"എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട് (മൂലരൂപം കാണുക)
11:40, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022→ചരിത്രം
(→ചരിത്രം: തിരുത്തി) |
(ചെ.) (→ചരിത്രം) |
||
വരി 1: | വരി 1: | ||
== ചരിത്രം == | == ചരിത്രം == | ||
1961 ഏപ്രിൽ 17 ന് പട്ടം.എ. താണുപിള്ള മന്ത്രിസഭയുടെ കാലത്ത് സംസ്ഥാന നിയമസഭയുടെ സ്‍പീക്കറായി സേവനമനുഷ്‍ഠിക്കവേയാെണ് തൻെറ 63-ാമത്തെ വയസ്സിൽ സീതിസാഹിബ് അന്തരിച്ചത്. മരണാനന്തരം അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള പ്രഗത്ഭർ സമ്മേള്ളിച്ച അനുശോചനയോഗത്തിൽ വെച്ച് സീതിസാഹിബിന് ഉചിതമായ സ്മാരകം അദ്ദേഹത്തിൻെറ ജന്മ ഗ്രാമമായ അഴിക്കോട് സ്ഥാപിക്കണമെന്ന് ഐക്യകണ്ഠേന അഭിപ്രായമുയർന്നു. ശേഷം ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞാണ് സാഹിബിൻെറ തത്വാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിൻെറ വീക്ഷണഗതികൾക്കോത്തവിധം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ലക്ഷ്യം വെച്ച് ബന്ധു ജനങ്ങൾ, പൗരപ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരെല്ലാം ഒത്തുചേർന്നാണ് ഇത് സാധ്യമാക്കിയത്. സാഹിബിൻെറ സഹോദരനും സബ്‍ജഡ്ജുമായിരുന്ന കെ.എം. മൊഹിയുദ്ദീൻ, അദ്ദേഹത്തിൻെറ മറ്റൊരു സഹോദരനായിരുന്ന എഞ്ചിനീയർ കെ.എം. അലി, റിട്ടയേഡ് മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ അബ്‍ദുൾ റഹിമാൻ ഹാജി, ഡി.ഇ.ഒ. എ.കെ. അബ്‍ദുള്ള മാസ്റ്റർ എന്നിനരുൾപ്പെട്ട പ്രഗത്ഭരായ ഭാരവാഹിത്ത നിരയാണ് അന്ന് ട്രസ്റ്റിനുണ്ടായിരുന്നത്. | 1961 ഏപ്രിൽ 17 ന് പട്ടം.എ. താണുപിള്ള മന്ത്രിസഭയുടെ കാലത്ത് സംസ്ഥാന നിയമസഭയുടെ സ്‍പീക്കറായി സേവനമനുഷ്‍ഠിക്കവേയാെണ് തൻെറ 63-ാമത്തെ വയസ്സിൽ സീതിസാഹിബ് അന്തരിച്ചത്. മരണാനന്തരം അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള പ്രഗത്ഭർ സമ്മേള്ളിച്ച അനുശോചനയോഗത്തിൽ വെച്ച് സീതിസാഹിബിന് ഉചിതമായ സ്മാരകം അദ്ദേഹത്തിൻെറ ജന്മ ഗ്രാമമായ അഴിക്കോട് സ്ഥാപിക്കണമെന്ന് ഐക്യകണ്ഠേന അഭിപ്രായമുയർന്നു. ശേഷം ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞാണ് സാഹിബിൻെറ തത്വാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിൻെറ വീക്ഷണഗതികൾക്കോത്തവിധം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ലക്ഷ്യം വെച്ച് ബന്ധു ജനങ്ങൾ, പൗരപ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരെല്ലാം ഒത്തുചേർന്നാണ് ഇത് സാധ്യമാക്കിയത്. സാഹിബിൻെറ സഹോദരനും സബ്‍ജഡ്ജുമായിരുന്ന കെ.എം. മൊഹിയുദ്ദീൻ, അദ്ദേഹത്തിൻെറ മറ്റൊരു സഹോദരനായിരുന്ന എഞ്ചിനീയർ കെ.എം. അലി, റിട്ടയേഡ് മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ അബ്‍ദുൾ റഹിമാൻ ഹാജി, ഡി.ഇ.ഒ. എ.കെ. അബ്‍ദുള്ള മാസ്റ്റർ എന്നിനരുൾപ്പെട്ട പ്രഗത്ഭരായ ഭാരവാഹിത്ത നിരയാണ് അന്ന് ട്രസ്റ്റിനുണ്ടായിരുന്നത്. |