7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:Nannangadi.png|center]] <font size=6><center>നാട്ടുചരിത്രം</center></font size> | [[പ്രമാണം:Nannangadi.png|center]] <font size=6><center>നാട്ടുചരിത്രം</center></font size> | ||
==ചരിത്രം== | ==ചരിത്രം== | ||
[[പ്രമാണം:അരീക്കോട്.png | [[പ്രമാണം:അരീക്കോട്.png|അരീക്കോട്]] | ||
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട് പുറമറിഞ്ഞിരുന്നത് ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച് നഗരഭാഗങ്ങൾ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക് തട്ടിയുണർത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും. | മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട് പുറമറിഞ്ഞിരുന്നത് ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച് നഗരഭാഗങ്ങൾ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക് തട്ടിയുണർത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും. | ||
വരി 8: | വരി 8: | ||
==പ്രാചീനാവശിഷ്ടങ്ങൾ== | ==പ്രാചീനാവശിഷ്ടങ്ങൾ== | ||
[[പ്രമാണം:Areekode-bus-stand.jpg | [[പ്രമാണം:Areekode-bus-stand.jpg|ബസ്സ്റ്റാന്റ്|left]] | ||
മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളിൽ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തിൽ മൂന്നോ നാലോ ‘കൊടക്കല്ലുകൾ’ കാണപ്പെട്ടിരുന്നു. മുൻകാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകൾ കുത്തനെ നിറുത്തി അതിനുമുകളിൽ തൊപ്പിക്കുട ആകൃതിയിൽ വെട്ടിയുണ്ടാക്കിയ ചെങ്കൽ തൊപ്പി വെക്കുന്നു. മുകളിൽവെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂൺകല്ലുകളിൽ കയറ്റി വെക്കാനാവില്ല. | മറ്റു പല നദീതടങ്ങളെയും പോലെ ചാലിയാറിന്റെ തടങ്ങളും പ്രാചീന ആവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. പല അവിശിഷ്ടങ്ങളിൽ നിന്നും നമുക്കത് വ്യക്തമാകും. അരീക്കോട് ടൗണിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ അകലെ കിളിക്കല്ല് കുന്നിന്റെ തടത്തിൽ മൂന്നോ നാലോ ‘കൊടക്കല്ലുകൾ’ കാണപ്പെട്ടിരുന്നു. മുൻകാലത്തെ സമ്പന്നരുടെ ശവമടക്ക് സ്ഥലം അടയാളപ്പെടുത്തിയവയാണിവ എന്നുകരുതുന്നു. അടുപ്പുകല്ല് പോലെ മൂന്നു കല്ലുകൾ കുത്തനെ നിറുത്തി അതിനുമുകളിൽ തൊപ്പിക്കുട ആകൃതിയിൽ വെട്ടിയുണ്ടാക്കിയ ചെങ്കൽ തൊപ്പി വെക്കുന്നു. മുകളിൽവെച്ച കല്ലിന് ഏകദേശം ആറടി വ്യാസം കണ്ടേക്കും. പത്താളെങ്കിലും ഇല്ലാതെ അതു തൂൺകല്ലുകളിൽ കയറ്റി വെക്കാനാവില്ല. | ||
വരി 14: | വരി 14: | ||
==മലബാർ കലാപം== | ==മലബാർ കലാപം== | ||
[[പ്രമാണം:ചാലിയാർപുഴ.jpg | [[പ്രമാണം:ചാലിയാർപുഴ.jpg|ചാലിയാർപുഴ]] | ||
തൊള്ളായിരത്തിയിരുപത്തിയൊന്നിൽ നടന്ന മലബാർ കലാപമാണ് അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും പോർവീര്യത്തിന്റെ നിറമുള്ള ഏട്. ഒരു ജനതയുടെ ഇച്ഛാശക്തിയുടെ പ്രകാശനമായിരുന്നു മലബാർ സമരമെന്ന് പഴയതലമുറ സാക്ഷ്യപ്പെടുത്തുന്നു. നാട്ടിലെ നമ്പൂതിരിമാർ വിശാലമായ ഭൂപ്രദേശം അധീനതയിൽവെച്ച ജന്മിമാരായിരുന്നു. പാവപ്പെട്ട കുടിയാൻമാരെ ചൂഷണം ചെയ്തുപോന്ന ഈ വരേണ്യവർഗം മാപ്പിളയുടെ മതത്തെയും സംസ്‌കാരത്തെയും ചവിട്ടിമെതിച്ച വിദേശികളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. അടിച്ചമർത്തപ്പെട്ടവന്റെ ഹൃദയാന്തരങ്ങളിലൊളിഞ്ഞുനിന്ന രോഷവും വേദനയുമാണ് 1921ൽ പൊട്ടിത്തെറിച്ചത്. ഭൗതികമായ സ്വത്ത് സമ്പാദനമായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്ന് പറയുന്നവരോട് പ്രായമായവർക്ക് പറയാനുള്ളതിതാണ്: ”നിങ്ങൾക്കറിയുമോ, ഒരു ബാങ്ക് മുഴുവൻ കൊള്ളയടിച്ചിട്ട് ചില്ലിക്കാശ് സ്വന്തം കീശയിലാക്കാത്തവരായിരുന്നു 1921ലെ മാപ്പിള പോരാളികൾ.” | തൊള്ളായിരത്തിയിരുപത്തിയൊന്നിൽ നടന്ന മലബാർ കലാപമാണ് അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും പോർവീര്യത്തിന്റെ നിറമുള്ള ഏട്. ഒരു ജനതയുടെ ഇച്ഛാശക്തിയുടെ പ്രകാശനമായിരുന്നു മലബാർ സമരമെന്ന് പഴയതലമുറ സാക്ഷ്യപ്പെടുത്തുന്നു. നാട്ടിലെ നമ്പൂതിരിമാർ വിശാലമായ ഭൂപ്രദേശം അധീനതയിൽവെച്ച ജന്മിമാരായിരുന്നു. പാവപ്പെട്ട കുടിയാൻമാരെ ചൂഷണം ചെയ്തുപോന്ന ഈ വരേണ്യവർഗം മാപ്പിളയുടെ മതത്തെയും സംസ്‌കാരത്തെയും ചവിട്ടിമെതിച്ച വിദേശികളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. അടിച്ചമർത്തപ്പെട്ടവന്റെ ഹൃദയാന്തരങ്ങളിലൊളിഞ്ഞുനിന്ന രോഷവും വേദനയുമാണ് 1921ൽ പൊട്ടിത്തെറിച്ചത്. ഭൗതികമായ സ്വത്ത് സമ്പാദനമായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്ന് പറയുന്നവരോട് പ്രായമായവർക്ക് പറയാനുള്ളതിതാണ്: ”നിങ്ങൾക്കറിയുമോ, ഒരു ബാങ്ക് മുഴുവൻ കൊള്ളയടിച്ചിട്ട് ചില്ലിക്കാശ് സ്വന്തം കീശയിലാക്കാത്തവരായിരുന്നു 1921ലെ മാപ്പിള പോരാളികൾ.” | ||
തിരൂരങ്ങാടിയിലാണ് കലാപം ആരംഭിച്ചത്. ചുറ്റുവട്ടങ്ങളിലേക്ക് ദ്രുതഗതിയിൽ വളർന്ന പോർവീര്യം അരീക്കോടിനെയും പിടിച്ചുലച്ചു. ഹിച്ച്കോക്ക് എഴുതിയ കലാപത്തെ സംബന്ധിച്ച ബ്രിട്ടീഷ് പൊലീസിന്റെ ഔദ്യോഗിക ഭാഷ്യത്തിൽ അരീക്കോട് നിരവധി തവണ പരാമർശ വിധേയമാകുന്നുണ്ട്. അരീക്കോട്ടെ ഖിലാഫത്ത് കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്നത് വാഴയിൽ പള്ളിയുടെ എതിർവശത്തുണ്ടായിരുന്ന, അമ്പാഴത്തിങ്ങൽ അബ്ദുറസാഖ് സാഹിബിന്റെ പഴയ വീടിന്റെ മുകൾനിലയിലായിരുന്നു. | തിരൂരങ്ങാടിയിലാണ് കലാപം ആരംഭിച്ചത്. ചുറ്റുവട്ടങ്ങളിലേക്ക് ദ്രുതഗതിയിൽ വളർന്ന പോർവീര്യം അരീക്കോടിനെയും പിടിച്ചുലച്ചു. ഹിച്ച്കോക്ക് എഴുതിയ കലാപത്തെ സംബന്ധിച്ച ബ്രിട്ടീഷ് പൊലീസിന്റെ ഔദ്യോഗിക ഭാഷ്യത്തിൽ അരീക്കോട് നിരവധി തവണ പരാമർശ വിധേയമാകുന്നുണ്ട്. അരീക്കോട്ടെ ഖിലാഫത്ത് കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്നത് വാഴയിൽ പള്ളിയുടെ എതിർവശത്തുണ്ടായിരുന്ന, അമ്പാഴത്തിങ്ങൽ അബ്ദുറസാഖ് സാഹിബിന്റെ പഴയ വീടിന്റെ മുകൾനിലയിലായിരുന്നു. | ||
വരി 20: | വരി 20: | ||
==വെള്ളപ്പട്ടാളത്തിന്റെ ക്രൂരതകൾ== | ==വെള്ളപ്പട്ടാളത്തിന്റെ ക്രൂരതകൾ== | ||
[[പ്രമാണം:Areekode-junction.jpg | [[പ്രമാണം:Areekode-junction.jpg|അരീക്കോട് വാഴക്കാട് റോഡ്|left]] | ||
വെള്ളപ്പട്ടാളമിറങ്ങി നരനായാട്ടു നടത്തിയ കഥ പ്രായമായവർക്കൊക്കെ പറയാനുണ്ട്. പെരകമണ്ണയിലെ തൊണ്ണൂറുകാരനായ മുഹമ്മദ് കാക്ക അത്തരം സംഭവങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. എടവണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോരുന്നവഴി പട്ടാളക്കാർ ഒരു വിനോദമെന്ന നിലക്ക് കാണുന്നവരെയൊക്കെ വെടിവെച്ചു ‘രസിച്ചു’വത്രെ. വെടിവെപ്പിൽ രക്തസാക്ഷികളായവരും രക്ഷപ്പെട്ടവരും നിരവധി. ഖിലാഫത്തുകാരുടെ നേതാവായിരുന്ന പള്ളിമുക്കിലെ തങ്ങളെ ബ്രിട്ടീഷുകാർ ചെയ്യാത്ത കുറ്റമാരോപിച്ച് തൂക്കിക്കൊല്ലുകയാണ് ചെയ്തത്. | വെള്ളപ്പട്ടാളമിറങ്ങി നരനായാട്ടു നടത്തിയ കഥ പ്രായമായവർക്കൊക്കെ പറയാനുണ്ട്. പെരകമണ്ണയിലെ തൊണ്ണൂറുകാരനായ മുഹമ്മദ് കാക്ക അത്തരം സംഭവങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. എടവണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോരുന്നവഴി പട്ടാളക്കാർ ഒരു വിനോദമെന്ന നിലക്ക് കാണുന്നവരെയൊക്കെ വെടിവെച്ചു ‘രസിച്ചു’വത്രെ. വെടിവെപ്പിൽ രക്തസാക്ഷികളായവരും രക്ഷപ്പെട്ടവരും നിരവധി. ഖിലാഫത്തുകാരുടെ നേതാവായിരുന്ന പള്ളിമുക്കിലെ തങ്ങളെ ബ്രിട്ടീഷുകാർ ചെയ്യാത്ത കുറ്റമാരോപിച്ച് തൂക്കിക്കൊല്ലുകയാണ് ചെയ്തത്. | ||
പട്ടാളത്തിന്റെ ആയുധപ്രയോഗങ്ങളുടെ ശേഷിപ്പുകൾ അരീക്കോട്ടും പരിസരപ്രദേശങ്ങളിലും ഇന്നും കാണാം. താഴത്തങ്ങളാടി പള്ളിയുടെ തൂണുകളിൽ വാളുകൊണ്ട അടയാളങ്ങളുണ്ട്. പള്ളിക്കുമുമ്പിലുള്ള വീട്ടിലും ഇതുകാണാം. പുത്തലത്തെ പുഴവക്കത്തുള്ള മണ്ണിൽ തറവാടിന്റെ വാതിലിൽ തന്നെ ബയണറ്റുകൊണ്ടുള്ള ആക്രമണത്തിന്റെ പാടുണ്ട്. പ്രൊഫ. എൻ.വി ബീരാൻ സാഹിബിന്റെ വീട്ടിൽ ഇപ്പോഴുള്ള പഴയ ഒരലമാരയിലും ‘വികൃതി’യുടെ തിരുശേഷിപ്പുകൾ നിലനിൽക്കുന്നു. പട്ടാളം വീടുകളിൽ കടന്നു നിരങ്ങിയ കാലത്ത് അരീക്കോട്ടുകാരെല്ലാം ചാലിയാർ കടന്ന് അക്കരെയുള്ള മലമ്പ്രദേശങ്ങളിൽ അഭയം തേടി. കൊല്ലത്തൊടി അബൂട്ട്യാക്ക അന്ന് അരീക്കോടുണ്ടായിരുന്ന രണ്ട് തോണികളിലൊന്ന് തന്റെ പിതാവിന്റേതായിരുന്നുവെന്ന് ഓർക്കുന്നു. ഡോ. എം.ഉസ്മാൻ സാഹിബിനെ പ്രസവിക്കുന്നത് ഇത്തരമൊരു ഒളിസങ്കേതത്തിൽ വച്ചാണ്. ഭക്ഷണത്തിനാവശ്യമായ ധാന്യം ചാക്കുകളിലാക്കി രാത്രിസമയത്ത് തോണി മാർഗം അക്കരേക്ക് കടത്തി. എൻ.വി ബീരാൻ സാഹിബ് അന്ന് തീരെ ചെറിയകുട്ടി. പഞ്ചസാരപ്രിയനായിരുന്ന അദ്ദേഹത്തിനുവേണ്ടി പിതാവ് പ്രത്യേകം പഞ്ചസാരച്ചാക്കുകൾ ഏർപ്പാടാക്കിയിരുന്നത് ബീരാൻ സാഹിബിന്റെ പത്‌നി ഖദീജ സാഹിബ ഒരു മന്ദസ്മിതത്തോടെയാണനുസ്മരിച്ചത്. | പട്ടാളത്തിന്റെ ആയുധപ്രയോഗങ്ങളുടെ ശേഷിപ്പുകൾ അരീക്കോട്ടും പരിസരപ്രദേശങ്ങളിലും ഇന്നും കാണാം. താഴത്തങ്ങളാടി പള്ളിയുടെ തൂണുകളിൽ വാളുകൊണ്ട അടയാളങ്ങളുണ്ട്. പള്ളിക്കുമുമ്പിലുള്ള വീട്ടിലും ഇതുകാണാം. പുത്തലത്തെ പുഴവക്കത്തുള്ള മണ്ണിൽ തറവാടിന്റെ വാതിലിൽ തന്നെ ബയണറ്റുകൊണ്ടുള്ള ആക്രമണത്തിന്റെ പാടുണ്ട്. പ്രൊഫ. എൻ.വി ബീരാൻ സാഹിബിന്റെ വീട്ടിൽ ഇപ്പോഴുള്ള പഴയ ഒരലമാരയിലും ‘വികൃതി’യുടെ തിരുശേഷിപ്പുകൾ നിലനിൽക്കുന്നു. പട്ടാളം വീടുകളിൽ കടന്നു നിരങ്ങിയ കാലത്ത് അരീക്കോട്ടുകാരെല്ലാം ചാലിയാർ കടന്ന് അക്കരെയുള്ള മലമ്പ്രദേശങ്ങളിൽ അഭയം തേടി. കൊല്ലത്തൊടി അബൂട്ട്യാക്ക അന്ന് അരീക്കോടുണ്ടായിരുന്ന രണ്ട് തോണികളിലൊന്ന് തന്റെ പിതാവിന്റേതായിരുന്നുവെന്ന് ഓർക്കുന്നു. ഡോ. എം.ഉസ്മാൻ സാഹിബിനെ പ്രസവിക്കുന്നത് ഇത്തരമൊരു ഒളിസങ്കേതത്തിൽ വച്ചാണ്. ഭക്ഷണത്തിനാവശ്യമായ ധാന്യം ചാക്കുകളിലാക്കി രാത്രിസമയത്ത് തോണി മാർഗം അക്കരേക്ക് കടത്തി. എൻ.വി ബീരാൻ സാഹിബ് അന്ന് തീരെ ചെറിയകുട്ടി. പഞ്ചസാരപ്രിയനായിരുന്ന അദ്ദേഹത്തിനുവേണ്ടി പിതാവ് പ്രത്യേകം പഞ്ചസാരച്ചാക്കുകൾ ഏർപ്പാടാക്കിയിരുന്നത് ബീരാൻ സാഹിബിന്റെ പത്‌നി ഖദീജ സാഹിബ ഒരു മന്ദസ്മിതത്തോടെയാണനുസ്മരിച്ചത്. | ||
കലാപം അമർന്നശേഷം ഗവൺമെന്റ് പ്രതികാരനടപടികൾ ആരംഭിച്ചു. ‘ലഹള’യുടെ പേരുപറഞ്ഞ് ആണുങ്ങളെയൊക്കെ അറസ്റ്റ് ചെയ്തു. മലബാറിലെ ഗ്രാമപ്രദേശങ്ങളിൽ പുരുഷൻമാരില്ലാതായി. പലരെയും ആന്തമാൻ, വെല്ലൂർ, തൃശ്ശിനാപ്പള്ളി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാടുകടത്തി. അരീക്കോട്ടുകാരായ കലാപകാരികൾ പലരും ഇത്തരം കേന്ദ്രങ്ങളിൽവെച്ചാണ് തൂക്കിലേറ്റപ്പെട്ടത്. | കലാപം അമർന്നശേഷം ഗവൺമെന്റ് പ്രതികാരനടപടികൾ ആരംഭിച്ചു. ‘ലഹള’യുടെ പേരുപറഞ്ഞ് ആണുങ്ങളെയൊക്കെ അറസ്റ്റ് ചെയ്തു. മലബാറിലെ ഗ്രാമപ്രദേശങ്ങളിൽ പുരുഷൻമാരില്ലാതായി. പലരെയും ആന്തമാൻ, വെല്ലൂർ, തൃശ്ശിനാപ്പള്ളി, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാടുകടത്തി. അരീക്കോട്ടുകാരായ കലാപകാരികൾ പലരും ഇത്തരം കേന്ദ്രങ്ങളിൽവെച്ചാണ് തൂക്കിലേറ്റപ്പെട്ടത്. | ||
==സ്വാതന്ത്ര്യപ്പുലരി== | ==സ്വാതന്ത്ര്യപ്പുലരി== | ||
[[പ്രമാണം:Areekode-post-office.jpg | [[പ്രമാണം:Areekode-post-office.jpg|അരീക്കോട് പോസ്റ്റ് ഓഫീസ്]] | ||
ഒന്നാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെയാണ് അരീക്കോട്ട് ആഘോഷിക്കപ്പെട്ടത്. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായിരുന്ന സഖാവ് സൈതലവി 1947ൽ അരീക്കോട് ജി.എം യു.പി സ്‌ക്കൂളിൽ വിദ്യാർത്ഥിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് യൂണിയൻ ജാക്ക് ആയിരുന്നു നാട്ടിൽ പാറിക്കളിച്ചിരുന്നത്. രാജാവിന്റെയും രാജ്ഞിയുടെയും ജന്മദിനങ്ങൾ അരീക്കോട്ട് വൻ ആഘോഷദിവസങ്ങളായിരുന്നു. കൊടിതോരണങ്ങൾ, ആന, ഘോഷയാത്ര, അന്നദാനങ്ങൾ, ഗാനാലാപനങ്ങൾ തുടങ്ങിയ എല്ലാ മേളക്കൊഴുപ്പോടും കൂടിയായിരുന്നു ഉത്സവങ്ങൾ. സ്വാതന്ത്ര്യപ്പൊൻപുലരിയിൽ യൂണിയൻ ജാക്ക് താഴ്ന്നു. മുവർണക്കൊടികൾ വിദ്യാലയമുറ്റത്തുയർന്നു. അന്നു നടന്ന മധുരവിതരണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ജനതയുടെ പോരാട്ടവീര്യത്തിന്റെ വികാരതീവ്രത മുറ്റിനിന്നിരുന്നു. | ഒന്നാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെയാണ് അരീക്കോട്ട് ആഘോഷിക്കപ്പെട്ടത്. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലായിരുന്ന സഖാവ് സൈതലവി 1947ൽ അരീക്കോട് ജി.എം യു.പി സ്‌ക്കൂളിൽ വിദ്യാർത്ഥിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് യൂണിയൻ ജാക്ക് ആയിരുന്നു നാട്ടിൽ പാറിക്കളിച്ചിരുന്നത്. രാജാവിന്റെയും രാജ്ഞിയുടെയും ജന്മദിനങ്ങൾ അരീക്കോട്ട് വൻ ആഘോഷദിവസങ്ങളായിരുന്നു. കൊടിതോരണങ്ങൾ, ആന, ഘോഷയാത്ര, അന്നദാനങ്ങൾ, ഗാനാലാപനങ്ങൾ തുടങ്ങിയ എല്ലാ മേളക്കൊഴുപ്പോടും കൂടിയായിരുന്നു ഉത്സവങ്ങൾ. സ്വാതന്ത്ര്യപ്പൊൻപുലരിയിൽ യൂണിയൻ ജാക്ക് താഴ്ന്നു. മുവർണക്കൊടികൾ വിദ്യാലയമുറ്റത്തുയർന്നു. അന്നു നടന്ന മധുരവിതരണത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ജനതയുടെ പോരാട്ടവീര്യത്തിന്റെ വികാരതീവ്രത മുറ്റിനിന്നിരുന്നു. | ||
==വിദ്യാഭ്യാസ രംഗം== | ==വിദ്യാഭ്യാസ രംഗം== |
തിരുത്തലുകൾ