"നാടൻ പാട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('<big style=''color: blue'';><big>അറിവുകള്‍ നിലനില്‍ക്കുക എന്നത് സ…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big style=''color: blue'';><big> | <big style=''color: blue'';><big>മാവേലി നാടുവാണീടും കാലം<br> | ||
മാനുഷരെല്ലാരുംമൊന്നുപോലെ<br> | |||
ആമോദത്തോടെ വസിക്കും കാലം<br> | |||
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും<br> | |||
ആധികള്‍ വ്യാധികളൊന്നുമില്ല<br> | |||
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല<br> | |||
പത്തായിരാണ്ടിരിപ്പുമുണ്ട്<br> | |||
പത്തായമെല്ലാം നിറവതുണ്ട്<br> | |||
എല്ലാ കൃഷികളുമൊന്നുപോലെ<br> | |||
നെല്ലിനു നൂറു വിളവതുണ്ട്<br> | |||
ദുഷ്ടരെ കണ്‍കൊണ്ടു കാണാനില്ല<br> | |||
നല്ലവരല്ലാകെയില്ല പാരില്‍<br> | |||
ഭൂലോകമൊക്കയുമൊന്നുപോലെ<br> | |||
നല്ലവരല്ലാതെയില്ല പാരില്‍<br> | |||
നല്ലകനകം കൊണ്ടെല്ലാവരും<br> | |||
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്<br> | |||
നാരിമാബാലന്‍മാര്‍ മറ്റുള്ളോരും<br> | |||
നീതിയോടെങ്ങും വസിച്ചകാലം<br> | |||
കള്ളവുമില്ല ചതിയുമില്ല<br> | |||
എള്ളോളമില്ല പൊളിവചനം<br> | |||
വെള്ളിക്കോലാദികള്‍ നാഴികളും<br> | |||
എല്ലാം കണക്കിനു തുല്യമായി<br> | |||
കള്ളപ്പറയും ചെറുനാഴിയും<br> | |||
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല<br> | |||
നല്ല മഴപെയ്യും വേണ്ടനേരം<br> | |||
നല്ലപോലെല്ലാ വിളവും ചേരും<br> | |||
നെല്ലുമരിയും പലതരത്തില്‍<br> | |||
വേണ്ടുന്നവാമിഭമെന്ന പോലെ<br> | |||
ആന കുതിരകളാടുമാടും<br> | |||
കൂടിവരിന്നതിനന്തമില്ല<br> | |||
ശീലത്തരങ്ങളും വേണ്ടുവോളം<br> | |||
നീലകവണികള്‍ വേണ്ടുവോളം<br> | |||
നല്ലോണം ഘോഷിപ്പാന്‍നല്ലെഴുത്തന്‍<br> | |||
കായംകുളം ചേലപോര്‍ക്കളത്തില്‍<br> | |||
ചീനത്തെമുണ്ടുകള്‍ വേണ്ടപോലെ<br> | |||
ജീരകം നല്ല കുരുമുളക്<br> | |||
ശര്‍ക്കര തേനൊടു പഞ്ചസാര<br> | |||
എണ്ണമില്ലാതോളമെന്നേ വേണ്ടൂ<br> | |||
കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി<br> | |||
വേണ്ടുന്നതൊക്കെയും വേണ്ടപോലെ<br> | |||
മാവേലി പോകുന്നനേരത്തപ്പോള്‍<br> | |||
നിന്നു കരയുന്ന മാനുഷരെ<br> | |||
ഓണത്തിനെന്നും വരുന്നതുണ്ട്<br> | |||
ഒരു കൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്<br> | |||
തിരുവോണത്തുനാള്‍ വരുന്നതുണ്ട്<br> | |||
തിരുവോണത്തുനാള്‍ വരുന്നതുണ്ട്<br> | |||
എന്നതുകേട്ടോരു മാനുഷ്യരും<br> | |||
നന്നായ് തെളിഞ്ഞു മനസുകൊണ്ട്<br> | |||
വല്‍സരമൊന്നാകും ചിങ്ങമാസം<br> | |||
ഉല്‍സവമാകും തിരുവോണത്തിന്<br> | |||
മാനഷരെല്ലാരുമൊന്നുപോലെ<br> | |||
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു<br> | |||
ഉച്ചമലരിയും പിച്ചകപൂം<br> | |||
വാടാത്തമല്ലിയും റോസാപൂവും<br> | |||
ഇങ്ങനെയുള്ളൊരു പൂക്കളൊക്കെ<br> | |||
നങ്ങേലിയും കൊച്ചുപങ്കജാക്ഷീം<br> | |||
കൊച്ചുകല്യാണിയും എന്നൊരുത്തി<br> | |||
അത്തപ്പൂവിട്ടു കുരവയിട്ടു<br> | |||
മാവേലി നാടുവാണീടും കാലം<br> | |||
മാനുഷരെല്ലാരുംമൊന്നുപോലെ.<br></big><br><hr> |