"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ചരിത്രം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 22: വരി 22:
ചെയ്തുന്ന മന്നൻ (രാജാവ്) എന്ന രാജാവ് ഒളിച്ചിരുന്ന സ്ഥലം ആദ്യകാലങ്ങളിൽ മന്നൻകുഴിയെന്നും കാലാന്തരത്തിൽ ആ സ്ഥലപ്പേര് നന്നൻകഴിയായെന്നും പറയപ്പെടുന്നു
ചെയ്തുന്ന മന്നൻ (രാജാവ്) എന്ന രാജാവ് ഒളിച്ചിരുന്ന സ്ഥലം ആദ്യകാലങ്ങളിൽ മന്നൻകുഴിയെന്നും കാലാന്തരത്തിൽ ആ സ്ഥലപ്പേര് നന്നൻകഴിയായെന്നും പറയപ്പെടുന്നു


== '''സാമ്പത്തിക ചരിത്രം''' ==
[[സാമ്പത്തിക ചരിത്രം]]== '''സാമ്പത്തിക ചരിത്രം''' ==
കേരളത്തിന്റെ നെയ്ത്തുപട്ടണമായാണ് ബാലരാമപുരം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന പങ്കും നെയ്ത്തിനെ ആശ്രയിച്ചാണ് നടക്കുന്നത്. സാമുദായിക വ്യത്യാസമില്ലാതെ നിരവധി ആളുകൾ കൈത്തറി നെയ്ത്ത് കൈത്തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് എല്ലാ സമുദായത്തിൽപ്പെട്ട ജനങ്ങളും കുലത്തൊഴിൽ നിന്നും മാറി വ്യത്യസ്തമായ തൊഴിലുകളിലുകളിലേക്ക് പോവുകയാണ്. കൂടുതൽ പേരും കൈത്തറി മേഖലയിലാണ് പുതിയ തൊഴിൽ നേടുന്നതും സംരംഭങ്ങൾ ആരംഭിക്കുന്നതും. ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾക്ക് ലഭിച്ച പേരും പെരുമയുമാണ് ഇതിനു കാരണം. ഭൂമിശാസ്ത്ര ലക്ഷണ പ്രകാരം (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ)‍ ബൗദ്ധിക സ്വത്തവകാശം ലഭിച്ച കേരളത്തിലെ ആദ്യത്തെ കൈത്തറി ഉത്പന്നമാണ് ബാലരാമപുരം കൈത്തറി. വിവിധ സമുദായങ്ങളിൽപ്പെട്ട നിരവധി ആളുകൾ സർക്കാർ ജോലികളിൽ പ്രവേശിക്കുന്നുണ്ട്. ഏകദേശം അഞ്ച് വർഷം മുൻപ് ബാലരാമപുരത്തെ പൈതൃക ഗ്രാമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുളള നടപടികൾ കേരള ബജറ്റിൽ സ്വീകരിച്ചിട്ടുണ്ട്. കർഷകരും കർഷക തൊഴിലാളികളുമാണ് ഈ പ്രദേശതത്ത് കൂടുതലായി കണപ്പെടുന്ന മറ്റൊരു വിഭാഗം‍. കാർഷിക മേഖല ലാഭകരമല്ലാത്തതിനാൽ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണ്. ഒരു കാലത്ത് വ്യാപകമായിരുന്ന നെൽകൃഷി ഇന്ന് നാമമാത്രമാണ്. മറ്റ് കാർഷിക വിളകളിലാണ് കൂടുതൽപേരും ആശ്രയിക്കുന്നത്. ധാരാളം പേർ നിർമ്മാണമഖലകളിൽ ജോലിചെയ്യുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം എല്ലാ തൊഴിൽ മേഖലയിലും വർദ്ധിച്ചുവരുന്നു. ബാലരാമപുരം പട്ടണം കേന്ദ്രീകരിച്ച് ചെറുകിടകച്ചവടക്കാരും വ്യാപാരികളും തൊഴിലെടുക്കുന്നു. ഇവിടെ ദിവസക്കൂലിക്കാരാണ് ഏറ്റവും കൂടുതൽ. മത്സ്യബന്ധനത്തിലും അനുബന്ധതൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്ന അഞ്ഞൂറിലധികം ജനങ്ങൾ ഇവിടെയുണ്ട്. പ്രധാന വരുമാന മാർഗമായി വ്യാപാര മേഖല മാറുന്നുണ്ട്. ഈപ്രദേശം സാമ്പത്തിക അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന അവസരത്തിലാണ് കോവിഡ് മഹാമാരിയെതുടർന്നുളള ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും നിലവിൽ വരുന്നത്. കോവിഡ് പ്രതിസന്ധി ഈ മേഖലയുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുളളവരാണ്. ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും തിരക്കുളള ഒരു കമ്പോളമാണ് ബാലരാമപുരം. ഭക്ഷണ സാധനങ്ങൾ, ഗ‍ൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, നിർമ്മാണ മേഖലക്കാവശ്യമായ സാധനങ്ങൾ തുടങ്ങിയവയുടെ വമ്പിച്ച വിൽപനയാണ് ഈ പ്രദേശത്ത് നടക്കുന്നത്. പഞ്ചായത്തിന്റെ നികുതി വരുമാനത്തിലെ വലിയ പങ്കും ലഭിക്കുന്നത് വ്യാപാര മേഖലയിൽ നിന്നുമാണ്. ഇവിടത്തെ ജനങ്ങളുടെ സ്ഥിരോത്സാഹവും അധ്വാനിക്കാനുളള മനസ്സും ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധികളെ തരണം ചെയ്യാൻ പര്യാപ്തമാണ്.
കേരളത്തിന്റെ നെയ്ത്തുപട്ടണമായാണ് ബാലരാമപുരം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന പങ്കും നെയ്ത്തിനെ ആശ്രയിച്ചാണ് നടക്കുന്നത്. സാമുദായിക വ്യത്യാസമില്ലാതെ നിരവധി ആളുകൾ കൈത്തറി നെയ്ത്ത് കൈത്തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് എല്ലാ സമുദായത്തിൽപ്പെട്ട ജനങ്ങളും കുലത്തൊഴിൽ നിന്നും മാറി വ്യത്യസ്തമായ തൊഴിലുകളിലുകളിലേക്ക് പോവുകയാണ്. കൂടുതൽ പേരും കൈത്തറി മേഖലയിലാണ് പുതിയ തൊഴിൽ നേടുന്നതും സംരംഭങ്ങൾ ആരംഭിക്കുന്നതും. ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾക്ക് ലഭിച്ച പേരും പെരുമയുമാണ് ഇതിനു കാരണം. ഭൂമിശാസ്ത്ര ലക്ഷണ പ്രകാരം (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ)‍ ബൗദ്ധിക സ്വത്തവകാശം ലഭിച്ച കേരളത്തിലെ ആദ്യത്തെ കൈത്തറി ഉത്പന്നമാണ് ബാലരാമപുരം കൈത്തറി. വിവിധ സമുദായങ്ങളിൽപ്പെട്ട നിരവധി ആളുകൾ സർക്കാർ ജോലികളിൽ പ്രവേശിക്കുന്നുണ്ട്. ഏകദേശം അഞ്ച് വർഷം മുൻപ് ബാലരാമപുരത്തെ പൈതൃക ഗ്രാമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുളള നടപടികൾ കേരള ബജറ്റിൽ സ്വീകരിച്ചിട്ടുണ്ട്. കർഷകരും കർഷക തൊഴിലാളികളുമാണ് ഈ പ്രദേശതത്ത് കൂടുതലായി കണപ്പെടുന്ന മറ്റൊരു വിഭാഗം‍. കാർഷിക മേഖല ലാഭകരമല്ലാത്തതിനാൽ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണ്. ഒരു കാലത്ത് വ്യാപകമായിരുന്ന നെൽകൃഷി ഇന്ന് നാമമാത്രമാണ്. മറ്റ് കാർഷിക വിളകളിലാണ് കൂടുതൽപേരും ആശ്രയിക്കുന്നത്. ധാരാളം പേർ നിർമ്മാണമഖലകളിൽ ജോലിചെയ്യുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം എല്ലാ തൊഴിൽ മേഖലയിലും വർദ്ധിച്ചുവരുന്നു. ബാലരാമപുരം പട്ടണം കേന്ദ്രീകരിച്ച് ചെറുകിടകച്ചവടക്കാരും വ്യാപാരികളും തൊഴിലെടുക്കുന്നു. ഇവിടെ ദിവസക്കൂലിക്കാരാണ് ഏറ്റവും കൂടുതൽ. മത്സ്യബന്ധനത്തിലും അനുബന്ധതൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്ന അഞ്ഞൂറിലധികം ജനങ്ങൾ ഇവിടെയുണ്ട്. പ്രധാന വരുമാന മാർഗമായി വ്യാപാര മേഖല മാറുന്നുണ്ട്. ഈപ്രദേശം സാമ്പത്തിക അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന അവസരത്തിലാണ് കോവിഡ് മഹാമാരിയെതുടർന്നുളള ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും നിലവിൽ വരുന്നത്. കോവിഡ് പ്രതിസന്ധി ഈ മേഖലയുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുളളവരാണ്. ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും തിരക്കുളള ഒരു കമ്പോളമാണ് ബാലരാമപുരം. ഭക്ഷണ സാധനങ്ങൾ, ഗ‍ൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, നിർമ്മാണ മേഖലക്കാവശ്യമായ സാധനങ്ങൾ തുടങ്ങിയവയുടെ വമ്പിച്ച വിൽപനയാണ് ഈ പ്രദേശത്ത് നടക്കുന്നത്. പഞ്ചായത്തിന്റെ നികുതി വരുമാനത്തിലെ വലിയ പങ്കും ലഭിക്കുന്നത് വ്യാപാര മേഖലയിൽ നിന്നുമാണ്. ഇവിടത്തെ ജനങ്ങളുടെ സ്ഥിരോത്സാഹവും അധ്വാനിക്കാനുളള മനസ്സും ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധികളെ തരണം ചെയ്യാൻ പര്യാപ്തമാണ്.


== ബാലരാമപുരം സ്പിന്നിംഗ് മിൽ ==
== ബാലരാമപുരം സ്പിന്നിംഗ് മിൽ ==
കൈത്തറിയുടെ നാടായ ബാലരാമപുരത്ത് ആറ് പതിറ്റാണ്ട് മുൻപ് സ്പിന്നിംഗ് മിൽ സ്ഥാപിച്ചെങ്കിലും ഇവിടെ നിന്ന് കൈത്തറി നൂൽ നേരിട്ട് കൈത്തറി തൊഴിലാളികൾക്ക് ലഭിച്ചിരുന്നില്ല. തമിഴ് വംശജരായ കൈത്തറി തൊഴിലാളികൾ അധിവസിച്ചിരുന്ന പ്രദേശമെന്ന നിലയിലും നൂൽ ഉൽപാദന ഗ്രാമങ്ങളായ മേട്ടുപാളയം, രാജപാളയം, ആർപ്പുക്കോട്ട എന്നിവിടങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കൾ എത്തിക്കാനുളള സൗകര്യവും പരിഗണിച്ചുകൊണ്ട് 1957 ലെ ഇ എം എസ് സർക്കാർ സ്പിന്നിംഗ് മിൽ തുടങ്ങുവാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു. 1957 ഡിസംബർ 17 ന് മൊറാർജി ദേശായി തറക്കല്ലിട്ട് 1962 മാർച്ച് 18 ന് പട്ടം താണുപിളള പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിനും അനുബന്ധ സൗകര്യമൊരുക്കുവാനുമായി 15 ഏ ക്കർ 78 സെന്റ് ഭൂമി കമ്മ്യൂണിസ്റ്റ്നേതാവ് ഫക്കീർഖാന്റെ നേതൃത്തിലുളള പഞ്ചായത്ത് ഭരണ സമിതി സെന്റിന് 200 രൂപ നിരക്കിൽ വാങ്ങി സർക്കാരിന് കൈമാറുകയും അവിടെ താമസിച്ചിരുന്നവരെ പരാതിക്കിടയില്ലാതെ പുനരധിവസിപ്പിക്കുകയും ചെയ്തു. തദ്ദേശീയരായ 650 തൊഴിലാളികൾക്ക് പ്രത്യക്ഷമായും 5000 ത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചു. 1990 കളിലെ ആഗോളവത്കരണവും യന്ത്രത്തറികളുടെ വരവും പഞ്ഞിയുടെ വില വർദ്ധനയുമെല്ലാം ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. അന്നത്തെ സർക്കാർ അ‍ഞ്ച് ഏക്കർ സ്ഥലം സെന്റിന് 12000 രൂപ നിരക്കിൽ വിൽക്കുകയും ആർ സി ചൗധരി കമ്മീഷൻ റിപ്പോർട്ട് പ്രകാരം മില്ലിനെ അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ തൊഴിലാളികൾ പട്ടിണിയിലും പരിവട്ടത്തിലുമായി. പിന്നീട്തൊഴിലാളികളുടെ എണ്ണം കുറച്ച് മിൽ വീണ്ടും തുറന്നു. നിലവിലെ സർക്കാർ മില്ലിന്റെ വികസനത്തിന് മൂന്ന് തവണ ഫണ്ട് അനുവദിച്ചു. ഇപ്പോൾ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉദ്പാദനം തുടങ്ങുകയും ചെയ്തു. ചൈനയിലേക്കും തായ്ലന്റിലേക്കും ഇവിടെ നിന്ന് നൂൽ കയറ്റുമതി ചെയ്യുന്നു. പൂജവയ്പ് ദിവസങ്ങളിൽ മിൽ പൊതുജനങ്ങൾക്ക് കാണുവാനായി തുറന്നിരുന്നു.
കൈത്തറിയുടെ നാടായ ബാലരാമപുരത്ത് ആറ് പതിറ്റാണ്ട് മുൻപ് സ്പിന്നിംഗ് മിൽ സ്ഥാപിച്ചെങ്കിലും ഇവിടെ നിന്ന് കൈത്തറി നൂൽ നേരിട്ട് കൈത്തറി തൊഴിലാളികൾക്ക് ലഭിച്ചിരുന്നില്ല. തമിഴ് വംശജരായ കൈത്തറി തൊഴിലാളികൾ അധിവസിച്ചിരുന്ന പ്രദേശമെന്ന നിലയിലും നൂൽ ഉൽപാദന ഗ്രാമങ്ങളായ മേട്ടുപാളയം, രാജപാളയം, ആർപ്പുക്കോട്ട എന്നിവിടങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കൾ എത്തിക്കാനുളള സൗകര്യവും പരിഗണിച്ചുകൊണ്ട് 1957 ലെ ഇ എം എസ് സർക്കാർ സ്പിന്നിംഗ് മിൽ തുടങ്ങുവാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു. 1957 ഡിസംബർ 17 ന് മൊറാർജി ദേശായി തറക്കല്ലിട്ട് 1962 മാർച്ച് 18 ന് പട്ടം താണുപിളള പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. കെട്ടിട നിർമ്മാണത്തിനും അനുബന്ധ സൗകര്യമൊരുക്കുവാനുമായി 15 ഏ ക്കർ 78 സെന്റ് ഭൂമി കമ്മ്യൂണിസ്റ്റ്നേതാവ് ഫക്കീർഖാന്റെ നേതൃത്തിലുളള പഞ്ചായത്ത് ഭരണ സമിതി സെന്റിന് 200 രൂപ നിരക്കിൽ വാങ്ങി സർക്കാരിന് കൈമാറുകയും അവിടെ താമസിച്ചിരുന്നവരെ പരാതിക്കിടയില്ലാതെ പുനരധിവസിപ്പിക്കുകയും ചെയ്തു. തദ്ദേശീയരായ 650 തൊഴിലാളികൾക്ക് പ്രത്യക്ഷമായും 5000 ത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിച്ചു. 1990 കളിലെ ആഗോളവത്കരണവും യന്ത്രത്തറികളുടെ വരവും പഞ്ഞിയുടെ വില വർദ്ധനയുമെല്ലാം ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. അന്നത്തെ സർക്കാർ അ‍ഞ്ച് ഏക്കർ സ്ഥലം സെന്റിന് 12000 രൂപ നിരക്കിൽ വിൽക്കുകയും ആർ സി ചൗധരി കമ്മീഷൻ റിപ്പോർട്ട് പ്രകാരം മില്ലിനെ അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ തൊഴിലാളികൾ പട്ടിണിയിലും പരിവട്ടത്തിലുമായി. പിന്നീട്തൊഴിലാളികളുടെ എണ്ണം കുറച്ച് മിൽ വീണ്ടും തുറന്നു. നിലവിലെ സർക്കാർ മില്ലിന്റെ വികസനത്തിന് മൂന്ന് തവണ ഫണ്ട് അനുവദിച്ചു. ഇപ്പോൾ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉദ്പാദനം തുടങ്ങുകയും ചെയ്തു. ചൈനയിലേക്കും തായ്ലന്റിലേക്കും ഇവിടെ നിന്ന് നൂൽ കയറ്റുമതി ചെയ്യുന്നു. പൂജവയ്പ് ദിവസങ്ങളിൽ മിൽ പൊതുജനങ്ങൾക്ക് കാണുവാനായി തുറന്നിരുന്നു.