അത്തം പത്തും തികന്നുവല്ലോ. ഓണക്കാലം അങ്ങ് വന്നു പോയി. മുക്കുറ്റിയില്ല തുമ്പയുമില്ല. പൂവട്ടിക്ക് വിശക്കുന്നുവല്ലോ. മലർ വെളിച്ചം തട്ടി തിളങ്ങിയ കണ്ണുകൾ. മറന്നില്ലയോ തൻ വെളിച്ചത്തെ പോലും. ഒതുങ്ങിയില്ലേ നമ്മൾ വീടിനകത്ത്. മറന്നില്ലയോ നമ്മൾ ഓണക്കാലം.