Jump to content
സഹായം

"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/ചരട് പൊട്ടാത്ത പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
       <p> സ്കൂൾ അടച്ചാൽ പിന്നെ നാട്ടിലേക്ക്. അവിടെ ചെന്നാൽ ഉണ്ണിക്കുട്ടനുത്സവമാണ്. ബന്ധുക്കൾക്കെല്ലാം അവനെ വലിയ കാര്യമാണ്. കളിയും ചിരിയുമായി ആനന്ദത്തിൽ ആറാടി രണ്ട് മാസത്തോളം. നാട്ടിൽ അവനെ ഏറ്റവും കൂടുതൽ കൊഞ്ചിക്കുന്നതും, കൂടെ കളിച്ചിരുന്നതും , വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തിരുന്നതും അപ്പൂപ്പനും അമ്മൂമ്മയും ആണ്. അപ്പൂപ്പൻ ഉണ്ടാക്കിത്തരുന്ന പ്ലാവില കൊണ്ടുള്ള കിരീടവും, മച്ചിങ്ങ കൊണ്ടുള്ള കമ്മലുകളും, കപ്പയില കൊണ്ടുള്ള മാലയും ഒക്കെ രാജാവിൻറെ ആഭരണങ്ങൾ പോലെയായിരുന്നു അവന്. ഇവയൊക്കെ അണിഞ്ഞാൽ അവൻ ഒരു വലിയ സംഭവമായി മാറിയിരിക്കുന്നു എന്നാണ് അവന്റെ ധാരണ.</p>
       <p> സ്കൂൾ അടച്ചാൽ പിന്നെ നാട്ടിലേക്ക്. അവിടെ ചെന്നാൽ ഉണ്ണിക്കുട്ടനുത്സവമാണ്. ബന്ധുക്കൾക്കെല്ലാം അവനെ വലിയ കാര്യമാണ്. കളിയും ചിരിയുമായി ആനന്ദത്തിൽ ആറാടി രണ്ട് മാസത്തോളം. നാട്ടിൽ അവനെ ഏറ്റവും കൂടുതൽ കൊഞ്ചിക്കുന്നതും, കൂടെ കളിച്ചിരുന്നതും , വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തിരുന്നതും അപ്പൂപ്പനും അമ്മൂമ്മയും ആണ്. അപ്പൂപ്പൻ ഉണ്ടാക്കിത്തരുന്ന പ്ലാവില കൊണ്ടുള്ള കിരീടവും, മച്ചിങ്ങ കൊണ്ടുള്ള കമ്മലുകളും, കപ്പയില കൊണ്ടുള്ള മാലയും ഒക്കെ രാജാവിൻറെ ആഭരണങ്ങൾ പോലെയായിരുന്നു അവന്. ഇവയൊക്കെ അണിഞ്ഞാൽ അവൻ ഒരു വലിയ സംഭവമായി മാറിയിരിക്കുന്നു എന്നാണ് അവന്റെ ധാരണ.</p>
         <p> അമ്മമ്മയുണ്ടാക്കുന്ന പലഹാരങ്ങളുടെ കാര്യം പിന്നെ പറയേണ്ട. ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ തക്ക വെള്ളമായി. ഇപ്പോൾ തന്നെ നാട്ടിലേക്കു പോയാൽ നന്നായിരിക്കും ഇത്തരം ചിന്തകളെല്ലാം പൊടുന്നനെ അവന്റെ മനസ്സിലേക്ക് വന്നു. അവൻ ചെന്ന് അമ്മയോട് ചോദിച്ചു ;</p>
         <p> അമ്മമ്മയുണ്ടാക്കുന്ന പലഹാരങ്ങളുടെ കാര്യം പിന്നെ പറയേണ്ട. ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ തക്ക വെള്ളമായി. ഇപ്പോൾ തന്നെ നാട്ടിലേക്കു പോയാൽ നന്നായിരിക്കും ഇത്തരം ചിന്തകളെല്ലാം പൊടുന്നനെ അവന്റെ മനസ്സിലേക്ക് വന്നു. അവൻ ചെന്ന് അമ്മയോട് ചോദിച്ചു ;</p>
 "അമ്മാവൻ എന്തിനായിരിക്കും അമ്മേ വിളിച്ചത് ?"</p>
 " <p> അമ്മാവൻ എന്തിനായിരിക്കും അമ്മേ വിളിച്ചത് ?"</p>
<p>"വല്ല പൈസയും അയച്ചു കൊടുക്കാൻ ആയിരിക്കും, അല്ലെങ്കിൽ നാട്ടിലേക്ക് ചെല്ലാൻ ആയിരിക്കും. ഏതായാലും എനിക്കിപ്പോൾ അതിനൊന്നും പറ്റുകേല."</p>
<p>"വല്ല പൈസയും അയച്ചു കൊടുക്കാൻ ആയിരിക്കും, അല്ലെങ്കിൽ നാട്ടിലേക്ക് ചെല്ലാൻ ആയിരിക്കും. ഏതായാലും എനിക്കിപ്പോൾ അതിനൊന്നും പറ്റുകേല."</p>
അമ്മ പറഞ്ഞതൊന്നും ഉണ്ണിക്കുട്ടന് മനസ്സിലായില്ല. പക്ഷെ ഉടനൊന്നും നാട്ടിലേക്ക് പോകാം എന്നു തോന്നുന്നില്ല. കുറച്ചുനേരം കഴിഞ്ഞ് അമ്മയുടെ ഫോൺ വീണ്ടും ബെല്ലടിച്ചു. അമ്മാവൻ ആണെങ്കിൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്ന ശുഭപ്രതീക്ഷയോടെ ഉണ്ണിക്കുട്ടൻ ഫോൺ എടുത്ത് ഉടനെ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു. താൽപര്യത്തോടെ അല്ലെങ്കിലും അവൾ ഫോൺ എടുത്തു.
അമ്മ പറഞ്ഞതൊന്നും ഉണ്ണിക്കുട്ടന് മനസ്സിലായില്ല. പക്ഷെ ഉടനൊന്നും നാട്ടിലേക്ക് പോകാം എന്നു തോന്നുന്നില്ല. കുറച്ചുനേരം കഴിഞ്ഞ് അമ്മയുടെ ഫോൺ വീണ്ടും ബെല്ലടിച്ചു. അമ്മാവൻ ആണെങ്കിൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്ന ശുഭപ്രതീക്ഷയോടെ ഉണ്ണിക്കുട്ടൻ ഫോൺ എടുത്ത് ഉടനെ അമ്മയ്ക്ക് കൊണ്ടുപോയി കൊടുത്തു. താൽപര്യത്തോടെ അല്ലെങ്കിലും അവൾ ഫോൺ എടുത്തു.
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? " </p>
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? "  
     <p>അവൾ ചോദിച്ചു.</p>
     <p>അവൾ ചോദിച്ചു.</p>
   <p> പിന്നീട് മറുതലയ്ക്കൽ നിന്നുള്ള മറുപടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾക്കതിന് തിരിച്ച് ഒന്നും പറയാനായില്ല എന്നതാണ് യാഥാർത്ഥ്യം. അമ്മയുടെ മുഖം പതിയെ വാടുന്നതും, ആ വദനത്തിൽ വിഷാദത്തിന്റെ നിഴലുകൾ അടിക്കുന്നതും, കാർമേഘങ്ങൾ മൂടിയ ആകാശം പോലെ ആകുന്നതും മേഘങ്ങളിലെ മഴത്തുള്ളികൾ കണ്ണുകളിൽനിന്ന് പൊടിയുന്നതും അവൻ കണ്ടു. ഇടിമിന്നലേറ്റതുപോലെ അവളുടെ കൈയ്യിൽ നിന്നും ഫോൺ താഴെ വീണു പോയി. </p>
   <p> പിന്നീട് മറുതലയ്ക്കൽ നിന്നുള്ള മറുപടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾക്കതിന് തിരിച്ച് ഒന്നും പറയാനായില്ല എന്നതാണ് യാഥാർത്ഥ്യം. അമ്മയുടെ മുഖം പതിയെ വാടുന്നതും, ആ വദനത്തിൽ വിഷാദത്തിന്റെ നിഴലുകൾ അടിക്കുന്നതും, കാർമേഘങ്ങൾ മൂടിയ ആകാശം പോലെ ആകുന്നതും മേഘങ്ങളിലെ മഴത്തുള്ളികൾ കണ്ണുകളിൽനിന്ന് പൊടിയുന്നതും അവൻ കണ്ടു. ഇടിമിന്നലേറ്റതുപോലെ അവളുടെ കൈയ്യിൽ നിന്നും ഫോൺ താഴെ വീണു പോയി. </p>
 അമ്മയുടെ ഈ ദുഃഖിതാവസ്ഥ കണ്ട് ഉണ്ണിക്കുട്ടൻ പേടിച്ചു പോയി. അവൻ ഓടിച്ചെന്ന് അച്ഛനെ വിളിച്ചുകൊണ്ടുവന്നു. അയാൾ വന്ന് നോക്കിയപ്പോൾ തന്റെ ഭാര്യ പാതി ബോധരഹിതയായ അവസ്ഥയിൽ നിലത്തിരിക്കുന്നു. വൈകാരികമായ എന്തോ കാരണത്താൽ ആണ് തന്റെ ഭാര്യ ഇങ്ങനെ ഇരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായി.അയാൾ ഭാര്യയെ വിളിച്ചു ;</p>
 അമ്മയുടെ ഈ ദുഃഖിതാവസ്ഥ കണ്ട് ഉണ്ണിക്കുട്ടൻ പേടിച്ചു പോയി. അവൻ ഓടിച്ചെന്ന് അച്ഛനെ വിളിച്ചുകൊണ്ടുവന്നു. അയാൾ വന്ന് നോക്കിയപ്പോൾ തന്റെ ഭാര്യ പാതി ബോധരഹിതയായ അവസ്ഥയിൽ നിലത്തിരിക്കുന്നു. വൈകാരികമായ എന്തോ കാരണത്താൽ ആണ് തന്റെ ഭാര്യ ഇങ്ങനെ ഇരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായി.അയാൾ ഭാര്യയെ വിളിച്ചു ;
<p>" ജെസ്സി... ജെസ്സി...",</p>
<p>" ജെസ്സി... ജെസ്സി...",</p>
     <p> "നിനക്കെന്തു പറ്റി "</p>
     <p> "നിനക്കെന്തു പറ്റി "</p>
വരി 26: വരി 26:
<p> അവൾ സ്വയം ചോദിച്ചു.</p>  
<p> അവൾ സ്വയം ചോദിച്ചു.</p>  
         <p> പോകാൻ കഴിയുന്ന സമയത്ത് ഞാൻ പോയില്ല. ആ സ്നേഹത്തെ ഞാൻ തിരിച്ചറിഞ്ഞില്ല. </p>  
         <p> പോകാൻ കഴിയുന്ന സമയത്ത് ഞാൻ പോയില്ല. ആ സ്നേഹത്തെ ഞാൻ തിരിച്ചറിഞ്ഞില്ല. </p>  
"എനിക്കിനി ഒരു അവസരം ഉണ്ടോ ?"</p>  
<p>"എനിക്കിനി ഒരു അവസരം ഉണ്ടോ ?"</p>  
<p>ചെയ്യേണ്ട സമയത്ത് , ചെയ്യാനാവുന്ന സമയത്ത് ഞാനത് തിരിച്ചറിഞ്ഞില്ല. ഇനി എത്ര ആഗ്രഹിച്ചാലും എനിക്കതിന് കഴിയില്ല. എന്റെ മാതാപിതാക്കൾ എന്നെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ചത് പോലെ ഇന്ന് ഞാൻ ആഗ്രഹിക്കുന്നു, അവസാനമായി അവരെ ഒരു നോക്കു കാണുവാൻ !" അവൾ പൊട്ടിക്കരഞ്ഞു.</p>  
<p>ചെയ്യേണ്ട സമയത്ത് , ചെയ്യാനാവുന്ന സമയത്ത് ഞാനത് തിരിച്ചറിഞ്ഞില്ല. ഇനി എത്ര ആഗ്രഹിച്ചാലും എനിക്കതിന് കഴിയില്ല. എന്റെ മാതാപിതാക്കൾ എന്നെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ചത് പോലെ ഇന്ന് ഞാൻ ആഗ്രഹിക്കുന്നു, അവസാനമായി അവരെ ഒരു നോക്കു കാണുവാൻ !" അവൾ പൊട്ടിക്കരഞ്ഞു.</p>  
         <p>പിന്നീട് അവൾ കാണുന്നത് കടുത്ത അന്ധകാരം ആണ് . ചുറ്റും ശൂന്യതയാണ് എന്നവൾ കരുതി. ആ ശൂന്യത അവളെ അസ്വസ്ഥതപ്പെടുത്തി. കുറച്ചകലെയായി ഒരു അരണ്ട വെളിച്ചം അവൾ കണ്ടു. ഒരു ശുഭസൂചനയാണ് അത് എന്ന് തോന്നുന്നില്ല പക്ഷേ അവൾ അതിന്റെ അടുത്തേക്ക് നടന്നു. അടുത്ത് ചെല്ലും തോറും അവളുടെ കാഴ്ച കൂടുതൽ വ്യക്തമായി. ഒരു വീടിൻറെ പൂമുഖത്തെ വെളിച്ചമായിരുന്നു അത്. അവൾ ജനിച്ചുവളർന്ന, അവളുടെ സ്വന്തം വീട്. സന്തോഷത്തോടെ അവൾ അങ്ങോട്ട് ഓടി ചെന്നു. അടുക്കുന്തോറും അത് കൂടുതൽ അരോചകമായി തോന്നി. കരച്ചിലുകളും നിലവിളികളും മരണ പാട്ടുകളും അവളുടെ ചെവിയിൽ മുഴങ്ങി. ജെസ്സി വീടിനുള്ളിൽ കയറി .അവിടെ തന്റെ അച്ഛൻ മരിച്ചു കിടക്കുന്നു. അമ്മയും ബന്ധുക്കളും ചുറ്റുമിരുന്ന് കരയുന്നു. അവളെ കണ്ടപ്പോൾ അമ്മ പറഞ്ഞു</p>  
         <p>പിന്നീട് അവൾ കാണുന്നത് കടുത്ത അന്ധകാരം ആണ് . ചുറ്റും ശൂന്യതയാണ് എന്നവൾ കരുതി. ആ ശൂന്യത അവളെ അസ്വസ്ഥതപ്പെടുത്തി. കുറച്ചകലെയായി ഒരു അരണ്ട വെളിച്ചം അവൾ കണ്ടു. ഒരു ശുഭസൂചനയാണ് അത് എന്ന് തോന്നുന്നില്ല പക്ഷേ അവൾ അതിന്റെ അടുത്തേക്ക് നടന്നു. അടുത്ത് ചെല്ലും തോറും അവളുടെ കാഴ്ച കൂടുതൽ വ്യക്തമായി. ഒരു വീടിൻറെ പൂമുഖത്തെ വെളിച്ചമായിരുന്നു അത്. അവൾ ജനിച്ചുവളർന്ന, അവളുടെ സ്വന്തം വീട്. സന്തോഷത്തോടെ അവൾ അങ്ങോട്ട് ഓടി ചെന്നു. അടുക്കുന്തോറും അത് കൂടുതൽ അരോചകമായി തോന്നി. കരച്ചിലുകളും നിലവിളികളും മരണ പാട്ടുകളും അവളുടെ ചെവിയിൽ മുഴങ്ങി. ജെസ്സി വീടിനുള്ളിൽ കയറി .അവിടെ തന്റെ അച്ഛൻ മരിച്ചു കിടക്കുന്നു. അമ്മയും ബന്ധുക്കളും ചുറ്റുമിരുന്ന് കരയുന്നു. അവളെ കണ്ടപ്പോൾ അമ്മ പറഞ്ഞു</p>  
വരി 36: വരി 36:
അല്ലെങ്കിലും അച്ഛനും അമ്മയും അവിടെ തന്നെ ഉണ്ടല്ലോ"</p>  
അല്ലെങ്കിലും അച്ഛനും അമ്മയും അവിടെ തന്നെ ഉണ്ടല്ലോ"</p>  
   <p>അവൾ സ്വപ്നത്തിൽ നിന്നുണർന്നു. ഭർത്താവിന്റെ വാക്കുകൾ കേട്ട് ആശ്വാസമായി . </p>  
   <p>അവൾ സ്വപ്നത്തിൽ നിന്നുണർന്നു. ഭർത്താവിന്റെ വാക്കുകൾ കേട്ട് ആശ്വാസമായി . </p>  
<p.അയാൾ പറഞ്ഞു പറഞ്ഞു. ;</p>  
<p>അയാൾ പറഞ്ഞു പറഞ്ഞു. ;</p>  
  <p>"നീ ഇപ്പോൾ കിടന്നുറങ്ങ്. "</p>
  <p>"നീ ഇപ്പോൾ കിടന്നുറങ്ങ്. "</p>
2,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/793332" എന്ന താളിൽനിന്ന് ശേഖരിച്ചത്