"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഒരിക്കല്‍ അന്യദേശത്തുനിന്നും ഒരു ആശാരി കാരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:


മഠത്തുങ്കല്‍ സ്ഥപതി തന്‍റെ കുടുംബാംഗങ്ങളുടെ കൈവശം രാജഭോഗങ്ങള്‍ എല്പ്പിച്ചിട്ട് തിടുക്കത്തില്‍ പടിഞ്ഞാറെ ഗോപുരം കടന്നു പടിഞ്ഞാറോട്ട് വെച്ചടിച്ചു. പുത്തനങ്ങാടി ചന്തയുടെ തെക്ക്ഭാഗത്തുള്ള ഉള്ളാട്ടില്‍കടവ് നീന്തിക്കയറി വേണം അക്കാലത്ത് കാരാപ്പുഴക്ക്‌ പോകാന്‍. മൂര്‍ച്ചയേറിയ തന്‍റെ വീതുളി ഒരു മരപ്പട്ടികയില്‍ കെട്ടിയുറപ്പിച്ച് അതുമായി ഉള്ളാട്ടില്‍കടവിലെ കൈതക്കാട്ടില്‍ കാരാപ്പുഴ ആശാരിയുടെ വരവുംകാത്ത് സ്ഥപതി മറഞ്ഞിരുന്നു.തലയില്‍ കുട്ടയിലും കയ്യില്‍ ചാക്കിലുമായി നെല്ലും ചുമന്നു കടന്നുവന്ന കാരാപ്പുഴ ആശാരിയുടെ കഴുത്ത് ലക്ഷ്യമാക്കി മഠത്തിങ്കല്‍ സ്ഥപതി പണിയായുധം പ്രയോഗിച്ചു. തല വേര്‍പെട്ട് അയാള്‍ അപ്പോള്‍ തന്നെ മരിച്ചു. തമ്പുരാന്‍റെ കോപം തനിക്കുനേരെ ഉണ്ടാകുമെന്നും ഇനി രാജ്യത്ത്നില്‍ക്കുന്നത് തന്നെ അപകടമാണെന്ന്മനസ്സിലാക്കിയ സ്ഥപതി ഉടന്‍തന്നെ തന്‍റെ കുടുംബാഗങ്ങളെ വിവരമറിയിച്ചശേഷം വടക്കുംകൂര്‍ രാജ്യത്തിന്‍റെ തലസ്ഥാനമായ കടുത്തുരുത്തിയിലേയ്ക്ക് രക്ഷപെട്ട്, വടക്കുംകൂര്‍ തമ്പുരാന്‍റെ അടുക്കല്‍ അഭയം തേടി. തന്‍റെ ഇഷ്ടക്കാരനെ ചതിച്ചുകൊന്നതില്‍ കുപിതനായ തെക്കുംകൂര്‍ രാജാവ് മഠത്തിങ്കല്‍സ്ഥപതിയെ ജീവനോടെ കിട്ടായ്കകൊണ്ട് അവരുടെ കുടുംബത്തിനുള്ള സ്ഥാപത്യഅവകാശം എടുത്തുകളഞ്ഞു. പിന്നീടു വന്ന രാജാവിന്‍റെ കാലത്താണത്രേ ആ കുടുംബത്തിലെ മുതിര്‍ന്ന ആശാരിക്ക്‌ സ്ഥാപത്യപദവി വീണ്ടും ലഭ്യമാകുന്നത്.
മഠത്തുങ്കല്‍ സ്ഥപതി തന്‍റെ കുടുംബാംഗങ്ങളുടെ കൈവശം രാജഭോഗങ്ങള്‍ എല്പ്പിച്ചിട്ട് തിടുക്കത്തില്‍ പടിഞ്ഞാറെ ഗോപുരം കടന്നു പടിഞ്ഞാറോട്ട് വെച്ചടിച്ചു. പുത്തനങ്ങാടി ചന്തയുടെ തെക്ക്ഭാഗത്തുള്ള ഉള്ളാട്ടില്‍കടവ് നീന്തിക്കയറി വേണം അക്കാലത്ത് കാരാപ്പുഴക്ക്‌ പോകാന്‍. മൂര്‍ച്ചയേറിയ തന്‍റെ വീതുളി ഒരു മരപ്പട്ടികയില്‍ കെട്ടിയുറപ്പിച്ച് അതുമായി ഉള്ളാട്ടില്‍കടവിലെ കൈതക്കാട്ടില്‍ കാരാപ്പുഴ ആശാരിയുടെ വരവുംകാത്ത് സ്ഥപതി മറഞ്ഞിരുന്നു.തലയില്‍ കുട്ടയിലും കയ്യില്‍ ചാക്കിലുമായി നെല്ലും ചുമന്നു കടന്നുവന്ന കാരാപ്പുഴ ആശാരിയുടെ കഴുത്ത് ലക്ഷ്യമാക്കി മഠത്തിങ്കല്‍ സ്ഥപതി പണിയായുധം പ്രയോഗിച്ചു. തല വേര്‍പെട്ട് അയാള്‍ അപ്പോള്‍ തന്നെ മരിച്ചു. തമ്പുരാന്‍റെ കോപം തനിക്കുനേരെ ഉണ്ടാകുമെന്നും ഇനി രാജ്യത്ത്നില്‍ക്കുന്നത് തന്നെ അപകടമാണെന്ന്മനസ്സിലാക്കിയ സ്ഥപതി ഉടന്‍തന്നെ തന്‍റെ കുടുംബാഗങ്ങളെ വിവരമറിയിച്ചശേഷം വടക്കുംകൂര്‍ രാജ്യത്തിന്‍റെ തലസ്ഥാനമായ കടുത്തുരുത്തിയിലേയ്ക്ക് രക്ഷപെട്ട്, വടക്കുംകൂര്‍ തമ്പുരാന്‍റെ അടുക്കല്‍ അഭയം തേടി. തന്‍റെ ഇഷ്ടക്കാരനെ ചതിച്ചുകൊന്നതില്‍ കുപിതനായ തെക്കുംകൂര്‍ രാജാവ് മഠത്തിങ്കല്‍സ്ഥപതിയെ ജീവനോടെ കിട്ടായ്കകൊണ്ട് അവരുടെ കുടുംബത്തിനുള്ള സ്ഥാപത്യഅവകാശം എടുത്തുകളഞ്ഞു. പിന്നീടു വന്ന രാജാവിന്‍റെ കാലത്താണത്രേ ആ കുടുംബത്തിലെ മുതിര്‍ന്ന ആശാരിക്ക്‌ സ്ഥാപത്യപദവി വീണ്ടും ലഭ്യമാകുന്നത്.
      കോട്ടയം നഗരിയില്‍ സ്ഥിതിചെയ്യുന്ന കാരാപ്പുഴ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളുടെയും ഉറവിടമാണ്.
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/218869" എന്ന താളിൽനിന്ന് ശേഖരിച്ചത്