"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്‌ക്കൂളുംസമൂഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
<font size=6><center>'''സമൂഹത്തിലേക്ക് '''</center></font size>
[[പ്രമാണം:42021 1098233.jpg|thumb|center]]
==<font color="green"><b>സായിപ്രസാദം</b></font>==
'''ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സായിപ്രസാദം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി നൽകിയ വീടിനു മുന്നിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരി ഭാവനയും അമ്മയും പിന്നെ കൂട്ടുകാരും.'''
[[പ്രമാണം:42021 122786.jpg|thumb|ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സായിപ്രസാദം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി നൽകിയ വീടിനു മുന്നിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരി ഭാവനയും അമ്മയും പിന്നെ കൂട്ടുകാരും...]]
==<font color="green"><b>പുതുവൽസരദിനത്തിൽ അവനവഞ്ചേരി സ്കൂളിന്റെ നല്ല പാഠം.</b></font>==
==<font color="green"><b>പുതുവൽസരദിനത്തിൽ അവനവഞ്ചേരി സ്കൂളിന്റെ നല്ല പാഠം.</b></font>==
'''സ്കൂളിലെ പത്താം ക്ലാസുകാരൻ, വിൽസൺസ് അസുഖം ബാധിച്ച് ചികിൽസയിൽ കഴിയുന്ന, ശ്രീരാജിന് സ്കൂളിന്റെ വക ചികിൽസാ സഹായത്തിന്റെ അടുത്ത ഘട്ടം 5000/- രൂപ അവന്റെ അമ്മയ്ക്ക് കൈമാറുന്നു.'''
'''സ്കൂളിലെ പത്താം ക്ലാസുകാരൻ, വിൽസൺസ് അസുഖം ബാധിച്ച് ചികിൽസയിൽ കഴിയുന്ന, ശ്രീരാജിന് സ്കൂളിന്റെ വക ചികിൽസാ സഹായത്തിന്റെ അടുത്ത ഘട്ടം 5000/- രൂപ അവന്റെ അമ്മയ്ക്ക് കൈമാറുന്നു.'''
വരി 7: വരി 14:
==<font color="green"><b>പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ...</b></font>==
==<font color="green"><b>പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ...</b></font>==


'''വിദ്യാർഥികൾ ' ശേഖരിച്ചഅരിയും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ആറ്റിങ്ങൽ നഗരസഭയിലെ ശേഖരണകേന്ദ്രത്തിൽ എത്തിച്ച് ചെയർമാൻ ശ്രീ.എം.പ്രദീപിന് കൈമാറി. ഇതു കൂടാതെ കുട്ടികൾ ശേഖരിച്ച 20,000/- രൂപയും കേരള സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.  വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു.  ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറി വിറ്റു കിട്ടിയ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനു വിനിയോഗിച്ചു.'''
'''വിദ്യാർഥികൾ ശേഖരിച്ചഅരിയും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ആറ്റിങ്ങൽ നഗരസഭയിലെ ശേഖരണകേന്ദ്രത്തിൽ എത്തിച്ച് ചെയർമാൻ ശ്രീ.എം.പ്രദീപിന് കൈമാറി. ഇതു കൂടാതെ കുട്ടികൾ ശേഖരിച്ച 20,000/- രൂപയും കേരള സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.  വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു.  ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറി വിറ്റു കിട്ടിയ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനു വിനിയോഗിച്ചു.'''


==<font color="green"><b>കൂട്ടെഴുതാം ഈ നോട്ടുബുക്കിൽ</b></font> ==
==<font color="green"><b>കൂട്ടെഴുതാം ഈ നോട്ടുബുക്കിൽ</b></font> ==
'''കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കായിസ്കൂൾ വിദ്യാർഥികൾ ശേഖരിച്ച നോട്ടുബുക്കുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചർക്ക് കെെമാറുന്നുഅവനവഞ്ചേരി സ്കൂൾ വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഇത് രണ്ടാം തവണയാണ് സ്കൂൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറി വിറ്റു കിട്ടിയ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനു വിനിയോഗിച്ചു.'''
'''കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കായിസ്കൂൾ വിദ്യാർഥികൾ ശേഖരിച്ച നോട്ടുബുക്കുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചർക്ക് കെെമാറുന്നുഅവനവഞ്ചേരി സ്കൂൾ വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഇത് രണ്ടാം തവണയാണ് സ്കൂൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. '''
 
[[പ്രമാണം:42021-89.jpg|ലഘുചിത്രം|വലതു|ദുരിതാശ്വാസ പ്രവർത്തനം]]
[[പ്രമാണം:42021-89.jpg|ലഘുചിത്രം|വലതു|ദുരിതാശ്വാസ പ്രവർത്തനം]]


==<font color="green"><b>വനമുത്തശ്ശിയ്ക്ക്ആദരം</b></font>==   
==<font color="green"><b>വനമുത്തശ്ശിയ്ക്ക്ആദരം</b></font>==   
===<font color="green"><b>പ്രകാശം_പരത്തുന്ന_വനമുത്തശ്ശി...</b></font>===
===<font color="green"><b>പ്രകാശം_പരത്തുന്ന_വനമുത്തശ്ശി...</b></font>===
'''പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ . ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി അവനവഞ്ചേരി സ്കൂളിലെ നല്ലപാഠം പ്രവർത്തകർഅവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്. '''
[[പ്രമാണം:42021 5.png|ലഘുചിത്രം|/media/kite/63CA-77A8/schholwiki3|വനമുത്തശ്ശിക്കു ആദരം ]]
'''പൊന്മുടി റോഡിൽ വിതുരയിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലാറായി. പൊന്മുടിയിലെ കാട്ടിനുള്ളിൽ നിന്ന് ചെറുപാറകളിൽ തട്ടി ഒഴുകുന്ന തെളിജലമാണ് കല്ലാറിൽ. അവിടെ നിന്ന് വീണ്ടും രണ്ടുകിലോ മീറ്റർ താണ്ടിയാൽ ഉൾവനത്തിലേക്ക് തിരിയുന്ന കാനനപാതയും അതിനോട് ചേർന്ന് ഒരു ചെക്‌പോസ്റ്റുമുണ്ട്. അവിടെ നിന്നാണ് ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന കാട്. അതിനിടയിലൂടെ കാട്ടിലേക്ക് നീളുന്ന ടാറിട്ട റോഡ് മുന്നോട്ടുപോകുന്തോറും ടാറിന്റെയും മെറ്റലിന്റെയും അളവ് റോഡിൽ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയാകും. പിന്നെ ചെമ്മൺ പാതയാണ്. വീണ്ടും കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാൽ ഒരു ആദിവാസി സെറ്റിൽമെന്റിലെത്തും. വികസനങ്ങളുടെ തിരുശേഷിപ്പുകളായി കുറച്ചു കോൺക്രീറ്റ് കെട്ടിടങ്ങളാണ് നമ്മെ വരവേൽക്കുക. പിന്നെയും ഉള്ളിലേക്ക് പോകുമ്പോൾ വികസന അടയാളങ്ങൾ അപ്രത്യക്ഷമാകും. നിബിഡവനത്തിൽ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട് കുഴിയിലായി കാണാൻ കഴിയും. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്‌ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ എഴുപത്തിമൂന്നുകാരിയുടെ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ പൂർവികർ. അന്ന് ഫോറസ്റ്റുകാർ വച്ചു നീട്ടിയ മുന്നുകുറ്റി തോക്കിനായി വീടും നാടും എല്ലാം വിട്ടെറിഞ്ഞ് കാടു കയറി. പിന്നെ കല്ലാറിന്റെ മടിത്തട്ടിലായി വാസം.'''
'''പൊന്മുടി റോഡിൽ വിതുരയിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലാറായി. പൊന്മുടിയിലെ കാട്ടിനുള്ളിൽ നിന്ന് ചെറുപാറകളിൽ തട്ടി ഒഴുകുന്ന തെളിജലമാണ് കല്ലാറിൽ. അവിടെ നിന്ന് വീണ്ടും രണ്ടുകിലോ മീറ്റർ താണ്ടിയാൽ ഉൾവനത്തിലേക്ക് തിരിയുന്ന കാനനപാതയും അതിനോട് ചേർന്ന് ഒരു ചെക്‌പോസ്റ്റുമുണ്ട്. അവിടെ നിന്നാണ് ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന കാട്. അതിനിടയിലൂടെ കാട്ടിലേക്ക് നീളുന്ന ടാറിട്ട റോഡ് മുന്നോട്ടുപോകുന്തോറും ടാറിന്റെയും മെറ്റലിന്റെയും അളവ് റോഡിൽ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയാകും. പിന്നെ ചെമ്മൺ പാതയാണ്. വീണ്ടും കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാൽ ഒരു ആദിവാസി സെറ്റിൽമെന്റിലെത്തും. വികസനങ്ങളുടെ തിരുശേഷിപ്പുകളായി കുറച്ചു കോൺക്രീറ്റ് കെട്ടിടങ്ങളാണ് നമ്മെ വരവേൽക്കുക. പിന്നെയും ഉള്ളിലേക്ക് പോകുമ്പോൾ വികസന അടയാളങ്ങൾ അപ്രത്യക്ഷമാകും. നിബിഡവനത്തിൽ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട് കുഴിയിലായി കാണാൻ കഴിയും. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്‌ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ എഴുപത്തിമൂന്നുകാരിയുടെ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ പൂർവികർ. അന്ന് ഫോറസ്റ്റുകാർ വച്ചു നീട്ടിയ മുന്നുകുറ്റി തോക്കിനായി വീടും നാടും എല്ലാം വിട്ടെറിഞ്ഞ് കാടു കയറി. പിന്നെ കല്ലാറിന്റെ മടിത്തട്ടിലായി വാസം.'''


'''കല്ലാറിൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ തമ്പുരാന് കുതിരപ്പുര ഉണ്ടായിരുന്നു. 1957ൽ അത് സ്‌കൂളാക്കി മാറ്റിയിരുന്നു. അവിടെയാണ് ലക്ഷ്മിക്കുട്ടിയും സഹോദരനും അമ്മാവന്റെ മകനും പഠിച്ചത്. അന്നത്തെക്കാലത്ത് പെണ്ണുങ്ങളെ പഠിപ്പിക്കാറില്ല. പ്രത്യേകിച്ച് ആദിവാസിക്കുട്ടികളെ. ലക്ഷ്മിക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി പഠിപ്പിക്കാമെന്ന് അച്ഛൻ സമ്മതിച്ചു. ഇവർ മൂന്നുപേർ മാത്രമായിരുന്നു അന്ന് ആ ഊരിൽ നിന്ന് സ്‌കൂളിലേക്ക് പോയിരുന്നത്. കാടിനിടയിലൂടെ പരസ്പരം കൈത്താങ്ങായി നീങ്ങും. കിലോമീറ്ററുകളോളം സഞ്ചരിക്കണം, ആൾ താമസമുള്ളിടത്തെത്താൻ. വഴിയിൽ ആനയെയും പുലിയെയുമൊക്കെ കണ്ടെന്നുവരാം. പക്ഷേ അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവർക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. എട്ടാം ക്ളാസുവരെ പഠിച്ചു.അന്ന് സ്കൂളിലേക്കു പുറപ്പെടുംമുമ്പ് ലക്ഷ്മിക്കുട്ടിയുടെ അമ്മ സഹോദരന്റെ മകനായ മാത്തൻ കാണിയോട് പറയും. -- എടാ ചെറുക്കാ പെണ്ണിനെക്കൂടി ഒന്നു നോക്കിക്കോയെന്ന്. അന്ന് തുടങ്ങിയ കാവൽ മാത്തൻ തന്റെ ജീവിതകാലം മുഴുവൻ തുടർന്നു. 16 വയസിൽ മാത്തന്റെ ഭാര്യയായി ലക്ഷ്മിക്കുട്ടി. ഒരുവർഷം മുൻപ് മരിക്കുന്നതുവരെ മാത്തൻ കാണിയായിരുന്നു ലക്ഷ്മിക്കുട്ടിക്ക് താങ്ങും തണലുമായി നിന്നത്. അദ്ദേഹത്തിന്റെ മൂന്നു ആൺമക്കളുടെ അമ്മയായി. ദരണീന്ദ്രൻ കാണിയെയും, ലക്ഷ്മണനെയും, ശിവപ്രസാദിനെയും കാട്ടിലൊതുക്കിനിറുത്താൻ ഇവർ ആഗ്രഹിച്ചിരുന്നില്ല. കാടിന്റെ മക്കളെന്ന് മുദ്രകുത്തി സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് തന്റെ മക്കളെ മാറ്റിനിർത്തപ്പെടാതിരിക്കാൻ മക്കളെ പഠിപ്പിച്ചു. കാടിന്റെ ഇരുളിലും,തുരുത്തിന്റെ ഉച്ചിയിലും തളയ്ക്കപ്പെട്ട് ഒടുങ്ങേണ്ടവരല്ല തങ്ങളെന്ന ബോധം ഈ മുത്തശ്ശി മക്കൾക്കും ചെറുമക്കൾക്കും പകർന്നു നൽകി.'''
'''1995ൽ സംസ്ഥാന സർക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവർ രക്ഷിച്ചിരുന്നു. ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടിപറയുന്നത്. ഏതു ജീവിയുടെ വിഷദംശനമേറ്റാലും ഇവരുടെ പക്കൽ കാട്ടുമരുന്നുണ്ട്. ആദിവാസി ഗോത്രസംസ്കാരത്തിന്റെ അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടിയെന്നും അവർ ശേഖരിച്ച കാട്ടറിവുകൾ വനം വകുപ്പിന് വലിയ സഹായമാണ്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകൾക്കും ക്ളാസുകൾക്കുമായി കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലും ഇവർ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ മരുന്നുകൾ ലക്ഷ്മിക്കുട്ടി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തും.'''


'''1995ൽ സംസ്ഥാന സർക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവർ രക്ഷിച്ചിരുന്നു. ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടിപറയുന്നത്. ഏതു ജീവിയുടെ വിഷദംശനമേറ്റാലും ഇവരുടെ പക്കൽ കാട്ടുമരുന്നുണ്ട്. ആദിവാസി ഗോത്രസംസ്കാരത്തിന്റെ അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടിയെന്നും അവർ ശേഖരിച്ച കാട്ടറിവുകൾ വനം വകുപ്പിന് വലിയ സഹായമാണ്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകൾക്കും ക്ളാസുകൾക്കുമായി കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലും ഇവർ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ മരുന്നുകൾ ലക്ഷ്മിക്കുട്ടി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തും.'''
===<font color="green"><b>ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ</b></font>===
===<font color="green"><b>ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ</b></font>===


'''ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, അന്തർദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിക്കുട്ടിയെ ആദരിച്ചുകഴിഞ്ഞു. അഞ്ഞൂറിലേറെ മരുന്നുകൾ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി 'കാട്ടറിവുകൾ' എന്ന പുസ്തകമിറങ്ങിയത്. സമകാലീന വിഷയങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞെഴുതുന്നതാണ് ലക്ഷ്മിയുടെ കവിതാശൈലി. ലക്ഷ്മിയുടെ കവിത വായിച്ച് സുഗതകുമാരി പ്രശംസിച്ചെഴുതി - 'എഴുത്ത് നിർത്തരുത്, തുടരണം ഈ പോരാട്ടം'മെന്ന്. തമിഴും സംസ്കൃതവും നന്നായി വഴങ്ങും. തനിക്കു ലഭിച്ച വിദ്യാഭ്യാസം കൊണ്ട് കാണിക്കാരുടെ സംസ്കൃതിയും കാട്ടുജീവിതവും നന്നായി പഠിക്കാനും പകർന്നുകൊടുക്കാനും ലക്ഷ്മിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.'''
'''ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, അന്തർദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിക്കുട്ടിയെ ആദരിച്ചുകഴിഞ്ഞു. അഞ്ഞൂറിലേറെ മരുന്നുകൾ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി 'കാട്ടറിവുകൾ' എന്ന പുസ്തകമിറങ്ങിയത്. സമകാലീന വിഷയങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞെഴുതുന്നതാണ് ലക്ഷ്മിയുടെ കവിതാശൈലി. ലക്ഷ്മിയുടെ കവിത വായിച്ച് സുഗതകുമാരി പ്രശംസിച്ചെഴുതി - 'എഴുത്ത് നിർത്തരുത്, തുടരണം ഈ പോരാട്ടം'മെന്ന്. തമിഴും സംസ്കൃതവും നന്നായി വഴങ്ങും. തനിക്കു ലഭിച്ച വിദ്യാഭ്യാസം കൊണ്ട് കാണിക്കാരുടെ സംസ്കൃതിയും കാട്ടുജീവിതവും നന്നായി പഠിക്കാനും പകർന്നുകൊടുക്കാനും ലക്ഷ്മിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.'''
'''നാട്ടിലെ പല അമ്മമാരുടെയും കണ്ണീർ തുടയ്‌ക്കുന്ന ലക്ഷ്മിക്കുട്ടിയുടെ ജീവിതത്തിലെ എന്നത്തെയും വലിയ വേദനയാണ് മൂത്ത മകൻ ധരണീന്ദ്രന്റെയുംഇളയമകൻശിവപ്രസാദിന്റെയും മരണം. മൂത്ത മകൻ ധരണീന്ദ്രൻകാണിയെ ബാങ്ക് ഓഡിറ്ററാക്കി. രണ്ടാമൻ ലക്ഷ്മണൻ റെയിൽവേയിൽ ടിക്കറ്റ് ഇൻസ്പെക്ടറാണ്. മൂന്നാമത്തെ മകൻ ശിവപ്രസാദും നല്ല രീതിയിൽ പഠിച്ചു ജോലി വാങ്ങി. 2005ലാണ് ധരണീന്ദ്രന്റെ ദാരുണ മരണം. വനത്തിനുള്ളിലൂടെ അച്ചൻകാവിൽ പോയ ധരണീന്ദ്രനെപരുത്തിപ്പള്ളിറേഞ്ചിൽവച്ച്ആനകുത്തിക്കൊല്ലുകയായിരുന്നു. ചില നേരത്ത് കാട് നമ്മളിൽ നിന്ന് ചിലതൊക്കെ പിടിച്ചെടുക്കുമെന്ന് നിറകണ്ണുകളോടെ ലക്ഷ്മിക്കുട്ടി പറയുന്നു. രണ്ടുവർഷം മുൻപ്ഇളയമകൻശിവപ്രസാദിന്റെമരണവുംപെട്ടെന്നായിരുന്നു. വയറുവേദന വന്ന് രണ്ടുദിവസങ്ങൾക്കകം മരിക്കുകയായിരുന്നു. മരണകാരണമെന്തെന്ന് ഈ അമ്മയ്ക്ക് ഇനിയുംവ്യക്തമല്ല.കാട്ടിലെ വേട്ട ദേവന്റെ പൂജയാണെന്നാണ് ലക്ഷ്മിക്കുട്ടിഅമ്മ പറയുന്നത്. കാട്ടിനുള്ളിലായിരുന്നു പണ്ട് കൃഷി ചെയ്തിരുന്നത്. കാടും മലയും അലഞ്ഞ് കിട്ടുന്നത് എന്തും മരുന്നും ഭക്ഷണവുമാക്കും. മരിച്ചീനിയും മലവെള്ളരിയും കാട്ടുകിഴങ്ങും ഭക്ഷണമാകും. ഊളൻ തകര (ഒരുതരം ചെടി) വറുത്തു പൊടിച്ചു കരുപ്പട്ടിയും ചേർത്ത് കാപ്പിയാക്കും. കൃഷിപ്പണിയും ഭക്ഷണവും കഴിഞ്ഞാൽ പിന്നെ പഞ്ചിപ്പാറ ആറ്റിലെത്തി നീന്തിക്കുളിക്കും. ചീവീടുകൾ മാത്രം കരയുന്ന കൊടിയ വനത്തിൽ ഒഴുകുന്ന അരുവിയും അരുവി ചെന്ന് വീഴുന്ന വെള്ളച്ചാട്ടവുമൊക്കെ ആസ്വദിച്ചുള്ള കുളി നിലാവുകളിൽ പുൽചേടുകളിൽ നീണ്ടുകിടക്കുന്ന കോടമഞ്ഞ് കാണാം. അന്ന് പൊന്മുടിയിലെ അടിവാരത്തിലൂടെ അവ ഒഴുകിനടക്കും മഴ വരാൻ പോകുന്നുവെന്ന കേവല അറിവു മാത്രം മതി കാടുണരാൻ. ഇങ്ങനെ കാട്ടിനെക്കുറിച്ചു പറഞ്ഞുതുടങ്ങിയാൽ ലക്ഷ്മിക്കുട്ടി വാചാലയാകും. ഇപ്പോൾ ഭർത്താവിന്റെ മരണത്തോടെ കാട്ടിലെ വീട്ടിൽ ഒറ്റയ്‌ക്കാണ് ലക്ഷ്മിക്കുട്ടിയുടെ താമസം. മക്കളെല്ലാം അവരവരുടെ ജീവിതം തോടിപ്പോയി കഴിഞ്ഞു. ഈ കാടുള്ളപ്പോൾ പിന്നെന്തിന് പേടിക്കണമെന്നാണ് ലക്ഷ്മിക്കുട്ടി ചോദിക്കുന്നത്. മറ്റ് ഏത് ആദിവാസിയെയും പോലെ ലക്ഷ്മിക്കുട്ടിക്കും കാടൊരു വികാരമാണ്. തന്നെ പ്രസവിച്ച് പോറ്റിവളർത്തിയത് കാടാണ്. തനിക്ക് പരിചയമില്ലാത്തതൊന്നും കാട്ടിൽ തന്റെ ചുറ്റുമില്ല. കാനനമദ്ധ്യത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്നതിലും ലക്ഷ്മിക്കുട്ടിക്ക് മടിയില്ല. തനിക്കെല്ലാം തന്നത് ഈ കാടു തന്നെയാണ്. തനിക്ക് പ്രിയപ്പെട്ടത് തട്ടിയെടുത്തതും ഈ കാട് തന്നെ. കാടിനൊരു സത്യമുണ്ടെന്ന് ലക്ഷ്മിക്കുട്ടി പറയുന്നു.അഞ്ചു പതിറ്റാണ്ടിനിടെ ഈ മുത്തശ്ശിയെത്തേടി മലകയറി കാട്ടുവഴികൾ താണ്ടി വന്നത് ആയിരക്കണക്കിന് ആളുകളാണ്. മിക്കവരും കാട്ടുമരുന്നിന്റെ കരുത്തു തേടി വന്നവർ. ചിലർ കേട്ടറിഞ്ഞ് കാണാനെത്തി. ചായ്പിനു സമാനമായ വീടിനു ചുറ്റും പേരറിയാത്ത ഔഷധച്ചെടികൾ. പൂക്കളും കായ്കളുമായി നിൽക്കുന്ന ഇവയെല്ലാം സ്വന്തം മക്കളാണെന്ന് ലക്ഷ്മി പറയുന്നു.
'''
'''പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ '''
'''ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി അവനവഞ്ചേരി സ്കൂളിലെ നല്ലപാഠം പ്രവർത്തകർഅവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് '''
'''നല്ലപാഠം പ്രവർത്തകർ  മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്. '''
[[പ്രമാണം:42021 5.png|ലഘുചിത്രം|/media/kite/63CA-77A8/schholwiki3|വനമുത്തശ്ശിക്കു ആദരം ]]


==<font color="green"><b>ചങ്ങാതിക്കൊരു കൈത്താങ്ങ്'</b></font>==
==<font color="green"><b>ചങ്ങാതിക്കൊരു കൈത്താങ്ങ്'</b></font>==
വരി 39: വരി 40:


[[പ്രമാണം:42021 1005.jpg|thumb|ചീര വിളവെടുപ്പ്...]]
[[പ്രമാണം:42021 1005.jpg|thumb|ചീര വിളവെടുപ്പ്...]]
==<font color="green"><b>പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ </b></font>==
[[പ്രമാണം:42021 67856.jpg|thumb|പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ]]


==<font color="green"><b> നെൽ കൃഷി ചെയ്യാൻ കുട്ടികളിൽനിന്നു പാഠംഉൾക്കൊണ്ടുകർഷകർ മുന്നോട്ട് ...</b></font>==
==<font color="green"><b> നെൽ കൃഷി ചെയ്യാൻ കുട്ടികളിൽനിന്നു പാഠംഉൾക്കൊണ്ടുകർഷകർ മുന്നോട്ട് ...</b></font>==
വരി 72: വരി 77:


==<font color="green"><b>ഈ തണലിൽ ഒത്തിരി നേരം....</b></font>==
==<font color="green"><b>ഈ തണലിൽ ഒത്തിരി നേരം....</b></font>==
കൊടുംവേനലിൽ വലയുന്ന കിളികൾക്ക് ദാഹജലം ഒരുക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ. കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കുട്ടികൾ സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ ജലം നിറച്ച മൺപാത്രങ്ങൾ പക്ഷികൾക്ക് ആശ്വാസമായി
'''കൊടുംവേനലിൽ വലയുന്ന കിളികൾക്ക് ദാഹജലം ഒരുക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ. കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കുട്ടികൾ സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ ജലം നിറച്ച മൺപാത്രങ്ങൾ പക്ഷികൾക്ക് ആശ്വാസമായി
 
'''
[[പ്രമാണം:42021 1709.jpg|thumb|ഈ തണലിൽ ഒത്തിരി നേരം....]]
[[പ്രമാണം:42021 1709.jpg|thumb|ഈ തണലിൽ ഒത്തിരി നേരം....]]


വരി 142: വരി 147:


==<font color="green"><b>ഒരുക്കാം, സുന്ദരകേരളം' </b></font>==
==<font color="green"><b>ഒരുക്കാം, സുന്ദരകേരളം' </b></font>==
'''അവനവഞ്ചേരി സ്കൂളിൽ മലയാള മനോരമ - നല്ല പാഠം ട്വൻറി-20 ചലഞ്ചിനെ കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞു. ചലഞ്ചിലെ എട്ടാമത്തെ ടാസ്കായ 'ഒരുക്കാം, സുന്ദരകേരളം' വായിച്ചറിഞ്ഞ പാർവ്വതിയും ജസ്‌നയും തങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന ഐശ്വര്യനഗർ റസിഡന്റ്സ് അസോസിയേഷനിൽ നടക്കുന്ന ഒരു പരിസ്ഥിതി മലിനീകരണ പ്രശ്നം അധികൃതരുടെ മുന്നിൽ എത്തിച്ച് പരിഹാരം കണ്ടെത്തിയിരിക്കുന്നു. അവനവഞ്ചേരി മില്ല് ജംഗ്ഷനിൽ നിന്ന് പരുത്തിയിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ റോഡുവക്കിൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതു കാരണം വഴിയാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. കുട്ടികൾ ഈ വിവരം മറ്റു കുട്ടികളുമായി പങ്കു വയ്ക്കുകയും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ തീരുമാനിക്കുകയുമായിരുന്നു. ഞങ്ങൾ, നല്ലപാഠം പ്രവർത്തകർ, അവരോടൊപ്പം ആ സ്ഥലം സന്ദർശിച്ചു. മദ്യക്കുപ്പികളും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാംസാവശിഷ്ടങ്ങളും വീടുകളിൽ നിന്ന് തള്ളുന്ന എല്ലാ മാലിന്യങ്ങളും ചേർന്ന് കൂമ്പാരമായിരിക്കുന്ന കാഴ്ചയാണ് ഞങ്ങൾ അവിടെ കണ്ടത്. അവിടം വൃത്തിയാക്കാം എന്ന ലക്ഷ്യത്തോടെയാണവിടെ എത്തിയതെങ്കിലും മൂക്കുപൊത്താതെ അവിടെ നിൽക്കാൻ പോലും കഴിയില്ലെന്ന് മനസ്സിലാക്കിയ ഞങ്ങൾക്ക് പുഴുക്കൾ നുരക്കുന്ന മാലിന്യക്കൂമ്പാരത്തിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ വിഷയം വളരെ വേഗം നഗരസഭ അധികൃതരെ രേഖാമൂലം അറിയിക്കാൻ തീരുമാനിച്ചു. അപ്പോൾ തന്നെ നിവേദനം തയ്യാറാക്കുകയും സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാറിന്റെ സഹായത്തോടെ ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ.അവനവഞ്ചേരി രാജുവിനെ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച അദ്ദേഹം നാളെ രാവിലെ 10 മണിക്ക് മുൻപായി ആ സ്ഥലം നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിക്കാമെന്ന് ഉറപ്പുതരികയും ചെയ്തു.
'''അവനവഞ്ചേരി സ്കൂളിൽ മലയാള മനോരമ - നല്ല പാഠം ട്വൻറി-20 ചലഞ്ചിനെ കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞു. ചലഞ്ചിലെ എട്ടാമത്തെ ടാസ്കായ 'ഒരുക്കാം, സുന്ദരകേരളം' വായിച്ചറിഞ്ഞ പാർവ്വതിയും ജസ്‌നയും തങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന ഐശ്വര്യനഗർ റസിഡന്റ്സ് അസോസിയേഷനിൽ നടക്കുന്ന ഒരു പരിസ്ഥിതി മലിനീകരണ പ്രശ്നം അധികൃതരുടെ മുന്നിൽ എത്തിച്ച് പരിഹാരം കണ്ടെത്തിയിരിക്കുന്നു. അവനവഞ്ചേരി മില്ല് ജംഗ്ഷനിൽ നിന്ന് പരുത്തിയിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ റോഡുവക്കിൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതു കാരണം വഴിയാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. കുട്ടികൾ ഈ വിവരം മറ്റു കുട്ടികളുമായി പങ്കു വയ്ക്കുകയും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ തീരുമാനിക്കുകയുമായിരുന്നു. നല്ലപാഠം പ്രവർത്തകർ, അവരോടൊപ്പം ആ സ്ഥലം സന്ദർശിച്ചു. മദ്യക്കുപ്പികളും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാംസാവശിഷ്ടങ്ങളും വീടുകളിൽ നിന്ന് തള്ളുന്ന എല്ലാ മാലിന്യങ്ങളും ചേർന്ന് കൂമ്പാരമായിരിക്കുന്ന കാഴ്ചയാണ് ഞങ്ങൾ അവിടെ കണ്ടത്. അവിടം വൃത്തിയാക്കാം എന്ന ലക്ഷ്യത്തോടെയാണവിടെ എത്തിയതെങ്കിലും മൂക്കുപൊത്താതെ അവിടെ നിൽക്കാൻ പോലും കഴിയില്ലെന്ന് മനസ്സിലാക്കിയ ഞങ്ങൾക്ക് പുഴുക്കൾ നുരക്കുന്ന മാലിന്യക്കൂമ്പാരത്തിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ വിഷയം വളരെ വേഗം നഗരസഭ അധികൃതരെ രേഖാമൂലം അറിയിക്കാൻ തീരുമാനിച്ചു. അപ്പോൾ തന്നെ നിവേദനം തയ്യാറാക്കുകയും സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാറിന്റെ സഹായത്തോടെ ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ.അവനവഞ്ചേരി രാജുവിനെ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച അദ്ദേഹം നാളെ രാവിലെ 10 മണിക്ക് മുൻപായി ആ സ്ഥലം നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിക്കാമെന്ന് ഉറപ്പുതരികയും ചെയ്തു.
'''
'''


==<font color="green"><b>വൺ  മില്യൺ ഗോൾ ക്യാമ്പയിൻ</b></font>==
==<font color="green"><b>വൺ  മില്യൺ ഗോൾ ക്യാമ്പയിൻ</b></font>==


'''ഇന്ത്യ ആഥിത്യമരുളുന്ന ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബാളിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വൺ മില്യൺ ഗോൾ ക്യാമ്പയിനിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക ഗോളുകൾ ...
'''ഇന്ത്യ ആഥിത്യമരുളുന്ന ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബാളിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വൺ മില്യൺ ഗോൾ ക്യാമ്പയിനിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക ഗോളുകൾ .ആറ്റിങ്ങൽ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.അവനവഞ്ചേരി രാജു ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാറിന്റെ വക രണ്ടാം ഗോൾ.'''
ആറ്റിങ്ങൽ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.അവനവഞ്ചേരി രാജു ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാറിന്റെ വക രണ്ടാം ഗോൾ.'''
[[പ്രമാണം:42021 8754.jpg|thumb|വൺ  മില്യൺ ഗോൾ ക്യാമ്പയിൻ..]]
[[പ്രമാണം:42021 8754.jpg|thumb|വൺ  മില്യൺ ഗോൾ ക്യാമ്പയിൻ..]]


വരി 155: വരി 159:
'''
'''


==<font color="green"><b>ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു</b></font>==
[[പ്രമാണം:42021 6785.jpg|thumb|നടുവിൽ| ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു]]
==<font color="green"><b>എൻഡോസൾഫാൻ ദുരിത ബാധിതർകായ് </b></font> ==
==<font color="green"><b>എൻഡോസൾഫാൻ ദുരിത ബാധിതർകായ് </b></font> ==
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സഹായ നിധിയിലേക്ക് മലയാള മനോരമയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. കുട്ടികൾ അവരുടെ വീട്ടുകളിൽ നിന്ന് ശേഖരിച്ച പഴയ വർത്തമാന പത്രങ്ങൾ വിറ്റുകിട്ടിയ തുകയാണ് സ്കൂളിലെ "ചങ്ങാതിക്കൊരു കൈത്താങ്ങ് " പദ്ധതിയിലുൾപ്പെടുത്തി നൽകിയത്. ഏതാണ്ട് 500 കിലോഗ്രാമിലധികം പത്രങ്ങളാണ് ഇതിനായി കുട്ടികൾ ശേഖരിച്ചത്.'''
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സഹായ നിധിയിലേക്ക് മലയാള മനോരമയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. കുട്ടികൾ അവരുടെ വീട്ടുകളിൽ നിന്ന് ശേഖരിച്ച പഴയ വർത്തമാന പത്രങ്ങൾ വിറ്റുകിട്ടിയ തുകയാണ് സ്കൂളിലെ "ചങ്ങാതിക്കൊരു കൈത്താങ്ങ് " പദ്ധതിയിലുൾപ്പെടുത്തി നൽകിയത്. ഏതാണ്ട് 500 കിലോഗ്രാമിലധികം പത്രങ്ങളാണ് ഇതിനായി കുട്ടികൾ ശേഖരിച്ചത്.'''
വരി 163: വരി 164:


==<font color="green"><b>'ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക്</b></font>==
==<font color="green"><b>'ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക്</b></font>==
'''അവനവഞ്ചേരി സ്കൂളിൽ മാത്രുഭൂമി സീഡ് പ്രോജക്ടിന്റെ ഭാഗമായുള്ള
'''അവനവഞ്ചേരി സ്കൂളിൽ മാത്രുഭൂമി സീഡ് പ്രോജക്ടിന്റെ ഭാഗമായുള്ള'ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക് സീഡ് പ്രവർത്തകർ തരം തിരിക്കുന്നു.'''
'ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക് സീഡ് പ്രവർത്തകർ തരം തിരിക്കുന്നു.'''


[[പ്രമാണം:42021 9023.jpg|thumb|ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക് സീഡ് പ്രവർത്തകർ തരം തിരിക്കുന്നു.]]
[[പ്രമാണം:42021 9023.jpg|thumb|ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക് സീഡ് പ്രവർത്തകർ തരം തിരിക്കുന്നു.]]
[[പ്രമാണം:42021 607793.jpg|thumb|ലവ്  പ്ലാസ്റ്റിക് ഒരു പരിഹാരം]]
[[പ്രമാണം:42021 607793.jpg|thumb|ലവ്  പ്ലാസ്റ്റിക് ഒരു പരിഹാരം]]
==<font color="green"><b>വിശപ്പിനു വിട</b></font>==
==<font color="green"><b>വിശപ്പിനു വിട</b></font>==
[[പ്രമാണം:42021 98696.jpg|thumb|വിശപ്പിനു വിട]]
[[പ്രമാണം:42021 98696.jpg|thumb|വിശപ്പിനു വിട]]

18:37, 10 ജൂലൈ 2019-നു നിലവിലുള്ള രൂപം

സമൂഹത്തിലേക്ക്

സായിപ്രസാദം

ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സായിപ്രസാദം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി നൽകിയ വീടിനു മുന്നിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരി ഭാവനയും അമ്മയും പിന്നെ കൂട്ടുകാരും.

ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സായിപ്രസാദം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി നൽകിയ വീടിനു മുന്നിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരി ഭാവനയും അമ്മയും പിന്നെ കൂട്ടുകാരും...

പുതുവൽസരദിനത്തിൽ അവനവഞ്ചേരി സ്കൂളിന്റെ നല്ല പാഠം.

സ്കൂളിലെ പത്താം ക്ലാസുകാരൻ, വിൽസൺസ് അസുഖം ബാധിച്ച് ചികിൽസയിൽ കഴിയുന്ന, ശ്രീരാജിന് സ്കൂളിന്റെ വക ചികിൽസാ സഹായത്തിന്റെ അടുത്ത ഘട്ടം 5000/- രൂപ അവന്റെ അമ്മയ്ക്ക് കൈമാറുന്നു.

പുതുവൽസരദിനത്തിൽ അവനവഞ്ചേരി സ്കൂളിന്റെ നല്ല പാഠം.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ...

വിദ്യാർഥികൾ ശേഖരിച്ചഅരിയും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ആറ്റിങ്ങൽ നഗരസഭയിലെ ശേഖരണകേന്ദ്രത്തിൽ എത്തിച്ച് ചെയർമാൻ ശ്രീ.എം.പ്രദീപിന് കൈമാറി. ഇതു കൂടാതെ കുട്ടികൾ ശേഖരിച്ച 20,000/- രൂപയും കേരള സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറി വിറ്റു കിട്ടിയ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനു വിനിയോഗിച്ചു.

കൂട്ടെഴുതാം ഈ നോട്ടുബുക്കിൽ

കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കായിസ്കൂൾ വിദ്യാർഥികൾ ശേഖരിച്ച നോട്ടുബുക്കുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചർക്ക് കെെമാറുന്നുഅവനവഞ്ചേരി സ്കൂൾ വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഇത് രണ്ടാം തവണയാണ് സ്കൂൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി.

ദുരിതാശ്വാസ പ്രവർത്തനം

വനമുത്തശ്ശിയ്ക്ക്ആദരം

പ്രകാശം_പരത്തുന്ന_വനമുത്തശ്ശി...

പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ . ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി അവനവഞ്ചേരി സ്കൂളിലെ നല്ലപാഠം പ്രവർത്തകർഅവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്.

വനമുത്തശ്ശിക്കു ആദരം

പൊന്മുടി റോഡിൽ വിതുരയിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലാറായി. പൊന്മുടിയിലെ കാട്ടിനുള്ളിൽ നിന്ന് ചെറുപാറകളിൽ തട്ടി ഒഴുകുന്ന തെളിജലമാണ് കല്ലാറിൽ. അവിടെ നിന്ന് വീണ്ടും രണ്ടുകിലോ മീറ്റർ താണ്ടിയാൽ ഉൾവനത്തിലേക്ക് തിരിയുന്ന കാനനപാതയും അതിനോട് ചേർന്ന് ഒരു ചെക്‌പോസ്റ്റുമുണ്ട്. അവിടെ നിന്നാണ് ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന കാട്. അതിനിടയിലൂടെ കാട്ടിലേക്ക് നീളുന്ന ടാറിട്ട റോഡ് മുന്നോട്ടുപോകുന്തോറും ടാറിന്റെയും മെറ്റലിന്റെയും അളവ് റോഡിൽ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയാകും. പിന്നെ ചെമ്മൺ പാതയാണ്. വീണ്ടും കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാൽ ഒരു ആദിവാസി സെറ്റിൽമെന്റിലെത്തും. വികസനങ്ങളുടെ തിരുശേഷിപ്പുകളായി കുറച്ചു കോൺക്രീറ്റ് കെട്ടിടങ്ങളാണ് നമ്മെ വരവേൽക്കുക. പിന്നെയും ഉള്ളിലേക്ക് പോകുമ്പോൾ വികസന അടയാളങ്ങൾ അപ്രത്യക്ഷമാകും. നിബിഡവനത്തിൽ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട് കുഴിയിലായി കാണാൻ കഴിയും. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്‌ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ എഴുപത്തിമൂന്നുകാരിയുടെ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ പൂർവികർ. അന്ന് ഫോറസ്റ്റുകാർ വച്ചു നീട്ടിയ മുന്നുകുറ്റി തോക്കിനായി വീടും നാടും എല്ലാം വിട്ടെറിഞ്ഞ് കാടു കയറി. പിന്നെ കല്ലാറിന്റെ മടിത്തട്ടിലായി വാസം.

1995ൽ സംസ്ഥാന സർക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവർ രക്ഷിച്ചിരുന്നു. ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടിപറയുന്നത്. ഏതു ജീവിയുടെ വിഷദംശനമേറ്റാലും ഇവരുടെ പക്കൽ കാട്ടുമരുന്നുണ്ട്. ആദിവാസി ഗോത്രസംസ്കാരത്തിന്റെ അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടിയെന്നും അവർ ശേഖരിച്ച കാട്ടറിവുകൾ വനം വകുപ്പിന് വലിയ സഹായമാണ്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകൾക്കും ക്ളാസുകൾക്കുമായി കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലും ഇവർ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ മരുന്നുകൾ ലക്ഷ്മിക്കുട്ടി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തും.

ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ

ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, അന്തർദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിക്കുട്ടിയെ ആദരിച്ചുകഴിഞ്ഞു. അഞ്ഞൂറിലേറെ മരുന്നുകൾ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി 'കാട്ടറിവുകൾ' എന്ന പുസ്തകമിറങ്ങിയത്. സമകാലീന വിഷയങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞെഴുതുന്നതാണ് ലക്ഷ്മിയുടെ കവിതാശൈലി. ലക്ഷ്മിയുടെ കവിത വായിച്ച് സുഗതകുമാരി പ്രശംസിച്ചെഴുതി - 'എഴുത്ത് നിർത്തരുത്, തുടരണം ഈ പോരാട്ടം'മെന്ന്. തമിഴും സംസ്കൃതവും നന്നായി വഴങ്ങും. തനിക്കു ലഭിച്ച വിദ്യാഭ്യാസം കൊണ്ട് കാണിക്കാരുടെ സംസ്കൃതിയും കാട്ടുജീവിതവും നന്നായി പഠിക്കാനും പകർന്നുകൊടുക്കാനും ലക്ഷ്മിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

ചങ്ങാതിക്കൊരു കൈത്താങ്ങ്'

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഇന്ന് ചീര വിളവെടുപ്പ്. നൂറ് കെട്ട് ചീരയാണ് ഇന്ന് ഒരു ദിവസം മാത്രം വിളവെടുത്തത്. സ്കൂൾ ഉച്ചഭക്ഷണത്തിന് ആയിരത്തോളം പേർക്ക് ഇന്ന് ചീരത്തോരൻ വിളമ്പി. ബാക്കി അധ്യാപകർക്കും നാട്ടുകാർക്കുമായി വിൽക്കാനും അങ്ങനെ കിട്ടിയ 1500 രൂപ 'ചങ്ങാതിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലേക്ക് നിക്ഷേപിക്കാനും കഴിഞ്ഞു


ചീര വിളവെടുപ്പ്...


പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ

പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ

നെൽ കൃഷി ചെയ്യാൻ കുട്ടികളിൽനിന്നു പാഠംഉൾക്കൊണ്ടുകർഷകർ മുന്നോട്ട് ...

കട്ടക്കോണത് നെൽ കൃഷി ചെയ്യാൻ കുട്ടികളിൽനിന്നു പാഠംഉൾക്കൊണ്ടു കൂടുതൽ കർഷകർ മുന്നോട്ട് ....

നൻമയുടെ നല്ല പാഠം

ഇത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരൻ എസ്.അനന്തൻ. സ്കൂളിൽ ആനിമൽ വെൽഫയർ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രശ്നോത്തരി മൽസരത്തിൽ ഒന്നാം സമ്മാനം നേടിയ അനന്തന് ആയിരം രൂപയുടെ ക്യാഷ് അവാർഡ് സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ഡോ.എ.നജീബ്ഖാൻ അനന്തന് കൈമാറി. സാധാരണ കുട്ടികൾ ചിന്തിക്കുന്നതു പോലെ സമ്മാനത്തുക സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ വേദിയിൽ വച്ചു തന്നെ അനന്തൻ ആ സമ്മാനത്തുക തന്റെ സഹപാഠിയായ, കരൾ രോഗത്തിന് ചികിൽസയിൽ കഴിയുന്ന, ശ്രീരാജിന്റെ ചികിൽസാ ചെലവിലേക്ക് നൽകുന്നതിനായി ഹെഡ്മിസ്ട്രസിസിന് കൈമാറി. (ചികിൽസയിൽ കഴിയുന്ന ശ്രീരാജിനെ അധ്യാപകർക്കൊപ്പം അനന്തൻ കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശിച്ചിരുന്നു) സ്വന്തം സന്തോഷത്തിനേക്കാൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പ്രധാന്യം നൽകുന്ന അനന്തൻ മറ്റു കുട്ടികൾക്ക് സഹാനുഭൂതിയുടെ നല്ല പാഠമാണ് സമ്മാനിച്ചത്. അവനവഞ്ചേരി ഗ്രാമത്തുംമുക്കിൽ പാട്ടത്തിൽവീട്ടിൽ പി.എസ്.സണ്ണിയുടേയും എസ്.ഷാനിലയുടെയും മകനാണ്

നൻമയുടെ നല്ല പാഠം.

'വിശപ്പിനു വിട' - പ്രതിമാസ പൊതിച്ചോറുവിതരണ പദ്ധതി

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന 100 ൽ പരം ഭക്ഷണപൊതികളാണ് കേഡറ്റുകൾ വിതരണം ചെയ്തത്. സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി 'വിശപ്പിനു വിട' എന്ന പ്രതിമാസ പദ്ധതി സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ഓണക്കോടിയും ഓണസമ്മാനവും...

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ സ്കൂളിൽ വരാൻ കഴിയാതെ അസുഖബാധിതനായി കഴിയുന്ന അപ്പുവിനേയും കൈയ്ക്ക് പരിക്കുപറ്റി ചികിൽസയിൽ കഴിയുന്ന സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന സീതയമ്മയേയും സന്ദർശിച്ച് ഓണക്കോടിയും ഓണസമ്മാനവും വിതരണം ചെയ്തു. അതു കൂടാതെ അവനവഞ്ചേരി പൂവണത്തുംമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന പൊന്നൂസ് വൃദ്ധസദനം സന്ദർശിച്ച് അവിടത്തെ അന്തേവാസികൾക്കൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും അവർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ കൈമാറുകയും ചെയ്തു

പൊന്നൂസ് വൃദ്ധസദനംകുട്ടികൾ സന്ദർശിച്ചപ്പോൾ...

വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ...

വിനോദ സഞ്ചാര പ്രാധാന്യമുള്ള വെളളാണിക്കൽ പാറ കുട്ടികൾ സന്ദർശിച്ചു. ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ഈ പ്രദേശം സന്ദർശകരുടെ അശ്രദ്ധമായ പ്രവർത്തനങ്ങൾ കൊണ്ട് മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ് പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ എൺപത് ഏക്കർ വിസ്തൃതിയുള്ള പ്രദേശം ടൂറിസം വകുപ്പിന്റേയോ പ്രാദേശിക ഭരണകൂടങ്ങളുടേയോ അനാസ്ഥകൊണ്ട് വികസന പ്രവർത്തനങ്ങൾ എത്തി നോക്കാതെ നാശാവസ്ഥയിലാണ്. എൻപത് പേരടങ്ങുന്ന സംഘം ആ പ്രദേശത്തെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് അവിടം വൃത്തിയാക്കി. ഏതാണ്ട് മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അവിടെെ നിന്ന് ശേഖരിച്ചത്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്ത് പ്രദേശത്തെ സംരക്ഷിക്കുകയും അങ്ങിനെ ഒരു മികച്ച ടൂറിസം സ്പ്പോട്ടായി വെള്ളാണിക്കൽ പാറമുകളിനെ മാറ്റിയെടുക്കണം എന്ന് അധികാരികൾക്ക് നിവേദനം സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് നല്ല പാഠം പ്രവർത്തകർ. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നേതാജിപുരം അജിത്ത്‌ സംബന്ധിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹരിത കേരള മിഷൻ പ്രവർത്തകനായ വി.രാജേന്ദ്രൻ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നയിച്ചു.

ജലസംരക്ഷണത്തിന് വേറിട്ട പ്രവർത്തനവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ...

നമ്മുടെ വീടുകളിൽ നാം ശ്രദ്ധിക്കാതെ ഉണ്ടാകുന്ന ജലനഷ്ടം ടോയ്‌ലറ്റ് ഫ്ലഷ് ടാങ്കുകളിൽ നിന്നാണ്. ഓരോ തവണ ടോയ്ലറ്റ് ഉപയോഗിക്കുമ്പോഴും മിക്കവരും ഫ്ലഷ് ടാങ്കിൽ നിറഞ്ഞു നിൽക്കുന്ന വെള്ളം മുഴുവൻ അലക്ഷ്യമായി ഒഴുക്കിക്കളയുകയാണ് ചെയ്യുക. ടോയ്‌ലറ്റ് വൃത്തിയാവുന്നതിനാവശ്യമായ വെള്ളം മാത്രം ഫ്ലഷ് ചെയ്താൽ മതിയെന്ന് ആരും ശ്രദ്ധിക്കാറില്ല. അതിനു ഒരു പരിഹാരം ഫ്ലഷ് ടാങ്കിൽ നിറയുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ്. അതിനായി ഒന്നോ രണ്ടോ ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കുപ്പികളോ ടിന്നുകളോ ഫ്ലഷ് ടാങ്കിനുള്ളിൽ ഇറക്കി വച്ച് അത്രയും അളവിൽ വെള്ളത്തെ ഫ്ലഷ് ടാങ്കിൽ നിറയുന്നത് തടഞ്ഞ് നമുക്ക് സംരക്ഷിക്കാവുന്നതാണ്. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി സംരക്ഷണത്തിന് നേതൃത്വം നൽകുന്ന കുട്ടികൾ അവരുടെ വീടുകളിൽ ഇത് നടപ്പിലാക്കിയത് കൂടാതെ അയൽവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും ഇത് നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്തു. ബോധവൽക്കരണ പ്രവർത്തനത്തിലൂടെ കൂടുതൽ വീടുകളിലേക്ക് ഈ ആശയം എത്തിക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ

ജലസംരക്ഷണത്തിന് വേറിട്ട പ്രവർത്തനവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ...

ഈ തണലിൽ ഒത്തിരി നേരം....

കൊടുംവേനലിൽ വലയുന്ന കിളികൾക്ക് ദാഹജലം ഒരുക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ. കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കുട്ടികൾ സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ ജലം നിറച്ച മൺപാത്രങ്ങൾ പക്ഷികൾക്ക് ആശ്വാസമായി

ഈ തണലിൽ ഒത്തിരി നേരം....

ഓരോ തുള്ളിയും കരുതലോടെ ...

ഓരോ തുള്ളിയും കരുതലോടെ ...

വിഷു വിപണിയിൽ അവനവഞ്ചേരി സ്കൂളിന്റെ ജൈവ പച്ചക്കറികളും..

വിഷു വിപണിയിൽ അവനവഞ്ചേരി സ്കൂളിന്റെ ജൈവ പച്ചക്കറികളും...

പ്ലാസ്റ്റിക് മാലിന്യസംസ്കരണം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികകളുടെ നേതൃത്വത്തിൽ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആറ്റിങ്ങൽ നഗരസഭ ഏറ്റുവാങ്ങി. ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന അജൈവ മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം കൂടിയായിരുന്നു ഇത്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കേഡറ്റുകൾ ശേഖരിച്ച 200 കിലോഗ്രാമിലധികം പ്ലാസ്റ്റിക് മാലിന്യമാണ് നഗരസഭ ഏറ്റെടുത്തത്. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് കേഡറ്റുകളിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. നരസഭ ഹെൽത്ത് സൂപ്പർവൈസർ ശ്രീ.പ്രദീപ്, പി.റ്റി.എ.വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് എസ്.ശൈലജാദേവി, എന്നിവർ പങ്കെടുത്തു.

പ്ലാസ്റ്റിക് മാലിന്യസംസ്കരണം

വർക്കല ബീച്ച് ശുചീകരണ യജ്ഞം

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർക്കല ബീച്ച് ശുചീകരണ യജ്ഞത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികകളുടെ ഒരു കൈ സഹായം. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വർക്കല നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'Beat Plastic Pollution' എന്ന മുദ്രാവാക്യത്തെ മുൻനിർത്തി സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഹെലിപാഡും അവിടേക്കുള്ള റോഡും പരിസരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാൻ നല്ലപാഠം പ്രവർത്തകർക്ക് കഴിഞ്ഞു. ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഹരിദാസിന്റെ നേതൃത്വത്തിൽ വർക്കല നഗരസഭാ ആരോഗ്യ പ്രവർത്തകരും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രതിനിധികളും പങ്കെടുത്തു.

സമഗ്ര പച്ചക്കറി വികസന പദ്ധതി

സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുൾപ്പെടുത്തി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ആറ്റിങ്ങൽ നഗരസഭയുടേയും കൃഷിഭവന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികകളുടെ നേതൃത്വത്തിലാണ് പദ്ധതി. സ്കൂളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് സ്കുളിനു പുറത്ത് സ്ഥലം പാട്ടത്തിനേറ്റെടുത്താണ് കുട്ടികളുടെ പച്ചക്കറി കൃഷി. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് പച്ചക്കറിത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭാ കൃഷി ഓഫീസർ ശ്രീ.പുരുഷോത്തമൻ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ.പ്രദീപ് കൊച്ചുപരുത്തി എന്നിവർ സംബന്ധിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികകളുടെസമഗ്ര പച്ചക്കറിക്കൃഷി

സ്കൂൾ ലൈബ്രറി ഇനി അമ്മമാർക്കും ...

ഇനി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ അമ്മമാർക്കും സ്കൂൾ ലൈബ്രറി ഉപയോഗിക്കാം. ഭരണഭാഷാ വാരത്തോടനുബന്ധിച്ച് അമ്മമാർക്കിടയിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'അമ്മ വായന' പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി.ചെയർമാനും പ്രശസ്ത കവിയുമായ ശ്രീ.വിജയൻ പാലാഴിയുടെ അധ്യക്ഷതയിൽ ഡോ.ഭാസിരാജ് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രത്യുഷം - അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ അക്കാഡമിക് മാസ്റ്റർ പ്ലാൻ

പ്രത്യുഷം - അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ അക്കാഡമിക് മാസ്റ്റർ പ്ലാൻ
പ്രത്യുഷം - അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ അക്കാഡമിക് മാസ്റ്റർ പ്ലാൻ

ആറ്റിങ്ങലിലെ മാലിന്യ സംസ്കരണ പ്ലാൻറ്സന്ദർശനം

സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള നഗരസഭ എന്ന ഖ്യാതി നേടിയ ആറ്റിങ്ങൽ നഗരസഭയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിന് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 'ഹരിത വിദ്യാലയ' പുരസ്കാരം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ ആറ്റിങ്ങലിലെ മാലിന്യ സംസ്കരണ പ്ലാൻറ് സന്ദർശിച്ചു. പ്ലാന്റിലെ ആരോഗ്യ പ്രവർത്തകർ അവിടത്തെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.

ശിവഗിരിയിൽ കർമ്മനിരതരായി രംഗത്ത്...

തീർഥാടകരെ സഹായിക്കുന്നതിനും ട്രാഫിക് നിയന്ത്രണത്തിനുമായി തിരുവനന്തപുരം റൂറൽ ജില്ലയിലെ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഉൾപ്പെടെ വിവിധ സ്കൂളുകളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ വർക്കല ശിവഗിരിയിൽ കർമ്മനിരതരായി രംഗത്ത്...

പ്രാദേശിക പ്രതിഭാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സും.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെയും കൈപ്പറ്റിമുക്ക് ബ്രദേഴ്സ് ഗ്രന്ഥശാലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രാദേശിക പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. ആറ്റിങ്ങൽ സർവ്വ ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ പ്രാദേശിക പ്രതിഭാകേന്ദ്രമാണ് ബ്രദേഴ്സ് ഗ്രന്ഥശാലയിൽ സംഘടിപ്പിക്കപ്പെട്ടത്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.മോഹനന്റെ അധ്യക്ഷതയിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി യോഗം ഉദ്ഘാടനം ചെയ്തു. പ്രാദേശിക പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരിയും നിർവ്വഹിച്ചു. ബി.ആർ.സി. പരിശീലകൻ ബി.ജയകുമാർ പദ്ധതി വിശദീകരണം നൽകി. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാദേവി, നഗരസഭാ കൗൺസിലർ ഗീതാകുമാരി, ഗ്രാമ പഞ്ചായത്തംഗം എസ്. മിനി, ജില്ലാ ലേബർ ഓഫീസർ വിനോദ്കുമാർ, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, എസ്.എം.സി.ചെയർമാൻ വിജയൻ പാലാഴി, പി.റ്റി.എ. വൈസ് പ്രസിഡന്റ് എം.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്. ഗീതാപത്മം, ബ്രദേഴ്സ് ലൈബ്രറി പ്രസിഡന്റ് ജി.ഗോപാലകൃഷ്ണ പിള്ള സെക്രട്ടറി കെ.ആർ.പ്രസന്നരാജ്, വിദ്യാ വോളന്റിയർ അഖിലേഷ്, അഭിജിത്ത് എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ലൈബ്രറി പ്രസിഡന്റ് സ്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി.

പ്രാദേശിക പ്രതിഭാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സും

മലയാള മനോരമ - ലക്കി ഡയമണ്ട് പദ്ധതി

മലയാള മനോരമ - ലക്കി ഡയമണ്ട് പദ്ധതിയിലെ ആദ്യ വിജയിക്ക് സമ്മാനമായി ലഭിച്ച കാറിന്റെ വിതരണം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വച്ച്. സ്കൂളിലെ വിദ്യാർഥികളായ ജയസൂര്യയുടേയും ജയകൃഷ്ണന്റേയും പിതാവായ ജയകുമാറിനാണ് ഇയോൺ കാർ സമ്മാനമായി ലഭിച്ചത്. പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി. സോനാനായർ മുഖ്യാതിഥിയായി. മുൻ ചീഫ് സെക്രട്ടറി ശ്രീ.സി.പി.നായർ, ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ്, മനോരമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

നാട്ടുകൂട്ടം @ ഇടയ്ക്കോട്.

ഗവ.ഹൈസ്കൂൾ, അവനവഞ്ചേരിയുടെ നേതൃത്വത്തിൽ നാട്ടുകൂട്ടം - ദി സെക്കന്റ് എഡിഷൻ @ ഇടയ്ക്കോട്.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ ചരിത്രത്തിലാദ്യമായി പി.റ്റി.എ. യോഗം സ്കൂളിനു പുറത്ത് - രക്ഷാകർത്താക്കളുടെ അടുത്തേക്ക്...

'നാട്ടുകൂട്ടം' എന്ന പേരിൽ അവനവഞ്ചേരി കരിക്കകംകുന്ന് കോളനിയിൽ ഇന്ന് നടത്തിയ കോർണർ പി.റ്റി.എ.യോഗം രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ സ്കൂളിൽ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത കൂലിപ്പണിക്കാരായ കരിക്കകംകുന്ന് നിവാസികൾക്ക് പുതിയൊരനുഭവമായി മാറി 'നാട്ടുകൂട്ടം'.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ ചരിത്രത്തിലാദ്യമായി പി.റ്റി.എ. യോഗം സ്കൂളിനു പുറത്ത് - രക്ഷാകർത്താക്കളുടെ അടുത്തേക്ക്... 'നാട്ടുകൂട്ടം'

മാലിന്യനിർമാർജനം ...

അവനവഞ്ചേരി ഗവ ഹൈസ്കൂളിലെ കുട്ടികൾ കണ്ടെത്തിയ മാലിന്യ പ്രശ്നം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവരുടെ സഹായത്തോടെ ആ പ്രദേശം വൃത്തിയാക്കി അവിടെ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു. ഇന്ന് കുട്ടികളുടെ നേതൃത്വത്തിൽ അവിടെ ഒരു പൂന്തോട്ടം ഉണ്ടാക്കുകയും ചെയ്തു. അങ്ങിനെ ഒരു 'നല്ല പാഠം' സമൂഹത്തിന് നൽകാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകർക്കു കഴിഞ്ഞു. ഇതിന് സഹായിച്ച ആറ്റിങ്ങൽ നഗരസഭയിലെ ജീവനക്കാർക്കും നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജുവിനും പ്രത്യേകം അഭിനന്ദനങ്ങൾ.

അവനവഞ്ചേരി ഐശ്വര്യ നഗറിലെ മാലിന്യക്കൂമ്പാരം ഇപ്പോൾ പൂന്തോട്ടം...

കൂട്ടിനു ഞങ്ങളും .....

ഇത് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ മൂന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർ - വിവിധ അസുഖങ്ങളെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സ്കൂളിൽ വരാൻ കഴിയാതെ വിഷമിക്കുന്ന അക്ഷയ്ക്ക് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികകൾ അവന്റെ വീട്ടിലെത്തി സ്നേഹ സമ്മാനമായി കഥാപുസ്തകങ്ങളും ക്രയോൺസും കൈമാറി. ഇനി മുതൽ എല്ലാ സ്കൂൾ ദിവസങ്ങളിലും പ്രവർത്തിസമയത്തിനു ശേഷം അവന്റെ വീട്ടിലെത്തി അവന്റെ പഠന കാര്യങ്ങളിൽ സഹായിക്കാനും അവനോടൊപ്പം ഒരു മണിക്കൂറെങ്കിലും ചെലവഴിക്കാനും അവന്റെ ചേട്ടന്മാരും ചേച്ചിമാരും തീരുമാനിച്ചു.

അക്ഷയ് ഇനി ഒറ്റയ്ക്കല്ല...

ഒരുക്കാം, സുന്ദരകേരളം'

അവനവഞ്ചേരി സ്കൂളിൽ മലയാള മനോരമ - നല്ല പാഠം ട്വൻറി-20 ചലഞ്ചിനെ കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞു. ചലഞ്ചിലെ എട്ടാമത്തെ ടാസ്കായ 'ഒരുക്കാം, സുന്ദരകേരളം' വായിച്ചറിഞ്ഞ പാർവ്വതിയും ജസ്‌നയും തങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന ഐശ്വര്യനഗർ റസിഡന്റ്സ് അസോസിയേഷനിൽ നടക്കുന്ന ഒരു പരിസ്ഥിതി മലിനീകരണ പ്രശ്നം അധികൃതരുടെ മുന്നിൽ എത്തിച്ച് പരിഹാരം കണ്ടെത്തിയിരിക്കുന്നു. അവനവഞ്ചേരി മില്ല് ജംഗ്ഷനിൽ നിന്ന് പരുത്തിയിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ റോഡുവക്കിൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതു കാരണം വഴിയാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. കുട്ടികൾ ഈ വിവരം മറ്റു കുട്ടികളുമായി പങ്കു വയ്ക്കുകയും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ തീരുമാനിക്കുകയുമായിരുന്നു. നല്ലപാഠം പ്രവർത്തകർ, അവരോടൊപ്പം ആ സ്ഥലം സന്ദർശിച്ചു. മദ്യക്കുപ്പികളും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാംസാവശിഷ്ടങ്ങളും വീടുകളിൽ നിന്ന് തള്ളുന്ന എല്ലാ മാലിന്യങ്ങളും ചേർന്ന് കൂമ്പാരമായിരിക്കുന്ന കാഴ്ചയാണ് ഞങ്ങൾ അവിടെ കണ്ടത്. അവിടം വൃത്തിയാക്കാം എന്ന ലക്ഷ്യത്തോടെയാണവിടെ എത്തിയതെങ്കിലും മൂക്കുപൊത്താതെ അവിടെ നിൽക്കാൻ പോലും കഴിയില്ലെന്ന് മനസ്സിലാക്കിയ ഞങ്ങൾക്ക് പുഴുക്കൾ നുരക്കുന്ന മാലിന്യക്കൂമ്പാരത്തിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ വിഷയം വളരെ വേഗം നഗരസഭ അധികൃതരെ രേഖാമൂലം അറിയിക്കാൻ തീരുമാനിച്ചു. അപ്പോൾ തന്നെ നിവേദനം തയ്യാറാക്കുകയും സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാറിന്റെ സഹായത്തോടെ ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ.അവനവഞ്ചേരി രാജുവിനെ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച അദ്ദേഹം നാളെ രാവിലെ 10 മണിക്ക് മുൻപായി ആ സ്ഥലം നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിക്കാമെന്ന് ഉറപ്പുതരികയും ചെയ്തു.

വൺ മില്യൺ ഗോൾ ക്യാമ്പയിൻ

ഇന്ത്യ ആഥിത്യമരുളുന്ന ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബാളിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വൺ മില്യൺ ഗോൾ ക്യാമ്പയിനിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക ഗോളുകൾ .ആറ്റിങ്ങൽ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.അവനവഞ്ചേരി രാജു ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാറിന്റെ വക രണ്ടാം ഗോൾ.

വൺ മില്യൺ ഗോൾ ക്യാമ്പയിൻ..

മുതിർന്നകർഷകനായരഘുനാഥനെ ആദരിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ കർഷക ദിനാചരണത്തോടനുബന്ധിച്ച് മുതിർന്ന കർഷകനായ കൊച്ചു പരുത്തിയിൽ കട്ടയിൽകോണത്ത് രഘുനാഥനെ ആദരിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ അദ്ദേഹത്തെ പൊന്നാടയണിയിക്കുകയും സ്കൂളിന്റെ ഉപഹാരം നൽകുകയും ചെയ്തു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.എം.സി. ചെയർമാൻ വിജയൻ പാലാഴി, പി.റ്റി.എ. വൈസ് പ്രസിഡന്റ് പട്ടരുവിള ശശി, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം, എസ്.സജിൻ എന്നിവർ പങ്കെടുത്തു. സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന മാതൃകാ കാർഷിക പ്രവർത്തനങ്ങൾക്ക് നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നത് ഇദ്ദേഹമാണ്. കൃഷി വകുപ്പിന്റെ മാതൃകാ കർഷകനുള്ള പുരസ്കാരം രണ്ടു പ്രാവശ്യം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. തന്റെ കൃഷി അനുഭവങ്ങൾ കുട്ടികളുമായി അദ്ദേഹം പങ്കുവച്ചു.

എൻഡോസൾഫാൻ ദുരിത ബാധിതർകായ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സഹായ നിധിയിലേക്ക് മലയാള മനോരമയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. കുട്ടികൾ അവരുടെ വീട്ടുകളിൽ നിന്ന് ശേഖരിച്ച പഴയ വർത്തമാന പത്രങ്ങൾ വിറ്റുകിട്ടിയ തുകയാണ് സ്കൂളിലെ "ചങ്ങാതിക്കൊരു കൈത്താങ്ങ് " പദ്ധതിയിലുൾപ്പെടുത്തി നൽകിയത്. ഏതാണ്ട് 500 കിലോഗ്രാമിലധികം പത്രങ്ങളാണ് ഇതിനായി കുട്ടികൾ ശേഖരിച്ചത്.

പത്രങ്ങൾ വിറ്റുകിട്ടിയ തുക എൻഡോസൾഫാൻ ദുരിത ബാധിതർക്ക്

'ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക്

അവനവഞ്ചേരി സ്കൂളിൽ മാത്രുഭൂമി സീഡ് പ്രോജക്ടിന്റെ ഭാഗമായുള്ള'ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക് സീഡ് പ്രവർത്തകർ തരം തിരിക്കുന്നു.

ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക് സീഡ് പ്രവർത്തകർ തരം തിരിക്കുന്നു.
ലവ് പ്ലാസ്റ്റിക് ഒരു പരിഹാരം

വിശപ്പിനു വിട

വിശപ്പിനു വിട

പേപ്പാറ പൊടിയക്കാല ആദിവാസി കോളനി സന്ദർശനം

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ പേപ്പാറ പൊടിയക്കാല ആദിവാസി കോളനി സന്ദർശിച്ച് അവിടത്തെ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യ പാക്കറ്റുകൾ വിതരണം ചെയ്തു. പേപ്പാറ വന്യജീവി സങ്കേതത്തിൽ കുട്ടികൾ നടത്തിയ പ്രകൃതി പഠന ക്യാംപിനിടെയായിരുന്നു ആദിവാസി കുട്ടികളെ സന്ദർശിച്ച് അവർക്ക് സഹായമെത്തിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഡ്രിൽ ഇൻസ്ട്രക്ടർമാരും അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. ഏറെ നേരം കുട്ടികൾക്കൊപ്പം പാട്ടും കളികളുമായി കൂടിയിട്ടാണ്‌ കേഡറ്റുകൾ മടങ്ങിയത്. അങ്ങനെ പ്രകൃതി സ്നേഹത്തോടൊപ്പം മനുഷ്യ സ്നേഹത്തിന്റെയും നല്ല പാഠങ്ങൾ ക്യാമ്പിൽ നിന്ന് കുട്ടികൾ നേടി.

പേപ്പാറ പൊടിയക്കാല ആദിവാസി കോളനി സന്ദർശനം

പഠനോപകരണ വിതരണം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം. മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക്‌ അവരുടെ വീടുകളിൽ പഠന സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. മുദാക്കൽ ഗ്രാമ പഞ്ചായത്ത് നടപ്പിലാാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനമാണ് അവനവഞ്ചേരി ഹൈസ്കൂളിൽ നടന്നത്. പ്രൈമറിവിഭാഗത്തിലെ ഇരുപത്തി അഞ്ച് കുട്ടികൾക്ക് മേശയും കസേരയും നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആർ.എസ്.വിജയകുമാരി പദ്ധതി ഉദ്ഘാടനംചെയ്തു. സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി വി.ടി. സുഷമാദേവി, നഗരസഭാ കൗൺസിലർ ശ്രീമതി ശോഭനകുമാരി, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ,ശ്രീമതി സുകുമാരി അമ്മ എന്നിവർ സംബന്ധിച്ചു.

പഠനോപകരണ വിതരണം

സഹപാഠിയ്ക്കൊരു കുഞ്ഞു സഹായം

7E ക്ലാസ്സിലെ കുട്ടികൾ തങ്ങളുടെ സുഹൃത്തിനു മേശയും കസേരകളും വാങ്ങിനൽകിയപ്പോൾ.....തുടർന്നുള്ള ജീവിതത്തിലും ഇത്തരം നന്മകൾ അവർ ചെയ്യട്ടെ ...സഹജീവി സ്നേഹം നിലനിൽക്കട്ടെ ....