Jump to content
സഹായം

"കൂത്താളി എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
സ്കൂള്‍ ആരംഭിച്ചത് കൃത്യമായി ഏതു വര്‍ഷമാണെന്നു പറയാന്‍ തെളിവുകളുടെ ദൗര്‍ലഭ്യമുണ്ട്. 1925 ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. ആദ്യകാലത്ത് കൂത്താളി ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂള്‍ എന്നായിരുന്നു പേര്. പിന്നീട് കൂത്താളി എയിഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നായി.സ്കൂളിന്റെ അഭിവൃദ്ധിക്കു പിന്നിലെ ആദ്യത്തെ പ്രേരകശക്തി കൂത്താളി മൂപ്പില്‍ നായര്‍ എന്ന കൂത്താളി നാടുവാഴി കുടുംബത്തിലെ ശ്രീ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ആയിരുന്നു. പേരാമ്പ്ര വില്ലേജു മുതല്‍ വ്യാപിച്ചുകിടന്ന പ്രദേശം കൂത്താളി മൂപ്പില്‍ നായരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഈ പ്രദേശത്ത് കൂത്താളി വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 100/3 പ്രകാരം ഒരു ഏക്കര്‍ 58 സെന്റ് വിസ്തീര്‍ണ്ണമുള്ള ഭൂമിയാണ് സ്കൂളിന്റേതെങ്കിലും ഇന്നത് 70 സെന്റ് മാത്രമാണ്.
സ്കൂള്‍ ആരംഭിച്ചത് കൃത്യമായി ഏതു വര്‍ഷമാണെന്നു പറയാന്‍ തെളിവുകളുടെ ദൗര്‍ലഭ്യമുണ്ട്. 1925 ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. ആദ്യകാലത്ത് കൂത്താളി ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂള്‍ എന്നായിരുന്നു പേര്. പിന്നീട് കൂത്താളി എയിഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നായി.സ്കൂളിന്റെ അഭിവൃദ്ധിക്കു പിന്നിലെ ആദ്യത്തെ പ്രേരകശക്തി കൂത്താളി മൂപ്പില്‍ നായര്‍ എന്ന കൂത്താളി നാടുവാഴി കുടുംബത്തിലെ ശ്രീ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ആയിരുന്നു. പേരാമ്പ്ര വില്ലേജു മുതല്‍ വ്യാപിച്ചുകിടന്ന പ്രദേശം കൂത്താളി മൂപ്പില്‍ നായരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഈ പ്രദേശത്ത് കൂത്താളി വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 100/3 പ്രകാരം ഒരു ഏക്കര്‍ 58 സെന്റ് വിസ്തീര്‍ണ്ണമുള്ള ഭൂമിയാണ് സ്കൂളിന്റേതെങ്കിലും ഇന്നത് 70 സെന്റ് മാത്രമാണ്.
                     നാടുവാഴി ഭരണത്തിന്‍ കീഴില്‍ കൂത്ത്, കഥകളി തുടങ്ങിയ ക്ഷേത്രകലകള്‍ക്കും നാടന്‍ കലകള്‍ക്കും പേരുകേട്ട ഈ പ്രദേശത്തിന്റെ സാംസ്കാരിക പുരോഗതിക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ ഈ കലാലയത്തിനു കഴിഞ്ഞു. പള്ളിപ്പറമ്പ് എന്നരിയപ്പെടുന്ന സ്ഥലത്ത് മുമ്പുണ്ടായിരുന്ന കുടിപ്പള്ളിക്കൂടമാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ശ്രമഫലമായി ഒരു ഏകാദ്ധ്യാപക വിദ്യാലയമായി  മാറി പിന്നീട് ഇന്ന് കാണുന്ന രീതിയില്‍ അഞ്ചു കെട്ടിടങ്ങളുടെ സമുച്ചയമായത്.  
                     നാടുവാഴി ഭരണത്തിന്‍ കീഴില്‍ കൂത്ത്, കഥകളി തുടങ്ങിയ ക്ഷേത്രകലകള്‍ക്കും നാടന്‍ കലകള്‍ക്കും പേരുകേട്ട ഈ പ്രദേശത്തിന്റെ സാംസ്കാരിക പുരോഗതിക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ ഈ കലാലയത്തിനു കഴിഞ്ഞു. പള്ളിപ്പറമ്പ് എന്നരിയപ്പെടുന്ന സ്ഥലത്ത് മുമ്പുണ്ടായിരുന്ന കുടിപ്പള്ളിക്കൂടമാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ശ്രമഫലമായി ഒരു ഏകാദ്ധ്യാപക വിദ്യാലയമായി  മാറി പിന്നീട് ഇന്ന് കാണുന്ന രീതിയില്‍ അഞ്ചു കെട്ടിടങ്ങളുടെ സമുച്ചയമായത്.  
                     സ്കൂള്ന്റെ ആദ്യനാളുകള്‍ അവ്യക്തമായിരിക്കുന്നതിനാല്‍ ആദ്യത്തെ വിദ്യാര്‍ത്ഥിയേയും അദ്ധ്യാപകനേയും തിട്ടപ്പെടുത്താനാവില്ല. കിട്ടിയ തെഴിവുകളില്‍ നിന്ന് 1929- ല്‍ മൂന്നാംതരത്തില്‍ പുനപ്രവേശനം ലഭിച്ച ചാലുപറമ്പില്‍ ചാത്തു എന്ന കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ 77 ആണ്. അദ്ധ്യാപകരുടെ ഒപ്പ് പുസ്തകത്തിന്റെ കാര്യത്തില്‍ 1930-ലെ രേഖകിട്ടിയിട്ടുണ്ട്. ഒക്ടോബര്‍ മാസത്തിലെ രജിസ്റ്ററില്‍ ഒന്നാം അദ്ധ്യാപകന്‍ സി.കേളുക്കുറുപ്പ് രണ്ടാം അദ്ധ്യാപകന്‍ കെ.രാമുണ്ണി നായര്‍ തുടങ്ങിയവര്‍ ഒപ്പുവെച്ചിട്ടുണ്ട്. 16-4-1931 മുതല്‍ ക്രമമായി ഹാജരാവാത്തതിനാല്‍ രണ്ടാം അദ്ധ്യാപകനെ പിരിച്ചുവിട്ടതായും കാണുന്നു. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് പ്രധാനദ്ധ്യാപകനായി വിരമിച്ച രാമന്‍ നായര്‍ കൂത്താളി എ യു പി സ്കൂളിലെ ആദ്യകാല ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്നു. ജനുവരി മാസത്തെ മകരകൊയ്ത്തുകാലത്ത് സ്കൂളിന് ഒരാഴ്ചക്കാലം അവധി നല്കാറുണ്ടായിരുന്നു എന്ന വസ്തുത പ്രസ്താവ്യമാണ്. 1930 ല്‍ 36 കുട്ടികളും മൂന്ന് അദ്ധ്യാപകരപമാണ് സ്കൂളിനുണ്ടായിരുന്നത്.   
                     സ്കൂള്ന്റെ ആദ്യനാളുകള്‍ അവ്യക്തമായിരിക്കുന്നതിനാല്‍ ആദ്യത്തെ വിദ്യാര്‍ത്ഥിയേയും അദ്ധ്യാപകനേയും തിട്ടപ്പെടുത്താനാവില്ല. കിട്ടിയ തെഴിവുകളില്‍ നിന്ന് 1929- ല്‍ മൂന്നാംതരത്തില്‍ പുനപ്രവേശനം ലഭിച്ച ചാലുപറമ്പില്‍ ചാത്തു എന്ന കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ 77 ആണ്. അദ്ധ്യാപകരുടെ ഒപ്പ് പുസ്തകത്തിന്റെ കാര്യത്തില്‍ 1930-ലെ രേഖകിട്ടിയിട്ടുണ്ട്. ഒക്ടോബര്‍ മാസത്തിലെ രജിസ്റ്ററില്‍ ഒന്നാം അദ്ധ്യാപകന്‍ സി.കേളുക്കുറുപ്പ് രണ്ടാം അദ്ധ്യാപകന്‍ കെ.രാമുണ്ണി നായര്‍ തുടങ്ങിയവര്‍ ഒപ്പുവെച്ചിട്ടുണ്ട്. 16-4-1931 മുതല്‍ ക്രമമായി ഹാജരാവാത്തതിനാല്‍ രണ്ടാം അദ്ധ്യാപകനെ പിരിച്ചുവിട്ടതായും കാണുന്നു. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് പ്രധാനദ്ധ്യാപകനായി വിരമിച്ച രാമന്‍ നായര്‍ കൂത്താളി എ യു പി സ്കൂളിലെ ആദ്യകാല ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്നു. ജനുവരി മാസത്തെ മകരകൊയ്ത്തുകാലത്ത് സ്കൂളിന് ഒരാഴ്ചക്കാലം അവധി നല്കാറുണ്ടായിരുന്നു എന്ന വസ്തുത പ്രസ്താവ്യമാണ്. 1930 ല്‍ 36 കുട്ടികളും മൂന്ന് അദ്ധ്യാപകരുമാണ് സ്കൂളിനുണ്ടായിരുന്നത്.   
                       ആദ്യകാല മാനേജരായിരുന്ന കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ വക ഉച്ചയ്ക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികലള്‍ക്ക്  അവിലും സംഭാരവും നല്കുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പത്നി കാര്‍ത്ത്യായനി അമ്മയും പിന്നീട് എന്‍.കെ തങ്കമണിയും സ്കൂള്‍ ഭരണം നടത്തി. അതിനുശേഷം തങ്കമണിയുടെ ഭര്‍ത്താവും കൂത്താളി എ യു പി സ്കൂളിലെ മുന്‍ അദ്ധ്യാപകനുമായ കെ. ബാലന്‍ മാസ്റ്ററും , ബാലന്‍ മാസ്റ്ററുടെ മരണശേഷം മകള്‍ കെ. ബീനയാണ് നിലവിലെ മാനേജര്‍.  
                       ആദ്യകാല മാനേജരായിരുന്ന കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ വക ഉച്ചയ്ക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികലള്‍ക്ക്  അവിലും സംഭാരവും നല്കുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പത്നി കാര്‍ത്ത്യായനി അമ്മയും പിന്നീട് എന്‍.കെ തങ്കമണിയും സ്കൂള്‍ ഭരണം നടത്തി. അതിനുശേഷം തങ്കമണിയുടെ ഭര്‍ത്താവും കൂത്താളി എ യു പി സ്കൂളിലെ മുന്‍ അദ്ധ്യാപകനുമായ കെ. ബാലന്‍ മാസ്റ്ററും , ബാലന്‍ മാസ്റ്ററുടെ മരണശേഷം മകള്‍ കെ. ബീനയാണ് നിലവിലെ മാനേജര്‍.  
                         എട്ടു ദശകത്തിന്റെ സുദീര്‍ഘമായ കാനയളവിനുള്ളില്‍ സ്കൂള്‍ അങ്കണത്തില്‍ ഓടിക്കളിച്ചവര്‍ ജീവിതത്തിന്റെ വിവിധതുറകളില്‍ മുദ്ര പതിപ്പിച്ചിട്ടിണ്ട്. കേരള മന്ത്രിസഭയില്‍ വനം വകുപ്പും ധനകാര്യവും കൈകാര്യം ചെയ്ത ഡോ. കെ.ജി അടിയോടിയും മുന്‍ ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി ശങ്കരനും അടക്കം കൂത്താളി എ യു പി സ്കൂളിന്റെ സംഭാവനകള്‍ ഏറെയാണ്. കെ.ജി അടിയോടിയെ കൂടാതെ ഡോക്ടര്‍മാരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അബ്ദുള്‍ സമദ് , കെ. ശ്രീരേഖ, എം. ചന്ദ്രന്‍ തുടങ്ങിയവര്‍. മെഡിക്കല്‍ കോളെജിലെ സോഷ്യോളജി വിഭാദഗം അദ്ധ്യാപകനായ പി പി ശങ്കരന്‍ മുതല്‍ കോളേജ് അദ്ധ്യാപകരായ ഡോ. അജോയ് കുമാര്‍ , അബ്ദുള്‍ അസീസ്, ഡോ. സോമനാഥന്‍ .പി, തുടങ്ങിയവരും ഡപ്യൂട്ടി കലക്ടറായി വിരമിച്ച പി.സി. ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവരും അഭിഭാഷകരായ കെ.എന്‍. ജയകുമാര്‍ , ബി.ബിശ്വജിത്ത്, ശശി തുടങ്ങിയവരും മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാളായിരുന്ന ( കെ.ഒ.ബി. എന്നറിയപ്പെടുന്ന) കെ.ഒ. ബാലകൃഷ്ണന്‍ , കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളായ പി.ശ്രീധരന്‍, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എസ്.വി.ശ്രീജന്‍ , തുടങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പട്ടിക വളരെ വലുതാണ്. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവും സ്കൗട്ട് പ്രസ്താനത്തിന്റെ പരമോന്നത ബഹുമതിയായ സില്‍വര്‍ എലിഫന്റ് ജേതാവുമായ പി. ബാലചന്ദ്രന്‍ അദ്ധ്യാപക ജോലി ആരംഭിച്ചത് കൂത്താളി എ.യു.പി സ്കൂളിലാണ്.
                         എട്ടു ദശകത്തിന്റെ സുദീര്‍ഘമായ കാനയളവിനുള്ളില്‍ സ്കൂള്‍ അങ്കണത്തില്‍ ഓടിക്കളിച്ചവര്‍ ജീവിതത്തിന്റെ വിവിധതുറകളില്‍ മുദ്ര പതിപ്പിച്ചിട്ടിണ്ട്. കേരള മന്ത്രിസഭയില്‍ വനം വകുപ്പും ധനകാര്യവും കൈകാര്യം ചെയ്ത ഡോ. കെ.ജി അടിയോടിയും മുന്‍ ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി ശങ്കരനും അടക്കം കൂത്താളി എ യു പി സ്കൂളിന്റെ സംഭാവനകള്‍ ഏറെയാണ്. കെ.ജി അടിയോടിയെ കൂടാതെ ഡോക്ടര്‍മാരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അബ്ദുള്‍ സമദ് , കെ. ശ്രീരേഖ, എം. ചന്ദ്രന്‍ തുടങ്ങിയവര്‍. മെഡിക്കല്‍ കോളെജിലെ സോഷ്യോളജി വിഭാദഗം അദ്ധ്യാപകനായ പി പി ശങ്കരന്‍ മുതല്‍ കോളേജ് അദ്ധ്യാപകരായ ഡോ. അജോയ് കുമാര്‍ , അബ്ദുള്‍ അസീസ്, ഡോ. സോമനാഥന്‍ .പി, തുടങ്ങിയവരും ഡപ്യൂട്ടി കലക്ടറായി വിരമിച്ച പി.സി. ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവരും അഭിഭാഷകരായ കെ.എന്‍. ജയകുമാര്‍ , ബി.ബിശ്വജിത്ത്, ശശി തുടങ്ങിയവരും മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാളായിരുന്ന ( കെ.ഒ.ബി. എന്നറിയപ്പെടുന്ന) കെ.ഒ. ബാലകൃഷ്ണന്‍ , കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളായ പി.ശ്രീധരന്‍, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എസ്.വി.ശ്രീജന്‍ , തുടങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പട്ടിക വളരെ വലുതാണ്. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവും സ്കൗട്ട് പ്രസ്താനത്തിന്റെ പരമോന്നത ബഹുമതിയായ സില്‍വര്‍ എലിഫന്റ് ജേതാവുമായ പി. ബാലചന്ദ്രന്‍ അദ്ധ്യാപക ജോലി ആരംഭിച്ചത് കൂത്താളി എ.യു.പി സ്കൂളിലാണ്.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/284553" എന്ന താളിൽനിന്ന് ശേഖരിച്ചത്