ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
'== ജൈനക്ഷേത്രം == വയനാടിന്റെ പൗരാണികതയെഉയര…' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
== ജൈനക്ഷേത്രം ==
== ജൈനക്ഷേത്രം ==


               വയനാടിന്റെ പൗരാണികതയെഉയര്‍ത്തിക്കാണിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ളഒരു ജൈനക്ഷേത്രമാണിത്. സഞ്ചാരികളെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് ആകര്‍ഷിച്ച് കൊണ്ട് വര്‍ഷങ്ങളായി ഈ ചരിത്രമണ്ഡപം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.പൗരാണികമായ ഈ ക്ഷേത്രം 700 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയതാണെന്ന് കരുതുന്നു.കട്ടിയുള്ള വലിയ കരി-
               വയനാടിന്റെ പൗരാണികതയെഉയർത്തിക്കാണിക്കുന്ന വർഷങ്ങൾ പഴക്കമുള്ളഒരു ജൈനക്ഷേത്രമാണിത്. സഞ്ചാരികളെ സുൽത്താൻ ബത്തേരിയിലേക്ക് ആകർഷിച്ച് കൊണ്ട് വർഷങ്ങളായി ഈ ചരിത്രമണ്ഡപം ഇവിടെ തലയുയർത്തി നിൽക്കുന്നു.പൗരാണികമായ ഈ ക്ഷേത്രം 700 വർഷങ്ങൾക്കു മുമ്പ് ഉണ്ടാക്കിയതാണെന്ന് കരുതുന്നു.കട്ടിയുള്ള വലിയ കരി-
ങ്കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ക്ഷേത്രം ജൈനമതക്കാരുടെആരാധനാലയമായിരുന്നുവെന്ന് വിശ്വസിക്കുന്നു.450കുടുംബക്കാരായ ഇവരില്‍ ദിഗംബരരാണ് വയനാട്ടില്‍ ജീവിച്ചിരുന്നത്.വിജയനഗരമാതൃകയില്‍ നിര്‍മിച്ചിരിക്കുന്നഈ ക്ഷേത്രത്തില്‍ പൊക്കം കുറവായതിനാല്‍ എപ്പോഴും അകത്തെ ഊഷ്മാവ് തുല്യനിലയിലാണ്. പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെ എത്തിച്ചേര്‍ന്ന ഹൈദരലിയും ടിപ്പുവും ഈ ജൈനക്ഷേത്രം പിടിച്ചെടുക്കുകയും പിന്നീടത് ടിപ്പുവിന്റെ ആയുധപ്പുര ആയി ഉപയോഗിക്കുകയുംചെയ്തു.ഇതിനാല്‍ ഗണപതിവട്ടംസ്ഥലം സുല്‍ത്താന്‍സ് ബാറ്ററി എന്നും പിന്നീട് സുല്‍ത്താന്‍ ബത്തേരി എന്നും അറിയപ്പെട്ടു.ക്ഷേത്രത്തിന് പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളത്. ഗര്‍ഭഗൃഹം,പ്രാര്‍ത്ഥനഭാഗം,അന്ധഭാഗം,മഹാമണ്ഡപം.രണ്ട് വരിക്കല്ലിന്റെ പൊക്കത്തില്‍ നിര്‍മിച്ച ഈ ജൈനക്ഷേത്രം നമ്മുടെ പൗരാണികതയെഉയര്‍ത്തിക്കാട്ടാന്‍ ഉതകുന്നതാണ്.
ങ്കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ക്ഷേത്രം ജൈനമതക്കാരുടെആരാധനാലയമായിരുന്നുവെന്ന് വിശ്വസിക്കുന്നു.450കുടുംബക്കാരായ ഇവരിൽ ദിഗംബരരാണ് വയനാട്ടിൽ ജീവിച്ചിരുന്നത്.വിജയനഗരമാതൃകയിൽ നിർമിച്ചിരിക്കുന്നഈ ക്ഷേത്രത്തിൽ പൊക്കം കുറവായതിനാൽ എപ്പോഴും അകത്തെ ഊഷ്മാവ് തുല്യനിലയിലാണ്. പതിനേഴാം നൂറ്റാണ്ടിൽ ഇവിടെ എത്തിച്ചേർന്ന ഹൈദരലിയും ടിപ്പുവും ഈ ജൈനക്ഷേത്രം പിടിച്ചെടുക്കുകയും പിന്നീടത് ടിപ്പുവിന്റെ ആയുധപ്പുര ആയി ഉപയോഗിക്കുകയുംചെയ്തു.ഇതിനാൽ ഗണപതിവട്ടംസ്ഥലം സുൽത്താൻസ് ബാറ്ററി എന്നും പിന്നീട് സുൽത്താൻ ബത്തേരി എന്നും അറിയപ്പെട്ടു.ക്ഷേത്രത്തിന് പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളത്. ഗർഭഗൃഹം,പ്രാർത്ഥനഭാഗം,അന്ധഭാഗം,മഹാമണ്ഡപം.രണ്ട് വരിക്കല്ലിന്റെ പൊക്കത്തിൽ നിർമിച്ച ഈ ജൈനക്ഷേത്രം നമ്മുടെ പൗരാണികതയെഉയർത്തിക്കാട്ടാൻ ഉതകുന്നതാണ്.
 
<!--visbot  verified-chils->

11:32, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജൈനക്ഷേത്രം

             വയനാടിന്റെ പൗരാണികതയെഉയർത്തിക്കാണിക്കുന്ന വർഷങ്ങൾ പഴക്കമുള്ളഒരു ജൈനക്ഷേത്രമാണിത്. സഞ്ചാരികളെ സുൽത്താൻ ബത്തേരിയിലേക്ക് ആകർഷിച്ച് കൊണ്ട് വർഷങ്ങളായി ഈ ചരിത്രമണ്ഡപം ഇവിടെ തലയുയർത്തി നിൽക്കുന്നു.പൗരാണികമായ ഈ ക്ഷേത്രം 700 വർഷങ്ങൾക്കു മുമ്പ് ഉണ്ടാക്കിയതാണെന്ന് കരുതുന്നു.കട്ടിയുള്ള വലിയ കരി-

ങ്കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ക്ഷേത്രം ജൈനമതക്കാരുടെആരാധനാലയമായിരുന്നുവെന്ന് വിശ്വസിക്കുന്നു.450കുടുംബക്കാരായ ഇവരിൽ ദിഗംബരരാണ് വയനാട്ടിൽ ജീവിച്ചിരുന്നത്.വിജയനഗരമാതൃകയിൽ നിർമിച്ചിരിക്കുന്നഈ ക്ഷേത്രത്തിൽ പൊക്കം കുറവായതിനാൽ എപ്പോഴും അകത്തെ ഊഷ്മാവ് തുല്യനിലയിലാണ്. പതിനേഴാം നൂറ്റാണ്ടിൽ ഇവിടെ എത്തിച്ചേർന്ന ഹൈദരലിയും ടിപ്പുവും ഈ ജൈനക്ഷേത്രം പിടിച്ചെടുക്കുകയും പിന്നീടത് ടിപ്പുവിന്റെ ആയുധപ്പുര ആയി ഉപയോഗിക്കുകയുംചെയ്തു.ഇതിനാൽ ഗണപതിവട്ടംസ്ഥലം സുൽത്താൻസ് ബാറ്ററി എന്നും പിന്നീട് സുൽത്താൻ ബത്തേരി എന്നും അറിയപ്പെട്ടു.ക്ഷേത്രത്തിന് പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളത്. ഗർഭഗൃഹം,പ്രാർത്ഥനഭാഗം,അന്ധഭാഗം,മഹാമണ്ഡപം.രണ്ട് വരിക്കല്ലിന്റെ പൊക്കത്തിൽ നിർമിച്ച ഈ ജൈനക്ഷേത്രം നമ്മുടെ പൗരാണികതയെഉയർത്തിക്കാട്ടാൻ ഉതകുന്നതാണ്.