|
|
വരി 173: |
വരി 173: |
|
| |
|
|
| |
|
| =കാലം നൽകിയ പാഠം=
| |
| കവിത
| |
|
| |
|
| {|style="margin: 0 auto;"
| |
| <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
| |
| <center> <poem>
| |
| പുതു തലമുറകൾക്കായ് പകർന്നിടാ-
| |
| മിനിയൊരു കഥ - കോവിഡ് - 19.
| |
| രണ്ടായിരത്തിയിരുപതുകളിലുണ്ടായി പോലും
| |
| കൊറോണയെന്നൊരു മഹാമാരി.
| |
|
| |
| മഹാജനമാകെ ഭീതിതരായ് -
| |
| കോവിഡ് -19- എന്നൊരു വൈറസ്മൂലം.
| |
|
| |
| ചീന സഞ്ചാരിയുടെ നാട്ടിലാണതിൻ-
| |
| പുതുജീവൻ നാമ്പെടുത്തത്
| |
| നാവേറ്റു പാടീപോലും നാടൻ പാട്ടിന്നുത്ഭവം
| |
| കരസ്പർശത്താലല്ലയോ കോവി - ഡിൻ ജനനവും.
| |
| മർതൃനിൽ മദ്യലഹരിയെ പടിയിറക്കിയ
| |
| കൊറോണയെ നമുക്കോർമിക്കാമിവിടെ
| |
|
| |
| അതിജീവനമസഹനീയമായീ നാട്ടിൽ
| |
| ജനജീവിതമോ ദുഃസ്സഹമായി തീർന്നു
| |
| അതിവ്യാപനമുണ്ടായീപോലും നാൾ തോറും
| |
| മൃതി വ്യാപനമതിലും ദുഃസ്സഹമായി തീർന്നു.
| |
|
| |
| കോവിഡെന്ന മഹാമാരിയെയും വഹിച്ചു -
| |
| കൊണ്ടാളുകൾ സഞ്ചരിച്ചൂ പല നാട്ടിലും
| |
| അവിടെയുമുണ്ടായീ പോലും കൊറോണായെന്നൊരു മഹാമാരി
| |
| ഭീതിയാൽ ജനം ജാഗരൂകരായീ പോലും
| |
| മഹാമാരിയെ തളയ്ക്കുവാനായി മാർഗ്ഗം
| |
| തേടിയലഞ്ഞൂ ഭരണകൂടവും.
| |
|
| |
| ഒടുവിലതിനുത്തരം കണ്ടെത്തീ ജനാധിപൻ -
| |
| 'ലോക് ഡൗൺ' - തടയൂ കൊറോണയെ.
| |
| പൊതു നിരത്തിലിറങ്ങരുത്, തുപ്പരുത്, ചീറ്റരുത്, പൊതുഭാഷണം പോലുമരുത്.
| |
| വീട്ടിലിരിക്കൂസ്വയം ശുചിയാക്കൂ വീടും പരിസരവും
| |
| കോവിഡിൽ രോഗലക്ഷണം കണ്ടെന്നാകിൽ
| |
| വിളിക്കൂ ആരോഗ്യവകുപ്പിനെ നിങ്ങൾ.
| |
|
| |
| മാർഗ്ഗമിതല്ലാതെ മാറ്റൊന്നില്ലെന്ന്
| |
| കേഴുന്നൂ ഭരണകൂടവും
| |
| " ജാഗ്രതയും, ശ്രദ്ധയുമുണ്ടെന്നാകിൽ
| |
| ജീവിക്കാമെവിടെയും ഭയലേശമില്ലാതെ"
| |
| കൊറോണയെന്ന ഭീകരൻ തന്നൊരീ-
| |
| പാഠം പകർന്നിടാം പുതുതലമുറക്കായ്.
| |
| </poem> </center>
| |
|
| |
| ലീനാകുമാരി എൻ എൽ
| |
| |}
| |
| =അതിരുകളില്ലാതെ=
| |
| കവിത
| |
|
| |
| {|style="margin: 0 auto;"
| |
| <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
| |
| <center> <poem>
| |
| കാടും നാടും നഗരവും മേടും കൊടുമുടിയും
| |
| പിന്നെ ബഹിരാകാശവും നീ കീഴടക്കി
| |
| എന്തെ മനുഷ്യ നീയിന്നു കേഴുന്നു
| |
| ഒരു ചെറുസുഷ്മാണു മുന്നിൽ ജീവനായ്
| |
| ദീനദയാൽമനുജൻകുമ്പിടുന്നു
| |
| അദ്യശ്യനാംകോവിഡ് വൈറസിൻ മുമ്പിൽ
| |
| തെരുവിൽ വീണു മരിക്കുന്നു മർത്യർ
| |
| തൊട്ടുകൂടായ്മയാൽ നിസ്സഹായനായ്
| |
| ധംശിച്ചിടുന്നു മർത്യാ നിന്നെ
| |
| നോവൽ കൊറോണസൂഷ്മാണു ഇന്ന്
| |
| അതിരുകൾ കടന്നുപറന്നീടുന്നു
| |
| മൃത്യുവിൻ ചിറകേറി ലോകമെമ്പാടുമേ
| |
| ലോകം നേടാനിറങ്ങിയ മർത്യനോ
| |
| ഭീതിയാൽഭവനങ്ങളിലൊളി ച്ചീടുന്നു.
| |
| ജാതി വർണ്ണഅനുഷ്ഠാനങ്ങളിൽനിഗളിച്ചു
| |
| മനുഷ്യ ബുദ്ധിക്ക്മതിലുകൾ തീർത്തു നീ
| |
| തമ്മിൽ കലഹിച്ചുഅനീതിയിൽനിറഞ്ഞു
| |
| മതിമറന്നെന്നാളും ഉന്മാദിച്ചു.
| |
| എന്നാലിന്നോ ആചാരങ്ങളില്ലാതെ
| |
| പുറത്തിറങ്ങാനാകാതെ കേണിടുന്നു
| |
| സുഖവും നന്മയും ഐശ്വര്യവും തന്ന
| |
| ഭൂമിയെ നാമെല്ലാം പിച്ചി ചീന്തി
| |
| മണ്ണും വെള്ളവുംഊറ്റിയെടുത്തുനീ
| |
| രമ്യവിഹാരങ്ങൾ കെട്ടിപൊക്കി
| |
| സർവ്വം സഹയായ ധാത്രിയോ മാരിയായ്
| |
| സംഹാര താണ്ഡവംചെയ്യുന്നുനിൻ മാറിൽ
| |
| മൂകമായ്കേഴുകലോകമേ കനിവിനായ്
| |
| കാക്കുകജീവനും അന്യർതൻപ്രാണനും
| |
| നമിച്ചീടാംആതുര സേവകരാം സേനയെ
| |
| പാലിച്ചീടാം ഓരോ നിർദ്ദേശവും
| |
| തോൽക്കുന്നുസൂഷ്മാണു തോറ്റു മടങ്ങുന്നു
| |
| ആന്മാർത്ഥമാകുമീ സേവനത്തിൽ
| |
| അറിഞ്ഞു നീയിന്നു പാരതന്ത്ര്യം
| |
| അറിഞ്ഞു നീ നിന്റെ ദയനീയത
| |
| മറക്കരുത് നീയീ നന്മതൻകരങ്ങൾ
| |
| തീർക്കരുതിനി അതിർവരമ്പുകൾ
| |
| ഇനി തീർക്കരുത് നീ അതിർവരമ്പുകൾ
| |
| </poem> </center>
| |
| |}
| |
|
| |
| =അതിരുകൾമായുമ്പോൾ=
| |
| കവിത
| |
| {|style="margin: 0 auto;"
| |
| <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
| |
|
| |
| <center> <poem>
| |
|
| |
| അതിരുകൾ കടന്നവൾ
| |
| ആഴക്കടൽ താണ്ടി,
| |
| അദൃശ്യയായൊഴുകി,
| |
| അതിസൂക്ഷ്മാണുവായ്,
| |
| ആളിപ്പടർന്നെത്തി,
| |
| ജീവൻ്റെ ജാതകം മാറ്റി
| |
| (ഒരൊറ്റത്തുമ്മലിലവൾ )
| |
|
| |
| വിജനമായ് പാതകൾ
| |
| ശൂന്യമായ് കാഴ്ചകൾ
| |
| പടിയിറങ്ങിപ്പോയ്
| |
| പ്രണയ സുഗന്ധങ്ങൾ...
| |
|
| |
| ഉന്മത്ത മൃത്യു നടമാടി
| |
| ത്തിമിർക്കുമീ വിഷ വ്യാളി
| |
| യ്ക്കൊപ്പമകറ്റീടാം
| |
| കലിയുഗത്തിന്റെ
| |
| പുകമാറാലകൾ.
| |
| മായട്ടെ, മറയട്ടെ
| |
| ജാതിച്ചൊറിച്ചിലുകൾ
| |
| മതവെറിക്കൂത്തുകൾ
| |
| കൊടി നിറഭേദങ്ങൾ
| |
| ഇരുൾ പുതച്ചുറക്കം
| |
| നടിയ്ക്കും വ്യാഘ്രങ്ങൾ.
| |
|
| |
| നക്ഷത്രദീപ്തമൊരു-
| |
| രാവിനെ വരവേല്ക്കാൻ,
| |
| സ്നേഹ നൂലിഴകൾ
| |
| കോർത്തൊരുക്കീടാം
| |
| സഫല സഹോദര്യ
| |
| മൃത്യുഞ്ജയത്തിനാൽ
| |
| മൂഢ ലോകത്തിൻ്റെ
| |
| അതിരുകൾ മായ്ചിടാം
| |
| കൊവിഡിനെത്തുരത്തിടാം
| |
|
| |
| </poem> </center>
| |
| |}
| |
|
| |
| =കോവിഡ് 19=
| |
| കവിത
| |
| {|style="margin: 0 auto;"
| |
| <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
| |
|
| |
| <center> <poem>
| |
| അങ്ങ് അകലെയിരുന്നവൻ,
| |
| നരചിത്തമൊന്നിൽ വിടർ ന്ന അണു
| |
| തലയൊന്നുയർത്തി നോക്കി
| |
| പൊങ്ങുന്നു ചുറ്റും അതിരുകൾ -
| |
| ഭാഷാ ദേശ വേഷ ഭൂഷ വർഗ വർണ
| |
| ജാതി മത ചിന്തതൻ അതിരുകൾ
| |
| മതിലുകൾ പോലവ ഉയരുന്നു വീണ്ടും
| |
| കുന്നോളമെത്തി നിൽക്കുന്നവ.
| |
| വൈകിയാൽ തീർന്നു, ആകാശമാകെ വളർന്നു
| |
| മൂലോകവും തകർക്കുമത് തട്ടണം മനുജന്റെ ശിരസ്സിട്ട്
| |
| വെള്ളിടി വെട്ടണം അവനുടെ ഹൃദയനീഡത്തിൽ
| |
| പൊട്ടിത്തെറിക്കണം, തകർക്കണം ചിലതിനെ
| |
| അല്ലായ്കിലീമാനവൻ ഭൂലോകമാകെമുടിച്ചിടും
| |
| എവിടെത്തുടങ്ങണം തൻ ദൗത്യമെന്നോർത്തവൻ
| |
| ഈ വൻമതിൽ തന്നെ
| |
| തകർത്തു തുടങ്ങാം
| |
| എന്ന് നിനച്ചവൻ
| |
| പിന്നൊട്ടും വൈകിയില്ല പതിയെ
| |
| പതിയെ നടന്ന വൻ ഞെട്ടറ്റു വീണു
| |
| ജീവിതങ്ങൾ. നടപ്പിൻ
| |
| വേഗത കൂടി ഓട്ടമായി
| |
| അവനങ്ങുമിങ്ങും
| |
| മാതാന്ധത തൻ അതിരു- കൾ മായ്ച്ചു വർണ്ണാന്ധത
| |
| തൻ അതിരുകൾ മായ്ച്ചു
| |
| ദേശം,ഭാഷ, വേഷംഒന്നും
| |
| അവനൊരുവിഘനം
| |
| തീർത്തില്ല മലവെള്ളപ്പാച്ചിൽ പോലെ
| |
| ദേശാതിർത്തികൾപിന്നിട്ട്
| |
| മഹാമാരിയായി അവൻ
| |
| പെയ്തു പെയ്തിറങ്ങി
| |
| വെല്ലാനില്ലആരുമെന്നു റച്ചു മാനവവംശംകെട്ടി-
| |
| യുയർത്തിയ വൻമതിലെല്ലാംഅതിലോഴുകിപ്പോയി...
| |
| സമ്പന്നതയുടെ അതിരു കൾമാഞ്ഞു,
| |
| അധികാര ത്തിൻ അതിരുകൾമാഞ്ഞു
| |
| ലഹരിക്കോട്ടകൾ തച്ചുതകർത്തു
| |
| സ്വഭവനത്തിൻ ജാലക
| |
| വാതിലിൽ സ്നേഹപൂങ്കാ -
| |
| വനമുണരുന്നു ഗീർ -
| |
| വാണത്തിൻ അതിരുകൾ
| |
| തച്ചുതകർത്തു താണ്ഡ-
| |
| മാടി കോവിഡ് 19
| |
| ലോകംമുഴുവൻഒരൊറ്റമന്ത്രം
| |
| "ലോകാ സമസ്താ സുഖിനോ ഭവന്തു "
| |
| ഒത്തൊരുമിച്ചു ഒന്നായി നിൽക്കാൻ അതിരുകളെ -
| |
| ല്ലാം മാഞ്ഞേ തീരൂ
| |
| തന്നുടെ കർമ്മം ഫലവ-
| |
| ത്താക്കി തിരികെപ്പോകാൻ
| |
| അവനും നിൽപ്പു
| |
| അതിരുകൾ എല്ലാം ഇല്ലാതായി
| |
| വേഗം പോകാൻ മാർഗ്ഗവുമായി
| |
| മനുജകുലത്തിനെ ഇല്ലാ
| |
| താക്കാൻ കോവിഡ് 19
| |
| നീയും പോരാ
| |
| കവി വാക്യത്തിൻ സാരമിതല്ലോ
| |
| "ഹാ വിജി ഗീഷു മൃത്യു-
| |
| വിന്നാമോ ജീവിതത്തിൻ
| |
| കൊടിപ്പടം താഴ്ത്താൻ "
| |
| </poem> </center>
| |
| -കെ ഷീല-
| |
| |}
| |
|
| |
|
| =കൊറോണ കാലത്തിന് മുൻപും, പിൻപും.= | | =കൊറോണ കാലത്തിന് മുൻപും, പിൻപും.= |