"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 5 }} "വൈറസോ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
               രണ്ടുപേരും ജോണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.  ജീവിതത്തിന്റെ താളം തെറ്റുമോ എന്ന് അവർ സംശയിച്ചു. അവർക്ക് കടൽ ഇരമ്പൽ  കൂടുതൽ ശക്തമാകുന്നത് പോലെ തോന്നി. "മോളെ, ജോൺ വിളിച്ചോടി"?  എന്ന് അമ്മച്ചിയുടെ ചോദ്യത്തിന് അവൾ "ഓ" എന്നാ ഒരു അക്ഷരമുള്ള മറുപടി മാത്രം നൽകി.  തന്റെ മകനെയും നീചമായ ജന്തു കാർന്നു തിന്നുകയായിരുന്നു എന്ന് അവർ അറിഞ്ഞില്ല. പെണ്ണമ്മ തന്റെ വിശ്വാസങ്ങളിലൂടെ ജീവിച്ചു. പതിയെ ആ വീട് ഭൂമി പിളർന്നു സങ്കടത്തിന്റെ  കടലിൽ മുങ്ങുന്നതായി അവർക്ക് തോന്നി. എന്നാൽ സർവ്വം സൃഷ്ടി കർത്താവായ ഈശ്വരൻ പിടിച്ചു കയറ്റും എന്ന വിശ്വാസത്തിൽ ആ കുടുംബം മുങ്ങിക്കൊണ്ടിരിന്നു.   
               രണ്ടുപേരും ജോണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.  ജീവിതത്തിന്റെ താളം തെറ്റുമോ എന്ന് അവർ സംശയിച്ചു. അവർക്ക് കടൽ ഇരമ്പൽ  കൂടുതൽ ശക്തമാകുന്നത് പോലെ തോന്നി. "മോളെ, ജോൺ വിളിച്ചോടി"?  എന്ന് അമ്മച്ചിയുടെ ചോദ്യത്തിന് അവൾ "ഓ" എന്നാ ഒരു അക്ഷരമുള്ള മറുപടി മാത്രം നൽകി.  തന്റെ മകനെയും നീചമായ ജന്തു കാർന്നു തിന്നുകയായിരുന്നു എന്ന് അവർ അറിഞ്ഞില്ല. പെണ്ണമ്മ തന്റെ വിശ്വാസങ്ങളിലൂടെ ജീവിച്ചു. പതിയെ ആ വീട് ഭൂമി പിളർന്നു സങ്കടത്തിന്റെ  കടലിൽ മുങ്ങുന്നതായി അവർക്ക് തോന്നി. എന്നാൽ സർവ്വം സൃഷ്ടി കർത്താവായ ഈശ്വരൻ പിടിച്ചു കയറ്റും എന്ന വിശ്വാസത്തിൽ ആ കുടുംബം മുങ്ങിക്കൊണ്ടിരിന്നു.   
               പൊടുന്നനെ ഇടിത്തീ പോലെ സർക്കാർ ഓഫീസിൽ നിന്ന് ഒരു വിളി വന്നു. മേരി മടിച്ചു മടിച്ച് ആ വിളി നേരിട്ടു. "നിങ്ങളുടെ ഭർത്താവ് ജോൺ പൗലോസ് മരണപ്പെട്ടു. സുരക്ഷാ കാരണത്താൽ അയാളുടെ മൃതദേഹം നിങ്ങളുടെ അടുത്ത് എത്തിക്കാൻ കഴിയില്ല. നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു ". പിന്നെ അവിടെ ഒരു അലറി വിളി മാത്രമായി തീർന്നു ആളി കത്തിയ തീ കത്തി അമർന്നതുപോലെ. പെണ്ണമ്മയ്ക്ക് ഒന്നും തന്നെ പറയാനില്ലായിരുന്നു.താളം തെറ്റിയവരെ  പോലെ അവർ ഭ്രാന്തമായി യാചിച്ചു.  "ഈശോയെ നീ വയറസിനോട് പറയോ, അവന്റെ ജീവൻ എടുത്തില്ലേ. അവന്റെ  ശവക്കച്ചയെങ്കിലും ഞങ്ങൾക്ക് തരാൻ ". ഇത് കടലിന്റെ കാറ്റിൽ മെല്ലെ മെല്ലെ, അലിഞ്ഞു കൊണ്ടേയിരുന്നു. അവർ ഒരിക്കലും തിരിച്ചു വരാത്ത ആർക്കോ വേണ്ടി കണ്ണും നട്ടിരുന്നു,  ഒരു ചോദ്യവുമായി .എന്തിനായിരുന്നു ഇങ്ങനെ ഒരു അവസാനം?
               പൊടുന്നനെ ഇടിത്തീ പോലെ സർക്കാർ ഓഫീസിൽ നിന്ന് ഒരു വിളി വന്നു. മേരി മടിച്ചു മടിച്ച് ആ വിളി നേരിട്ടു. "നിങ്ങളുടെ ഭർത്താവ് ജോൺ പൗലോസ് മരണപ്പെട്ടു. സുരക്ഷാ കാരണത്താൽ അയാളുടെ മൃതദേഹം നിങ്ങളുടെ അടുത്ത് എത്തിക്കാൻ കഴിയില്ല. നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു ". പിന്നെ അവിടെ ഒരു അലറി വിളി മാത്രമായി തീർന്നു ആളി കത്തിയ തീ കത്തി അമർന്നതുപോലെ. പെണ്ണമ്മയ്ക്ക് ഒന്നും തന്നെ പറയാനില്ലായിരുന്നു.താളം തെറ്റിയവരെ  പോലെ അവർ ഭ്രാന്തമായി യാചിച്ചു.  "ഈശോയെ നീ വയറസിനോട് പറയോ, അവന്റെ ജീവൻ എടുത്തില്ലേ. അവന്റെ  ശവക്കച്ചയെങ്കിലും ഞങ്ങൾക്ക് തരാൻ ". ഇത് കടലിന്റെ കാറ്റിൽ മെല്ലെ മെല്ലെ, അലിഞ്ഞു കൊണ്ടേയിരുന്നു. അവർ ഒരിക്കലും തിരിച്ചു വരാത്ത ആർക്കോ വേണ്ടി കണ്ണും നട്ടിരുന്നു,  ഒരു ചോദ്യവുമായി .എന്തിനായിരുന്നു ഇങ്ങനെ ഒരു അവസാനം?
{{BoxBottom1
| പേര്= ആര്യ എസ് എ
| ക്ലാസ്സ്= 10 C   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എസ് വി ജി എച്ച് എസ് എസ് ചിറയിൻകീഴ്       
| സ്കൂൾ കോഡ്= 42014
| ഉപജില്ല=ആറ്റിങ്ങൽ     
| ജില്ല= തിരുവനന്തപുരം
| തരം=  കഥ   
| color= 1   
}}