Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:


       98 ബാച്ചിലെ ശ്രിമതി.സനിത ജോസിന്റെ ഓർമ്മക്കുറിപ്പ്...............
       98 ബാച്ചിലെ ശ്രിമതി.സനിത ജോസിന്റെ ഓർമ്മക്കുറിപ്പ്...............
<p style="text-align:justify">ഇന്നാണ് ആ സുദിനം 6-ജനുവരി-2019 "ഓട്ടോഗ്രാഫ് 98"ഓർമകളുടെ ഒത്തുചേരൽ ഇന്ന് ആ വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോൾ ആ പഴയ സുന്ദരനിമിഷങ്ങൾ മനസിലൂടെ മിന്നിമായുന്നു. ഒരു പാട് സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പ്രണയങ്ങളും മൊട്ടിട്ട ആ വിദ്യാലയത്തിലേക്ക് 20 വർഷങ്ങൾക്കു ശേഷമുള്ള കൂടികാഴ്ച എന്നെ ആ പഴയ വിദ്യാർത്ഥി ആക്കി മാറ്റുക ആയിരുന്നു. ഈ നിമിഷത്തിൽ അകാലത്തിൽ വേർപിരിഞ്ഞു പോയ സുഹൃത്തുക്കളെയും പ്രിയ ഗുരുക്കൻമാരെയും സ്നേഹപൂർവ്വം ഓർക്കുന്നു. അതോടൊപ്പം തന്നെ പെട്ടന്ന് മനസിലേക്ക് ഓടി വരുന്ന ടീച്ചർമാരുടെ മുഖങ്ങൾ പല്ല് പറിച്ച് കൊടുക്കാറുള്ള ഏല്യാമ്മ ടീച്ചർ മുതൽ ബേബി ടീച്ചർ വരെയുള്ള മുഖം മനസ്സിൽ മിന്നിമായുന്നു ആലീസ് ടീച്ചർ, റോസിലി ടീച്ചർ,ഇന്ദിര ടീച്ചർ, സാവിത്രി ടീച്ചർ, സത്യവാൻ സാർ, അബ്രഹാം സാർ, ജേക്കബ് സാർ, അബി സാർ, ബെന്നി സാർ, ബേബി സാർ, ജോർജ് സാർ, ആന്റണി സാർ, ലൂസി ടീച്ചർ, മോളി ടീച്ചർ. വൽസ ടീച്ചർ, ഫിലോമിന ടീച്ചർ, ആനി ടീച്ചർ, ലോനപ്പൻ സാർ അങ്ങനെ എത്രയോ ടീച്ചേർസ്. ഈ കലാലയം എനിക്ക് ഒരു പാട് രസകരമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട് പിന്നെ എന്റെ ഓർമയിൽ വന്നത് ഇവിടെ പഠിക്കാതെയും ഹോം വർക്ക്‌ ചെയ്യാതെയും വന്നതിനു എഴുന്നേറ്റു നിർത്തിയതും അടി കിട്ടിയതും മുതൽ, ഫ്രീ പീരിയഡിൽ നോട്ടുബുക്കിലെ പേജ് കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ചതും അത് അടുത്ത ക്ലാസ്സിൽ പോയി വീണതും അതുമായി വന്ന ടീച്ചറുടെ കൈയിൽ നിന്നും കിട്ടിയ അടി ഇന്നും ഓർക്കുന്നു. കല്ലുകളി, ഷട്ടിൽ, ബാഡ്മിന്റണും പ്രധാന വിനോദമായിരുന്നു. കല്ലുകളിയുടെ ഇടയിൽ ഡ്രിൽ സാർ വരുന്നത് കണ്ടു എല്ലാം പെറുക്കി കൂട്ടി ഓടി കൊണ്ടു പോയി ആ പഴയ പാട്ട് ക്ലാസ്സിലെ തറയുടെ സൈഡിൽ ഒളിപ്പിച്ചു വച്ചതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പി .ടി. പിരീഡിൽ പുതിയ ഗ്രൗണ്ട് കാണാൻ ആദ്യമായി വരിവരിയായി പോയതും ഇന്നും കൊച്ചു കുട്ടിയുടെ ആകാംഷയോടെ നോക്കി കാണുന്നു. വീണ്ടും മനസ്സ് പറയുന്നു ആ മൈതാനത്തു ഓടി കളിക്കാൻ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് കഞ്ഞിപ്പുര. അതിന്റെ അടുത്തുള്ള ക്ലാസ് മുറി നാലാം ക്ലാസ് ആയിരുന്നു. ബക്കറ്റും തവിയും എല്ലാം ഞങളുടെ ക്ലാസ്സിൽ. കഞ്ഞി വെച്ച് തരാറുള്ള അമ്മാമ്മയെ ഇപ്പോഴും ഓർക്കുന്നു.വിറക് എടുത്തു കൊടുത്തു സഹായിക്കാറുണ്ടായിരുന്നു. കഞ്ഞിയും ചെറു പയറും, അതിന്റെ സ്വാദ് ഇപ്പോഴും മറക്കാൻ പറ്റുന്നില്ല. പിന്നെ ബാക്കി വരുന്ന ചെറുപയർ കറി പാത്രം നിറച്ചു തരും. ആ സ്നേഹം ഇന്നും ഓർക്കുന്നു. തൊട്ടു അപ്പുറത്തുള്ള ജോസേട്ടന്റെ കടയിൽ നിന്നും തേൻനിലാവും പല്ലൊട്ടിയും ജെയിംസ് ചേട്ടന്റെ കടയിൽ നിന്നും വാങ്ങിയ പെൻസിലും ആ നല്ല ഓർമ്മകൾ. ബേബി ടീച്ചറുടെ മലയാളം ക്ലാസ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. ഗുണന പട്ടിക പഠിക്കാതെ പോയതിന് അബ്രഹാം സാറിന്റെ കൈയിൽ നിന്ന് കിട്ടിയ തല്ല് ഇന്നും എല്ലാ കൂട്ടുകാർക്കും ഓർമയുണ്ട്. അബിസാർ ബോർഡിൽ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടു കണ്ണു മിഴിച്ചിരുന്നു അസൂയപെട്ടിട്ടുണ്ട്. അതുപോലെ തന്നെ ബേബി സാറിന്റെ ഗാനാലാപനവും എല്ലാം മനസ്സിൽ തിങ്ങിനിറഞ്ഞിരിക്കുന്നു. ഇനിയും ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു നിറയുന്നു ഇനിയും എഴുതിയാലും തീരാത്ത അത്രയും ഒരുപാട് നല്ല ഓർമ്മകൾ. ആ കലാലയത്തിലേക്ക് ഒന്നും കൂടി പോകാൻ ഒരുക്കി തന്ന ഈ പുതു വർഷത്തിലെ ഈ സുദിനത്തിൽ എല്ലാവർക്കും നന്ദിയും ഗുരുക്കന്മാരോട് ആദരവും അർപ്പിച്ചുകൊണ്ട് നിർത്തുന്നു. ഒപ്പം ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദങ്ങളും പ്രണയാഭ്യാർതഥനയും എല്ലാം ചേർന്ന 20വർഷം മുൻപുള്ള ഓർമ്മകൾ എല്ലാം സുന്ദരം തന്നെ അന്നും........ഇന്നും....എന്നും.
<p style="text-align:justify">ഇന്നാണ് ആ സുദിനം 6-ജനുവരി-2019 "ഓട്ടോഗ്രാഫ് 98"ഓർമകളുടെ ഒത്തുചേരൽ ഇന്ന് ആ വിദ്യാലയത്തിന്റെ പടി കടന്നു വരുമ്പോൾ ആ പഴയ സുന്ദരനിമിഷങ്ങൾ മനസിലൂടെ മിന്നിമായുന്നു. ഒരു പാട് സൗഹൃദങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പ്രണയങ്ങളും മൊട്ടിട്ട ആ വിദ്യാലയത്തിലേക്ക് 20 വർഷങ്ങൾക്കു ശേഷമുള്ള കൂടികാഴ്ച എന്നെ ആ പഴയ വിദ്യാർത്ഥി ആക്കി മാറ്റുക ആയിരുന്നു. ഈ നിമിഷത്തിൽ അകാലത്തിൽ വേർപിരിഞ്ഞു പോയ സുഹൃത്തുക്കളെയും പ്രിയ ഗുരുക്കൻമാരെയും സ്നേഹപൂർവ്വം ഓർക്കുന്നു. അതോടൊപ്പം തന്നെ പെട്ടന്ന് മനസിലേക്ക് ഓടി വരുന്ന ടീച്ചർമാരുടെ മുഖങ്ങൾ പല്ല് പറിച്ച് കൊടുക്കാറുള്ള ഏല്യാമ്മ ടീച്ചർ മുതൽ ബേബി ടീച്ചർ വരെയുള്ള മുഖം മനസ്സിൽ മിന്നിമായുന്നു ആലീസ് ടീച്ചർ, റോസിലി ടീച്ചർ,ഇന്ദിര ടീച്ചർ, സാവിത്രി ടീച്ചർ, സത്യവാൻ സാർ, അബ്രഹാം സാർ, ജേക്കബ് സാർ, അബി സാർ, ബെന്നി സാർ, ബേബി സാർ, ജോർജ് സാർ, ആന്റണി സാർ, ലൂസി ടീച്ചർ, മോളി ടീച്ചർ. വൽസ ടീച്ചർ, ഫിലോമിന ടീച്ചർ, ആനി ടീച്ചർ, ലോനപ്പൻ സാർ അങ്ങനെ എത്രയോ ടീച്ചേർസ്. ഈ കലാലയം എനിക്ക് ഒരു പാട് രസകരമായ അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട് പിന്നെ എന്റെ ഓർമയിൽ വന്നത് ഇവിടെ പഠിക്കാതെയും ഹോം വർക്ക്‌ ചെയ്യാതെയും വന്നതിനു എഴുന്നേറ്റു നിർത്തിയതും അടി കിട്ടിയതും മുതൽ, ഫ്രീ പീരിയഡിൽ നോട്ടുബുക്കിലെ പേജ് കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ചതും അത് അടുത്ത ക്ലാസ്സിൽ പോയി വീണതും അതുമായി വന്ന ടീച്ചറുടെ കൈയിൽ നിന്നും കിട്ടിയ അടി ഇന്നും ഓർക്കുന്നു. കല്ലുകളി, ഷട്ടിൽ, ബാഡ്മിന്റണും പ്രധാന വിനോദമായിരുന്നു. കല്ലുകളിയുടെ ഇടയിൽ ഡ്രിൽ സാർ വരുന്നത് കണ്ടു എല്ലാം പെറുക്കി കൂട്ടി ഓടി കൊണ്ടു പോയി ആ പഴയ പാട്ട് ക്ലാസ്സിലെ തറയുടെ സൈഡിൽ ഒളിപ്പിച്ചു വച്ചതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പി .ടി. പിരീഡിൽ പുതിയ ഗ്രൗണ്ട് കാണാൻ ആദ്യമായി വരിവരിയായി പോയതും ഇന്നും കൊച്ചു കുട്ടിയുടെ ആകാംഷയോടെ നോക്കി കാണുന്നു. വീണ്ടും മനസ്സ് പറയുന്നു ആ മൈതാനത്തു ഓടി കളിക്കാൻ. ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണ് കഞ്ഞിപ്പുര. അതിന്റെ അടുത്തുള്ള ക്ലാസ് മുറി നാലാം ക്ലാസ് ആയിരുന്നു. ബക്കറ്റും തവിയും എല്ലാം ഞങളുടെ ക്ലാസ്സിൽ. കഞ്ഞി വെച്ച് തരാറുള്ള അമ്മാമ്മയെ ഇപ്പോഴും ഓർക്കുന്നു.വിറക് എടുത്തു കൊടുത്തു സഹായിക്കാറുണ്ടായിരുന്നു. കഞ്ഞിയും ചെറു പയറും, അതിന്റെ സ്വാദ് ഇപ്പോഴും മറക്കാൻ പറ്റുന്നില്ല. പിന്നെ ബാക്കി വരുന്ന ചെറുപയർ കറി പാത്രം നിറച്ചു തരും. ആ സ്നേഹം ഇന്നും ഓർക്കുന്നു. തൊട്ടു അപ്പുറത്തുള്ള ജോസേട്ടന്റെ കടയിൽ നിന്നും തേൻനിലാവും പല്ലൊട്ടിയും ജെയിംസ് ചേട്ടന്റെ കടയിൽ നിന്നും വാങ്ങിയ പെൻസിലും ആ നല്ല ഓർമ്മകൾ. ബേബി ടീച്ചറുടെ മലയാളം ക്ലാസ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. ഗുണന പട്ടിക പഠിക്കാതെ പോയതിന് അബ്രഹാം സാറിന്റെ കൈയിൽ നിന്ന് കിട്ടിയ തല്ല് ഇന്നും എല്ലാ കൂട്ടുകാർക്കും ഓർമയുണ്ട്. അബിസാർ ബോർഡിൽ വരയ്ക്കുന്ന ചിത്രങ്ങൾ കണ്ടു കണ്ണു മിഴിച്ചിരുന്നു അസൂയപെട്ടിട്ടുണ്ട്. അതുപോലെ തന്നെ ബേബി സാറിന്റെ ഗാനാലാപനവും എല്ലാം മനസ്സിൽ തിങ്ങിനിറഞ്ഞിരിക്കുന്നു. ഇനിയും ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു നിറയുന്നു ഇനിയും എഴുതിയാലും തീരാത്ത അത്രയും ഒരുപാട് നല്ല ഓർമ്മകൾ. ആ കലാലയത്തിലേക്ക് ഒന്നും കൂടി പോകാൻ ഒരുക്കി തന്ന ഈ പുതു വർഷത്തിലെ ഈ സുദിനത്തിൽ എല്ലാവർക്കും നന്ദിയും ഗുരുക്കന്മാരോട് ആദരവും അർപ്പിച്ചുകൊണ്ട് നിർത്തുന്നു. ഒപ്പം ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദങ്ങളും പ്രണയാഭ്യാർതഥനയും എല്ലാം ചേർന്ന 20വർഷം മുൻപുള്ള ഓർമ്മകൾ എല്ലാം സുന്ദരം തന്നെ അന്നും........ഇന്നും....എന്നും.</p>




    1990 ബാച്ചിലെ ശ്രീമതി. ശ്രീജ.ടി.സ്കൂളിനെപ്പറ്റി എഴുതുന്നു................
      1990 ബാച്ചിലെ ശ്രീമതി. ശ്രീജ.ടി.സ്കൂളിനെപ്പറ്റി എഴുതുന്നു................
സ്കൂളിലൊന്നു പോകണം.... അമ്മയെന്നു പേരുള്ള ആ പഴയ സ്കൂളിൽ... എൻ്റെ വില പിടിച്ച കുറെ കിനാവുകൾ അവിടെ ചിതറിക്കിടപ്പുണ്ട്... ടെക്സ്റ്റു ബുക്കിനിടയിൽ നിന്ന് വലിച്ചെടുത്ത് ദാക്ഷായണിട്ടീച്ചർ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ ബാലരമ മണ്ണിനടിയിൽ എവിടെയോ പുതഞ്ഞു കിടപ്പുണ്ടാകണം...... തപ്പിയെടുത്ത് മായാവിയുടെ കഥ മുഴുവൻ വായിച്ചു തീർക്കണം... നീ ആണായി പ്പിറക്കേണ്ടതായിരുന്നു എന്ന് റോസി ടീച്ചർ പറയുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കണം..... സമയം തീർന്നു പോകാതിരിക്കാൻ പ്രാർത്ഥിച്ച് ലൂസി ടീച്ചറുടെ ക്ലാസിലിരുന്ന്... സംസ്കൃത മധുരം നുകരണം.... സൂര്യൻ എന്ന് സ്വയം പരിഹസിച്ച് ചിരിക്കുന്ന ജോർജ് മാഷ്ടെ കൂടെ അന്നത്തെ അപകർഷതയില്ലാതെ പൊട്ടിച്ചിരിക്കണം..... അബി മാഷ് ബോർഡിൽ വരച്ച ഓറഞ്ചിൻ്റെ ചിത്രം നോക്കി ഇതെന്താ മാഷേ എന്ന് കുസൃതിയോടെ ചോദിക്കണം..... മാഷുടെ പകപ്പ് കണ്ട് തല താഴ്ത്തി നിന്ന് ചിരിക്കണം.... ക്ലാസിലെത്താൻ നേരം വൈകിയതിന് പുറത്തു നിർത്തിയ ജോൺസൻ മാഷോട് വീണ്ടും തർക്കുത്തരം പറയണം.... പിന്നെ കാലിൽ വീണൊന്നു മാപ്പു ചോദിക്കണം.... സിസിലിട്ടീച്ചറുടെ അടി കൊണ്ട് പൊട്ടിയ ചുണ്ട് ഇടംകൈകൊണ്ട് തുടച്ച്.... അന്നു കരയാതിരുന്ന കരച്ചിൽ ഒന്നുറക്കെക്കരയണം..... പഴയ സൈക്കിളൊന്നു പൊടി തുടച്ചെടുക്കണം.... തലയുയർത്തിപ്പിടിച്ച് വീണ്ടുമാ സ്കൂൾ മുറ്റത്ത് സൈക്കിളിൽ ചെന്നിറങ്ങണം.... അന്നു വാശി കൊണ്ട് പഠിക്കാതെ ബാക്കി വെച്ച പാഠങ്ങൾ ശ്രദ്ധയോടെ പഠിക്കണം.... മോരിൽ കുഴച്ച ചോറിൽ ഉള്ളി കാച്ചിയത് ചേർത്തിളക്കി കൊച്ചു ചോറ്റുപാത്രത്തിൽ അമ്മ തന്നു വിടുന്ന സ്വാദ്.... ആദ്യമായി കൂട്ടുകാരുടെ കൂടെയിരുന്നു കഴിക്കണം.... പുഞ്ചിരിയില്ലാ മുഖം അകറ്റി നിർത്തിയ സൗഹൃദങ്ങളെ ചിരി പെയ്യുന്ന മുഖം കൊണ്ട് മാടി വിളിച്ച് ചേർത്തു നിർത്തണം.... ഒരു ദിവസമെങ്കിലും ജേക്കബ്ബ് മാഷ്ടെ അടി കൊള്ളാതെ... വീട്ടിലേക്ക് മടങ്ങണം.... അവസാനം പിരിയുന്ന നിമിഷത്തിൽ അകത്തൊളിപ്പിച്ചു വെച്ച പൊട്ടിക്കരച്ചിൽ ചിരി കൊണ്ട് തടഞ്ഞു നിർത്താതെ എനിക്കവിടെ നിന്ന് സംതൃപ്തിയോടെ മടങ്ങണം...</P>
സ്കൂളിലൊന്നു പോകണം.... അമ്മയെന്നു പേരുള്ള ആ പഴയ സ്കൂളിൽ... എൻ്റെ വില പിടിച്ച കുറെ കിനാവുകൾ അവിടെ ചിതറിക്കിടപ്പുണ്ട്... ടെക്സ്റ്റു ബുക്കിനിടയിൽ നിന്ന് വലിച്ചെടുത്ത് ദാക്ഷായണിട്ടീച്ചർ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ ബാലരമ മണ്ണിനടിയിൽ എവിടെയോ പുതഞ്ഞു കിടപ്പുണ്ടാകണം...... തപ്പിയെടുത്ത് മായാവിയുടെ കഥ മുഴുവൻ വായിച്ചു തീർക്കണം... നീ ആണായി പ്പിറക്കേണ്ടതായിരുന്നു എന്ന് റോസി ടീച്ചർ പറയുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കണം..... സമയം തീർന്നു പോകാതിരിക്കാൻ പ്രാർത്ഥിച്ച് ലൂസി ടീച്ചറുടെ ക്ലാസിലിരുന്ന്... സംസ്കൃത മധുരം നുകരണം.... സൂര്യൻ എന്ന് സ്വയം പരിഹസിച്ച് ചിരിക്കുന്ന ജോർജ് മാഷ്ടെ കൂടെ അന്നത്തെ അപകർഷതയില്ലാതെ പൊട്ടിച്ചിരിക്കണം..... അബി മാഷ് ബോർഡിൽ വരച്ച ഓറഞ്ചിൻ്റെ ചിത്രം നോക്കി ഇതെന്താ മാഷേ എന്ന് കുസൃതിയോടെ ചോദിക്കണം..... മാഷുടെ പകപ്പ് കണ്ട് തല താഴ്ത്തി നിന്ന് ചിരിക്കണം.... ക്ലാസിലെത്താൻ നേരം വൈകിയതിന് പുറത്തു നിർത്തിയ ജോൺസൻ മാഷോട് വീണ്ടും തർക്കുത്തരം പറയണം.... പിന്നെ കാലിൽ വീണൊന്നു മാപ്പു ചോദിക്കണം.... സിസിലിട്ടീച്ചറുടെ അടി കൊണ്ട് പൊട്ടിയ ചുണ്ട് ഇടംകൈകൊണ്ട് തുടച്ച്.... അന്നു കരയാതിരുന്ന കരച്ചിൽ ഒന്നുറക്കെക്കരയണം..... പഴയ സൈക്കിളൊന്നു പൊടി തുടച്ചെടുക്കണം.... തലയുയർത്തിപ്പിടിച്ച് വീണ്ടുമാ സ്കൂൾ മുറ്റത്ത് സൈക്കിളിൽ ചെന്നിറങ്ങണം.... അന്നു വാശി കൊണ്ട് പഠിക്കാതെ ബാക്കി വെച്ച പാഠങ്ങൾ ശ്രദ്ധയോടെ പഠിക്കണം.... മോരിൽ കുഴച്ച ചോറിൽ ഉള്ളി കാച്ചിയത് ചേർത്തിളക്കി കൊച്ചു ചോറ്റുപാത്രത്തിൽ അമ്മ തന്നു വിടുന്ന സ്വാദ്.... ആദ്യമായി കൂട്ടുകാരുടെ കൂടെയിരുന്നു കഴിക്കണം.... പുഞ്ചിരിയില്ലാ മുഖം അകറ്റി നിർത്തിയ സൗഹൃദങ്ങളെ ചിരി പെയ്യുന്ന മുഖം കൊണ്ട് മാടി വിളിച്ച് ചേർത്തു നിർത്തണം.... ഒരു ദിവസമെങ്കിലും ജേക്കബ്ബ് മാഷ്ടെ അടി കൊള്ളാതെ... വീട്ടിലേക്ക് മടങ്ങണം.... അവസാനം പിരിയുന്ന നിമിഷത്തിൽ അകത്തൊളിപ്പിച്ചു വെച്ച പൊട്ടിക്കരച്ചിൽ ചിരി കൊണ്ട് തടഞ്ഞു നിർത്താതെ എനിക്കവിടെ നിന്ന് സംതൃപ്തിയോടെ മടങ്ങണം...</P>
'''.............പ്രശസ്ത എഴുത്തുക്കാരിയും അധ്യാപികയുമാണ് ശ്രീമതി. ശ്രീജ'''
'''.............പ്രശസ്ത എഴുത്തുക്കാരിയും അധ്യാപികയുമാണ് ശ്രീമതി. ശ്രീജ'''
3,779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840744" എന്ന താളിൽനിന്ന് ശേഖരിച്ചത്