Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
കാട്ടുനായ്ക്ക വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യാസം അവസാനിക്കുന്നതിനും ഈ ആചാരം കാരണമാകുന്നതായി കരുതേണ്ടിയിരിക്കുന്നു. ഗുഡയിൽ കഴിയുന്ന കാലത്തോളം സ്കൂളിൽ വരാത്ത ഈ കുട്ടികളെ ലോങ് ആബ്സൻറ്എന്ന കാരണത്താൽ രജിസ്റ്ററിൽനിന്ന് നീക്കിയിട്ടുണ്ടാകും. (ഇപ്പോൾ ഡിവിഷൻഫാൾ ഭയന്ന് ഗോത്രവിദ്യാർത്ഥികളെ രജിസ്റ്ററിൽനിന്ന് നീക്കാറില്ല, പലരും രജിസ്റ്ററിൽ മാത്രമാണുള്ളതും)  പതുക്കെ ഡ്രോപ്പൗട്ട് എന്ന ഗണത്തിലേക്ക് ഇവരുടെ പേരുകളും ചേർക്കപ്പെടുന്നു. സ്വാഭാവികമായ ഒരു പ്രക്രിയ എന്നതിനപ്പുറം ഗോത്രാചാരങ്ങൾ പെൺകുട്ടികളുടെ വിദ്യഭ്യാസത്തെ ഇല്ലാതാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടുള്ളതായി അറിയില്ല.  ആർത്തവം ആരംഭിച്ചതിൻറെ ഫലമായി ഗുഡയിൽ കഴിയുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥയെപ്പറ്റി ആരും പറയാറില്ല, എന്നല്ല ചിന്തിക്കാറുപോലുമില്ല എന്നതാണ് വാസ്തവം. ആചാരം പാലിക്കാൻ നിർബന്ധിതരായിത്തീരുന്ന ഈ കുട്ടികൾ 15 ദിവസം മുതൽ ഒരുമാസമോ അതിലധികമോ കാലം ശുദ്ധവായു ശ്വസിക്കാതെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ ഇരുട്ടറയിയിൽ  താമസിക്കേണ്ടി വരുന്നത്. ഇനിയും ഗോത്രജനതയ്ക്കിടയിൽ നടന്നിട്ടില്ലാത്ത നവോദ്ഥാന പ്രവർത്തനം  എന്നാരംഭിക്കും എന്നതാണ് പ്രധാനം.  
കാട്ടുനായ്ക്ക വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യഭ്യാസം അവസാനിക്കുന്നതിനും ഈ ആചാരം കാരണമാകുന്നതായി കരുതേണ്ടിയിരിക്കുന്നു. ഗുഡയിൽ കഴിയുന്ന കാലത്തോളം സ്കൂളിൽ വരാത്ത ഈ കുട്ടികളെ ലോങ് ആബ്സൻറ്എന്ന കാരണത്താൽ രജിസ്റ്ററിൽനിന്ന് നീക്കിയിട്ടുണ്ടാകും. (ഇപ്പോൾ ഡിവിഷൻഫാൾ ഭയന്ന് ഗോത്രവിദ്യാർത്ഥികളെ രജിസ്റ്ററിൽനിന്ന് നീക്കാറില്ല, പലരും രജിസ്റ്ററിൽ മാത്രമാണുള്ളതും)  പതുക്കെ ഡ്രോപ്പൗട്ട് എന്ന ഗണത്തിലേക്ക് ഇവരുടെ പേരുകളും ചേർക്കപ്പെടുന്നു. സ്വാഭാവികമായ ഒരു പ്രക്രിയ എന്നതിനപ്പുറം ഗോത്രാചാരങ്ങൾ പെൺകുട്ടികളുടെ വിദ്യഭ്യാസത്തെ ഇല്ലാതാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടുള്ളതായി അറിയില്ല.  ആർത്തവം ആരംഭിച്ചതിൻറെ ഫലമായി ഗുഡയിൽ കഴിയുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥയെപ്പറ്റി ആരും പറയാറില്ല, എന്നല്ല ചിന്തിക്കാറുപോലുമില്ല എന്നതാണ് വാസ്തവം. ആചാരം പാലിക്കാൻ നിർബന്ധിതരായിത്തീരുന്ന ഈ കുട്ടികൾ 15 ദിവസം മുതൽ ഒരുമാസമോ അതിലധികമോ കാലം ശുദ്ധവായു ശ്വസിക്കാതെ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ ഇരുട്ടറയിയിൽ  താമസിക്കേണ്ടി വരുന്നത്. ഇനിയും ഗോത്രജനതയ്ക്കിടയിൽ നടന്നിട്ടില്ലാത്ത നവോദ്ഥാന പ്രവർത്തനം  എന്നാരംഭിക്കും എന്നതാണ് പ്രധാനം.  
വർഷങ്ങൾക്കുമുമ്പ് ഒരു കുട്ടി ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളിൽ വന്നിട്ടില്ല. പിന്നെ അവൾ വന്നത് ക്രിസ്തുമസ് പരീക്ഷയ്ക്കാണ്. ഇത്രനാളും എന്താണ് വരാതിരുന്നത് എന്നു ചോദിച്ചപ്പോൾ മറുപടി സുഖമില്ലായിരുന്നു എന്നായിരുന്നു. എന്തായിരുന്നു അസുഖം എന്നതിന് മെൻസസ് ആയതാണ് എന്നാണ് ആ കുട്ടി പറഞ്ഞത്. അന്ന് ഈ ഗോത്രാചാരത്തെക്കുറിച്ച് ഇത്രത്തോളം ധാരണയില്ലാത്തതുകൊണ്ട് കുട്ടിയുടെ സ്കൂളിൽ വരാനുള്ള മടി എന്നുമാത്രമേ തോന്നിയുള്ളൂ. ഇപ്പോഴാണ് അതിൻറെ ആഴം അറിയുന്നത്.
വർഷങ്ങൾക്കുമുമ്പ് ഒരു കുട്ടി ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂളിൽ വന്നിട്ടില്ല. പിന്നെ അവൾ വന്നത് ക്രിസ്തുമസ് പരീക്ഷയ്ക്കാണ്. ഇത്രനാളും എന്താണ് വരാതിരുന്നത് എന്നു ചോദിച്ചപ്പോൾ മറുപടി സുഖമില്ലായിരുന്നു എന്നായിരുന്നു. എന്തായിരുന്നു അസുഖം എന്നതിന് മെൻസസ് ആയതാണ് എന്നാണ് ആ കുട്ടി പറഞ്ഞത്. അന്ന് ഈ ഗോത്രാചാരത്തെക്കുറിച്ച് ഇത്രത്തോളം ധാരണയില്ലാത്തതുകൊണ്ട് കുട്ടിയുടെ സ്കൂളിൽ വരാനുള്ള മടി എന്നുമാത്രമേ തോന്നിയുള്ളൂ. ഇപ്പോഴാണ് അതിൻറെ ആഴം അറിയുന്നത്.
=== വിധവകളെ കയ്യൊഴിക്കൽ ===
=== വിധവകളെ കയ്യൊഴിക്കൽ ===
മുള്ളക്കുറുമർമാത്രം അനുഷഷ്ഠിച്ചു പോരുന്ന സവിശേഷമായ ഒരാചാരത്തെക്കുറിച്ചാണ് ശാരദ (55 വയസ്സ്) പറഞ്ഞത്. കുറുമൻ മരിച്ചാൽ കുറുമാട്ടിയും മക്കളുംകൂടി കുറുമൻറെ കുടി ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്നു. മരണാനന്തരം പുലയടിയന്തിരം നടത്തുന്ന ദിവസമാണ് വിധവയെ കൈയൊഴിയുന്ന ചടങ്ങ്  നടത്തുന്നത്.  അടിയന്തിരത്തിൻറെ കർമ്മങ്ങൾ കഴിഞ്ഞാൽ ദൈവംകാണൽ നടത്തുന്നു.  ഇതിനുശേഷമാണ് പരേതൻറെ ഭാര്യയും മക്കളുംകൂടി ഭർത്താവിൻറെ വീട്ടിൽനിന്നിറങ്ങുന്ന ചടങ്ങ്. ചടങ്ങിൻറെ ഭാഗമായി മൂത്തമകൻറെ കയ്യിൽ  അമ്പും വില്ലും കൊടുക്കും. വിധവയുടെ കൈയിൽ മുറവും കലവുമൊക്കെയാണ് ഉണ്ടാവുക.  ഭർത്താവിൻറെ വീടുപേക്ഷിച്ചു സ്വന്തം കുടിയിലേക്ക് അവർ പോകുന്നു. ഈ ചടങ്ങു നടത്തുന്ന സമയം വിധവയായ സ്ത്രീയുടെ സഹോദരൻ വന്നിട്ടുണ്ടാകും. അയാളാണ് സഹോദരിയേയും കുട്ടികളേയും  സ്വന്തം കുടിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത.് അമ്മാവനൊപ്പം അമ്മയുടെ കുടിയിലേക്കു പോകുന്ന ആൺമക്കളെ വേണമെങ്കിൽ കുറുമൻറെ കുടിയിലുള്ളവർക്ക് പിടിച്ചു വയ്ക്കാം. കാർന്നോർന്മാർക്ക് താല്പര്യമാണെങ്കിൽ ദൈവംകാണുന്നയാൾ പിടിച്ച് ദൈവപ്പുരയിൽ തിരികെ കയറ്റും. അപ്പോൾ അമ്മയ്ക്കും മകനൊപ്പം താമസിക്കാം. പഴയ കാലത്ത് ഒരു സ്ത്രീയും ഭർത്താവിൻറെ മരണശേഷം ആ കുടിയിൽ താമസിക്കാറില്ല. എന്നാൽ ഇന്ന് വിധവകളെ കൈയ്യൊഴിയാറില്ല, പകരം ചടങ്ങുകൾ നടത്താറേയുള്ളൂവെന്നാണ് ആവേദക വിശദീകരിച്ചത്  
മുള്ളക്കുറുമർമാത്രം അനുഷഷ്ഠിച്ചു പോരുന്ന സവിശേഷമായ ഒരാചാരത്തെക്കുറിച്ചാണ് ശാരദ (55 വയസ്സ്) പറഞ്ഞത്. കുറുമൻ മരിച്ചാൽ കുറുമാട്ടിയും മക്കളുംകൂടി കുറുമൻറെ കുടി ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്നു. മരണാനന്തരം പുലയടിയന്തിരം നടത്തുന്ന ദിവസമാണ് വിധവയെ കൈയൊഴിയുന്ന ചടങ്ങ്  നടത്തുന്നത്.  അടിയന്തിരത്തിൻറെ കർമ്മങ്ങൾ കഴിഞ്ഞാൽ ദൈവംകാണൽ നടത്തുന്നു.  ഇതിനുശേഷമാണ് പരേതൻറെ ഭാര്യയും മക്കളുംകൂടി ഭർത്താവിൻറെ വീട്ടിൽനിന്നിറങ്ങുന്ന ചടങ്ങ്. ചടങ്ങിൻറെ ഭാഗമായി മൂത്തമകൻറെ കയ്യിൽ  അമ്പും വില്ലും കൊടുക്കും. വിധവയുടെ കൈയിൽ മുറവും കലവുമൊക്കെയാണ് ഉണ്ടാവുക.  ഭർത്താവിൻറെ വീടുപേക്ഷിച്ചു സ്വന്തം കുടിയിലേക്ക് അവർ പോകുന്നു. ഈ ചടങ്ങു നടത്തുന്ന സമയം വിധവയായ സ്ത്രീയുടെ സഹോദരൻ വന്നിട്ടുണ്ടാകും. അയാളാണ് സഹോദരിയേയും കുട്ടികളേയും  സ്വന്തം കുടിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത.് അമ്മാവനൊപ്പം അമ്മയുടെ കുടിയിലേക്കു പോകുന്ന ആൺമക്കളെ വേണമെങ്കിൽ കുറുമൻറെ കുടിയിലുള്ളവർക്ക് പിടിച്ചു വയ്ക്കാം. കാർന്നോർന്മാർക്ക് താല്പര്യമാണെങ്കിൽ ദൈവംകാണുന്നയാൾ പിടിച്ച് ദൈവപ്പുരയിൽ തിരികെ കയറ്റും. അപ്പോൾ അമ്മയ്ക്കും മകനൊപ്പം താമസിക്കാം. പഴയ കാലത്ത് ഒരു സ്ത്രീയും ഭർത്താവിൻറെ മരണശേഷം ആ കുടിയിൽ താമസിക്കാറില്ല. എന്നാൽ ഇന്ന് വിധവകളെ കൈയ്യൊഴിയാറില്ല, പകരം ചടങ്ങുകൾ നടത്താറേയുള്ളൂവെന്നാണ് ആവേദക വിശദീകരിച്ചത്  
1,545

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529275" എന്ന താളിൽനിന്ന് ശേഖരിച്ചത്