"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
സ്വന്തം മണ്ണിൽ വിളയിച്ച വാഴക്കുലയും മരച്ചീനിയും മധുരക്കിഴങ്ങും ചേനയും കാച്ചിലും മത്തങ്ങയും മുരിങ്ങക്കായയും ചുരയ്ക്കയും പാവലും പടവലും മറ്റും ചുമന്ന് ചന്തയിൽ എത്തിച്ചിരുന്നു. വിവിധയിനം പയറുവർഗങ്ങളും എള്ളും മുതിരയും കൂവരകും ഇഴുന്നും കൂവലും കടയ്ക്കൽ ചന്തയിൽ സുഭലമായിരുന്നു. അവയൊക്കെ വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങലിലേക്ക് കയറ്റിക്കൊണ്ടുപോയിരുന്നത് പഴയ ചരിത്രം. പാളയം ചന്തയിലും ചാലക്കമ്പോളത്തിലും കടയ്ക്കൽ ചേന ഇപ്പോഴും പ്രശസ്തമാണ്. ഇന്ന് ഒരു വ്യത്യാസമുണ്ട് ഇന്ന് ഇവയൊന്നും കടയ്ക്കൽ ചന്തയിൽ കാണാൻപോലുമില്ലാതായി. ഇപ്പോൾ അന്യ സംസ്ഥാനത്തുനിന്ന് പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കാറികളിലധികവും ലോറിയിൽ ഇവിടെ വരുന്നുത്. | സ്വന്തം മണ്ണിൽ വിളയിച്ച വാഴക്കുലയും മരച്ചീനിയും മധുരക്കിഴങ്ങും ചേനയും കാച്ചിലും മത്തങ്ങയും മുരിങ്ങക്കായയും ചുരയ്ക്കയും പാവലും പടവലും മറ്റും ചുമന്ന് ചന്തയിൽ എത്തിച്ചിരുന്നു. വിവിധയിനം പയറുവർഗങ്ങളും എള്ളും മുതിരയും കൂവരകും ഇഴുന്നും കൂവലും കടയ്ക്കൽ ചന്തയിൽ സുഭലമായിരുന്നു. അവയൊക്കെ വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ് തുടങ്ങിയ പ്രദേശങ്ങലിലേക്ക് കയറ്റിക്കൊണ്ടുപോയിരുന്നത് പഴയ ചരിത്രം. പാളയം ചന്തയിലും ചാലക്കമ്പോളത്തിലും കടയ്ക്കൽ ചേന ഇപ്പോഴും പ്രശസ്തമാണ്. ഇന്ന് ഒരു വ്യത്യാസമുണ്ട് ഇന്ന് ഇവയൊന്നും കടയ്ക്കൽ ചന്തയിൽ കാണാൻപോലുമില്ലാതായി. ഇപ്പോൾ അന്യ സംസ്ഥാനത്തുനിന്ന് പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നാണ് പച്ചക്കാറികളിലധികവും ലോറിയിൽ ഇവിടെ വരുന്നുത്. | ||
പുതിയ തലമിുറ മണ്ണിൽ പണിയെടുക്കുന്നതിനോട് വിമുഖത കാട്ടുന്നതാണ് ഈ പ്രവണതയ്ക്കു കാരണം. നിലം തരിശ്ശിടുന്നതും കുറവല്ല. നെൽകൃഷിക്ക് പാടശേഖരങ്ങളുണ്ടെങ്കിലും കൃഷി കുറഞ്ഞുവരുന്നു. പാടത്ത് പണിയടുക്കാൻ ആളെ കിട്ടാനില്ല എന്നാണ് കർഷകന്റെ പരാതി. | പുതിയ തലമിുറ മണ്ണിൽ പണിയെടുക്കുന്നതിനോട് വിമുഖത കാട്ടുന്നതാണ് ഈ പ്രവണതയ്ക്കു കാരണം. നിലം തരിശ്ശിടുന്നതും കുറവല്ല. നെൽകൃഷിക്ക് പാടശേഖരങ്ങളുണ്ടെങ്കിലും കൃഷി കുറഞ്ഞുവരുന്നു. പാടത്ത് പണിയടുക്കാൻ ആളെ കിട്ടാനില്ല എന്നാണ് കർഷകന്റെ പരാതി. | ||
ചരൽ കലർന്ന കളിമണ്ണാണ് കടയ്ക്കൽ പൊതുവേ കാണുപ്പെടുന്നത്. ജൈവാംശവും | ചരൽ കലർന്ന കളിമണ്ണാണ് കടയ്ക്കൽ പൊതുവേ കാണുപ്പെടുന്നത്. ജൈവാംശവും ഈർപ്പവുമുള്ളതിനാൽ ഈമണ്ണ് ഫലപൂയിഷ്ഠമാണ്.എങ്കിലും നെൽവയലുകൾഉൾപ്പെടെകാർഷികവിളകളുടെ സ്ഥാനം നാണ്യവിളയായാ റബ്ബർ കൈയ്യടക്കിക്കഴിഞ്ഞു. സാമ്പത്തികലാഭംനോക്കിയാണ് കർഷകർ റബ്ബർകൃഷിയിലേയ്ക്ക് ഇപ്പോൾ തിരിഞ്ഞിട്ടുള്ളത്.എന്നാൽ ഇത് സ്വന്തം മണ്ണിൽ വിളഞ്ഞഭക്ഷ്യവസ്തുക്കളുടെ രുചിയും മണവും പുതിയതലമുറയ്ക്ക് അനുഭിയ്ക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചു എന്നതാണ് യാഥാർത്ഥ്യം.നാട്ടിൻപുറങ്ങളിൽ അത്യാവശ്യം വേണ്ടപച്ചക്കറികളും പഴവർഗ്ഗങ്ങളും നമുക്ക്തന്നെ ഉത്പാദിപ്പിയ്ക്കാൻ കഴിയുമെന്നിരിയ്ക്കെ രാസവളങ്ങളും കീടനാശിനികളും തളിച്ചമറുനാടൻ പച്ചക്കറികൾക്ക്പിറകേ പോകേണ്ട അവസ്ഥയിലാണ് നാമിന്ന്.വീടിനോട് ചേർന്ന് ലഭ്യമായപരിമിതമായ സ്ഥലത്ത്അത്യാവശ്യം വേണ്ടപച്ചക്കറികൾ നമുക്ക് നട്ടുവളർത്താവുന്നതേയുള്ളു. | ||