emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=നീരുറവ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=നീരുറവ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
സൂര്യകാന്തി അന്ന് സൂര്യനിൽ നിന്നും തല തിരിച്ച് മുകമായി നിന്നു. കാര്യമറിയാതെ പക്ഷികൾ ചിലച്ചു കൊണ്ടിരുന്നു. രാത്രിക്ക് കൂടുതൽ ഇരുട്ട് തോന്നി. പകൽ സൂര്യനെ മേഘം മറച്ചു കളഞ്ഞു. നിശബ്ദത പടർന്ന അന്തരീക്ഷത്തിൽ കോടമഞ്ഞ് വെള്ള മുല്ല പൂക്കൾ വിരിയിച്ചു <br>ആർത്തിരമ്പുന്ന കടലിനെക്കാളും ഉച്ചത്തിൽ അവർ തേങ്ങിക്കൊണ്ടിരുന്നു ആശ്വസിപ്പിക്കാനായി ആരുമുണ്ടായിരുന്നില്ല. അയാളെക്കുറിച്ച് ഓർക്കാൻ അവൾക്ക് കഴിഞ്ഞില്ല മാതൃ സ്നേഹത്താൽ അവൾ വെമ്പൽ കൊണ്ടു. ഏകാന്തതയുടെ കൊടുമുടിയിൽ അവൾ അസ്വസ്ഥയായി .<br>മനസ്സ് ദൂരെയാണ് ആത്മാവ് ജലത്തിനായി ദാഹിച്ചു. വറ്റിപ്പോയ കണ്ണുകൾ തറയിലെ ഉറുമ്പുകളിൽ പതിച്ചു .ചലിച്ചു കൊണ്ടിരിക്കുന്ന യന്ത്രം പോലെ അവൾ മാറി. നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒന്നുമില്ലന്ന തിരിച്ചറിവ് അവളെ കൂടുതൽ ആഴങ്ങളിലേക്ക് തള്ളിയിട്ടു.മിന്നി മറയുന്ന കാഴ്ചകൾ പോലെ ഓർമ്മകൾ അവൾക്കു മുന്നിൽ നിരന്നു. കളിയും ചിരിയുമായി കഴിഞ്ഞ ദിനങ്ങൾ.സ്നേഹസമ്പന്നമായ കുടുംബം.... <br>ജീവിതത്തിൽ ആദ്യമായി അവർ ജോലിയുടെ നന്മയെ വെറുത്തു പോയി .തൻ്റെ മുമ്പിൽ വരുന്ന ഓരോ രോഗിയെയും സ്വന്തമായി കണ്ട് ചികിത്സിച്ചിട്ടെയുള്ളു. എന്നാൽ ഇന്ന് ആ ജോലി തന്നെ വഞ്ചിച്ചു എന്നു പോലും അവർക്കു തോന്നി.ശബ്ദകോലാഹലങ്ങളുടെ നടുവിൽ ഏകന്തയായി ആ ഹോട്ടൽ മുറിയിൽ അവൾ ഒതുങ്ങി. നിശബ്ദത മാത്രമായിരുന്നു അവളുടെ ചെങ്ങാതി<br> ലോകത്താകമാനം ആധിപത്യം ഉറപ്പിച്ച കൊറാണ വൈറസ് തൻ്റെ കുടുംബത്തേയു വിഴുങ്ങി.ഒരു പരിധി വരെ രോഗ പ്രതിരോധം തടത്താൻ കഴിഞ്ഞിരുന്നു എന്നവൾ വിശ്വസിച്ചിരുന്നു. എന്നാൽ ആ വിശ്വാസം നിഷ്ഫലമായത് ആ വാർത്ത കേട്ടപ്പോളായിരുന്നു. <br> 14 ദിവസത്തെ രാപ്പകലില്ലാത്ത സേവനത്തിനു ശേഷം വിധിക്കപ്പെട്ട ക്വാറൻ്റിനിലെ 28 ദിവസങ്ങൾ ..... | സൂര്യകാന്തി അന്ന് സൂര്യനിൽ നിന്നും തല തിരിച്ച് മുകമായി നിന്നു. കാര്യമറിയാതെ പക്ഷികൾ ചിലച്ചു കൊണ്ടിരുന്നു. രാത്രിക്ക് കൂടുതൽ ഇരുട്ട് തോന്നി. പകൽ സൂര്യനെ മേഘം മറച്ചു കളഞ്ഞു. നിശബ്ദത പടർന്ന അന്തരീക്ഷത്തിൽ കോടമഞ്ഞ് വെള്ള മുല്ല പൂക്കൾ വിരിയിച്ചു <br>ആർത്തിരമ്പുന്ന കടലിനെക്കാളും ഉച്ചത്തിൽ അവർ തേങ്ങിക്കൊണ്ടിരുന്നു ആശ്വസിപ്പിക്കാനായി ആരുമുണ്ടായിരുന്നില്ല. അയാളെക്കുറിച്ച് ഓർക്കാൻ അവൾക്ക് കഴിഞ്ഞില്ല മാതൃ സ്നേഹത്താൽ അവൾ വെമ്പൽ കൊണ്ടു. ഏകാന്തതയുടെ കൊടുമുടിയിൽ അവൾ അസ്വസ്ഥയായി .<br>മനസ്സ് ദൂരെയാണ് ആത്മാവ് ജലത്തിനായി ദാഹിച്ചു. വറ്റിപ്പോയ കണ്ണുകൾ തറയിലെ ഉറുമ്പുകളിൽ പതിച്ചു .ചലിച്ചു കൊണ്ടിരിക്കുന്ന യന്ത്രം പോലെ അവൾ മാറി. നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒന്നുമില്ലന്ന തിരിച്ചറിവ് അവളെ കൂടുതൽ ആഴങ്ങളിലേക്ക് തള്ളിയിട്ടു.മിന്നി മറയുന്ന കാഴ്ചകൾ പോലെ ഓർമ്മകൾ അവൾക്കു മുന്നിൽ നിരന്നു. കളിയും ചിരിയുമായി കഴിഞ്ഞ ദിനങ്ങൾ.സ്നേഹസമ്പന്നമായ കുടുംബം.... <br>ജീവിതത്തിൽ ആദ്യമായി അവർ ജോലിയുടെ നന്മയെ വെറുത്തു പോയി .തൻ്റെ മുമ്പിൽ വരുന്ന ഓരോ രോഗിയെയും സ്വന്തമായി കണ്ട് ചികിത്സിച്ചിട്ടെയുള്ളു. എന്നാൽ ഇന്ന് ആ ജോലി തന്നെ വഞ്ചിച്ചു എന്നു പോലും അവർക്കു തോന്നി.ശബ്ദകോലാഹലങ്ങളുടെ നടുവിൽ ഏകന്തയായി ആ ഹോട്ടൽ മുറിയിൽ അവൾ ഒതുങ്ങി. നിശബ്ദത മാത്രമായിരുന്നു അവളുടെ ചെങ്ങാതി<br> ലോകത്താകമാനം ആധിപത്യം ഉറപ്പിച്ച കൊറാണ വൈറസ് തൻ്റെ കുടുംബത്തേയു വിഴുങ്ങി.ഒരു പരിധി വരെ രോഗ പ്രതിരോധം തടത്താൻ കഴിഞ്ഞിരുന്നു എന്നവൾ വിശ്വസിച്ചിരുന്നു. എന്നാൽ ആ വിശ്വാസം നിഷ്ഫലമായത് ആ വാർത്ത കേട്ടപ്പോളായിരുന്നു. <br> 14 ദിവസത്തെ രാപ്പകലില്ലാത്ത സേവനത്തിനു ശേഷം വിധിക്കപ്പെട്ട ക്വാറൻ്റിനിലെ 28 ദിവസങ്ങൾ ..... |