Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 173: വരി 173:




=കാലം നൽകിയ പാഠം=
കവിത


{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<center> <poem>
പുതു തലമുറകൾക്കായ് പകർന്നിടാ-
മിനിയൊരു കഥ - കോവിഡ് - 19.
രണ്ടായിരത്തിയിരുപതുകളിലുണ്ടായി പോലും
കൊറോണയെന്നൊരു മഹാമാരി.
മഹാജനമാകെ ഭീതിതരായ് -
കോവിഡ് -19- എന്നൊരു വൈറസ്മൂലം.
ചീന സഞ്ചാരിയുടെ നാട്ടിലാണതിൻ-
പുതുജീവൻ നാമ്പെടുത്തത്
നാവേറ്റു പാടീപോലും നാടൻ പാട്ടിന്നുത്ഭവം
കരസ്പർശത്താലല്ലയോ കോവി  - ഡിൻ ജനനവും.
മർതൃനിൽ മദ്യലഹരിയെ പടിയിറക്കിയ
കൊറോണയെ നമുക്കോർമിക്കാമിവിടെ
അതിജീവനമസഹനീയമായീ നാട്ടിൽ
ജനജീവിതമോ ദുഃസ്സഹമായി തീർന്നു
അതിവ്യാപനമുണ്ടായീപോലും നാൾ തോറും
മൃതി വ്യാപനമതിലും ദുഃസ്സഹമായി തീർന്നു.
കോവിഡെന്ന മഹാമാരിയെയും വഹിച്ചു -
കൊണ്ടാളുകൾ സഞ്ചരിച്ചൂ പല നാട്ടിലും
അവിടെയുമുണ്ടായീ പോലും കൊറോണായെന്നൊരു മഹാമാരി
ഭീതിയാൽ ജനം ജാഗരൂകരായീ പോലും
മഹാമാരിയെ തളയ്ക്കുവാനായി മാർഗ്ഗം
തേടിയലഞ്ഞൂ ഭരണകൂടവും.
ഒടുവിലതിനുത്തരം കണ്ടെത്തീ ജനാധിപൻ -
'ലോക് ഡൗൺ' - തടയൂ കൊറോണയെ.
പൊതു നിരത്തിലിറങ്ങരുത്, തുപ്പരുത്, ചീറ്റരുത്, പൊതുഭാഷണം പോലുമരുത്.
വീട്ടിലിരിക്കൂസ്വയം ശുചിയാക്കൂ വീടും പരിസരവും
കോവിഡിൽ രോഗലക്ഷണം കണ്ടെന്നാകിൽ
വിളിക്കൂ ആരോഗ്യവകുപ്പിനെ നിങ്ങൾ.
മാർഗ്ഗമിതല്ലാതെ മാറ്റൊന്നില്ലെന്ന്
കേഴുന്നൂ ഭരണകൂടവും
" ജാഗ്രതയും, ശ്രദ്ധയുമുണ്ടെന്നാകിൽ
ജീവിക്കാമെവിടെയും ഭയലേശമില്ലാതെ"
കൊറോണയെന്ന ഭീകരൻ തന്നൊരീ-
പാഠം പകർന്നിടാം പുതുതലമുറക്കായ്.
</poem> </center>
     
ലീനാകുമാരി എൻ എൽ
|}   
=അതിരുകളില്ലാതെ=
കവിത
{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<center> <poem>
കാടും നാടും നഗരവും മേടും കൊടുമുടിയും
പിന്നെ ബഹിരാകാശവും നീ കീഴടക്കി
എന്തെ മനുഷ്യ നീയിന്നു കേഴുന്നു
ഒരു ചെറുസുഷ്മാണു മുന്നിൽ ജീവനായ്
ദീനദയാൽമനുജൻകുമ്പിടുന്നു
  അദ്യശ്യനാംകോവിഡ് വൈറസിൻ മുമ്പിൽ
  തെരുവിൽ വീണു മരിക്കുന്നു മർത്യർ
  തൊട്ടുകൂടായ്മയാൽ നിസ്സഹായനായ്
ധംശിച്ചിടുന്നു മർത്യാ നിന്നെ
നോവൽ കൊറോണസൂഷ്മാണു ഇന്ന്
അതിരുകൾ കടന്നുപറന്നീടുന്നു
മൃത്യുവിൻ ചിറകേറി ലോകമെമ്പാടുമേ
ലോകം നേടാനിറങ്ങിയ മർത്യനോ
ഭീതിയാൽഭവനങ്ങളിലൊളി ച്ചീടുന്നു.
ജാതി വർണ്ണഅനുഷ്ഠാനങ്ങളിൽനിഗളിച്ചു
  മനുഷ്യ ബുദ്ധിക്ക്മതിലുകൾ തീർത്തു നീ
  തമ്മിൽ കലഹിച്ചുഅനീതിയിൽനിറഞ്ഞു
  മതിമറന്നെന്നാളും ഉന്മാദിച്ചു.
എന്നാലിന്നോ ആചാരങ്ങളില്ലാതെ
  പുറത്തിറങ്ങാനാകാതെ കേണിടുന്നു
സുഖവും നന്മയും ഐശ്വര്യവും തന്ന
ഭൂമിയെ നാമെല്ലാം പിച്ചി ചീന്തി
മണ്ണും വെള്ളവുംഊറ്റിയെടുത്തുനീ
രമ്യവിഹാരങ്ങൾ കെട്ടിപൊക്കി
സർവ്വം സഹയായ ധാത്രിയോ മാരിയായ്
സംഹാര താണ്ഡവംചെയ്യുന്നുനിൻ മാറിൽ
  മൂകമായ്കേഴുകലോകമേ കനിവിനായ്
കാക്കുകജീവനും അന്യർതൻപ്രാണനും
നമിച്ചീടാംആതുര സേവകരാം സേനയെ
പാലിച്ചീടാം ഓരോ നിർദ്ദേശവും
  തോൽക്കുന്നുസൂഷ്മാണു തോറ്റു മടങ്ങുന്നു
  ആന്മാർത്ഥമാകുമീ സേവനത്തിൽ
      അറിഞ്ഞു നീയിന്നു പാരതന്ത്ര്യം
      അറിഞ്ഞു നീ നിന്റെ ദയനീയത
      മറക്കരുത് നീയീ നന്മതൻകരങ്ങൾ
      തീർക്കരുതിനി അതിർവരമ്പുകൾ
      ഇനി തീർക്കരുത് നീ അതിർവരമ്പുകൾ
</poem> </center>
|}
=അതിരുകൾമായുമ്പോൾ=
കവിത
{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<center> <poem>
അതിരുകൾ കടന്നവൾ
ആഴക്കടൽ താണ്ടി,
അദൃശ്യയായൊഴുകി,
അതിസൂക്ഷ്മാണുവായ്,
ആളിപ്പടർന്നെത്തി,
ജീവൻ്റെ ജാതകം മാറ്റി
(ഒരൊറ്റത്തുമ്മലിലവൾ )
വിജനമായ് പാതകൾ
ശൂന്യമായ് കാഴ്ചകൾ
പടിയിറങ്ങിപ്പോയ്
പ്രണയ സുഗന്ധങ്ങൾ...
ഉന്മത്ത മൃത്യു നടമാടി
ത്തിമിർക്കുമീ വിഷ വ്യാളി
യ്ക്കൊപ്പമകറ്റീടാം
കലിയുഗത്തിന്റെ
പുകമാറാലകൾ.
        മായട്ടെ, മറയട്ടെ
        ജാതിച്ചൊറിച്ചിലുകൾ
        മതവെറിക്കൂത്തുകൾ
        കൊടി നിറഭേദങ്ങൾ
        ഇരുൾ പുതച്ചുറക്കം
          നടിയ്ക്കും വ്യാഘ്രങ്ങൾ.
നക്ഷത്രദീപ്തമൊരു-
രാവിനെ വരവേല്ക്കാൻ,
സ്നേഹ നൂലിഴകൾ
കോർത്തൊരുക്കീടാം
സഫല സഹോദര്യ
മൃത്യുഞ്ജയത്തിനാൽ
മൂഢ ലോകത്തിൻ്റെ
അതിരുകൾ മായ്ചിടാം
കൊവിഡിനെത്തുരത്തിടാം
</poem> </center>
|}
=കോവിഡ് 19=
കവിത
{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
               
<center> <poem>
അങ്ങ് അകലെയിരുന്നവൻ, 
നരചിത്തമൊന്നിൽ വിടർ ന്ന അണു
തലയൊന്നുയർത്തി നോക്കി
പൊങ്ങുന്നു ചുറ്റും അതിരുകൾ -
ഭാഷാ ദേശ വേഷ ഭൂഷ വർഗ വർണ
ജാതി മത ചിന്തതൻ അതിരുകൾ
മതിലുകൾ പോലവ ഉയരുന്നു വീണ്ടും
കുന്നോളമെത്തി നിൽക്കുന്നവ.
വൈകിയാൽ തീർന്നു, ആകാശമാകെ വളർന്നു
മൂലോകവും തകർക്കുമത് തട്ടണം മനുജന്റെ ശിരസ്സിട്ട്
വെള്ളിടി വെട്ടണം അവനുടെ ഹൃദയനീഡത്തിൽ
പൊട്ടിത്തെറിക്കണം, തകർക്കണം ചിലതിനെ
അല്ലായ്കിലീമാനവൻ ഭൂലോകമാകെമുടിച്ചിടും
എവിടെത്തുടങ്ങണം തൻ ദൗത്യമെന്നോർത്തവൻ
ഈ വൻമതിൽ തന്നെ
തകർത്തു തുടങ്ങാം
എന്ന് നിനച്ചവൻ
പിന്നൊട്ടും വൈകിയില്ല പതിയെ
പതിയെ നടന്ന വൻ ഞെട്ടറ്റു വീണു
ജീവിതങ്ങൾ. നടപ്പിൻ
വേഗത കൂടി ഓട്ടമായി
അവനങ്ങുമിങ്ങും
മാതാന്ധത തൻ അതിരു- കൾ മായ്ച്ചു വർണ്ണാന്ധത
തൻ അതിരുകൾ മായ്ച്ചു
ദേശം,ഭാഷ, വേഷംഒന്നും
അവനൊരുവിഘനം
തീർത്തില്ല  മലവെള്ളപ്പാച്ചിൽ പോലെ
ദേശാതിർത്തികൾപിന്നിട്ട്
മഹാമാരിയായി അവൻ
പെയ്തു പെയ്തിറങ്ങി
വെല്ലാനില്ലആരുമെന്നു റച്ചു മാനവവംശംകെട്ടി-
യുയർത്തിയ വൻമതിലെല്ലാംഅതിലോഴുകിപ്പോയി...
സമ്പന്നതയുടെ അതിരു കൾമാഞ്ഞു,
അധികാര ത്തിൻ അതിരുകൾമാഞ്ഞു
ലഹരിക്കോട്ടകൾ തച്ചുതകർത്തു
സ്വഭവനത്തിൻ ജാലക
വാതിലിൽ സ്നേഹപൂങ്കാ -
വനമുണരുന്നു ഗീർ -
വാണത്തിൻ അതിരുകൾ
തച്ചുതകർത്തു താണ്ഡ-
മാടി കോവിഡ്  19
ലോകംമുഴുവൻഒരൊറ്റമന്ത്രം
"ലോകാ സമസ്താ സുഖിനോ ഭവന്തു "
ഒത്തൊരുമിച്ചു ഒന്നായി നിൽക്കാൻ അതിരുകളെ -
ല്ലാം മാഞ്ഞേ തീരൂ
തന്നുടെ കർമ്മം ഫലവ-
ത്താക്കി തിരികെപ്പോകാൻ
അവനും നിൽപ്പു
അതിരുകൾ എല്ലാം ഇല്ലാതായി
വേഗം പോകാൻ മാർഗ്ഗവുമായി
മനുജകുലത്തിനെ ഇല്ലാ
താക്കാൻ കോവിഡ്  19
നീയും പോരാ
കവി വാക്യത്തിൻ സാരമിതല്ലോ
"ഹാ വിജി ഗീഷു മൃത്യു-
വിന്നാമോ ജീവിതത്തിൻ
കൊടിപ്പടം താഴ്ത്താൻ "
    </poem> </center>
                                                    -കെ ഷീല-   
|}


=കൊറോണ കാലത്തിന് മുൻപും, പിൻപും.=
=കൊറോണ കാലത്തിന് മുൻപും, പിൻപും.=
9,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406534" എന്ന താളിൽനിന്ന് ശേഖരിച്ചത്