"ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/നാം തന്നെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 10: വരി 10:


  സംഘർഷം മനുഷ്യന്റെ കൂടെപ്പിറപ്പാണ്. ഉറക്കത്തിൽപ്പോലും അത് അവനെ വിട്ടുപിരിയുന്നില്ല. അതും താങ്ങിയുള്ള നെട്ടോട്ടത്തിനാണ് 'ഫാസ്റ്റ് ലൈഫ്' എന്ന ഓമനപ്പോരിട്ട് നമ്മൾ അഹങ്കാരത്തോടെ കൊണ്ടു നടക്കുന്നത്. വിക്രമാദിത്യകഥകളിലെ വേതാളത്തെപ്പോലെ ഇത് നമ്മുടെ മരണം വരെ നമ്മുടെ ചുമലിൽ തൂങ്ങിക്കിടക്കുന്നുണ്ടാവും. എങ്ങനെ സംഘർഷത്തെ ഒഴിവാക്കുവാൻ സാധിക്കും. അച്ചടക്കവും കഠിനമായ പ്രയത്‌നവും നമ്മളെ നയിക്കുന്നത് 'നേടുക' എന്ന പ്രക്രിയയുട കളിക്കളത്തിലേയ്ക്കാണ്. അവിടെ നമ്മെ കാത്തിരിക്കുന്നത് കിടമത്സരങ്ങളും, മാത്സര്യബുദ്ധിയും, പരിശ്രമവും എന്ന കളിക്കോപ്പുകളാണ്. ഇവിടെ സൂക്ഷമായി നമ്മൾ കാണേണ്ട ഒരു വസ്തുത എന്താണെന്നുവെച്ചാൽ 'പരിശ്രമം' എന്ന പ്രക്രിയയിൽ പ്രയത്‌നം ഉണ്ടാവുകയും, ആ പ്രയത്‌നം നിലനിർത്തുവാൻ വേണ്ടി നമ്മൾ നമ്മളിൽത്തന്നെ അച്ചടക്കം അടിച്ചേല്പിക്കുകയും ചെയ്യുന്നു. ഇതിനാൽ നമ്മൾ ഏർപ്പെടുന്ന ജോലിയിൽ ക്ഷീണിതരാകുകയും അവയെ സമയബന്ധിതമായി ചെയ്യേണ്ട ഒരു ക്രിയയായി കാണുകയും, അതിന്റെ പ്രതിഫലം ലഭിക്കുവാൻ വേണ്ടി അവകാശം എന്ന വാദം ഉന്നയിക്കുകയും ചെയ്യുന്നു. ഇതിന്റെ മറുവശം നോക്കിയാൽ നമുക്ക് കാണാനാകുന്നത് പ്രയത്‌നലേശമന്യേ നമ്മൾ ഏർപ്പെടുന്ന ഒരു ജോലിയിൽ അത് ആനന്ദിച്ചു ചെയ്യുവാൻ കഴിയുകയും യാതോരു നിബന്ധനകളോ അച്ചടക്കമോ നമ്മളെ ബന്ധിക്കാൻ വരാതിരിക്കുകയോ അവിടെ പരിശ്രമങ്ങളോ, വെട്ടിപ്പിടിക്കലുകളോ ഇല്ലാതാവുകയും ചെയ്യുന്നു.  
  സംഘർഷം മനുഷ്യന്റെ കൂടെപ്പിറപ്പാണ്. ഉറക്കത്തിൽപ്പോലും അത് അവനെ വിട്ടുപിരിയുന്നില്ല. അതും താങ്ങിയുള്ള നെട്ടോട്ടത്തിനാണ് 'ഫാസ്റ്റ് ലൈഫ്' എന്ന ഓമനപ്പോരിട്ട് നമ്മൾ അഹങ്കാരത്തോടെ കൊണ്ടു നടക്കുന്നത്. വിക്രമാദിത്യകഥകളിലെ വേതാളത്തെപ്പോലെ ഇത് നമ്മുടെ മരണം വരെ നമ്മുടെ ചുമലിൽ തൂങ്ങിക്കിടക്കുന്നുണ്ടാവും. എങ്ങനെ സംഘർഷത്തെ ഒഴിവാക്കുവാൻ സാധിക്കും. അച്ചടക്കവും കഠിനമായ പ്രയത്‌നവും നമ്മളെ നയിക്കുന്നത് 'നേടുക' എന്ന പ്രക്രിയയുട കളിക്കളത്തിലേയ്ക്കാണ്. അവിടെ നമ്മെ കാത്തിരിക്കുന്നത് കിടമത്സരങ്ങളും, മാത്സര്യബുദ്ധിയും, പരിശ്രമവും എന്ന കളിക്കോപ്പുകളാണ്. ഇവിടെ സൂക്ഷമായി നമ്മൾ കാണേണ്ട ഒരു വസ്തുത എന്താണെന്നുവെച്ചാൽ 'പരിശ്രമം' എന്ന പ്രക്രിയയിൽ പ്രയത്‌നം ഉണ്ടാവുകയും, ആ പ്രയത്‌നം നിലനിർത്തുവാൻ വേണ്ടി നമ്മൾ നമ്മളിൽത്തന്നെ അച്ചടക്കം അടിച്ചേല്പിക്കുകയും ചെയ്യുന്നു. ഇതിനാൽ നമ്മൾ ഏർപ്പെടുന്ന ജോലിയിൽ ക്ഷീണിതരാകുകയും അവയെ സമയബന്ധിതമായി ചെയ്യേണ്ട ഒരു ക്രിയയായി കാണുകയും, അതിന്റെ പ്രതിഫലം ലഭിക്കുവാൻ വേണ്ടി അവകാശം എന്ന വാദം ഉന്നയിക്കുകയും ചെയ്യുന്നു. ഇതിന്റെ മറുവശം നോക്കിയാൽ നമുക്ക് കാണാനാകുന്നത് പ്രയത്‌നലേശമന്യേ നമ്മൾ ഏർപ്പെടുന്ന ഒരു ജോലിയിൽ അത് ആനന്ദിച്ചു ചെയ്യുവാൻ കഴിയുകയും യാതോരു നിബന്ധനകളോ അച്ചടക്കമോ നമ്മളെ ബന്ധിക്കാൻ വരാതിരിക്കുകയോ അവിടെ പരിശ്രമങ്ങളോ, വെട്ടിപ്പിടിക്കലുകളോ ഇല്ലാതാവുകയും ചെയ്യുന്നു.  
ഒരു വ്യക്തി, താൻ തന്റെ ശരീരത്തിനു നല്കുന്ന
ഒരു വ്യക്തി, താൻ തന്റെ ശരീരത്തിനു നല്കുന്നഇന്ധനമെന്ന ആഹാരവും മറ്റു ഇന്ദ്രീയങ്ങൾക്കു സുഖങ്ങൾ പകരുന്ന കാഴ്ചകളും, കേൾവികളും, തലോടലുകളുമെല്ലാം സ്വത്വഗുണ പ്രദാനങ്ങളല്ലെങ്കിൽ നമ്മുടെ മസ്തിഷ്‌ക്കത്തിലേയും ശരീരത്തിലേയും കോശങ്ങളെ നശിപ്പിക്കുകയും അവയിൽനിന്ന് ഉണ്ടാകുന്ന വിഷമകരങ്ങളായ പുതീയ സ്രവങ്ങളെ ശരീരം ഏറ്റെടുക്കുകയും ചെയ്യുമ്പോഴാണ് ആദ്യത്തെ പരിസ്ഥിതി ദോഷം സംഭവിക്കുന്നത്. ഇതിനെയാണ് നമ്മൾ തിരിച്ചറിയേണ്ടത്. ഇതിനെ തിരിച്ചറിയുവാനും കണ്ടെത്തുവാനും ലോകത്ത് ഒരു പരിസ്ഥിതി സംഘടനകളും, ശാസ്ത്രകുതുകികളും ഇതേവരേ ശ്രമിച്ചിട്ടില്ല എന്നുള്ളത് തികച്ചും  ദൗർ ഭാഗ്യകരമാണ്.
 ഇന്ധനമെന്ന ആഹാരവും മറ്റു ഇന്ദ്രീയങ്ങൾക്കു സുഖങ്ങൾ പകരുന്ന കാഴ്ചകളും, കേൾവികളും, തലോടലുകളുമെല്ലാം സ്വത്വഗുണ പ്രദാനങ്ങളല്ലെങ്കിൽ നമ്മുടെ മസ്തിഷ്‌ക്കത്തിലേയും ശരീരത്തിലേയും കോശങ്ങളെ നശിപ്പിക്കുകയും അവയിൽനിന്ന് ഉണ്ടാകുന്ന വിഷമകരങ്ങളായ പുതീയ സ്രവങ്ങളെ ശരീരം ഏറ്റെടുക്കുകയും ചെയ്യുമ്പോഴാണ് ആദ്യത്തെ പരിസ്ഥിതി ദോഷം സംഭവിക്കുന്നത്. ഇതിനെയാണ് നമ്മൾ തിരിച്ചറിയേണ്ടത്. ഇതിനെ തിരിച്ചറിയുവാനും കണ്ടെത്തുവാനും ലോകത്ത് ഒരു പരിസ്ഥിതി സംഘടനകളും, ശാസ്ത്രകുതുകികളും ഇതേവരേ ശ്രമിച്ചിട്ടില്ല എന്നുള്ളത് തികച്ചും  ദൗർ ഭാഗ്യകരമാണ്.


എന്താണ് ഭക്ഷിക്കേണ്ടത്, എങ്ങിനെയാണ് ഭക്ഷിക്കേണ്ടത്, എത്രമാത്രം ഭക്ഷിക്കണം എന്നുള്ളവയെപ്പറ്റി നമ്മുടെ സംസ്‌കാരവും പൈതൃകവും വളരെ വിശദമായിത്തന്നെ പഠിപ്പിച്ചിരുന്നു. ഒരു നേരം ആഹാരം കഴിക്കുന്നവനെ 'യോഗി'യായും, രണ്ടു നേരം കഴിക്കുന്നവനെ 'ഭോഗി'യായും, മൂന്നു നേരം കഴിക്കുന്നവനെ 'രോഗി'യായും, നാലോ അതിലധികമോ നേരം കഴിക്കുന്നവനെ 'ദ്രോഹി'യായും ആണ് വിലയിരുത്തിയിരുന്നത്. നമ്മുടെ വന്യമൃഗങ്ങൾപോലും വിശക്കുമ്പോൾ മാത്രമെ ഭക്ഷണം തേടി പോകാറുള്ളു. അതേ സമയം നമ്മളും നമ്മുടെ പിൻതലമുറകളും അനുവർത്തിച്ചുവരുന്നത് 'ദ്രോഹി'കളുടെ രീതികളാണ്. അമിതമായി ആഹാരം കഴിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്ത് പ്രവർത്തിക്കേണ്ടുന്ന 'രസങ്ങളെ' ആകെ താളംതെറ്റിക്കുകയും അങ്ങിനെ ശരീരത്തിന്റെ ഘടനയെ ആകെ മാറ്റിമറിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ വിരുദ്ധാഹാരങ്ങളുടെ ഒരു ശ്രേണിതന്നെയാണ് നമ്മുടെ മുമ്പിൽ പരസ്യങ്ങൾ വഴിയും, ടി.വി.ചാനലുകളിലെ പാചകമത്സര റിയാലിറ്റി ഷോകൾവഴിയും, പാചക വിദഗ്ദരും നടത്തുന്ന കത്തിവേഷങ്ങൾ വഴിയും നമുക്കായി സമ്മാനിക്കുന്നത്. മനുഷ്യന്റെ രസനേന്ദ്രീയങ്ങളെപ്പോലും ജ്വലിപ്പിച്ച് കച്ചവടദ്രവ്യങ്ങൾ ആക്കുന്ന പരസ്യ കമ്പനികളെ നിലയ്ക്കു നിർത്തുവാൻ ഒരു ഭരണാധികാരിപോലും മുന്നോട്ടു വന്നിട്ടില്ല എന്നുള്ളത് ഇതിനോടു ചേർത്തു വായിക്കേണ്ട വസ്തുതയാണ്.
എന്താണ് ഭക്ഷിക്കേണ്ടത്, എങ്ങിനെയാണ് ഭക്ഷിക്കേണ്ടത്, എത്രമാത്രം ഭക്ഷിക്കണം എന്നുള്ളവയെപ്പറ്റി നമ്മുടെ സംസ്‌കാരവും പൈതൃകവും വളരെ വിശദമായിത്തന്നെ പഠിപ്പിച്ചിരുന്നു. ഒരു നേരം ആഹാരം കഴിക്കുന്നവനെ 'യോഗി'യായും, രണ്ടു നേരം കഴിക്കുന്നവനെ 'ഭോഗി'യായും, മൂന്നു നേരം കഴിക്കുന്നവനെ 'രോഗി'യായും, നാലോ അതിലധികമോ നേരം കഴിക്കുന്നവനെ 'ദ്രോഹി'യായും ആണ് വിലയിരുത്തിയിരുന്നത്. നമ്മുടെ വന്യമൃഗങ്ങൾപോലും വിശക്കുമ്പോൾ മാത്രമെ ഭക്ഷണം തേടി പോകാറുള്ളു. അതേ സമയം നമ്മളും നമ്മുടെ പിൻതലമുറകളും അനുവർത്തിച്ചുവരുന്നത് 'ദ്രോഹി'കളുടെ രീതികളാണ്. അമിതമായി ആഹാരം കഴിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്ത് പ്രവർത്തിക്കേണ്ടുന്ന 'രസങ്ങളെ' ആകെ താളംതെറ്റിക്കുകയും അങ്ങിനെ ശരീരത്തിന്റെ ഘടനയെ ആകെ മാറ്റിമറിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ വിരുദ്ധാഹാരങ്ങളുടെ ഒരു ശ്രേണിതന്നെയാണ് നമ്മുടെ മുമ്പിൽ പരസ്യങ്ങൾ വഴിയും, ടി.വി.ചാനലുകളിലെ പാചകമത്സര റിയാലിറ്റി ഷോകൾവഴിയും, പാചക വിദഗ്ദരും നടത്തുന്ന കത്തിവേഷങ്ങൾ വഴിയും നമുക്കായി സമ്മാനിക്കുന്നത്. മനുഷ്യന്റെ രസനേന്ദ്രീയങ്ങളെപ്പോലും ജ്വലിപ്പിച്ച് കച്ചവടദ്രവ്യങ്ങൾ ആക്കുന്ന പരസ്യ കമ്പനികളെ നിലയ്ക്കു നിർത്തുവാൻ ഒരു ഭരണാധികാരിപോലും മുന്നോട്ടു വന്നിട്ടില്ല എന്നുള്ളത് ഇതിനോടു ചേർത്തു വായിക്കേണ്ട വസ്തുതയാണ്.
വരി 32: വരി 31:
| color=      5  
| color=      5  
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}
{{Verified1|name=supriyap| തരം=  ലേഖനം}}
1,108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/943654" എന്ന താളിൽനിന്ന് ശേഖരിച്ചത്