"വിമല ഹൃദയ എച്ച്.എസ്. വിരാലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
[[പ്രമാണം:0052345.jpg|thumb|ക്ലാസ് ലൈബ്രറി 2019-20]]
[[പ്രമാണം:0052345.jpg|thumb|ക്ലാസ് ലൈബ്രറി 2019-20]]


=== ലൈബ്രറി  ചിത്രങ്ങൾ ===
=== ലൈബ്രറി  (2019-20) ചിത്രങ്ങൾ ===
                                   വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും വായനാദിനം വന്നെത്തിയപ്പോൾ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്താണ് ആദ്യമായി വായിച്ചതെന്ന് ഓർമ്മയില്ല. ആരാണ് വായിക്കാൻ പഠിപ്പിച്ചതെന്നും ഓർമ്മയില്ല. എങ്കിലും വായനാ ദിനത്തിൽ ഓർക്കാൻ പലതുമുണ്ട്. കുമാരനാശാൻ, വള്ളത്തോൾ, ബഷീർ, ഒ.എൻ.വി കുറുപ്പ്, മാധവിക്കുട്ടി തുടങ്ങി മലയാളത്തിൽ വായനയുടെ സുകൃതം പകർന്നവർ നിരവധിപേരുണ്ട്. മലയാളിയെ അക്ഷരത്തിന്റെയും, വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട ശ്രീ പി.എൻ പണിക്കരുടെ ചരമദിനം ആയ ജൂൺ 19 ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യമായ ദിവസം എന്നുതന്നെ പറയാം.  
                                   വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും വായനാദിനം വന്നെത്തിയപ്പോൾ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്താണ് ആദ്യമായി വായിച്ചതെന്ന് ഓർമ്മയില്ല. ആരാണ് വായിക്കാൻ പഠിപ്പിച്ചതെന്നും ഓർമ്മയില്ല. എങ്കിലും വായനാ ദിനത്തിൽ ഓർക്കാൻ പലതുമുണ്ട്. കുമാരനാശാൻ, വള്ളത്തോൾ, ബഷീർ, ഒ.എൻ.വി കുറുപ്പ്, മാധവിക്കുട്ടി തുടങ്ങി മലയാളത്തിൽ വായനയുടെ സുകൃതം പകർന്നവർ നിരവധിപേരുണ്ട്. മലയാളിയെ അക്ഷരത്തിന്റെയും, വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട ശ്രീ പി.എൻ പണിക്കരുടെ ചരമദിനം ആയ ജൂൺ 19 ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യമായ ദിവസം എന്നുതന്നെ പറയാം.  വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാൽ അതല്ല യാഥാർത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റർനെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കിൽ, ഓൺലൈൻ വായന പരന്നതെന്ന് പറയാം. ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന വായന തീർച്ചയായും കൗതുകമുള്ളതു തന്നെ.
<gallery>
<gallery>
0052345.jpg|thumb|ക്ലാസ് ലൈബ്രറി 2019-2020
0052345.jpg|thumb|ക്ലാസ് ലൈബ്രറി 2019-2020

11:24, 26 ഓഗസ്റ്റ് 2019-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല

ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി .
*മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, കന്നട വിഭാഗങ്ങളിലായി 2000 -ത്തോളം പുസ്തകങ്ങളുണ്ട്.
  • മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം, ദേശാഭിമാനി, മലയാളം, വിദ്യാരംഗം,ബാലരമ,ബാലഭൂമി, കളിക്കുടുക്ക, മനോരമ ഡൈജസ്റ്റ് തുടങ്ങിയ 20-ഓളം ആനുകാലികങ്ങളുമുണ്ട്.
  • എല്ലാ ദിവസവവും 9.30 മുതൽ ലൈബ്രറി പ്രവർത്തനം ആരംഭിക്കുന്നു.
  • രാവിലെയും ഉച്ചയ്ക്കുും വൈകുന്നേരവും പുസ്തകവിതരണം
  • കുട്ടികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഇഷ്ടാനുസരണം പുസ്തകം തെരെഞ്ഞെടുക്കാനുള്ള സൗകര്യം.
  • ഇരുന്ന് വായിക്കാനും റഫറൻസിനുമായി പ്രത്യേക സൗകര്യം.
  • അമ്മമാർക്ക് പുസ്തകം എടുക്കാനുള്ള അമ്മ ലൈബ്രറി പദ്ധതി
  • ലൈബ്രറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ലൈബ്രറി കൗൺസിൽ
  • ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ കാറ്റലോഗ് തയ്യാറാക്കിവരുന്നു.
ലൈബ്രറി
       വായനാ വസന്തത്തിൻെ ഭാഗമായി ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുകയും ക്ലസുകളിൽ ഇ‍ഷ്യു രജിസ്റ്റർ പ്രകാരം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ സൂക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കുട്ടികളിൽ വായന  പ്രോത്സാഹിപ്പിക്കുന്നതിന് ഇതു സഹായകമായി.

അമ്മ വായന വായനാ വാരാഘോഷത്തിന് മാറ്റുകൂട്ടി

തിരുവനന്തപുരം : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിമല ഹൃദയ ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ലൈല പ്രകാശ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ മേരി ടീച്ചർ , വിദ്യാരംഗം കൺവീനർ , സീനിയർ അസിസ്റ്റന്റ് , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതവും എസ് ആർ.ജി കൺവീനർ നന്ദിയും പറഞ്ഞു.

ക്ലാസ് ലൈബ്രറി

                             സ്കൂളിലെ മുഴുവൻ ക്ലാസ് മുറിയിലും മികച്ച ലൈബ്രറിയൊരുക്കി  വിമലഹൃജയഹൈസ്കൂൾ പാഠഭാഗങ്ങൾ മുഴുവൻ ഉൾപ്പെടുന്ന പുസ്തകങ്ങളാണ് വായന മുറിയിലൊരുക്കിയിരിക്കുന്നത്.  

ഇഷ്ടമുള്ള പുസ്തകത്താളിലേക്ക് കണ്ണെത്താൻ കുട്ടികൾ പ്രത്യേക വായനാമുറിയിലേക്കെത്തേണ്ട. പാഠഭാഗങ്ങളിലെ സംശയം അധ്യാപകരിൽ നിന്ന് ചോദിച്ചറിയുന്നതിനൊപ്പം ക്ലാസ് മുറിയിൽ കരുതിയിട്ടുള്ള പുസ്കങ്ങൾ പരിശോധിച്ച് നീക്കുകയുമാകാം. ആശാനും, ഉള്ളൂരും, വള്ളത്തോളും, ബഷീറും തുടങ്ങി .പാഠഭാഗത്തിൽ പതിഞ്ഞതെല്ലാം നിരനിരയായുണ്ട്. മലയാള നിഘണ്ടുവിൽ തുടങ്ങി കംപ്യൂട്ടറിന്റെ മായക്കാഴ്ചകൾ പാഠഭാഗത്തിൽ പതിഞ്ഞതെല്ലാം നിരനിരയായുണ്ട്. മലയാള നിഘണ്ടുവിൽ തുടങ്ങി കംപ്യൂട്ടറിന്റെ മായക്കാഴ്ചകൾ. ക്ലാസ്സ് ലെെബ്രറി സെറ്റിംങ് , എല്ലാ ഭാഷയിലും ഉള്ള പുസ്തകങ്ങൾ, വിവിധതരം നോവലുകൾ , ചെറുകഥകൾ, കവിതകൾ , ചരിത്ര സ്മരണ, ക്വിസ്, നുറുങ്ങുകൾ, കടംകഥകൾ ലെെബ്രറിയിൽ ഉൾപ്പെടുത്തി

ക്ലാസ് ലൈബ്രറി 2019-20

ലൈബ്രറി (2019-20) ചിത്രങ്ങൾ

                                  വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും വായനാദിനം വന്നെത്തിയപ്പോൾ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്താണ് ആദ്യമായി വായിച്ചതെന്ന് ഓർമ്മയില്ല. ആരാണ് വായിക്കാൻ പഠിപ്പിച്ചതെന്നും ഓർമ്മയില്ല. എങ്കിലും വായനാ ദിനത്തിൽ ഓർക്കാൻ പലതുമുണ്ട്. കുമാരനാശാൻ, വള്ളത്തോൾ, ബഷീർ, ഒ.എൻ.വി കുറുപ്പ്, മാധവിക്കുട്ടി തുടങ്ങി മലയാളത്തിൽ വായനയുടെ സുകൃതം പകർന്നവർ നിരവധിപേരുണ്ട്. മലയാളിയെ അക്ഷരത്തിന്റെയും, വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട ശ്രീ പി.എൻ പണിക്കരുടെ ചരമദിനം ആയ ജൂൺ 19 ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യമായ ദിവസം എന്നുതന്നെ പറയാം.  വായന മരിക്കുന്നു എന്ന് പലരും പറയുന്നു.. എന്നാൽ അതല്ല യാഥാർത്ഥ്യം. വായനയുടെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നത്. ഇന്റർനെറ്റും, ഇമെയിലും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കിൽ, ഓൺലൈൻ വായന പരന്നതെന്ന് പറയാം. ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന വായന തീർച്ചയായും കൗതുകമുള്ളതു തന്നെ.

ക്ലാസ് ലൈബ്രറി 2019-20