവെളിച്ചമാന്യർ ഈ രാവിൻ
നിലാവിൽ പോലുമേ അന്ധകാരം കലർത്തുന്നു . . .
വിറക്കുന്നിതെൻ കരങ്ങൾ , വിതുമ്പുന്നിതെൻ അധരങ്ങൾ . . . നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . . ഉത്സവമങ്ങനെ
ആഘോഷത്തിമിർപ്പിൻ ഉച്ചകോടിയിലെത്തവെ ,
തടയുവാനാരുമില്ലെന്നിരിക്കെ പരിഹാസനിർഭരമാം
നോട്ടങ്ങളെൻ മാറുപിളർത്തി
കാമനിർവൃതിക്കൊരിരയാകാൻ ഞാനും
വിധിക്കപ്പെട്ടിരിക്കുന്നുവോ ?
-പിന്നിതാ നിരവധിയാം ചവകരം
പൊലിയുന്ന പെൺമാനങ്ങൾ തൻ കണക്കിൽ
ഞാനാരാൾ മാത്രമറെന്നറിയുന്നു .
തളിരിടുന്നൊരാ സ്ത്രീത്വത്തിൽ ശകൾതൻ
ചിറകരിഞ്ഞെങ്കിലും മനുഷ്യമൃഗങ്ങളെ ,
അട്ടഹാസങ്ങളിനിയുമിവളെ പേടിപ്പിക്കയില്ലെന്നോർത്തകൊൾകനീ . . . നീതിതൻ ഉദയം ഏറെയൊന്നും പിറകിലല്ല . സ്ത്രീയെന്ന
ജന്മമിന്നാരുടെയൊക്കെയോ ആഗ്രഹപ്രാപ്തിക്കുമാത്രമാകുന്നു . . . ഒരുമുഴം കയറിലൂയലാടിടും രണ്ട് കുഞ്ഞുടുപ്പുകളും , പിച്ചിചീന്തപ്പെട്ട
നിരവധിയാം സ്ത്രീത്വങ്ങളും ,
ഇനിയുമാവർത്തനങ്ങളാകാതിരിക്കാൻ
ഇനിയുമെങ്കിലുമേ നീതിപീഠമേ ഇരുട്ടിലൊരു
 തിരിനാളമായ് ഭവിക്ക നീ . .





 

ലിസ് റോസ്
10 A മേരി ക്വീൻസ് ഹൈസ്ക്കൂൾ ,കുടിയാന്മല
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത