ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42029 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Kadhakali.jpg|thumb|സ്ക്കുളില്‍ നടത്തിയകഥകളി]]
[[പ്രമാണം:Kadhakali.jpg|thumb|സ്ക്കുളിൽ നടത്തിയകഥകളി]]


[[പ്രമാണം:42029 kadhakai.JPG|thumb|kadhakali]]
[[പ്രമാണം:42029 kadhakai.JPG|thumb|kadhakali]]
വരി 17: വരി 17:




കവി അയ്യപ്പന്‍ സ്മാരക ഫൗണ്ടേ‍ഷന്‍ ഏര്‍പ്പെടുത്തിയ കവിതാ രചന മത്സരത്തില്‍ സമ്മാനം നേടിയ ഗൗരിനന്ദയുടെ കവിത
കവി അയ്യപ്പൻ സ്മാരക ഫൗണ്ടേ‍ഷൻ ഏർപ്പെടുത്തിയ കവിതാ രചന മത്സരത്തിൽ സമ്മാനം നേടിയ ഗൗരിനന്ദയുടെ കവിത


   <big>  നിശബ്ദപ്രണയം</big>
   <big>  നിശബ്ദപ്രണയം</big>


<b>വേര്‍പ്പെട്ടുപോയി എന്‍ ഹൃദയത്തിന്‍ സ്മരണകള്‍ ഒരു കടലാകും നേരം<br>
<b>വേർപ്പെട്ടുപോയി എൻ ഹൃദയത്തിൻ സ്മരണകൾ ഒരു കടലാകും നേരം<br>
ഈ ജന്മം ഞാന്‍ കണ്ട ഓര്‍മ്മകള്‍ പലതും ഒരു പുനര്‍ജന്മത്തിലേക്കാണ്ടുപോകുന്നു.<br>
ഈ ജന്മം ഞാൻ കണ്ട ഓർമ്മകൾ പലതും ഒരു പുനർജന്മത്തിലേക്കാണ്ടുപോകുന്നു.<br>
ചുറ്റും നിശബ്ദമായ് എന്നെ തനീച്ചാക്കിയകലുന്ന പുഴയായ് നീ മാറവേ<br>
ചുറ്റും നിശബ്ദമായ് എന്നെ തനീച്ചാക്കിയകലുന്ന പുഴയായ് നീ മാറവേ<br>
ആ കാറ്റുപറയുന്ന കഥകളില്‍നിന്നും വേര്‍പെട്ടുപോയ രണ്ടിണക്കിളികള്‍<br>
ആ കാറ്റുപറയുന്ന കഥകളിൽനിന്നും വേർപെട്ടുപോയ രണ്ടിണക്കിളികൾ<br>
ഒരുപാടകലെയായ് സ്മരണകള്‍ തനിയെ ജീര്‍ണിച്ച നിമിഷങ്ങള്‍ പലതാകവേ<br>
ഒരുപാടകലെയായ് സ്മരണകൾ തനിയെ ജീർണിച്ച നിമിഷങ്ങൾ പലതാകവേ<br>
എന്നെത്തനിച്ചാക്കിയകലുന്ന ഹൃദന്തമേ ഇനിയെന്നു നാം വീണ്ടും കണ്ടുമുട്ടും<br>
എന്നെത്തനിച്ചാക്കിയകലുന്ന ഹൃദന്തമേ ഇനിയെന്നു നാം വീണ്ടും കണ്ടുമുട്ടും<br>
ആരോരുമില്ലാതെ വഴിവക്കിലേക്ക് നീ അഞ്ജാതവാസം നയിക്കുമ്പോഴും<br>
ആരോരുമില്ലാതെ വഴിവക്കിലേക്ക് നീ അഞ്ജാതവാസം നയിക്കുമ്പോഴും<br>
തേങ്ങുവാന്‍ കഴിയാത്ത അശ്രുകണങ്ങള്‍ തൂകാതെ ഞാനെന്നും കാത്തിരിക്കാം<br>
തേങ്ങുവാൻ കഴിയാത്ത അശ്രുകണങ്ങൾ തൂകാതെ ഞാനെന്നും കാത്തിരിക്കാം<br>
അനശ്വരമാകുന്ന പ്രണയത്തിന്‍ സ്മരണകള്‍ മിഴികളില്‍ തൂകുന്ന ചെറുബാഷ്പമോ<br>
അനശ്വരമാകുന്ന പ്രണയത്തിൻ സ്മരണകൾ മിഴികളിൽ തൂകുന്ന ചെറുബാഷ്പമോ<br>
എരിയുന്ന അഗ്നിയില്‍ ഓര്‍മ്മകള്‍ മാത്രമായ് നശ്വരമാകുന്ന ജീവിതമോ<br>
എരിയുന്ന അഗ്നിയിൽ ഓർമ്മകൾ മാത്രമായ് നശ്വരമാകുന്ന ജീവിതമോ<br>
പ്രണയിച്ചുപോയി ഞാന്‍ ഒരുവാക്കുപറയാതെ ഹൃദയത്തിന്‍ മുദ്രകള്‍ ചാര്‍ത്തിയില്ലേ<br>
പ്രണയിച്ചുപോയി ഞാൻ ഒരുവാക്കുപറയാതെ ഹൃദയത്തിൻ മുദ്രകൾ ചാർത്തിയില്ലേ<br>
എന്നെ തനിച്ചാക്കിപ്പോയ മോഹങ്ങള്‍ ക്രൂരമായ് നിന്നും വീക്ഷിക്കവേ<br>
എന്നെ തനിച്ചാക്കിപ്പോയ മോഹങ്ങൾ ക്രൂരമായ് നിന്നും വീക്ഷിക്കവേ<br>
പുഷ്പഗോപുര കലവറയ്ക്കുള്ളില്‍ ഒരു നിശബ്ദചിഹ്നമായ് ഞാന്‍ മാറവേ<br>
പുഷ്പഗോപുര കലവറയ്ക്കുള്ളിൽ ഒരു നിശബ്ദചിഹ്നമായ് ഞാൻ മാറവേ<br>
അരികിലേക്കെത്തുമോ  എന്‍ പ്രിയ ഹൃദന്തമേ കാത്തിരിക്കണം ഞാനൊരു നൂറു ജന്മം<br>
അരികിലേക്കെത്തുമോ  എൻ പ്രിയ ഹൃദന്തമേ കാത്തിരിക്കണം ഞാനൊരു നൂറു ജന്മം<br>
അശ്രുക്കളായ് പൊഴിയുന്ന മനസ്സിന്‍ ഓര്‍മ്മകള്‍ കണ്ണീരില്‍ കുതിര്‍ന്ന മരവിപ്പുകള്‍<br>
അശ്രുക്കളായ് പൊഴിയുന്ന മനസ്സിൻ ഓർമ്മകൾ കണ്ണീരിൽ കുതിർന്ന മരവിപ്പുകൾ<br>
നിഴലിച്ചുനീക്കവേ എന്‍പ്രിയ സ്മരണകള്‍ കണ്ണീര്‍ക്കണങ്ങള്‍ തന്‍ ദലബാഷ്പമോ<br>
നിഴലിച്ചുനീക്കവേ എൻപ്രിയ സ്മരണകൾ കണ്ണീർക്കണങ്ങൾ തൻ ദലബാഷ്പമോ<br>
നിന്‍ മുഖ ദൃശ്യം പതിഞ്ഞയെന്‍ കണ്ണുകള്‍ അന്ധമായ് നിന്നും തളരുന്നുവോ<br>
നിൻ മുഖ ദൃശ്യം പതിഞ്ഞയെൻ കണ്ണുകൾ അന്ധമായ് നിന്നും തളരുന്നുവോ<br>
കൊത്തിപ്പറിക്കുന്ന ക്രൂരമാം ഓര്‍മ്മകള്‍ സൂര്യതേജസ്സായ് ജ്വലിക്കുമ്പോഴും<br>
കൊത്തിപ്പറിക്കുന്ന ക്രൂരമാം ഓർമ്മകൾ സൂര്യതേജസ്സായ് ജ്വലിക്കുമ്പോഴും<br>
പറയാതെ പോയൊരാ പ്രണയത്തിന്‍ നൊമ്പരം കണ്ണീര്‍ക്കാറ്റായ് പുല്‍കുന്നവോ<br>
പറയാതെ പോയൊരാ പ്രണയത്തിൻ നൊമ്പരം കണ്ണീർക്കാറ്റായ് പുൽകുന്നവോ<br>
ഏകയായ് നിന്നുഞാന്‍ തേങ്ങുന്നിതാ ഹൃദയത്തിന്‍ നെടുവീര്‍പ്പുകള്‍<br>
ഏകയായ് നിന്നുഞാൻ തേങ്ങുന്നിതാ ഹൃദയത്തിൻ നെടുവീർപ്പുകൾ<br>
ഒരുനോക്കു കാണാന്‍ ഞാന്‍ കൊതിക്കുമ്പോഴും വിധിയുടെ മടിത്തട്ടില്‍ മാഞ്ഞീടവേ<br>
ഒരുനോക്കു കാണാൻ ഞാൻ കൊതിക്കുമ്പോഴും വിധിയുടെ മടിത്തട്ടിൽ മാഞ്ഞീടവേ<br>
കണ്ണിലെ ബാഷ്പന ശക്തികള്‍ എന്തിനോ വേണ്ടി കൊതിക്കുമ്പോഴും<br>
കണ്ണിലെ ബാഷ്പന ശക്തികൾ എന്തിനോ വേണ്ടി കൊതിക്കുമ്പോഴും<br>
ഈ ജീവിതം വെറുമൊരു സ്വപ്നമായ് കാത്തിരിക്കുാമൊരു നൂറുജന്മം<br>
ഈ ജീവിതം വെറുമൊരു സ്വപ്നമായ് കാത്തിരിക്കുാമൊരു നൂറുജന്മം<br>
ആകാശക്കോണിലേയ്ക്ക് എവിടെയോ പോയി നീ നിശബ്ദ പ്രണയത്തിന്‍ വഴികാട്ടികള്‍..<br>
ആകാശക്കോണിലേയ്ക്ക് എവിടെയോ പോയി നീ നിശബ്ദ പ്രണയത്തിൻ വഴികാട്ടികൾ..<br>
 
<!--visbot  verified-chils->

21:40, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക്കുളിൽ നടത്തിയകഥകളി
kadhakali








കവി അയ്യപ്പൻ സ്മാരക ഫൗണ്ടേ‍ഷൻ ഏർപ്പെടുത്തിയ കവിതാ രചന മത്സരത്തിൽ സമ്മാനം നേടിയ ഗൗരിനന്ദയുടെ കവിത

    നിശബ്ദപ്രണയം

വേർപ്പെട്ടുപോയി എൻ ഹൃദയത്തിൻ സ്മരണകൾ ഒരു കടലാകും നേരം
ഈ ജന്മം ഞാൻ കണ്ട ഓർമ്മകൾ പലതും ഒരു പുനർജന്മത്തിലേക്കാണ്ടുപോകുന്നു.
ചുറ്റും നിശബ്ദമായ് എന്നെ തനീച്ചാക്കിയകലുന്ന പുഴയായ് നീ മാറവേ
ആ കാറ്റുപറയുന്ന കഥകളിൽനിന്നും വേർപെട്ടുപോയ രണ്ടിണക്കിളികൾ
ഒരുപാടകലെയായ് സ്മരണകൾ തനിയെ ജീർണിച്ച നിമിഷങ്ങൾ പലതാകവേ
എന്നെത്തനിച്ചാക്കിയകലുന്ന ഹൃദന്തമേ ഇനിയെന്നു നാം വീണ്ടും കണ്ടുമുട്ടും
ആരോരുമില്ലാതെ വഴിവക്കിലേക്ക് നീ അഞ്ജാതവാസം നയിക്കുമ്പോഴും
തേങ്ങുവാൻ കഴിയാത്ത അശ്രുകണങ്ങൾ തൂകാതെ ഞാനെന്നും കാത്തിരിക്കാം
അനശ്വരമാകുന്ന പ്രണയത്തിൻ സ്മരണകൾ മിഴികളിൽ തൂകുന്ന ചെറുബാഷ്പമോ
എരിയുന്ന അഗ്നിയിൽ ഓർമ്മകൾ മാത്രമായ് നശ്വരമാകുന്ന ജീവിതമോ
പ്രണയിച്ചുപോയി ഞാൻ ഒരുവാക്കുപറയാതെ ഹൃദയത്തിൻ മുദ്രകൾ ചാർത്തിയില്ലേ
എന്നെ തനിച്ചാക്കിപ്പോയ മോഹങ്ങൾ ക്രൂരമായ് നിന്നും വീക്ഷിക്കവേ
പുഷ്പഗോപുര കലവറയ്ക്കുള്ളിൽ ഒരു നിശബ്ദചിഹ്നമായ് ഞാൻ മാറവേ
അരികിലേക്കെത്തുമോ എൻ പ്രിയ ഹൃദന്തമേ കാത്തിരിക്കണം ഞാനൊരു നൂറു ജന്മം
അശ്രുക്കളായ് പൊഴിയുന്ന മനസ്സിൻ ഓർമ്മകൾ കണ്ണീരിൽ കുതിർന്ന മരവിപ്പുകൾ
നിഴലിച്ചുനീക്കവേ എൻപ്രിയ സ്മരണകൾ കണ്ണീർക്കണങ്ങൾ തൻ ദലബാഷ്പമോ
നിൻ മുഖ ദൃശ്യം പതിഞ്ഞയെൻ കണ്ണുകൾ അന്ധമായ് നിന്നും തളരുന്നുവോ
കൊത്തിപ്പറിക്കുന്ന ക്രൂരമാം ഓർമ്മകൾ സൂര്യതേജസ്സായ് ജ്വലിക്കുമ്പോഴും
പറയാതെ പോയൊരാ പ്രണയത്തിൻ നൊമ്പരം കണ്ണീർക്കാറ്റായ് പുൽകുന്നവോ
ഏകയായ് നിന്നുഞാൻ തേങ്ങുന്നിതാ ഹൃദയത്തിൻ നെടുവീർപ്പുകൾ
ഒരുനോക്കു കാണാൻ ഞാൻ കൊതിക്കുമ്പോഴും വിധിയുടെ മടിത്തട്ടിൽ മാഞ്ഞീടവേ
കണ്ണിലെ ബാഷ്പന ശക്തികൾ എന്തിനോ വേണ്ടി കൊതിക്കുമ്പോഴും
ഈ ജീവിതം വെറുമൊരു സ്വപ്നമായ് കാത്തിരിക്കുാമൊരു നൂറുജന്മം
ആകാശക്കോണിലേയ്ക്ക് എവിടെയോ പോയി നീ നിശബ്ദ പ്രണയത്തിൻ വഴികാട്ടികൾ..