"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.ഇ വിദ്യാരംഗത്തിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നു | സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.ഇ വിദ്യാരംഗത്തിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നു | ||
==ഇ വിദ്യാരംഗം == | ==ഇ വിദ്യാരംഗം == | ||
''ചെറുകഥ'' | |||
ഉരുളി | |||
“ ഉരുളി കമഴ്ത്തി ഉണ്ടായതാ . . . . . .” | |||
കൈക്കുഴിയിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് വിറയ്ക്കുന്ന വിരലുകൾ ആവേശത്തോടെ | |||
ചലിച്ചു. വിരലുകൾക്കിടയിൽ തെരെ്യ പിടിപ്പിച്ച അവളുടെ ഫോട്ടോ താഴെപ്പോവാതിരിക്കാൻ ആയാൾ | |||
സാഹസപ്പെട്ട | |||
“ എനിക്കെന്റെ മോളെയെങ്കിലും വേണം " . . . . . . . . “ എന്റെ കുട്ടിയെ " . . . . . . . . . . | |||
കണ്ണുനിർത്തുള്ളികൾ ഉരുണ്ടുകൂടി ചുവപ്പുനിറം ബാധിച്ച കണ്ണുകൾ വീണ്ടും ആവർത്തിച്ചു പറയുന്നതുപോലെ. “ എങ്ങനെയെങ്കിലും ഞാൻ വളർത്തിക്കൊള്ളാം " . വിറയാർന്ന ശരീരം എങ്കിലും മനസ്സിന്റെ സ്നേഹം ഘനിഭവിച്ച് ദൃഢത വന്നതുപോലെ . | |||
ഇന്നലെ വടക്കെ വീടിന്റെ പിന്നാമ്പുറത്തുനിന്ന് നിഴലുകൾ ഇരുടട്ടിലേയ്ക്ക്ഓടിയകലുമ്പോൾ . . . . . . . . . . . . . പിറകെ ചെല്ലണമെന്നുണ്ടായിരുന്നു വയ്യാ . . . . . . . മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ല . ദൈന്യതയുടെ ഇരുണ്ട രശ്മികൾ അസ്തമയ സൂര്യന്റെ | |||
ഇരുണ്ട ചിത്രങ്ങൾ അയാളുടെ മുഖത്ത് വരച്ചു ചേർത്തിരുന്നു. മനസ്സിന്റെ അന്ധകാരത്തിന് ഈശ്വരന്റെ | |||
നിലാവിനെ മറയ്ക്കാനാവില്ല. അയാളുടെ കണ്ണുകളിൽ ഓതണമെന്നുണ്ടായിരുന്നു. | |||
“ ഒന്നേയുണ്ടായിരുന്നുള്ളു " വീണ്ടും അയാൾ പുലമ്പി . . . . . . . കൈവിരലുകൾ ഒരുമിപ്പിക്കാൻ അയാളുടെ വീണ്ടു വിഫലശ്രമം . “ കമലേ" രോദനം മറയ്ക്കുന്ന ഇരുട്ടിലും അയാൾ ഉറക്കെ വിളിച്ചു. “ മരുന്നെടുത്തോ"? “ ബ്ലീഡിംഗുള്ളതാ " ഒറ്റമുറി വാടകവീടിന്റെ പിന്നാമ്പുറത്തുകൂടി രണ്ടു നിഴലുകൾ മറയുമ്പോൾ ആയാൾ . . . . . . . | |||
അവളുടെ ബ്ലീഡിംഗ് അയാളെ അപ്പോഴും തെല്ലും അലോസരപ്പെടുത്തിയിരുന്നു. | |||
ഡോക്ടർ പറഞ്ഞിരുന്നു എ ന്തോ രോഗത്തിന്റെ ലക്ഷണം ആണെന്ന്. “ ;ചെക്ക് അപ്പ്വേണം " വിശദമായിട്ട് " . ലോട്ടറി വിറ്റ കമ്മീഷൻ പോരായിരുന്നു. “ ഒരാഴ്ചക്കൂടി കഴിഞ്ഞായിരുന്നെങ്കിൽ " . . . . . . “ ഓപ്പറേഷൻ നടത്താമായിരുന്നു.”അയാളുടെ ആർദ്രതയുടെ മുഖം എന്നെ തെല്ല് ക്രുദ്ധനാക്കി. തിരയെടുത്ത മുല്ലപ്പൂമൊട്ടുകളെ പെറുക്കിയെടുത്ത് മാലകോർക്കാൻ ശ്രമിക്കുന്നവൻ അവനറിയില്ലല്ലോ തിരയുടെ സ്വഭാവം എല്ലാം കവർന്നെടുക്കുന്നവൾ........................... | |||
[[പ്രമാണം:45051 competition1.jpeg|ലഘുചിത്രം]] | [[പ്രമാണം:45051 competition1.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:45051 ac1.jpg|ലഘുചിത്രം|ഇടത്ത്|ആർട്ടിസ്റ്റ്-കുഞ്ഞുമോൻ ജോസഫ് വി.]][[പ്രമാണം:45051 apd3.jpeg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 apd4.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:45051 ac1.jpg|ലഘുചിത്രം|ഇടത്ത്|ആർട്ടിസ്റ്റ്-കുഞ്ഞുമോൻ ജോസഫ് വി.]][[പ്രമാണം:45051 apd3.jpeg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 apd4.jpeg|ലഘുചിത്രം|വലത്ത്]] | ||
20:32, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.ഇ വിദ്യാരംഗത്തിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നു
ഇ വിദ്യാരംഗം
ചെറുകഥ
ഉരുളി
“ ഉരുളി കമഴ്ത്തി ഉണ്ടായതാ . . . . . .”
കൈക്കുഴിയിൽ നിന്നും വടക്കോട്ട് തിരിഞ്ഞ് വിറയ്ക്കുന്ന വിരലുകൾ ആവേശത്തോടെ ചലിച്ചു. വിരലുകൾക്കിടയിൽ തെരെ്യ പിടിപ്പിച്ച അവളുടെ ഫോട്ടോ താഴെപ്പോവാതിരിക്കാൻ ആയാൾ സാഹസപ്പെട്ട “ എനിക്കെന്റെ മോളെയെങ്കിലും വേണം " . . . . . . . . “ എന്റെ കുട്ടിയെ " . . . . . . . . . . കണ്ണുനിർത്തുള്ളികൾ ഉരുണ്ടുകൂടി ചുവപ്പുനിറം ബാധിച്ച കണ്ണുകൾ വീണ്ടും ആവർത്തിച്ചു പറയുന്നതുപോലെ. “ എങ്ങനെയെങ്കിലും ഞാൻ വളർത്തിക്കൊള്ളാം " . വിറയാർന്ന ശരീരം എങ്കിലും മനസ്സിന്റെ സ്നേഹം ഘനിഭവിച്ച് ദൃഢത വന്നതുപോലെ .
ഇന്നലെ വടക്കെ വീടിന്റെ പിന്നാമ്പുറത്തുനിന്ന് നിഴലുകൾ ഇരുടട്ടിലേയ്ക്ക്ഓടിയകലുമ്പോൾ . . . . . . . . . . . . . പിറകെ ചെല്ലണമെന്നുണ്ടായിരുന്നു വയ്യാ . . . . . . . മനസ്സെത്തുന്നിടത്ത് ശരീരം എത്തുന്നില്ല . ദൈന്യതയുടെ ഇരുണ്ട രശ്മികൾ അസ്തമയ സൂര്യന്റെ
ഇരുണ്ട ചിത്രങ്ങൾ അയാളുടെ മുഖത്ത് വരച്ചു ചേർത്തിരുന്നു. മനസ്സിന്റെ അന്ധകാരത്തിന് ഈശ്വരന്റെ നിലാവിനെ മറയ്ക്കാനാവില്ല. അയാളുടെ കണ്ണുകളിൽ ഓതണമെന്നുണ്ടായിരുന്നു.
“ ഒന്നേയുണ്ടായിരുന്നുള്ളു " വീണ്ടും അയാൾ പുലമ്പി . . . . . . . കൈവിരലുകൾ ഒരുമിപ്പിക്കാൻ അയാളുടെ വീണ്ടു വിഫലശ്രമം . “ കമലേ" രോദനം മറയ്ക്കുന്ന ഇരുട്ടിലും അയാൾ ഉറക്കെ വിളിച്ചു. “ മരുന്നെടുത്തോ"? “ ബ്ലീഡിംഗുള്ളതാ " ഒറ്റമുറി വാടകവീടിന്റെ പിന്നാമ്പുറത്തുകൂടി രണ്ടു നിഴലുകൾ മറയുമ്പോൾ ആയാൾ . . . . . . .
അവളുടെ ബ്ലീഡിംഗ് അയാളെ അപ്പോഴും തെല്ലും അലോസരപ്പെടുത്തിയിരുന്നു.
ഡോക്ടർ പറഞ്ഞിരുന്നു എ ന്തോ രോഗത്തിന്റെ ലക്ഷണം ആണെന്ന്. “ ;ചെക്ക് അപ്പ്വേണം " വിശദമായിട്ട് " . ലോട്ടറി വിറ്റ കമ്മീഷൻ പോരായിരുന്നു. “ ഒരാഴ്ചക്കൂടി കഴിഞ്ഞായിരുന്നെങ്കിൽ " . . . . . . “ ഓപ്പറേഷൻ നടത്താമായിരുന്നു.”അയാളുടെ ആർദ്രതയുടെ മുഖം എന്നെ തെല്ല് ക്രുദ്ധനാക്കി. തിരയെടുത്ത മുല്ലപ്പൂമൊട്ടുകളെ പെറുക്കിയെടുത്ത് മാലകോർക്കാൻ ശ്രമിക്കുന്നവൻ അവനറിയില്ലല്ലോ തിരയുടെ സ്വഭാവം എല്ലാം കവർന്നെടുക്കുന്നവൾ...........................













