"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:
തീര്‍ന്നപ്പോള്‍  ലഭിച്ച സ്ഥലപ്പേരാണ്  കരിപ്പൂര് . നെല്‍  കൃഷി  ചെയ്തിരുന്നതും ചെയ്യുന്നതുമായ  ഏലകളാണ്  പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര,  കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ  പ്രദേശങ്ങള്‍ .<br />'''കരിങ്ങവനമെന്ന വലിയമല'''<br />  തിളക്കുന്ന ജനപദങ്ങള്‍ക്കിടയില് ഒരു പിടിപ്പൂല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന്  ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുന്‍പ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങള്‍ക്കും  കടന്നുകയറ്റങ്ങള്‍ക്കും തീരെ പഴുതില്ലാതെ  ISRO യുടെ മതില്കെട്ടുകള്ക്കുള്ളില് ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലര്‍ വേളകളിലും സനധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടേ അളവ കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാര്ഡുകളിലായി ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത്  ഗ്രാമീണ സംബദ് വ്യവസ്ഥയുടേ ഭാഗം ആയിരുന്നു. മഹാക്കാന്താരമൊന്നുമല്ല  നിബിഡമല്ലാത്ത കൂട്ടിവ്നം. നൈസറ്ഗ്ഗിക വ്നവുമല്ല . -പത്തെഴുപതു      വര്ഷങ്ങ്ള്‌ക്കു മുന്പ്  ക്ലിയറ്  ഫെല്ലിഗ്  നടത്തി പിന്നെ ആഞിലി  , യുക്കാലിപ്റ്റസ്  പറങ്കിമാവ് എന്നിവകള് നട്ടു പിടീപ്പിച്ചു  പ്പേരറീയ്യാത്ത അടീക്കാടൂകള് ,പടറ്പ്പുകള്, മുളങ്കൂട്ടം, പൊന്തകളീല്  മയിലനക്കം , വള്ളീപടറ്പ്പുകള്, കുറൂക്കന്മാര്, കുരങ്ങന്മാര്, കുരുവിക്കലമ്മ്പ്പ-ല്, ഞെട്ടലുണ്ടാക്കുന്ന പാന്പിന് ചട്ടകള്, പാന്പിന് ചൂര്, ചീവിടികന്റെചെവിക്കല്ലു പൊളീപ്പന് സംഗീതം ആകപ്പാടെ വല്ലാത്തെ അനുഭവമായ്യീരുന്നു  പഴയ  ആള്ക്കാറ്ക്ക്  ഓറ്ക്കാന്  വെറേയും പലതുമ്മൂണ്ട്  കെചുണ്ടീകലളീല്ലാത്ത ഏകാന്തത  നടപ്പാതകല്‌ -കരിയ്യീലകളഅലുക്കിട്ട ഒറ്റയടീ  നടപ്പൂവഴികള്  . അതെല്ലാം മലക്ക് അപ്പൂറത്തെയ്ക്കൂള്ള എളൂപ്പചുവടൂകളായ്യീരുന്നു . പരുത്തിക്കൂഴി ,പനയ്ക്കോട് ,മന്തിക്കൂഴീ  ,കരിങ്ങ , എല്ലാ ദേശങ്ങളൂം  ISRO  വന്നതെടേ  അകലെയായി  നെടൂമങ്ങാടീന്റെ വികസന സങ്കല്പ്ങ്ങളീല് ഈ മല പലപ്പൊഴും കടന്ന് വന്നു  കോളേജ്  വരുമ്പോള് ഇവിടെയായിരിക്കും  സ്ഥാപിക്കുന്നതെന്നും ഒരു
തീര്‍ന്നപ്പോള്‍  ലഭിച്ച സ്ഥലപ്പേരാണ്  കരിപ്പൂര് . നെല്‍  കൃഷി  ചെയ്തിരുന്നതും ചെയ്യുന്നതുമായ  ഏലകളാണ്  പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര,  കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ  പ്രദേശങ്ങള്‍ .<br />'''കരിങ്ങവനമെന്ന വലിയമല'''<br />  തിളക്കുന്ന ജനപദങ്ങള്‍ക്കിടയില് ഒരു പിടിപ്പൂല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന്  ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുന്‍പ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങള്‍ക്കും  കടന്നുകയറ്റങ്ങള്‍ക്കും തീരെ പഴുതില്ലാതെ  ISRO യുടെ മതില്കെട്ടുകള്ക്കുള്ളില് ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലര്‍ വേളകളിലും സനധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടേ അളവ കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാര്ഡുകളിലായി ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത്  ഗ്രാമീണ സംബദ് വ്യവസ്ഥയുടേ ഭാഗം ആയിരുന്നു. മഹാക്കാന്താരമൊന്നുമല്ല  നിബിഡമല്ലാത്ത കൂട്ടിവ്നം. നൈസറ്ഗ്ഗിക വ്നവുമല്ല . -പത്തെഴുപതു      വര്ഷങ്ങ്ള്‌ക്കു മുന്പ്  ക്ലിയറ്  ഫെല്ലിഗ്  നടത്തി പിന്നെ ആഞിലി  , യുക്കാലിപ്റ്റസ്  പറങ്കിമാവ് എന്നിവകള് നട്ടു പിടീപ്പിച്ചു  പ്പേരറീയ്യാത്ത അടീക്കാടൂകള് ,പടറ്പ്പുകള്, മുളങ്കൂട്ടം, പൊന്തകളീല്  മയിലനക്കം , വള്ളീപടറ്പ്പുകള്, കുറൂക്കന്മാര്, കുരങ്ങന്മാര്, കുരുവിക്കലമ്മ്പ്പ-ല്, ഞെട്ടലുണ്ടാക്കുന്ന പാന്പിന് ചട്ടകള്, പാന്പിന് ചൂര്, ചീവിടികന്റെചെവിക്കല്ലു പൊളീപ്പന് സംഗീതം ആകപ്പാടെ വല്ലാത്തെ അനുഭവമായ്യീരുന്നു  പഴയ  ആള്ക്കാറ്ക്ക്  ഓറ്ക്കാന്  വെറേയും പലതുമ്മൂണ്ട്  കെചുണ്ടീകലളീല്ലാത്ത ഏകാന്തത  നടപ്പാതകല്‌ -കരിയ്യീലകളഅലുക്കിട്ട ഒറ്റയടീ  നടപ്പൂവഴികള്  . അതെല്ലാം മലക്ക് അപ്പൂറത്തെയ്ക്കൂള്ള എളൂപ്പചുവടൂകളായ്യീരുന്നു . പരുത്തിക്കൂഴി ,പനയ്ക്കോട് ,മന്തിക്കൂഴീ  ,കരിങ്ങ , എല്ലാ ദേശങ്ങളൂം  ISRO  വന്നതെടേ  അകലെയായി  നെടൂമങ്ങാടീന്റെ വികസന സങ്കല്പ്ങ്ങളീല് ഈ മല പലപ്പൊഴും കടന്ന് വന്നു  കോളേജ്  വരുമ്പോള് ഇവിടെയായിരിക്കും  സ്ഥാപിക്കുന്നതെന്നും ഒരു
മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്ക് മുന്പ് കേട്ടിരുന്നു അതുണ്ടായില്ലാ പകരം എന്. സി. സി ഫയറിംഗ് റെയ്ഞ്ച് വന്നു. പിന്നെ ISROയ്യം  അതൊടേ കാടൂം നാട്ടുകാ            ക്ക് കുടീയേറി  ഏതൊ സര് വെ രേഖതാളീല്‍ നിന്നാണ് വലിയമല എന്ന  പേരു വീണത്. അതോടെ കരിങ്ങ വനമെന്ന പേരം മറഞ്ഞു      വഴി താരകള്‍  അടയ്ക്ക്പെട്ടതൊടേ മലയ്ക്ക്പ്പുറത്തെ  ബന്ധുമിത്രാദികള്‍ അന്യരായി. തലച്ചുമടൂകളായി വരാന് പറ്റാതായതൊടേ കരുപ്പൂരിലെ പാക്ക്,മുളക് കച്ചവടക്കാരും മറഞ്ഞു    ഭൂതടസ്സങ്ങള്‍ ജീവഗണത്തിനുപരി ജൈവസ്നേഹ, കച്ചവടബന്ധങ്ങള്‍ക്ക് എങ്ങനെ തടസ്സമാകുന്നു   
മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്ക് മുന്പ് കേട്ടിരുന്നു അതുണ്ടായില്ലാ പകരം എന്. സി. സി ഫയറിംഗ് റെയ്ഞ്ച് വന്നു. പിന്നെ ISROയ്യം  അതൊടേ കാടൂം നാട്ടുകാ            ക്ക് കുടീയേറി  ഏതൊ സര് വെ രേഖതാളീല്‍ നിന്നാണ് വലിയമല എന്ന  പേരു വീണത്. അതോടെ കരിങ്ങ വനമെന്ന പേരം മറഞ്ഞു      വഴി താരകള്‍  അടയ്ക്ക്പെട്ടതൊടേ മലയ്ക്ക്പ്പുറത്തെ  ബന്ധുമിത്രാദികള്‍ അന്യരായി. തലച്ചുമടൂകളായി വരാന് പറ്റാതായതൊടേ കരുപ്പൂരിലെ പാക്ക്,മുളക് കച്ചവടക്കാരും മറഞ്ഞു    ഭൂതടസ്സങ്ങള്‍ ജീവഗണത്തിനുപരി ജൈവസ്നേഹ, കച്ചവടബന്ധങ്ങള്‍ക്ക് എങ്ങനെ തടസ്സമാകുന്നു   
എന്നതിന്റെ ജൈവോദാഹരണം കൂടിയാണു വലിയമല.
എന്നതിന്റെ ജൈവോദാഹരണം കൂടിയാണു വലിയമ== ചരിത്ര വഴികളിലൂടെ ഒരു എത്തിനൊട്ടം  
 
== ചരിത്ര വഴികളിലൂടെ ഒരു എത്തിനൊട്ടം  
കോട്ടപ്പുറം
കോട്ടപ്പുറം
തിരുവിതാംകൂ  ആദ്യം രാജ്യഭരണ കാലത്തോളം പഴമയും പൊരാണീകതയും അവകാശപ്പെടൂന്ന ഒരു സ ലമാണ്കൊട്ടപ്പുറത്തുകാവ്    ക്ഷേത്രം.നെടൂമങ്ങാട് താലൂക്കിലെ അറീയപ്പെടൂന്ന കാവ്വൂകളീല് ഒന്നാണ്  കാവ്
തിരുവിതാംകൂ  ആദ്യം രാജ്യഭരണ കാലത്തോളം പഴമയും പൊരാണീകതയും അവകാശപ്പെടൂന്ന ഒരു സ ലമാണ്കൊട്ടപ്പുറത്തുകാവ്    ക്ഷേത്രം.നെടൂമങ്ങാട് താലൂക്കിലെ അറീയപ്പെടൂന്ന കാവ്വൂകളീല് ഒന്നാണ്  കാവ്

11:57, 31 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

വയലും വനവും കുന്നുകുളുമുള്ള ഏന്റെ നാട്

 പേരിനു പിന്നില്‍ 

കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അര്‍ഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാര്‍ഷിക മേഖലയായി തീര്‍ന്നപ്പോള്‍ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് . നെല്‍ കൃഷി ചെയ്തിരുന്നതും ചെയ്യുന്നതുമായ ഏലകളാണ് പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര, കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ പ്രദേശങ്ങള്‍ .
കരിങ്ങവനമെന്ന വലിയമല
തിളക്കുന്ന ജനപദങ്ങള്‍ക്കിടയില് ഒരു പിടിപ്പൂല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന് ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുന്‍പ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും തീരെ പഴുതില്ലാതെ ISRO യുടെ മതില്കെട്ടുകള്ക്കുള്ളില് ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലര്‍ വേളകളിലും സനധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടേ അളവ കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാര്ഡുകളിലായി ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത് ഗ്രാമീണ സംബദ് വ്യവസ്ഥയുടേ ഭാഗം ആയിരുന്നു. മഹാക്കാന്താരമൊന്നുമല്ല നിബിഡമല്ലാത്ത കൂട്ടിവ്നം. നൈസറ്ഗ്ഗിക വ്നവുമല്ല . -പത്തെഴുപതു വര്ഷങ്ങ്ള്‌ക്കു മുന്പ് ക്ലിയറ് ഫെല്ലിഗ് നടത്തി പിന്നെ ആഞിലി , യുക്കാലിപ്റ്റസ് പറങ്കിമാവ് എന്നിവകള് നട്ടു പിടീപ്പിച്ചു പ്പേരറീയ്യാത്ത അടീക്കാടൂകള് ,പടറ്പ്പുകള്, മുളങ്കൂട്ടം, പൊന്തകളീല് മയിലനക്കം , വള്ളീപടറ്പ്പുകള്, കുറൂക്കന്മാര്, കുരങ്ങന്മാര്, കുരുവിക്കലമ്മ്പ്പ-ല്, ഞെട്ടലുണ്ടാക്കുന്ന പാന്പിന് ചട്ടകള്, പാന്പിന് ചൂര്, ചീവിടികന്റെചെവിക്കല്ലു പൊളീപ്പന് സംഗീതം ആകപ്പാടെ വല്ലാത്തെ അനുഭവമായ്യീരുന്നു പഴയ ആള്ക്കാറ്ക്ക് ഓറ്ക്കാന് വെറേയും പലതുമ്മൂണ്ട് കെചുണ്ടീകലളീല്ലാത്ത ഏകാന്തത നടപ്പാതകല്‌ -കരിയ്യീലകളഅലുക്കിട്ട ഒറ്റയടീ നടപ്പൂവഴികള് . അതെല്ലാം മലക്ക് അപ്പൂറത്തെയ്ക്കൂള്ള എളൂപ്പചുവടൂകളായ്യീരുന്നു . പരുത്തിക്കൂഴി ,പനയ്ക്കോട് ,മന്തിക്കൂഴീ ,കരിങ്ങ , എല്ലാ ദേശങ്ങളൂം ISRO വന്നതെടേ അകലെയായി നെടൂമങ്ങാടീന്റെ വികസന സങ്കല്പ്ങ്ങളീല് ഈ മല പലപ്പൊഴും കടന്ന് വന്നു കോളേജ് വരുമ്പോള് ഇവിടെയായിരിക്കും സ്ഥാപിക്കുന്നതെന്നും ഒരു മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്ക് മുന്പ് കേട്ടിരുന്നു അതുണ്ടായില്ലാ പകരം എന്. സി. സി ഫയറിംഗ് റെയ്ഞ്ച് വന്നു. പിന്നെ ISROയ്യം അതൊടേ കാടൂം നാട്ടുകാ ക്ക് കുടീയേറി ഏതൊ സര് വെ രേഖതാളീല്‍ നിന്നാണ് വലിയമല എന്ന പേരു വീണത്. അതോടെ കരിങ്ങ വനമെന്ന പേരം മറഞ്ഞു വഴി താരകള്‍ അടയ്ക്ക്പെട്ടതൊടേ മലയ്ക്ക്പ്പുറത്തെ ബന്ധുമിത്രാദികള്‍ അന്യരായി. തലച്ചുമടൂകളായി വരാന് പറ്റാതായതൊടേ കരുപ്പൂരിലെ പാക്ക്,മുളക് കച്ചവടക്കാരും മറഞ്ഞു ഭൂതടസ്സങ്ങള്‍ ജീവഗണത്തിനുപരി ജൈവസ്നേഹ, കച്ചവടബന്ധങ്ങള്‍ക്ക് എങ്ങനെ തടസ്സമാകുന്നു എന്നതിന്റെ ജൈവോദാഹരണം കൂടിയാണു വലിയമ== ചരിത്ര വഴികളിലൂടെ ഒരു എത്തിനൊട്ടം കോട്ടപ്പുറം തിരുവിതാംകൂ ആദ്യം രാജ്യഭരണ കാലത്തോളം പഴമയും പൊരാണീകതയും അവകാശപ്പെടൂന്ന ഒരു സ ലമാണ്കൊട്ടപ്പുറത്തുകാവ് ക്ഷേത്രം.നെടൂമങ്ങാട് താലൂക്കിലെ അറീയപ്പെടൂന്ന കാവ്വൂകളീല് ഒന്നാണ് കാവ്

                    കോട്ടപ്പുറത്ത് കാവും കരുപ്പുര്  കൊട്ടാരവും ഗവേഷണത്തിന് വിധേയമാക്കേണ്ടതാണ്
കേരള ആ൪ക്കൈവ്സ് വകുപ്പില് ഇതിന് പരമ൪ശീക്കുന്ന യാതൊരു രേഖകളൂം കാണൂന്നില്ല ഏന്തിന്         

ഉമയമ്മ മഹാറാണീയ്യൂടെ കാലത്ത് റാണീക്കു വേണ്ടി നി൪മ്മീച്ചു. എന്ന് ചരിത്രകാരന്മാരുടെ അഭിപ്രായ ഐക്യത്തില് നിലകൊള്ളൂന്ന നെടൂമങ്ങാട് കോയിക്കല് കൊട്ടാരം. [ നെടൂമങ്ങാട് കൊട്ടാരം]