"ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
19079 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണക്കാലത്തെ ഭൗമദിനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കാലത്തെ ഒരു ഭൗമദിനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p>മഞ്ഞുകണങ്ങളാൽ തണുപ്പിന്റെകുളിർമയാർന്ന് കുയിലിന്റെ ഗാനത്തിൽ
}}<p>
അലിഞ്ഞുകൊണ്ട്പ്രകൃതിയുടെ മടിത്തട്ടിൽ നിൽക്കുന്ന കൊച്ചുകുടിൽ ചുറ്റും
മഞ്ഞുകണങ്ങളുടെ ചെറു കുളിരിൽ - കുയിലിന്റെ പുലർകാല പാട്ടിൽ അലിഞ്ഞ് പാടവക്കത്തെ ചെറുകുടിലിനു ചുറ്റും ഇളം കാറ്റിലാടുന്ന ഇലകളുടെ മർമരങ്ങൾ, ചെറുകിളികളുടെ കൊഞ്ചലുകൾ...
ഇലകളുടെമർമരശബ്ദങ്ങൾ.
പ്രകൃതിയുടെ ഈ നിശബ്ദ്ധതയിൽ അവൾ ഉറങ്ങുകയാണ്
കുളിർകാറ്റ് വീശിത്തുടങ്ങി.
പൊട്ടിയ ജനാല ചില്ലുകൾക്കിടയിലൂടെ പതിക്കുന്ന സൂര്യകിരണങ്ങൾ അവളെ ഉണർത്തുംമുൻപേ ഉമ്മയുടെ വിളി കേട്ട് അവൾ ഉണർന്നു.
അവൾ ഉറങ്ങുകയാണ് .
"മോളേ സുഹറാ....:
പൊട്ടിയ ജനാലച്ചില്ലുകൾക്കിടയിലൂടെ അവളുടെ കണ്ണുകളിൽ പതിക്കുന്ന
'എന്താണുന്റുമ്മാ - മനുഷ്യന്റെ ഉറക്കം കെടുത്താൻ' അവൾ വീണ്ടും പായയിൽ ചുരുണ്ടു.
പ്രകാശകിരണങ്ങൾ അവളെ ഉണർത്തും മുമ്പേ ഉമ്മയുടെ വിളികേട്ട് അവൾ ഉണർന്നു.
'ന്റെ മോളേ യ്യ് ന്നലെ പറഞ്ഞത് മറന്ന'
മോളേ,സുഹ്റാ.......
പാതി ഉറക്കത്തിൽ ഉമ്മ പറഞ്ഞത് കേട്ട് ഒരുൾവിളിയാലെന്ന പോലെ അവൾ ചാടി എഴുന്നേറ്റു.
എന്താണ് ന്റെ ഉമ്മാ, മന്ഷ്യൻ മര്യാദയ്ക്ക് ഒറങ്ങേർന്നില്ലേ,
ഇന്ന് ഏപ്രിൽ 22. അന്താരാഷ്ട്ര ഭൗമദിനം
ഉറക്കം കൺപോളകളെ അടയ്ക്കും മുമ്പേ അവൾ പറഞ്ഞു കൂട്ടി.
സ്കൂളിൽ ഒരു സെമിനാറുണ്ട് അതിൽ സംസാരിക്കുന്നത് ബഷീർ മാഷാണ്. സുഹറക്ക് സരസനായ ബഷീർ മാഷിനെ വല്ല്യ ഇഷ്ടമാണ്. അതുകൊണ്ടാണ് അവൾക്ക് ഇത്ര ഉൻമേഷത്തോടെ എഴുനേൽക്കാനായത്.
ന്റെ മോളേ യ്യ് ഇന്നലെ പറഞ്ഞത്അനക്ക് ഓർമല്ല്യേ
വേഗത്തിൽ കുളിച്ച് അച്ഛൻ വാങ്ങി കൊടുത്ത വിഷുക്കോടിയും ധരിച്ച് സുന്ദരിയായപ്പോഴേക്കും അമ്മ ചായ തയ്യാറാക്കി.
ഉറക്കമായതുകാരണം അവൾക്ക് പെട്ടെന്നൊന്നും മനസ്സിലായില്ല.
ചായ കുടിച്ചു കൊണ്ടിരിക്കെ പുറത്ത് നിന്ന് ഒരു വിളി
പിന്നെ ഓർമമവന്നു.അവൾ ചാടിയെഴുന്നേറ്റു. എന്നുമില്ലാത്ത എന്തോ ഒരു ഉന്മേഷം
'സുഹറാ ജ് വര്ണില്യേ പരിപാടി പ്പ തൊടങ്ങീട്ടുണ്ടാകും'
അവളെപിടികൂടി.
പുറത്ത് ശരത്തും ഡോണയും കാത്ത് നിൽക്കുകയാണ്.
എന്താണെന്നോ, ഇന്ന് സ്കൂളിൽ ഒരു പരിപാടിയുണ്ട് അതിലാണ് ബഷിർമാഷ്
 
പ്രസംഗിക്കുന്നത് .സുഹ്റയ്ക്ക് ബഷീർമാഷിനെ വല്യ ഇഷ്ടായിരുന്നു.
പകുതി കഴിച്ച ഭക്ഷണം ഉമ്മ കാണാതെ ശശിക്ക് കൊടുത്തു.ശശി എന്റെ വീട്ടിൽ അടവച്ച് വിരിയിച്ച പൂവൻ കോഴിയാണ്. സന്തോഷ് പണ്ഡിറ്റ് എന്ന പേരിടാനായിരുന്നു എനിക്കിഷ്ടം. ഏട്ടനാണ് ശശി എന്ന പേര് നിർദ്ദേശിച്ചത്.
അതുകൊണ്ടാണവൾക്ക് ഇത്രയ്ക്കും ഉന്മേഷം.പെട്ടെന്നു തന്നെ അവൾ പ്രഭാതകൃത്യങ്ങൾ
" ഉമ്മാ... ഞാൻ പോവാട്ടാ...'
ചെയ്തുതീർത്തു,കുളിച്ചു സുന്ദരിയായി ചായകുടിക്കാനിരുന്നപ്പോഴാണ് പുറത്തുനിന്നും ഒരു
'ശരി പരിപാടി കഴിഞ്ഞാ അവിടേം ഇവിടേം തങ്ങാതെ വേഗംവരണം ഉപ്പ ഇവിടെ ഇല്ലാത്തതാ.'
വിളി. സുഹ്റാ ജ് വരണില്ല്യേ.തൊങ്ങാനായിട്ടോ പുറത്തുനിന്നും രമ്യയുടെ ശബ്ദമുയർന്നു.
നേരം വൈകിയതിനാൽ ഒരോട്ടമായിരുന്നു സ്കൂളിലേക്ക്. സ്കൂളിലെത്തിയപ്പോഴേക്കും ആകെ തളർന്നിരുന്നു.
സുഹ്റ പകുതി കഴിച്ച് പകുതി ഉമ്മ കാണാതെ വലിച്ചെറിഞ്ഞു.
കൊറോണ കാലമായതിനാൽ സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പിന്നെ ഒറ്റപ്പാച്ചില് :ഉമ്മാ ഞാൻ പൂവാട്ടോ
സാനിറ്റൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കി ഞങ്ങൾ സദസ്സിലേക്ക് കയറി. കുറച്ച് കൂട്ടുകാരൊക്കെ അവിടെ ഇരിപ്പുണ്ട്. ദിവസങ്ങൾക്ക് ശേഷം കാണുന്ന അവരുടെ ശബ്ദവീചികളാൽ സദസ്സ് നിറഞ്ഞു.
അടുക്കളയിൽനിന്നും ഉമ്മ :ആഹാ ശരി.
നിശബ്ദ്ധരായിരിക്കാൻ അറിയിപ്പ് വരുന്നുണ്ടെങ്കിലും ശബ്ദ്ധ കോലാഹലത്തിന് കുറവുണ്ടായില്ല.
പിന്നെയൊരോട്ടം സ്കൂളിലെത്തിയപ്പോഴേക്കും മൂവരും തളർന്നിരുന്നു.
"പോത്തിനോട് വേദമോതിയിട്ട് എന്തു കാര്യം' സുഹറ ഓർത്തു.
നേരം വൈകിയതിനാൽ സദസ്സ് നിറഞ്ഞിരുന്നു.
തിരശ്ശീല പതുക്കെ ഉയർന്നു.ഓരോ കുഞ്ഞു മനസ്സിലും കൗതുകത്തിന്റെ വിത്തുകൾ നിറഞ്ഞു.
ബഷീർമാഷ് നന്നായി പ്രസംഗിക്കുന്നതുകൊണ്ടാവണം നിൽക്കാൻ
 
പോലുംസ്ഥലമില്ലാത്തത് . സുഹ്റ ഓർത്തു.
സ്റ്റേജിനു നടുവിൽ നീല ഷർട്ടും വെള്ള മുണ്ടും നരച്ച മീശയും നരച്ച മുടിയും.. പൗരുഷത്തോടെ മൈക്കിനു മുന്നിൽ ബഷീർ മാഷ്
എങ്കിലും അവർ എങ്ങനെയോ കാണാനാവുന്ന വിധത്തിൽ ഒരു ഭാഗത്ത് നിന്നു.
സദസ്സിൽ സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.
സദസ്സ് ശബ്ദത്താൽ നിറഞ്ഞിരുന്നു
ബഷീർ മാഷിന്റെ ചുണ്ടുകൾ ചലിച്ചു.
സ്റ്റേജിൽനിന്നും ഇടക്കിടെ അറിയിപ്പുയർന്നുനിശ്ശബ്ദമായിരിക്കുക .....ന്ശ്ശബ്ദമായിരിക്കുക.....
' ഇന്ന് എനിക്ക് പറയാനുള്ളത് കൊറോണ കാലത്തെ ഭൗമദിനം എന്ന വിഷയത്തെ കുറിച്ചാണ്.'
എന്ത്കാര്യം,പോത്തിനോട് വേദമോതിയതുകൊണ്ട് എന്തു കാര്യം-
ലോകമാകെ കൊറോണയെന്ന മഹാമാരിയുടെ പിടിയിലായതിനാലാകണം അദ്ദേഹം ഇങ്ങനെ തുടങ്ങിയത് - സുഹറ കരുതി.
സുഹ്റ ഓർത്തു.
അദ്ദേഹം തുടർന്നു
പിന്നീടും എന്തൊക്കെയോ അറിയിപ്പു വന്നു
'ഭൗമദിനത്തിന്റെ ഈ അമ്പതാം വാർഷികത്തിൽ
എന്നാൽ സുഹ്റ അതൊന്നും കാര്യമാക്കിയില്ല.എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഒരു
കോവിഡ്  19 ന്റെ നിഴലിൽ ഏറെ ആഘോഷിക്കാതെ പോകുന്ന ഭൗമദിനം നമ്മൾ ഓർക്കാതിരുന്നു കൂടാ
അറിയിപ്പ് വന്നു
മഹാ പകർച്ചവ്യാധിയുടെ ഈ ഘട്ടത്തിലും പരിസ്ഥിതി ചിന്തകൾ വളരെ പ്രധാനപ്പെട്ടതാണ്. പരിസ്ഥിതി സംരക്ഷണവും ശുചിത്വ ശീലങ്ങളും മഹാമാരി പടർത്തുന്ന വൈറസുകളേയും മറ്റ് സൂക്ഷ്മജീവികളേയും തടയുന്നതിന് സഹായകമാണ്. കൊറോണയെന്ന പാൻഡമിക് ലോകത്തെ ലോക്ഡൗണിലേക്ക് നയിച്ചു.ഇത് വിസ്മയകരമായ മാറ്റമാണ് ഭൗമാന്തരീക്ഷത്തിൽ സൃഷ്ടിച്ചത്. വ്യാവസായിക വിപ്ലവാനന്തരം അന്തരീക്ഷ മലിനീകരണ നിരക്ക് ഇത്രയും കുറഞ്ഞത് ഈ കൊറോണ കാലത്ത് മാത്രമാണ്. ഭാരതത്തിന്റെ തലസ്ഥാന നഗരി പോലും ഗുരുതരമായി മലിനീകരിക്കപ്പെട്ട് ജനങ്ങൾ ശുദ്ധവായുവി നായി ക്യൂ നിന്നിരുന്നത് മറന്നു കൂടാ. ഇന്ന് ഡൽഹി മാലിന്യ മുക്തമാണ്. കോ വി ഡാനന്തരം ഒരു നവലോകം പടുത്തുയർത്തുന്നതിന് പരിസ്ഥിതി സംരക്ഷണം മൗലികമായ ഒരു അടിത്തറയൊരുക്കും എന്നതിൽ സംശയമില്ല. കുഞ്ഞുങ്ങൾ എന്ന നിലയിൽ നിങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിന് ഏറെ കാര്യങ്ങൾ നിറവേറ്റാൻ കഴിയും. നിങ്ങളുടെ ശീലങ്ങൾ പങ്കുവച്ചാകണം ലോകം നിങ്ങളോട് നന്ദി പറയേണ്ടത്. നന്ദി'
പ്രസംഗം ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം
പ്രസംഗം കഴിഞ്ഞു.
ഇത് കേട്ടയുടൻ സദസ്സ് നിശ്ശബ്ദമായി.
സുഹറയുടെ മനസിൽ ഒരു പുതിയ സൂര്യൻ ഉദിച്ചു. ഞാൻ നടക്കുന്നത് ആ ഉദയത്തിലേക്കാണെന്ന് അവൾക്ക് തോന്നി.
കാരണം അത്രയ്ക്കും നല്ല പ്രാസംഗികനായിരുന്നു ബഷീർമാഷ്
സുഹറ ശരത്തിന്റേയും ഡോണയുടേയും കണ്ണുകളിലേക്ക് നോക്കി.
ഓരോനിമിഷവും, ഓരോ കുഞ്ഞുമനസ്സിലും ആഹ്ളാദത്തിന്റെ
അവിടേയും ഒരു പുതിയ തിളക്കം അവൾ കണ്ടു.
മുത്തുകൾ പൊഴിയാൻ തുടങ്ങി.
            .. :..............
തിരശ്ശീലയുയർന്നു .
സ്റ്റേജിനുനടുവിൽ നീലഷർട്ടും, വെള്ളമുണ്ടും,നരച്ചമീശയും,മുടിയും ഉള്ള ബഷീർമാഷ്
മൈക്കിനുമുമ്പിൽ
സദസ്സിലുള്ളവരെല്ലാം ആഹ്ളാദഭരിതരായി
ആർപ്പുവിളികളുടെ നിമിഷങ്ങൾ
എല്ലാവരും ആർപ്പുവിളിക്കുന്നു പിന്നെന്താ തനിക്കും വിളിച്ചാല്
അവളും ആർപ്പുവിളിച്ചു
പിന്നെ നിശ്ശ്ദരായി കൂടെ അവളും
ബഷീർമാഷിന്റെ ചുണ്ടുകൾ ചലിച്ചു
ഇന്നെനിക്കു പറയാനുള്ളത് "ആരോഗ്യവും ശുചിത്വവും" എന്ന വിഷയത്തെ കുറിച്ചാണ്
രോഗങ്ങൾ പടർന്നു പിടിക്കുന്നതുകൊണ്ടാവാം അദ്ദേഹം ഇങ്ങനെയൊരു
വിഷയമെടുത്തത് . സുഹ്റ വിചാരിച്ചു.
പിന്നെയൊരൊന്നൊന്നര തുടക്കമായിരുന്നു
നിങ്ങളെല്ലാവരും ഇന്ന് എവിടെനിന്നാണ് സാധനങ്ങൾ വാങ്ങാറുള്ളത്
എല്ലാവരും പറഞ്ഞു കൂടെ സുഹ്റയും.മാർക്കറ്റിൽനിന്ന്
പിന്നെ അദ്ദേഹം ഒരുചിരി.
കാരറ്റ് - വൈറ്റമിൻ എ-കണ്ണിന്
തക്കാളി-വൈറ്റമിൻ സി -രോഗപ്രതിരോധശേഷിക്ക്
ബീറ്റ്റൂട്ട് - ബി കോംപ്ലക്സ് - നാഡീവ്യൂഹത്തിന്
ഇങ്ങനെ ഒരുപാടൊരുപാട് പറഞ്ഞുതന്നു
എല്ലാത്തിന്റേയും മൂല്യവും മനസ്സിലാക്കിത്തന്നു
എന്നാൽ ഇതെല്ലാം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു</p>
ഇതെല്ലാം പഴയകഥ
പൂർവീകർപുറത്തിറങ്ങി എല്ലുമുറിയെ പണിയെടുത്തിരുന്നകാലത്തെ മുത്തശ്ശിക്കഥ
എന്നാൽഇന്നിത് കഴിച്ചാൽഉണ്ടാകുന്ന മൂല്യമായഫലങ്ങൾ-എൻഡോസൾഫാൻ
എക്കാലെക്സ് , ക്ലോറോഡെയ്ൻ ,ഫംഗിസൈഡ് , ലിവർ,കി‍ഡ്നി ഡിസ്ഫംഗ്ഷൻ,ആസ്മ
ഡിപ്രഷൻ തുടങ്ങിയ മാരകരോഗങ്ങളാണ്
വൈറ്റമിനുകൾ എന്ന് വിശ്വസിച്ച് സ്നേഹത്തോടെ കൊടുക്കുന്ന ഭക്ഷണത്തിൽ മുക്കാൽ
ഭാഗവും വിഷമാണെന്ന് നാം മനസ്സിലാക്കുന്നില്ല ആത്മഹത്യക്കുപയോഗിക്കുന്ന
ഫ്യൂരിഡാനും,കാസർകോഡുള്ള എൻഡോസൾഫാനും ഒരുനീണ്ട ലിസ്റ്റിലെ രണ്ടുപേർ
മാത്രമാണ് . എന്നാൽ തന്റെ വീട്ടിൽ തന്നെ ഇത്തരം ചെറു
കൃഷികൾചെയ്യുകയാണെങ്കിൽ ഈരോഗങ്ങളെയൊക്കെ നമുക്ക് നേരിടാൻ സാധിക്കും
പച്ചക്കറികൾ കൃഷിചെയ്യാൻ സമയമില്ലയെന്നു പറയുന്നവരോട്നാം
ആശുപത്രിയിൽകിടക്കുന്നതിന്റെ പത്തിലൊന്ന് സമയം വേണ്ട നാം
കൃഷിചെയ്യുന്നുണ്ടെങ്കിൽ എടുക്കുന്ന സമയം.ഇത്തരം ശുചിത്വശീലങ്ങൾ
ഇല്ലാത്തതുകൊണ്ടുതന്നെ നിപ്പയും കൊറോണയും നമ്മെത്തേടിയെത്തുന്നു.അതിനാൽ
ആരോഗ്യത്തോടൊപ്പം ശുചിത്വവും പ്രധാനപ്പെട്ടതാണ് . സ്വന്തം വീട്ടിൽ
തനിക്കാവശ്യമായ പച്ചക്കറികൾ ഉണ്ടാക്കുന്നു എന്ന പേരിലായിരിക്കണം നിങ്ങളെ
ലോകം കാണേണ്ടത് . നിങ്ങളുടെ ശീലങ്ങൾ പങ്കുവച്ചായിരിക്കണം ലോകം നിങ്ങളോട്
നന്ദിപറയേണ്ടത് .
നമസ്കാരം
പ്രസംഗം കഴിഞ്ഞു സുഹ്റ ആദ്യം കൈയ്യടിച്ചു ബഷീർമാഷ് അവളെ നോക്കി
പിന്നെ എല്ലാവരും എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു
നിരഞ്ജന എ
നിരഞ്ജന എ
8E
8E